പാലക്കാട്: കുറ്റബോധമുള്ളതുകൊണ്ടാണു കോണ്‍ഗ്രസും മുസ്‌ലിം ലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചേലക്കരയിലെ പ്രസ്താവന അപഹാസ്യമാണെന്നു വി.ഡി. സതീശൻ. ‌

കേരളത്തിലെ സിപിഎമ്മിനെ സംഘപരിവാറിന്‍റെ തൊഴുത്തില്‍കെട്ടിയ ആളാണ് പിണറായി വിജയന്‍. ലാവ്‌ലിന്‍കേസില്‍നിന്നു രക്ഷപ്പെടാനും അദ്ദേഹത്തിനും കുടുംബത്തിനും എതിരായ കേസുകളില്‍ കേന്ദ്രഏജന്‍സികളുംട അന്വേഷണം മരവിപ്പിക്കുന്നതിനുംവേണ്ടി പിണറായി വിജയന്‍ സംഘപരിവാറുമായി നടത്തിയ ഗൂഢാലോചനയാണു കേരളത്തിലെ സിപിഎമ്മിനെ വല്ലാത്തൊരു അവസ്ഥയില്‍ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.