കാർഡമം പ്ലാന്‍റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കാർഡമം പ്ലാന്‍റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
Tuesday, August 20, 2024 12:54 AM IST
തിരുവനന്തപുരം: വണ്ടൻമേട് കാർഡമം പ്ലാന്‍റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് സിഎച്ച്ആർ ഭൂമിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ നൽകേണ്ട സത്യവാങ്മൂലവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്ത് നിവേദനം സമർപ്പിച്ചു.

വരൾച്ച മൂലം കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള സാന്പത്തികസഹായം നൽകുന്ന വിഷയവും കുത്തകപ്പാട്ട ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡുവായി മൂന്നുലക്ഷം രൂപയ്ക്കുള്ള ചെക്ക് കൈമാറുകയും ചെയ്തു.


ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ, ജനറൽ സെക്രട്ടറി പി.ആർ. സന്തോഷ് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോർജ് പി. ജേക്കബ്, ഡിബിൻ, സണ്ണി മാത്യു, ആർ. മണിക്കുട്ടൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.