സംസ്ഥാനത്തെ അപകടങ്ങൾ ഏറെയും രാത്രികാലങ്ങളിൽ; വില്ലൻ മദ്യം
സംസ്ഥാനത്തെ അപകടങ്ങൾ ഏറെയും രാത്രികാലങ്ങളിൽ; വില്ലൻ മദ്യം
Monday, August 19, 2024 4:47 AM IST
ദീപു മറ്റപ്പള്ളി
കണ്ണൂർ: സംസ്ഥാനത്ത് നടക്കുന്ന വാഹനാപകടങ്ങളിൽ അധികവും രാത്രിസമയത്ത്. ഇതിൽ ഏറെയും വൈകുന്നേരം ആറിനും രാത്രി 10 നുമിടയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് നടക്കുന്ന അപകടങ്ങളുടെ 30 ശതമാനത്തോളം ഈ സമയത്താണെന്നാണു കേരള പോലീസിന്‍റെ വെബ്സെറ്റിൽനിന്നുള്ള വിവരം.

വർഷംതോറും അപകടങ്ങളുടെ എണ്ണവും മരണസംഖ്യയും വർധിച്ചുവരികയാണ്. അപകടങ്ങളിൽ ഏറെയും മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലമാണെന്ന് അന്വേഷണ റിപ്പോർട്ടുകളിൽനിന്നു വ്യക്തമാകുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ വർഷം നടന്ന അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് 4010 പേർക്കായിരുന്നുവെങ്കിൽ 2019ൽ 4440 പേരുടേയും 2022ൽ 4317 പേരുടേയും ജീവൻ പൊലിഞ്ഞു. ഇതിൽ സർക്കാർ വാഹനങ്ങളും ഉൾപ്പെടുന്നു.


കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2020 ൽ ആണ് ഏറ്റവും കുറവ് അപകടമരണം. 2979 പേരാണ് ആ വർഷം അപകടത്തിൽപെട്ടു മരിച്ചത്.

വൈകുന്നേരം ആറിനും രാത്രി പത്തിനും ഇടയിൽ ജീവൻ നഷ്ടപ്പെട്ടവർ 2019ൽ 898, 2020ൽ 651, 2021ൽ 789,2022ൽ 923, 2023 ൽ 901 എന്നിങ്ങനെയാണ്. റോഡ് അപകടങ്ങൾ ഏറെയും നടന്നത് 2023ലാണ്. 48141 അപകടങ്ങൾ. 2020 ൽ അപകടങ്ങൾ കുറയാൻകാരണം കോവിഡ് കാലമായതിനാൽ മദ്യലഭ്യത കുറഞ്ഞതാണെന്നാണ് വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.