പള്ളിത്തർക്കത്തിൽ വിമർശനവുമായി കോടതി
പള്ളിത്തർക്കത്തിൽ വിമർശനവുമായി കോടതി
Tuesday, October 1, 2024 2:08 AM IST
കൊച്ചി: യാക്കോബോയ-ഓർത്തഡോക്സ് തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ ഏറ്റെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ എറണാകുളം, പാലക്കാട് ജില്ലാ ഭരണകൂടങ്ങള്‍ക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം.

വിധി നടപ്പാക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ അടക്കം വിളിച്ചുവരുത്തേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

എറണാകുളം ജില്ലയിലെ ഓടക്കാലി സെന്‍റ് മേരീസ്, പോത്താനിക്കാട് പുളിന്താനം സെന്‍റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്‍റ് തോമസ് പള്ളികളും പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്‍റ് മേരീസ്, എരിക്കിന്‍ചിറ സെന്‍റ് മേരീസ്, ചെറുകുന്നം സെന്‍റ് തോമസ് പള്ളികളും ഏറ്റെടുക്കാനാണു കളക്ടര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഒരു വിഭാഗം വിശ്വാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പള്ളികള്‍ ഏറ്റെടുക്കാന്‍ സാധിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.