ഐസിപിഎ ദേശീയ കണ്‍വന്‍ഷന്‍ മംഗളൂരുവിൽ
ഐസിപിഎ ദേശീയ കണ്‍വന്‍ഷന്‍  മംഗളൂരുവിൽ
Tuesday, October 1, 2024 4:15 AM IST
കൊച്ചി: ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ (ഐസിപിഎ) വാര്‍ഷിക യോഗവും ദേശീയ കണ്‍വന്‍ഷനും ഇന്നു മുതല്‍ മൂന്നു വരെ മംഗളൂരുവിൽ നടക്കും.

സിഒഡിപി കാര്യാലയത്തില്‍ വൈകുന്നേരം ആറിന് പ്രസിഡന്‍റ് ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം മംഗളൂരു ബിഷപ് ഡോ. പീറ്റര്‍ പോള്‍ സല്‍ദാന ഉദ്ഘാടനം ചെയ്യും. നിയമസഭാംഗം ഐവാന്‍ ഡിസൂസ, ബിഷപ് ഹെന്‍‌റി ഡിസൂസ എന്നിവര്‍ പ്രസംഗിക്കും.

‘ഗാന്ധിയന്‍ മാധ്യമധര്‍മ സംഹിത’ എന്ന വിഷയം ആധാരമാക്കി നാളെ രാവിലെ ദേശീയ കണ്‍വന്‍ഷന്‍ നടക്കും.

ജസ്റ്റീസ് നാഗ് മോഹന്‍ദാസ്, ഡോ. പുരുഷോത്തമം ബില്‍മാള്ളേ, ഡോ. എച്ച്.എസ്. അനുപമ, ഫാ. സെഡ്രിക് പ്രകാശ് എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളനം കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ് അധ്യക്ഷത വഹിക്കും.


വിവിധ വിഭാഗങ്ങളിലായി ആന്‍റണി പങ്ക്‌റാസ്, ഡോ. ഷെയ്‌സണ്‍ പി. ഔസേഫ്, വിനായക് നിര്‍മല്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഡെലഗേറ്റുകളും മാധ്യമമേഖലയിലെ ക്ഷണിതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഐസിപിഎ സെക്രട്ടറി റവ. ഡോ. സുരേഷ് മാത്യു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.