എംബിബിഎസ്: സംസ്ഥാനത്ത് 4675 സീറ്റുകൾ
എംബിബിഎസ്:  സംസ്ഥാനത്ത് 4675 സീറ്റുകൾ
Monday, August 19, 2024 4:47 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷം എംബിബിഎസ് പ്രവേശനത്തിനായുള്ളത് 4675 മെഡിക്കൽ സീറ്റുകൾ . 12 സർക്കാർ കോളജുകളിലും 20 സ്വകാര്യ മെഡിക്കൽ കോളജുകളിലും ഒരു ഡീംഡ് കോളജിലുമായാണ് ഈ സീറ്റുകൾ ഉൾപ്പെടുന്നത്.

നാഷണൽ മെഡിക്കൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ആകെയുള്ള സീറ്റുകളിൽ 1775 എണ്ണം സർക്കാർ മെഡിക്കൽ കോളജുകളിലും 2900 എണ്ണം സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളജുകളിലുമാണുള്ളത്. സർക്കാർ കോളജുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനം നല്കുന്നത് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലാണ്. രണ്ടു കോളജുകളിലും 250 വിദ്യാർഥികൾക്ക് വീതമാണ് പ്രവേശനം ലഭിക്കുക.

തൊട്ടുപിന്നാലെ 175 വിദ്യാർഥികൾക്ക് വീതം പ്രവേശനം നല്കുന്ന കോട്ടയം, ആലപ്പുഴ, തൃശൂർ മെഡിക്കൽ കോളജുകളാണുള്ളത്. എറണാകുളം, മഞ്ചേരി, പാരിപ്പള്ളി മെഡിക്കൽ കോളജുകളിൽ 110 വിദ്യാർഥികൾക്ക് വീതം പ്രവേശനം നല്കുന്പോൾ ഇടുക്കി, പാലക്കാട്, കോന്നി, പരിയാരം മെഡിക്കൽ കോളജുകളിൽ 100 സീറ്റുകളിലാണ് പ്രവേശനം. സ്വകാര്യ മേഖലയിൽ രണ്ടു കോളജുകളിൽ 200 സീറ്റുകളിൽ വീതം പ്രവേശനത്തിന് നാഷണൽ മെഡിക്കൽ കമ്മീഷന്‍റെ അനുമതിയുള്ളപ്പോൾ 12 കോളജുകളിൽ 150 സീറ്റുകളിൽ വീതമാണ് പ്രതിവർഷം വിദ്യാർഥികളുടെ പ്രവേശനം നടത്തുന്നത്. മെഡിക്കൽ കമ്മീഷന്‍റെ പരിശോധനയുടെ അടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യം, ഫാക്കൽറ്റി ഇവയെല്ലാം കണക്കിലെടുത്താണ് വിദ്യാർഥി പ്രവേശനത്തിനുള്ള അനുമതി നല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.