കൊച്ചി: ആലുവ രാജഗിരി കാൻസർ സെന്‍ററിന് രാജ്യാന്തര അംഗീകാരമായ എസ്മോ സർട്ടിഫിക്കേഷൻ ലഭിച്ചു. യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ ഓങ്കോളജിയാണ് അംഗീകാരം നൽകിയത്. അർബുദ ചികിത്സയും സാന്ത്വനപരിചരണവും സമന്വയിപ്പിക്കുന്നതിൽ മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്കാണ് എസ്മോ പദവി നൽകുന്നത്.

രാജഗിരി കാൻസർ സെന്‍ററിലെ നൂതന പരിചരണരീതികൾക്കും സമഗ്ര പാലിയേറ്റീവ് കെയർ സേവനങ്ങൾക്കുമുള്ള അംഗീകാരമായി എസ്മോ പദവിയെ കാണുന്നുവെന്ന് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.


സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന ചടങ്ങിൽ എസ്മോ ചെയർപേഴ്സൺ ജെയ്ൻ വുഡ് പ്രഖ്യാപനം നടത്തി. രാജഗിരി ആശുപത്രി പാലിയേറ്റീവ് കെയർ വിഭാഗം മേധാവി ഡോ. ബിജു രാഘവൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

കേരളത്തിൽനിന്ന് എസ്മോ സർട്ടിഫിക്കേഷൻ നേടുന്ന രണ്ടാമത്തെ ആശുപത്രിയാണ് രാജഗിരിയെന്നു മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ജു സിറിയക് അറിയിച്ചു.