എഡിജിപിയുടെ മാറ്റം സംഭവിച്ചിരിക്കും: ബിനോയ് വിശ്വം
എഡിജിപിയുടെ മാറ്റം   സംഭവിച്ചിരിക്കും: ബിനോയ് വിശ്വം
Tuesday, October 1, 2024 4:15 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന്‍റെ ചുമതലയിൽനിന്നുള്ള മാറ്റം ഉറപ്പായും സംഭവിച്ചിരിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

അത് എത്ര നാളായാലും സംഭവിക്കും. ഇക്കാര്യത്തിൽ സിപിഐയുടെ നിലപാട് വ്യക്തമാണ്. അത് ഇതുപക്ഷത്തിന്‍റെ നിലപാടാണ്. രാഷ്‌ട്രീയ നയങ്ങളിൽ പക്വത പാർട്ടിക്കുണ്ട്. സിപിഐ പറയുന്നതു സ്വന്തം നിലപാടാണെന്നും പി.വി. അൻവറിന്‍റെ നിലപാടല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫ് രാഷ്‌ട്രീയത്തിനു മറുഭാഗത്തുള്ള ഒരു വഴിയും സിപിഐയുടേതല്ല. വര വരയ്ക്കപ്പെട്ടപ്പോൾ പി.വി. അൻവർ എൽഡിഎഫിന്‍റെ മറുഭാഗത്താണെന്നു തെളിയിക്കപ്പെട്ടു. എൽഡിഎഫിന്‍റെ ആരുമല്ലാത്ത അൻവറിനോടു സിപിഐയ്ക്ക് യാതൊരുബന്ധവുമില്ല. ഉണ്ടാകാനും പാടില്ല.


അൻവറിന്‍റെ രാഷ്‌ട്രീയമറിയാം. വന്ന വഴികളുമറിയാം. അൻവർ 2011-ൽ മത്സരിച്ചത് എൽഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാർഥിയായ സിപിഐക്കാരനായ അഷ്റഫ് കാളിയത്തിനെതിരേയായിരുന്നുവെന്നും ബിനോയ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.