തിരുവനന്തപുരം: ഇടതുമുന്നണിയിലെ രണ്ട് ഘടകകക്ഷി എംഎൽഎമാരെ ബിജെപി മുന്നണിയിലെ പാർട്ടിയിലേക്ക് കൂറുമാറ്റാൻ 100 കോടി രൂപ കോഴ നൽകാൻ വാഗ്ദാനമുണ്ടായെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷവും ബിജെപിയും. വിജിലൻസ് അന്വേഷണമോ ജുഡീഷൽ അന്വേഷണമോ വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. കോഴ ആരോപണ വിധേയനായ തോമസ് കെ. തോമസ് എംഎൽഎയും അന്വേഷണ ആവശ്യം ഉയർത്തിയിട്ടുണ്ട്.

കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള കോഴ ആരോപണമാണ് ഉയർന്നതെന്നും കോടികളുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് ആവശ്യം.


ബിജെപിയുടെ ഘടകകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗമാണ് കോഴ നൽകാമെന്ന് പറഞ്ഞതെന്ന് എംഎൽഎമാർ ആരോപിക്കുന്നത്.

ബിജെപി ബന്ധമുള്ള സാഹചര്യത്തിലാണ് അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകാത്തതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ആരോപിച്ചു. ഇതോടെ വീണ്ടും ബിജെപി-സിപിഎം കൂട്ടുകെട്ടിലേക്കു ചർച്ചകൾ കടന്നു. എന്നാൽ, ഇത്തരമൊരു കോഴ ആരോപണം വ്യാജമായി സൃഷ്ടിച്ചതാണെന്ന വാദമാണ് തോമസ് കെ. തോമസും ബിജെപിയും ഉന്നയിക്കുന്നത്.