കൊല്ലം: രാജ്യത്തെ ദേശീയപാതകളിലടക്കം വാഹനയാത്രികർക്ക് ആജീവനാന്ത പാസ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതുകൂടാതെ വാർഷിക പാസും ഉണ്ടാകും.

നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ ഇത്തരം പാസുകൾ ഏർപ്പെടുത്താനുള്ള നിർദേശം അംഗീകരിച്ചുകഴിഞ്ഞു. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണ്. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. മാർച്ച് ഒന്നുമുതൽ ഇതു പ്രാബല്യത്തിൽ വരുമെന്നാണ് സൂചനകൾ.

ടോൾ പ്ലാസകളിൽ നിലവിൽ സംഭവിക്കുന്ന അനിയന്ത്രിതമായ തിരക്ക് കുറയ്ക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഇത് ഉപകരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വാർഷിക പാസിന് 3000 രൂപയായിരിക്കും ഈടാക്കുക. ഇത് പ്രകാരം രാജ്യത്തെ എല്ലാ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും പരിധിയില്ലാതെ ഒരു വർഷം യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത.


ആജീവനാന്ത (ലൈഫ് ടൈം) പാസിന് നിലവിൽ നിശ്ചയിച്ചിരിക്കുന്നത് 30,000 രൂപയാണ്. ഇപ്പോൾ ടോൾ പ്ലാസകളിൽ നിലവിലുള്ളത് ഒരു മാസത്തേക്ക് മാത്രമുള്ള പാസുകളാണ്. പ്രാദേശിക വാണിജ്യേതര വാഹനങ്ങൾക്ക് ഒരു മാസത്തെ പാസിന് 340 രൂപയാണ് കൊടുക്കേണ്ടത്. ഇത്തരത്തിൽ ഒരു വാഹന യാത്രികൻ പ്രതിവർഷം ചെലവഴിക്കേണ്ടി വരുന്നത് 4080 രൂപയാണ്.

നിലവിലെ പ്രതിമാസ പാസുകൾ ഒരു ടോൾ പ്ലാസയിൽ മാത്രമായി നിജപ്പെടുത്തിയിരിക്കയായിരുന്നു. എന്നാൽ വാർഷിക- ആജീവനാന്ത പാസുകൾ ഉപയോഗിച്ച് രാജ്യത്തെ എല്ലാ റോഡുകളിലൂടെയും ഒരു ദിവസം എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം.