ഹേമ കമ്മിറ്റി റിപ്പോർട്ട് : ‘റിലീസ്’ ദിനത്തിൽ നാടകീയ നീക്കങ്ങൾ
ഹേമ കമ്മിറ്റി റിപ്പോർട്ട് : ‘റിലീസ്’ ദിനത്തിൽ നാടകീയ നീക്കങ്ങൾ
Tuesday, August 20, 2024 2:31 AM IST
കൊച്ചി: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ചു പഠിച്ച ജസ്റ്റീസ് കെ. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിട്ട ഇന്നലെ കോടതിയിലും തിരക്കിട്ട നീക്കങ്ങൾ. നിർമാതാവ് സജിമോൻ പാറയിലും നടി രഞ്ജിനിയും ഉന്നയിച്ച ആവശ്യങ്ങളിൽ ഹൈക്കോടതി വേഗത്തിൽ തീരുമാനമെടുത്തതിനു പിന്നാലെ സർക്കാർ റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തു.

ജൂലൈ 24നുതന്നെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചിരുന്നതാണ്. ഇതിന് രണ്ടു ദിവസം മുന്പേ നിർമാതാവ് സജിമോൻ പാറയിൽ റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.

ഹർജിയിൽ വിശദമായ വാദം കേട്ട ജസ്റ്റീസ് വി.ജി. അരുൺ, സ്വകാര്യത ഉറപ്പാക്കി റിപ്പോർട്ട് പുറത്തുവിടാൻ കഴിഞ്ഞ 13ന് ഉത്തരവിട്ടു. ഏഴു ദിവസത്തെ സമയവും കോടതി അനുവദിച്ചു. വിധിക്കെതിരേ അപ്പീൽ നൽകേണ്ടതില്ലെന്നായിരുന്നു അന്നു ഹർജിക്കാരന്‍റെ നിലപാട്. കോടതിവിധിയുടെകൂടി പശ്ചാത്തലത്തിൽ 17ന് രാവിലെ 11ന് റിപ്പോർട്ട് പുറത്തുവിടുമെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തു.

ഇതിനിടെ നടി രഞ്ജിനിയുടെ അപ്പീൽ അപേക്ഷ 16ന് അപ്രതീക്ഷിതമായി ഹൈക്കോടതിയിലെത്തി. റിപ്പോർട്ടുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിടുന്നതിനു മുമ്പ് തന്‍റെ ഭാഗംകൂടി കേൾക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിൽ അവർ അപ്പീൽ നൽകി. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നതിന് ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. എങ്കിലും സർക്കാർ റിപ്പോർട്ട് പുറത്തുവിടുന്നത് എപ്പോഴെന്നതിൽ അനിശ്ചിതത്വം തുടർന്നു.


ഇന്നലെ രാവിലെ നടിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ചിലെത്തി. രാവിലെതന്നെ ഹർജി പരിഗണിച്ചു. ഉച്ചയോടെ വീണ്ടും പരിഗണിക്കാമെന്നു വ്യക്തമാക്കി ഹർജി മാറ്റി. ഉച്ചയ്ക്ക് ഹർജി വീണ്ടുമെടുത്ത ഡിവിഷൻ ബെഞ്ച് രഞ്ജിനിയുടെ ആവശ്യം തള്ളി. വിഷയത്തിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ കോടതി നിർദേശിച്ചു.

ഒരു മണിക്കൂറിനുള്ളിൽ നടിയുടെ അഭിഭാഷകൻ പുതിയ ഹർജിയുമായി സിംഗിൾ ബെഞ്ച് മുന്പാകെ എത്തി. സുപ്രീംകോടതിയിൽനിന്ന് മുതിർന്ന അഭിഭാഷകരെയും ഓൺലൈനായി ഹാജരാക്കി. ഉച്ചകഴിഞ്ഞു രണ്ടിന് ഹർജി പരിഗണനയ്ക്കെത്തിയപ്പോൾ റിപ്പോർട്ടിന് സ്റ്റേ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഹർജി 27ന് പരിഗണിക്കാമെന്നും അറിയിച്ചു.

ഇതിനിടെ സജിമോൻ പാറയിലും ഇന്നലെ അപ്പീലുമായെത്തിയെങ്കിലും ഡിവിഷൻ ബെഞ്ച് അതു പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. സജിയുടെയും രഞ്ജിനിയുടെയും ആവശ്യങ്ങൾ ഇന്നലെ കോടതി നിരാകരിച്ചതോടെ ഉച്ചകഴിഞ്ഞു 2.30 ന് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.