അൻവറിന്‍റെ പാർക്കിലെ തടയണ പൊളിക്കും
അൻവറിന്‍റെ പാർക്കിലെ തടയണ പൊളിക്കും
Tuesday, October 1, 2024 4:15 AM IST
കൂടരഞ്ഞി: പി.വി. അൻവർഎംഎൽഎയുടെ ഉടമസ്ഥതയിലായിരുന്ന കക്കാടംപൊയിലിലെ പിവിആർ നാച്വറൽ റിസോർട്ടിൽ കാട്ടരുവി തടഞ്ഞുള്ള നിർമാണങ്ങൾ പൊളിക്കാൻ ഒടുവിൽ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. പൊളിച്ചുനീക്കാൻ റീ ടെൻഡർ ക്ഷണിക്കാൻ സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി യോഗം തീരുമാനിച്ചു.

തടയണകൾ പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ട് എട്ടു മാസമായിട്ടും നടപടിയെടുക്കാതിരുന്ന പഞ്ചായത്ത് സിപിഎമ്മുമായി അൻവർ യുദ്ധപ്രഖ്യാപനം നടത്തിയശേഷമാണു നടപടിയുമായി രംഗത്തെത്തിയത്.

കാട്ടരുവി തടഞ്ഞു നിർമിച്ച നാലു തടയണകൾ ഒരുമാസത്തിനകം പൊളിക്കാൻ ജനുവരി 31 നാണു ഹൈക്കോടതി ഉത്തരവിട്ടത്. കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജന്‍റെ ഹർജിയിലായിരുന്നു ജസ്റ്റീസ് മുരളി പുരുഷോത്തമന്‍റെ ഉത്തരവ്. എന്നാൽ തടയണകൾ പൊളിച്ചുനീക്കുന്നതിന്‍റെ മറവിൽ ഉടമകൾ ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവിതന്നെ മണ്ണിട്ടുമൂടി. തടയണ കെട്ടിയ സ്ഥലത്ത് കിണർ കുഴിച്ചു.


സ്ഥലത്ത് കോൺക്രീറ്റ് ഡ്രെയ്നേജും കെട്ടി. ഇവ ഒരുമാസത്തിനകം പൊളിക്കാൻ ജൂലൈ 25നു കളക്ടർ സ്നേഹിൽകുമാർ സിംഗ് ഉത്തരവിട്ടിരുന്നു.

കാലവർഷത്തിൽ ദുരന്തസാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതോടെയായിരുന്നു ഇത്. പിവിആർ നാച്വറൽ പാർക്ക് ഉടമകൾതന്നെ ഒരുമാസത്തിനകം നിർമിതികൾ പൊളിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് സെക്രട്ടറി പൊളിച്ചുനീക്കി ചെലവാകുന്ന തുക ഉടമകളിൽനിന്ന് ഈടാക്കണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ നിശ്ചിത കാലാവധി പിന്നിട്ടിട്ടും പൊളിച്ചുനീക്കിയില്ല. പിന്നാലെ സെപ്റ്റംബർ 13ന് പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല.

ഇതോടെയാണ് അടിയന്തര ഭരണ സമിതിയോഗം റീ ടെൻഡറിനു നടപടി തുടങ്ങിയത്. ഇവിടെനിന്ന് രണ്ടുകിലോമീറ്റർ അകലെ മലപ്പുറം ജില്ലയിലെ ചീങ്കണ്ണിപ്പലിയിൽ കാട്ടരുവിക്കു കുറുകെ അൻവർ കെട്ടിയ തടയണ മുമ്പ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പൊളിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.