കൊച്ചി: മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു.

പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിയമപരമായ തീരുമാനമെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ആരോപണവിധേയനായ സിഐ വിനോദ് വലിയാറ്റൂര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. ഹര്‍ജി വീണ്ടും നവംബര്‍ ഒന്നിനു പരിഗണിക്കാനായി മാറ്റി.


വീടിന്‍റെ അവകാശ തര്‍ക്കത്തിനു പരിഹാരം തേടി എത്തിയ തന്നെ എസ്പി, ഡിവൈഎസ്പി, സിഐ എന്നിവര്‍ ബലാത്സംഗം ചെയ്‌തെന്നാണു യുവതിയുടെ പരാതി.

2022ല്‍ പൊന്നാനി സിഐയായിരുന്ന വിനോദിനു നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നല്‍കി തന്നെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ഡിവൈഎസ്പി വി.വി. ബെന്നിയെ സമീപിച്ചപ്പോഴും എസ്പിയായിരുന്ന സുജിത് ദാസിനെ സമീപിച്ചപ്പോഴും ബലാത്സംഗത്തിനിരയായെന്നും പരാതിയില്‍ പറയുന്നു.