"കണ്ടിപ്പ കൊണ്ടുവരും'; അര്‍ജുന്‍റെ അമ്മയ്ക്ക് മാല്‍പെയുടെ ഉറപ്പ്
 കണ്ടിപ്പ കൊണ്ടുവരും ;  അര്‍ജുന്‍റെ അമ്മയ്ക്ക് മാല്‍പെയുടെ ഉറപ്പ്
Tuesday, August 20, 2024 2:31 AM IST
എം. ജയതിലകന്‍

കോഴിക്കോട്: കണ്ണീര്‍മഴ പെയ്തിറങ്ങുന്ന കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുന്‍റെ വീടിന്‍റെ പൂമുഖത്തേക്ക് ഈശ്വര്‍ മല്‍പെ കയറിവന്നു. മുപ്പത്തിനാലു ദിവസമായി മകനെ ഒരു നോക്കുകാണാന്‍ കണ്ണുനട്ടിരിക്കുന്ന അര്‍ജുന്‍റെ അമ്മ ഷീലയുടെ കാലുകളില്‍ വന്ദിച്ചു.

സ്വന്തം ജീവന്‍പോലും തൃണവത്ഗണിച്ച് അര്‍ജുനെ തെരയാന്‍ കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിലിറങ്ങിയ ഈശ്വര്‍ മല്‍പെയ്ക്കുമുമ്പില്‍ അവര്‍ വിതുമ്പി.

അമ്മയുടെ കണ്ണീര്‍ത്തുള്ളികള്‍ ഈശ്വര്‍ മല്‍പേയുടെ കൈകളിലേക്ക് ഇറ്റുവീണു. അവരുടെ കൈകള്‍ ചേര്‍ത്തു പിടിച്ച് ഈശ്വര്‍ മല്‍പേ പറഞ്ഞു-‘കണ്ടിപ്പ. ഞാന്‍ അമ്മയുടെ മകനെ കൊണ്ടുവരും. എന്നിട്ടേ ഞാനെന്‍റെ വീട്ടിലേക്കു പോകൂ. ഇതെന്‍റെ പ്രതിജ്ഞയാണ്’. വികാരനിര്‍ഭരമായിരുന്നു ഈ വാക്കുകള്‍.

ഷിരൂരില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിക്കാന്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് മുങ്ങല്‍വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയും സംഘാംഗങ്ങളും അര്‍ജുന്‍റെ വീട്ടില്‍ എത്തിയത്. അര്‍ജുന്‍റെ മകന്‍ രണ്ടര വയസുകാരന്‍ അലനെ നെഞ്ചോടുചേര്‍ത്തുപിടിച്ചാണ് മല്‍പെ അകത്തേക്കു കയറിയത്.


ഷീലയുടെ അടുത്തിരുന്ന മല്‍പെ അവരെ ആശ്വസിപ്പിച്ചു. തെരച്ചിന് ഡ്രഡ്ജര്‍ കൊണ്ടുവരണം. വെള്ളത്തിന്‍റെ കുത്തൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കുറച്ചു മണ്ണുകൂടി നീക്കാനുണ്ട്. അതു പൂര്‍ത്തിയാക്കികഴിഞ്ഞാല്‍ അമ്മയുടെ മകനെ ഞാന്‍ നിങ്ങള്‍ക്കു മുന്നിലെത്തിക്കും. ഇതെന്‍റെ പ്രതിജ്ഞയാണ്. ധൈര്യമായിരിക്കുക- മല്‍പെ പറഞ്ഞപ്പോള്‍, മുറിയില്‍ കൂടിയിരുന്ന ഭാര്യ കൃഷ്ണപ്രിയ, സഹോദരി അഞ്ജു എന്നിവരടക്കമുള്ള കുടുംബാംഗങ്ങളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. അര്‍ജുന്‍റെ പിതാവ് പ്രേമനെയും ഈശ്വര്‍ മല്‍പെ ആശ്വസിപ്പിച്ചു.

അര്‍ജുന്‍റെ ലോറി ഉടമ മനാഫ്, മുങ്ങല്‍ ടീം അംഗങ്ങളായ അനീഷ് കേശവന്‍, സ്‌റ്റെഫിന്‍, മിഥുന്‍, അനില്‍, അഭിഷേക്, മുഹമ്മദ് മിലാന്‍ എന്നിവര്‍ക്കൊപ്പമാണ് ഈശ്വര്‍ മല്‍പെ എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.