എടിഎം കവർച്ച: കേരള പോലീസ് തമിഴ്നാട്ടിൽ
എടിഎം കവർച്ച: കേരള പോലീസ്   തമിഴ്നാട്ടിൽ
Tuesday, October 1, 2024 2:09 AM IST
തൃശൂർ: തൃശൂരിലെ മൂന്നിടങ്ങളിലെ എടിഎം കവർച്ചക്കേസിൽ തമിഴ്നാട്ടിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ വിട്ടുകിട്ടാൻ തൃശൂരിൽനിന്ന് പോലീസ് സംഘം തമിഴ്നാട്ടിലേക്കു പോയി.

പ്രതികളെ കേരള പോലീസിന്‍റെ കസ്റ്റഡിയിൽ വിട്ടുകിട്ടാനും കവർച്ചചെയ്ത പണം തമിഴ്നാട് പോലീസ് പിടിച്ചെടുത്തതു വിട്ടുകിട്ടാനും പോലീസ് തമിഴ്നാട് കോടതിയിൽ അപേക്ഷ നൽകും. അധികം താമസമില്ലാതെ പ്രതികളെ കേരള പോലീസിനു കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു.


പ്രതികളുമായി തൃശൂരിലെ തെളിവെടുപ്പ് ഈയാഴ്ചതന്നെ നടത്താൻ സാധിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അതുവരെയും തൃശൂർ ഷൊർണൂർ റോഡ്, കോലഴി പൂവണി, ഇരിങ്ങാലക്കുട മാപ്രാണം എന്നിവിടങ്ങളിലെ കവർച്ച നടന്ന എടിഎമ്മുകൾ പോലീസ് നിരീക്ഷണത്തിൽ അടച്ചിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.