മുനന്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾക്കായി മുനമ്പം തീരദേശജനത നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന് ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ.

സമരത്തിന്‍റെ 13-ാം ദിനമായ ഇന്നലെ മുനന്പത്തെത്തിയ ബിഷപ് സമരനേതാക്കളുമായും പ്രദേശവാസികളുമായും ആശയവിനിമയം നടത്തി. ഭൂമിയുടെ ന്യായമായ അവകാശങ്ങൾക്കായി മുനമ്പം ജനതയോടൊപ്പം ഉണ്ടാകുമെന്നും മാർ കണ്ണൂക്കാടൻ പറഞ്ഞു.

ആന്‍റണി സേവ്യർ കാട്ടുപറമ്പിൽ, റീന ആന്‍റണി കാട്ടുപറമ്പിൽ, സെബാസ്റ്റ്യൻ ഔസോ പൈനാടത്ത് എന്നിവരാണ് ഇന്നലെ നിരാഹാരസമരം നടത്തിയത്. മോൺ. ജോസ് മാളിയേക്കൽ, ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ, വൈദികർ, പാസ്റ്ററൽ കൗൺസിൽ, എകെസിസി അംഗങ്ങൾ, കോട്ടപ്പുറം രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ തുടങ്ങിയവർ പങ്കെടുത്തു.


മുനന്പത്തെ ജനതയ്ക്കു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡന്‍റ് ജിജി ജോസഫിന്‍റെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ റാലിയും ഉണ്ടായിരുന്നു.