അന്‍വറിന്‍റെ ആരോപണം യുഡിഎഫില്‍ ചര്‍ച്ച ചെയ്യും: പി.കെ. കുഞ്ഞാലിക്കുട്ടി
അന്‍വറിന്‍റെ ആരോപണം യുഡിഎഫില്‍  ചര്‍ച്ച ചെയ്യും: പി.കെ. കുഞ്ഞാലിക്കുട്ടി
Tuesday, October 1, 2024 2:09 AM IST
കാസര്‍ഗോഡ്: പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ജനകീയപ്രശ്‌നങ്ങളാണെന്നും ഇക്കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്‍വറിന് ലീഗിലേക്ക് ക്ഷണിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ രണ്ടു ടേമുകളിലായി എല്‍ഡിഎഫിന്‍റെ ദുര്‍ഭരണമാണ് നടക്കുന്നത്. ഇക്കാര്യം അവര്‍തന്നെ പറയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കൊലക്കേസ് പൂഴ്ത്തിവച്ചും സ്വര്‍ണക്കള്ളക്കടത്ത് നടത്തിയും ഭരണം തുടരുന്ന അവസ്ഥ കേരളത്തില്‍ കേട്ടറിവില്ലാത്തതാണ്.


യുഡിഎഫിന്‍റെ കാലത്ത് തൃശൂര്‍ പൂരത്തിനോ ശബരിമല ദര്‍ശനത്തിനോ ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്താണ് ഉണ്ടായത്.

കഴിഞ്ഞതവണ കോവിഡിന്‍റെ കാലത്ത് ലഭിച്ച ചില അനുകൂല ഘടകങ്ങളാണ് എല്‍ഡിഎഫിനെ സഹായിച്ചത്. എന്നാല്‍ ഇത് തെറ്റായിപ്പോയെന്ന് കേരളത്തിലെ ജനങ്ങള്‍ക്കാകെ ബോധ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.