സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ല: വൈദ്യുതി മന്ത്രി
സംസ്ഥാനത്ത് അപ്രഖ്യാപിത  പവർകട്ടില്ല: വൈദ്യുതി മന്ത്രി
Tuesday, August 20, 2024 12:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കേന്ദ്രവിഹിതത്തിന്‍റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയതെന്നും നിലവിൽ പ്രതിസന്ധി ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വന്ന വർധനവും പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് കെഎസ്ഇബി അറിയിപ്പ് നൽകിയിരുന്നു.

രാത്രി ഏഴു മുതൽ 11 വരെയുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും വൈദ്യുതി ബോർഡ് അഭ്യർഥിച്ചിരുന്നു. അത് അപ്രഖ്യാപിത പവർ കട്ടാണ് എന്ന് പറയുന്നത് ശരിയല്ല.


ആണവനിലയം വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനോട് പൂർണ യോജിപ്പാണുള്ളത്. എല്ലാ മേഖലയിലെയും ആളുകളെ ഉൾപ്പെടുത്തി ആണവനിലയം സ്ഥാപിക്കുന്നതിൽ വിശദമായ ചർച്ച വേണമെന്നും മന്ത്രി പറഞ്ഞു. ആണവനിലയം കേരളത്തിൽ സ്ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. വിഷയം നയപരമായി തീരുമാനമെടുക്കേണ്ട ഒന്നാണെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.