പാലക്കാട്: എലപ്പുള്ളിയിൽ എഥനോൾ നിർമാണ യൂണിറ്റ് തുടങ്ങുന്നതിനുള്ള വെള്ളത്തിനു വാട്ടർ അഥോറിറ്റി ഒയാസിസ് കന്പനിക്ക് അനുമതി നൽകിയത് 24 മണിക്കൂറിനുള്ളിൽ.

കന്പനി അപേക്ഷ നൽകിയ അതേദിവസംതന്നെ വാട്ടർ അഥോറിറ്റി അനുമതി നൽകി. എഥനോൾ നിർമാണ യൂണിറ്റിന് എത്ര വെള്ളം വേണമെന്നു കന്പനിയുടെ അപേക്ഷയിൽപോലും ഇല്ലാതിരിക്കേയാണ് വാട്ടർ അഥോറിറ്റിയുടെ അതിവേഗ ഇടപെടൽ.

2023 ജൂണ്‍ 16 നാണ് ഒയാസിസ് കന്പനി വെള്ളത്തിനായി വാട്ടർ അഥോറിറ്റിക്ക് അപേക്ഷ നൽകിയത്. എണ്ണക്കന്പനിയുടെ എഥനോൾ നിർമാണ പ്ലാന്‍റ് ടെൻഡറിൽ പങ്കെടുക്കുന്നതിനെന്നാണ് അപേക്ഷയിൽ പറയുന്നത്.

600 കോടി രൂപയുടെ പദ്ധതിയാണ്. ടെൻഡറിൽ പങ്കെടുക്കുന്നതിനു വെള്ളത്തിന്‍റെയും ഭൂമിയുടെയും ലഭ്യത ഉറപ്പാക്കണം. അതിനാണു വാട്ടർ അഥോറിറ്റിയെ സമീപിക്കുന്നത് എന്നായിരുന്നു അപേക്ഷയിൽ. എത്ര വെള്ളം വേണമെന്ന് അപേക്ഷയിൽ ഒരിടത്തും പറയുന്നതുമില്ല.


സാധാരണ ഇത്തരം ഒരു അപേക്ഷ ലഭിച്ചാൽ പദ്ധതിപ്രദേശത്തിന്‍റെ പ്രത്യേകത, ജലത്തിന്‍റെ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ താഴെക്കിടയിൽനിന്നു റിപ്പോർട്ട് കിട്ടിയശേഷമാണ് അനുമതി നൽകുക.

ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും എടുക്കുമെന്നിരിക്കെയാണ് അപേക്ഷ കിട്ടി അതേദിവസം തന്നെ വാട്ടർ അഥോറിറ്റി അനുമതി നൽകിയത്. വാട്ടർ അഥോറിറ്റിയുടെ അനുമതിക്കുറിപ്പിലും എത്ര വെള്ളം നൽകുമെന്നു വ്യക്തമാക്കിയിട്ടില്ല.

അതേസമയം, അപേക്ഷയ്ക്ക് അതിവേഗം അനുമതി നൽകുന്നതിൽ അസ്വാഭാവികതയില്ലെന്നു വാട്ടർ അഥോറിറ്റി വ്യക്തമാക്കി. എല്ലാ രേഖകളും ലഭ്യമാണെങ്കിൽ ഉടൻ അനുമതി നൽകുന്നതിൽ തെറ്റില്ലെന്നാണ് വിശദീകരണം.