തുറന്നു പറയാൻ ഭയം
തുറന്നു പറയാൻ ഭയം
Tuesday, August 20, 2024 2:31 AM IST
തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു പഠിക്കുന്ന കമ്മിറ്റിക്കു മുന്പാകെ അനുഭവങ്ങൾ തുറന്നു പറയാൻ സ്ത്രീകൾക്കു ഭയമായിരുന്നു എന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്.

തുടക്കത്തിൽ തങ്ങളെ ഇത് അദ്ഭുതപ്പെടുത്തി. എന്നാൽ പഠനവുമായി മുന്നോട്ടു പോയപ്പോൾ ഭയത്തിന് അടിസ്ഥാനമുണ്ടെന്നു ബോധ്യമായി. സ്ത്രീകൾ പങ്കുവച്ച അനുഭവങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. കമ്മിറ്റിക്കു മുന്പാകെ കാര്യങ്ങൾ തുറുന്നു പറഞ്ഞാൽ അതിന്‍റെ ഭവിഷ്യത്തുകൾ എന്താകും എന്ന ഭയമായിരുന്നു പലർക്കും.

ഡബ്ല്യുസിസിക്ക് ചോദ്യാവലി അയച്ചു കൊടുത്തു. അവരിൽ ഭൂരിഭാഗവും അതു പൂരിപ്പിച്ചു തന്നു. എന്നാൽ ജൂണിയർ ആർട്ടിസ്റ്റുമാരും നർത്തകികളുമൊന്നും സംസാരിക്കാൻ തയാറല്ലായിരുന്നു. നൃത്തക്കാരുടെ സംഘടനതന്നെ കമ്മിറ്റിക്കു മുന്പാകെ ഹാജരാകുന്നതിൽനിന്ന് അവരെ വിലക്കി.


ജൂണിയർ ആർട്ടിസ്റ്റുകൾക്കു ജോലി നഷ്ടമാകുമെന്ന ഭയമായിരുന്നു. ജൂണിയർ ആർട്ടിസ്റ്റുകൾ മന്ത്രിക്കു നൽകിയ പരാതി മന്ത്രിയുടെ ഓഫീസ് ഹേമ കമ്മിറ്റിക്ക് അയച്ചുകൊടുത്തു. എന്നാൽ മൊഴി നൽകാൻ വിളിച്ചപ്പോൾ അവരും ഭയന്നു പിന്മാറി.

സിനിമയിൽനിന്നു വിലക്കുമെന്ന ഭയമായിരുന്നു ചിലർക്ക്. പുരുഷന്മാർക്കും ഈ ഭയമുണ്ടായിരുന്നു. ഏതെങ്കിലും തരത്തിൽ എതിർപ്പു പ്രകടിപ്പിച്ചാൽ ഭീഷണി ഉണ്ടാകും. ഡബ്ല്യുസിസി രൂപീകരിച്ചതിനു ശേഷമാണ് സ്ത്രീകൾ കുറച്ചെങ്കിലും തുറന്നു പറയാൻ തുടങ്ങിയത്. അവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ പലരും അവർക്കുണ്ടായ അനുഭവങ്ങൾ ആദ്യമായി പങ്കുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.