വയോധികൻ വെട്ടേറ്റു മരിച്ചു, കൊച്ചുമകൻ കസ്റ്റഡിയിൽ
വയോധികൻ വെട്ടേറ്റു മരിച്ചു, കൊച്ചുമകൻ കസ്റ്റഡിയിൽ
Monday, August 19, 2024 3:06 AM IST
ചെറുതുരുത്തി: ദേശമംഗലം എസ്റ്റേറ്റ് പടിയിൽ വയോധികൻ പേരക്കുട്ടിയുടെ വെട്ടേറ്റു മരിച്ചു. വാളാരിപ്പടി വീട്ടിൽ അയ്യപ്പനാണു (76) മരിച്ചത്. സംഭവത്തിൽ മകളുടെ മകൻ ചേലക്കര വെങ്ങാനെല്ലൂർ പാതിരപ്പിള്ളി വീട്ടിൽ രാഹുലിനെ (28) ചെറുതുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.

മാനസിക രോഗത്തിനു ചികിത്സയിൽ കഴിഞ്ഞിട്ടുള്ള രാഹുൽ, ഇന്നലെ രാവിലെയാണു വീട്ടിലെത്തിയത്. ഒന്പതരയോടെ വെട്ടുകത്തി ഉപയോഗിച്ച് അയ്യപ്പനെ വെട്ടുകയായിരുന്നു. കൊലപാതക സമയത്തു വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പോലീസ് നടപടി സ്വീകരിച്ചു. ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: അയ്യപ്പന്‍റെ ഏകമകൾ ബിന്ദുവിന്‍റെ ഭർത്താവ് രവിക്കു സുഖമില്ലാതെ ചേലക്കര സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കു കൊണ്ടുപോയിരുന്നു. ഇവരുടെ മകൻ രാഹുലിനോടാണ് അച്ഛന്‍റെ അസുഖത്തെക്കുറിച്ചു ഡോക്ടർ പറഞ്ഞത്.

ഇതുകേട്ടയുടൻ രാഹുൽ ആശുപത്രിയുടെ വാതിൽ കുത്തിപ്പൊട്ടിക്കാൻ ശ്രമിച്ചു. രവിയെ മെഡിക്കൽ കോളജിലേക്കു മാറ്റണമെന്നു ഡോക്ടർ പറഞ്ഞതോടെ രവിക്കൊപ്പം അദ്ദേഹത്തിന്‍റെ അനുജനെ നിർത്തിയശേഷം ബിന്ദു അച്ഛന്‍റെ കൈയിൽനിന്നു പണം വാങ്ങാൻ രാഹുലിനൊപ്പം ദേശമംഗലത്തെ വീട്ടിലേക്കു വന്നു. അവിടെയെത്തിയശേഷം രാഹുലിനെ കാണാതായി. ഇന്നലെ രാവിലെ രാഹുൽ വീട്ടിലെത്തിയതോടെ മരുന്നും ഭക്ഷണവും നൽകിയശേഷം ബിന്ദുവും അമ്മ നാരായണിയും അടുത്ത വീട്ടിലേക്കു പോയി. തിരികെവന്നപ്പോൾ മൂന്നു കോഴികളെ രാഹുൽ വെട്ടുകത്തികൊണ്ടു കൊന്നിട്ടതുകണ്ടു.


അകത്തുകയറി നോക്കിയപ്പോഴാണ് അയ്യപ്പനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടത്. ഇവർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും ആരെയും കടത്തിവിടാൻ രാഹുൽ സമ്മതിച്ചില്ല. പോലീസ് എത്തിയാണു രാഹുലിനെ ശാനതനാക്കിയത്.

രാഹുൽ മെഡിക്കൽ കോളജിലും ആക്രമണം നടത്തിയയാൾ

ചെറുതുരുത്തി ദേശമംഗലത്ത് മുത്തച്ഛനെ വെട്ടിക്കൊന്ന പ്രതി സ്വാതന്ത്ര്യദിനത്തിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആക്രമണം നടത്തിയയാൾ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി എത്തിയ രാഹുൽ ഐസിയുവിന്‍റെ ചില്ലുവാതിലാണു തകർത്തത്. കിടത്തിച്ചികിത്സയിലുള്ള അച്ഛന്‍റെ കൂട്ടിരിപ്പുകാരനായാണു രാഹുൽ എത്തിയത്. മാനസികരോഗമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ കൊണ്ടുവന്നതിനാൽ കേസില്ലാതെ രാഹുലിനെ വിട്ടയച്ചു.

വ്യാഴാഴ്ച രാത്രി ഏഴോടെയാണു സംഭവം. യാതൊരു കാരണവുമില്ലാതെയാണ് ഇയാൾ ഓർത്തോ ഐസിയുവിന്‍റെ വാതിൽ തകർത്തത്. ആദ്യം മെഡിക്കൽ കോളജ് അധികൃതർ പരാതി നൽകിയില്ല. പിന്നീടാണു പരാതി നൽകിയത്. മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും വിട്ടയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.