തിരുവനന്തപുരം: ബിജെപി സഖ്യകക്ഷിയായ എൻസിപി മൂന്ന് എംഎൽഎമാരെ കോഴ നൽകി സ്വാധീനിക്കാൻ ശ്രമിച്ച ആരോപണത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിനു തയാറാകണമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍.

ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തത് അദ്ദേഹം വീണ്ടും ആർഎസ്എസ് ബാന്ധവത്തിലാണെന്ന് തെളിയിക്കുന്നുവെന്നും ഷിബു ബേബിജോണ്‍ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ബിജെപി പറയുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി ചേലക്കരയിൽ ഇടതു കണ്‍വൻഷനിൽ പറഞ്ഞത്.

വ്യത്യസ്ത സമീപനം സ്വീകരിക്കുന്ന മുന്നണിയാണെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന ഇടതുമുന്നണിയുടെ ഭാഗത്താണ് ഇതു സംഭവിച്ചതെന്നത് അദ്ഭുതപ്പെടുത്തുന്നതായും ഷിബു ബേബിജോണ്‍ പറഞ്ഞു.