കോലഞ്ചേരി: കോലഞ്ചേരി നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നതായി പരാതി. നഗരത്തിലെ വാഹന-കാൽനട യാത്രക്കാർക്ക് ഭീഷണിയായി വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും തെരുവുനായ്ക്കൾ കൂട്ടമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഇടവഴിയിൽ വരെ ഇവ വിഹരിക്കുകയാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഇവയ്ക്കു മൃഗപ്രേമികൾ ഭക്ഷണമിട്ടു കൊടുക്കുന്നതും മറ്റും കാര്യങ്ങൾ വഷളാക്കുന്നതായി ഇവർ പറയുന്നു. വിഷയത്തിൽ അധികൃതർ ഇടപെട്ട് ഉടൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.