ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നത്, പൂഴ്ത്തിയത് ക്രിമിനൽക്കുറ്റം: സതീശൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നത്, പൂഴ്ത്തിയത് ക്രിമിനൽക്കുറ്റം: സതീശൻ
Tuesday, August 20, 2024 2:31 AM IST
കൊച്ചി: സിനിമാമേഖലയിലെ ചൂഷണം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ പുറത്തുവിട്ട ഭാഗം ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ മേഖലയിൽ ലൈംഗികചൂഷണവും ക്രിമിനല്‍വത്കരണവും അരാജകത്വവും ഉള്‍പ്പെടെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതുപോലൊരു റിപ്പോര്‍ട്ട് ലഭിച്ചിട്ടും അത് പുറത്തുവിടാതെ അതിന്മേല്‍ അടയിരുന്നത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍ വച്ച സര്‍ക്കാരും മുഖ്യമന്ത്രിയും ചെയ്തത് ക്രിമിനല്‍ കുറ്റമാണ്.

സ്ത്രീപക്ഷ വര്‍ത്തമാനം പറയുന്നവര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ സ്ത്രീവിരുദ്ധത നടന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതും റിപ്പോര്‍ട്ട് പുറത്തുവിടാത്തതും ആരെ രക്ഷിക്കാനാണെന്നും ആര്‍ക്കു വേണ്ടിയായിരുന്നെന്നും മുഖ്യമന്ത്രി പറയണം.

സീനിയർ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണം

റിപ്പോര്‍ട്ടിലെ ശിപാര്‍ശകളില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണം. ലൈംഗിക ചൂഷണത്തിനും ക്രിമിനല്‍വത്കരണത്തിനും ലഹരി ഉപയോഗത്തിനും എതിരേ അന്വേഷണം നടത്തണം.


ലൈംഗികചൂഷണം സംബന്ധിച്ച അന്വേഷണത്തിന് സീനിയര്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കണം.

എത്ര വലിയ കൊമ്പന്‍മാരാണെങ്കിലും ലൈംഗികചൂഷണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയെന്നത് സര്‍ക്കാരിന്‍റെ ചുമതലയാണ്. ഒരു തൊഴില്‍മേഖലകളിലും ചൂഷണം നടക്കാന്‍ പാടില്ല. ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസിലാണ് ഇതുപോലെ ലൈംഗികചൂഷണം നടന്നതെങ്കില്‍ നടപടിയെടുക്കുമായിരുന്നല്ലോ.

പോക്സോ കേസുകള്‍ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് സിനിമയില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.