ശനിദശയിൽ ഷൊർണൂർ ഗവ. പ്രസ്: ലഭിക്കാനുള്ളതു കോടികൾ
Sunday, October 20, 2024 2:44 AM IST
ഷൊർണൂർ: ലഭിക്കാനുള്ളതു കോടികൾ, കുടിശികക്കുരുക്കിൽ കുരുങ്ങി ഷൊർണൂർ ഗവ. പ്രസ്. അച്ചടിജോലികൾ നടത്തിയശേഷം പണംനൽകാത്ത സർക്കാർവകുപ്പുകളുടെ അലംഭാവത്തിൽപ്പെട്ടുഴലുകയാണ് ഈ സർക്കാർ പ്രസ്.

നിലനിൽപ്പുതന്നെ അവതാളത്തിലായി ശനിദശയിലൂടെ നീങ്ങുകയാണ് സർക്കാരിന്‍റെ പ്രസ്റ്റീജ് സ്ഥാപനം. ഗവ. പ്രസിൽ ഉത്തരക്കടലാസുകൾ അച്ചടിച്ചതിനു വിദ്യാഭ്യാസവകുപ്പ് നൽകാനുള്ളതു 50 കോടിയോളം രൂപയാണ്. കഴിഞ്ഞ 20 വർഷത്തെ കണക്കു പ്രകാരമാണിത്.

പ്രസിൽ ഏറ്റവും കൂടുതൽ അച്ചടിക്കുന്നത് വിദ്യാഭ്യാസ വകുപ്പിനുള്ള പേപ്പറുകളാണ്. എസ്എസ്എൽസി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കുള്ള ഉത്തരക്കടലാസുകളാണു പ്രധാനമായും ഇവിടെ അച്ചടിക്കുന്നത്.

ഉത്തരക്കടലാസുകളുടെ തുകയുടെ ഒരുഭാഗം വിദ്യാർഥികളിൽ നിന്നും പിരിച്ചെടുക്കുന്നതാണ്. ഇതിനുള്ള കാലതാമസം കാരണമാണു തുകനൽകാൻ വൈകുന്നതെന്നാണു വകുപ്പധികൃതർ പറയുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അച്ചടിപ്രവൃത്തികളുടെ തുകയും കുടിശികയാണ്. ആരോഗ്യവകുപ്പിന്‍റെ മെഡിക്കൽ കൊജ്, ജില്ലാ ആശുപത്രി തുടങ്ങിയവയുടെ അച്ചടി ജോലികളും ഇവിടെ നടത്തുന്നുണ്ട്.


കോഴിക്കോട്, പാലക്കാട്, മഞ്ചേരി, തൃശൂർ തുടങ്ങിയ നാലു മെഡിക്കൽ കോളജുകളുടെ മുഴുവൻ അച്ചടിജോലിയും ഷൊർണൂർ സർക്കാർ പ്രസിലാണു ചെയ്യുന്നത്. വിദ്യാഭ്യാസവകുപ്പ് ഒഴിച്ചുള്ള മറ്റു വകുപ്പുകളുടെ അച്ചടിയുടെ കണക്ക് ട്രഷറിയിൽ സമർപ്പിക്കുകയാണ് പ്രസ് സാധാരണയായി ചെയ്യുന്നത്.

1960ൽ സർക്കാർ സ്ഥാപിച്ച പ്രസിൽ 105 ബൈൻഡർമാരും 14 പ്രിന്‍റർമാരും ഉൾപ്പെടെ ഇരുനൂറിലധികം തൊഴിലാളികളാണുള്ളത്.

40,000 കോപ്പികൾ വരെ അച്ചടിക്കാനുള്ള സംവിധാനങ്ങളും ആവശ്യത്തിന് ബൈൻഡർമാരും ഇവിടെ നിലവിലുണ്ട്.

നാലു ഓഫ്സെറ്റ് മെഷീനുകളും, രണ്ട് എ ടു മെഷീനുകളും നാലു കളർ വെബ്സൈറ്റ് മെഷീനുകളും നിലവിൽ പ്രസിലുണ്ട്. ആവശ്യത്തിനു പേപ്പറുകൾ ലഭ്യമാകാത്ത പ്രയാസവും പ്രസ് നേരിടുന്നുണ്ട്.