കൊച്ചി: വ്യാപാരികള്‍ കെട്ടിട വാടകയില്‍ 18 ശതമാനം ജിഎസ്ടി നല്‍കണമെന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള കേന്ദ്ര ധനമന്ത്രിക്കു നിവേദനം നല്‍കി.

ജിഎസ്ടിയിൽ അടിക്കടി പുതിയ തീരുമാനങ്ങളെടുത്ത് ചെറുകിട വ്യാപാര മേഖലയെ ഉന്മൂലനം ചെയ്യുന്ന നിലപാടില്‍നിന്നു പിന്തിരിയണം.നിലപാട് തിരുത്താത്ത പക്ഷം ഇതര സംഘടനകളുമായി യോജിച്ചു സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ജോര്‍ഫിന്‍ പേട്ട അറിയിച്ചു.