തിരുവനന്തപുരം: സംസ്ഥാനത്ത് എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻകാർഡ് അംഗങ്ങൾക്കുള്ള ഇ കെവൈസി മസ്റ്ററിംഗ് നവംബർ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മസ്റ്ററിംഗിനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണു നടപടി.

ഇരു വിഭാഗത്തിലെയും അംഗങ്ങളിൽ 83.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തീകരിച്ചു. ഇനി 16 ശതമാനത്തോളം മുൻഗണനാകാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തീകരിക്കാനുള്ളതിനാലാണു സമയപരിധി നീട്ടിയത്. മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആദ്യ അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നാണു കേരളം.

മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്ത കിടപ്പുരോഗികളെ അവരുടെ വീടുകളിലെത്തി, റേഷൻവ്യാപാരികളുടെ സഹായത്തോടെ മസ്റ്ററിംഗ് നടത്തും. വിവിധ കാരണങ്ങളാൽ ഇ-പോസിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപോഗിച്ച് പൂർത്തീകരിക്കും. ഇതിനായി നവംബർ അഞ്ചിനുശേഷം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ആവശ്യമായ ക്യാന്പുകൾ സംഘടിപ്പിക്കും. കുട്ടിയായിരുന്നപ്പോൾ ആധാർ കാർഡ് എടുത്തതും നിലവിൽ 12 വയസിൽ താഴെയുള്ളതുമായ കുട്ടികളുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപയോഗിച്ച് പൂർത്തീകരിക്കും.


കുട്ടികളുടെ ആധാർ അപ്ഡേറ്റ് ചെയ്യുന്ന പക്ഷം ഇപ്പോൾതന്നെ റേഷൻകട വഴി മസ്റ്ററിംഗ് നടത്താനാകും. വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനു പുറത്തുള്ളവർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കാൻ മതിയായ സമയം നൽകും. മറ്റുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. അർഹരാണെങ്കിൽ ഈ വിഭാഗത്തെ മുൻഗണനാ ലിസ്റ്റിൽനിന്ന് ഒഴിവാക്കില്ലെന്നും മന്ത്രി അറിയിച്ചു.