നോർക്കയുടെ പ്രവർത്തനം പഠിക്കാൻ തമിഴ്നാട് സംഘമെത്തി
നോർക്കയുടെ  പ്രവർത്തനം പഠിക്കാൻ തമിഴ്നാട്  സംഘമെത്തി
Tuesday, October 1, 2024 2:08 AM IST
തിരുവനന്തപുരം: സംസ്ഥാന പ്രവാസികാര്യ വകുപ്പിന്‍റെ കീഴിലുള്ള നോർക്ക റൂട്സിന്‍റെ പദ്ധതികളും സേവനങ്ങളും മനസിലാക്കുന്നതിനും പരസ്പര സഹകരണ സാധ്യതയുള്ള മേഖലകൾ കണ്ടെത്തുന്നതിനുമായി തമിഴ്നാട് പ്രവാസി ക്ഷേമ ബോർഡ് കമ്മീഷണർ ബി. കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള നാലംഗ പ്രതിനിധിസംഘം തിരുവനന്തപുരം നോർക്ക സെന്‍റർ സന്ദർശിച്ചു.


നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി എന്നിർ നോർക്ക വകുപ്പിന്‍റെയും നോർക്ക റൂട്സിന്‍റെയും പ്രവർത്തനങ്ങൾ തമിഴ്നാട് സംഘത്തോടു വിശദീകരിച്ചു.

തമിഴ്നാട് പ്രവാസി ക്ഷേമ ബോർഡ് അംഗങ്ങളായ ജി.വി. റാം, ധ്രുവ് ഗോയൽ, ഭരത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.