മഴക്കാല പൂര്‍വ ശുചീകരണം: സര്‍ക്കാര്‍ ദയനീയ പരാജയമെന്നു പ്രതിപക്ഷനേതാവ്
മഴക്കാല പൂര്‍വ ശുചീകരണം: സര്‍ക്കാര്‍ ദയനീയ പരാജയമെന്നു പ്രതിപക്ഷനേതാവ്
Monday, July 15, 2024 5:32 AM IST
കൊച്ചി: മഴക്കാല പൂര്‍വ ശുചീകരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. എവിടെ മഴ പെയ്താലും വെള്ളം കെട്ടി നില്‍ക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നു. ശുദ്ധജല വിതരണത്തില്‍ വലിയ പാളിച്ചകളുണ്ടായി. സംസ്ഥാനത്ത് ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്.

സര്‍ക്കാരും തദ്ദേശവകുപ്പും ആരോഗ്യവകുപ്പും ഒരു ഏകോപനവുമില്ലാതെ നോക്കുകുത്തിയായി നില്‍ക്കുന്നു. കെടുകാര്യസ്ഥതകൊണ്ട് നിഷ്‌ക്രിയമായ ഒരു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സാധാരണക്കാരന്‍റെ ജീവിതത്തെ എത്രത്തോളം ദുഃസഹമാക്കിയെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് തിരുവനന്തപുരത്ത് കാണുന്നത്. കെടുകാര്യസ്ഥതയാണ് എല്ലായിടത്തും കാണുന്നത്. പണമില്ലാതെ തദ്ദേശസ്ഥാപനങ്ങള്‍ എങ്ങനെ മഴക്കാല പൂര്‍വശുചീകരണം നടത്തുമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.