കാഫിർ പ്രയോഗ വിവാദം: സമഗ്ര അന്വേഷണം വേണമെന്ന് പി. ജയരാജൻ
കാഫിർ പ്രയോഗ വിവാദം: സമഗ്ര അന്വേഷണം വേണമെന്ന് പി. ജയരാജൻ
Tuesday, August 20, 2024 12:54 AM IST
തിരുവനന്തപുരം: വടകരയിലെ കാഫിർ പ്രയോഗ വിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. വടകരയിൽ മതപരമായ ധ്രുവീകരണം നടത്തി തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ഹീനമായ ശ്രമമാണ് കോണ്‍ഗ്രസും ലീഗും നടത്തിയത്. തന്‍റെ പേരിലും ഇപ്പോൾ വിവാദത്തിന് ശ്രമിക്കുകയാണ്. ‌

വിവാദപോസ്റ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ നിയമനടപടിക്കായി അത് അഭിഭാഷകന് അയയ്ക്കുകയാണ് താൻ ചെയ്തത്. ആ പോസ്റ്റ് മതപരമായ ധ്രുവീകരണം ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് കാട്ടി എൽഡിഎഫ് വടകര മണ്ഡലം കമ്മിറ്റി റിട്ടേണിംഗ് ഓഫീസർക്കും പോലീസിനും പരാതിയും നൽകിയിരുന്നു.

ഇതാകെ മറച്ചുവച്ചാണ് ഇപ്പോൾ സിപിഎമ്മും എൽഡിഎഫും മതധ്രുവീകരണത്തിനുള്ള ശ്രമം നടത്തിയെന്ന് പ്രചരിപ്പിക്കുന്നത്. വിവാദ ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പുതിയ രൂപത്തിലുള്ള പ്രചാരണങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നത്. യഥാർഥത്തിൽ അവിടെ മതധ്രുവീകരണത്തിനുള്ള ശ്രമം നടത്തിയത് കോണ്‍ഗ്രസും ലീഗുമാണ്.


അവിടത്തെ സ്ഥാനാർഥിയായി മത്സരിച്ച ഷാഫി വടകരയിലെ വഖഫ് ബോർഡിന്‍റെ സ്ഥലത്ത് പ്രചാരണം നടത്തി. രാഷ്‌ട്രീയപ്രചാരണം വഖഫ് ബോർഡിന്‍റെ സ്ഥലത്ത് നടത്താൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നുകൊണ്ടുള്ള കേസും അവിടെ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം നടത്തിയവർ ഫേസ് ബുക്ക് പോസ്റ്റിന്‍റെ ഉത്തരവാദിത്വം സിപിഎമ്മിന്‍റെ ചുമലിലിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.