കോഴിക്കോട്: അബ്‌ദുള്‍ നാസര്‍ മദനിയെ മുസ്‌ലിം തീവ്രവാദത്തി‍ന്‍റെ അംബാസഡറായി പലരും വിശേഷിപ്പിച്ചതായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. ബാബറി മസ്ജിദിന്‍റെ തകര്‍ച്ചയ്ക്കുശേഷം മദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണപര്യടനം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദചിന്ത വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചുവെന്ന് അദ്ദേഹം എഴുതിയ ‘കേരളം മുസ്‌ലിം രാഷ്‌ട്രീയം; രാഷ്‌ട്രീയ ഇസ്‌ലാം’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കി. പുസ്തകം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

മദനിയുടെ കേരള പര്യടനത്തിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ മദനി ശ്രമിച്ചു.

സ്വകാര്യ സായുധ സുരക്ഷാഭടന്മാര്‍ക്കൊപ്പം നടത്തിയ പര്യടനം മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ ആര്‍എസ്എസിനെ പ്രതിരോധിക്കാനുള്ള വഴികള്‍ ആരായുന്നതിലേക്കു നയിച്ചു. 1990ല്‍ മദനിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസിനെ അനുകരിച്ച് ഇസ്‌ലാമിക് സേവക്‌ സംഘം (ഐഎസ്എസ്) രൂപീകരിച്ചു. ഇതിന്‍റെ നേതൃത്വത്തില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ആയുധശേഖരവും ആയുധപരിശീലനവും നല്‍കി. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ കലാപത്തില്‍ ഐഎസ്എസിന്‍റെയും ആര്‍എസ്എസിന്‍റെയും പങ്ക് വ്യക്തമാണെന്ന് പുസ്തകത്തില്‍ പറയുന്നു.


മുസ്‌ലിം സമുദായത്തില്‍നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അദ്ദേഹം ആ സംഘടന പിരിച്ചുവിട്ടു. കൂടുതല്‍ വിപുലമായ പ്രവര്‍ത്തനസാധ്യതകളുള്ള പിഡിപി രൂപീകരിച്ചു. മദനിയുടെ പ്രസംഗത്തില്‍ ആകൃഷ്‌ടനായാണു ലഷ്കര്‍ ഇ-തോയിബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി മാറിയ തടയിന്‍റവിടെ നസീര്‍ തീവ്രവാദത്തിലേക്ക് എത്തിപ്പെട്ടത്. അതിവൈകാരിക പ്രസംഗങ്ങളിലൂടെയാണു മദനി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ തടവിലാക്കപ്പെട്ടതോടെയാണ് മദനിക്കു മാറ്റം വന്നത്. മാവോ വാദികളും രാഷ്‌ട്രീയ ഇസ്‌ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാ അത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു.

ഗ്രോ വാസു എസ്ഡിപിഐയുടെ തൊഴിലാളി സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റായി മാറിയത് മാവോയിസ്റ്റ് ഇസ്‌ലാമിസ്റ്റ് രാഷ്‌ട്രീയ കൂട്ടുകെട്ടിന്‍റെ ഉദാഹരണമാണെന്നും പുസ്തകത്തില്‍ പറയുന്നു.