മോട്ടോർ വാഹന വകുപ്പിലെ സി-ഡിറ്റിന്‍റെ സേവനങ്ങൾ അവസാനിപ്പിച്ചു
മോട്ടോർ വാഹന വകുപ്പിലെ സി-ഡിറ്റിന്‍റെ  സേവനങ്ങൾ അവസാനിപ്പിച്ചു
Tuesday, August 20, 2024 12:54 AM IST
റെനീഷ് മാത്യു

കണ്ണൂർ: പണം നല്കുന്നുമില്ല, കരാർ പുതുക്കുന്നുമില്ലാത്തതിനാൽ സി-ഡിറ്റ് മോട്ടോർ വാഹനവകുപ്പിനു നല്കിവരുന്ന സേവനങ്ങൾ അവസാനിപ്പിച്ചു.

2010 ജൂലൈയിൽ തുടങ്ങിയ മോട്ടോർ വാഹന വകുപ്പും സി-ഡിറ്റുമായുള്ള ഫെസിലിറ്റി മാനേജ്മെന്‍റ് സർവീസ് കരാർ 2021 ജനുവരി 31ന് അവസാനിച്ചിരുന്നു. എന്നിരുന്നാലും 2021 ഫെബ്രുവരി എട്ടിലെ സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ താത്കാലികമായി കരാർ തുടരുകയായിരുന്നു.

എന്നാൽ, കഴിഞ്ഞ ഒന്പതുമാസത്തിലധികമായി സി-ഡിറ്റ് നല്കുന്ന സേവനങ്ങൾക്കുള്ള തുക മോട്ടോർ വാഹനവകുപ്പിൽനിന്നു ലഭിക്കാത്തതും പുതുക്കിയ കരാർ വ്യവസ്ഥകൾ അംഗീകരിച്ചു നല്കാത്തതും പഴയ കരാർപ്രകാരമുള്ള സാധനങ്ങളുടെ വിതരണത്തിന് അധികതുക അനുവദിക്കാത്തതുമായ സാഹചര്യത്തിലാണ് ഇന്നലെമുതൽ സേവനങ്ങൾ അവസാനിപ്പിച്ചത്.


സേവനങ്ങൾ സ്തംഭിച്ചു

എല്ലാ സബ് ആർടി ഓഫീസിലും അസിസ്റ്റന്‍റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഹൗസ് കീപ്പർ എന്നിങ്ങനെ രണ്ടു ജീവനക്കാർ, ആർടി ഓഫീസിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്‍റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഹൗസ് കീപ്പർ എന്നിങ്ങനെ മൂന്നു ജീവനക്കാർ എന്നിവരുടെ നിയമനം സി-ഡിറ്റാണ്. മോട്ടോർവാഹനവകുപ്പിൽ കംപ്യൂട്ടർവത്കരണം തുടങ്ങിയപ്പോൾ മുതൽ ഇവരെ നിയമിച്ചതാണ്.

കംപ്യൂട്ടർ, പ്രിന്‍റർ, നെറ്റ്‌വർക്ക് തകരാറുകൾ പരിഹരിക്കുക, പ്രിന്‍റർ-സെർവർ ഇവയുടെ ആക്സസറീസ് വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരവഹിക്കുന്നതു സി-ഡിറ്റ് നിയമിച്ച ജീവനക്കാരാണ്. ഇവർ സേവനം അവസാനിപ്പിച്ചതോടെ പകരം ക്രമീകരണങ്ങൾ ഒന്നും ഏർപ്പെടുത്താത്തതിനാൽ ആർടി ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.