കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാന്തപുരത്തെ സന്ദർശിച്ചു
കേന്ദ്രമന്ത്രി ജോർജ്  കുര്യൻ കാന്തപുരത്തെ  സന്ദർശിച്ചു
Monday, July 15, 2024 2:26 AM IST
കോഴിക്കോട്: കേന്ദ്ര ന്യൂനപക്ഷവകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് ജില്ലയിലെത്തിയ അദ്ദേഹം ഇന്നലെ രാവിലെ ഒൻപതിനു മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്.

അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിനു പുറമേ ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരവിഷയമായി. എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമവും പുരോഗതിയും സർക്കാരിന്‍റെ ലക്ഷ്യമാണെന്നും ന്യൂനപക്ഷങ്ങൾക്ക് ആശങ്കകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മർകസ് സാമൂഹ്യക്ഷേമ മിഷനായ ആർസിഎഫ്ഐയുടെ ഭിന്നശേഷി സംഗമത്തിലും മന്ത്രി സംബന്ധിച്ചു. കൂടിക്കാഴ്ചയിൽ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, അക്ബർ ബാദുഷ സഖാഫി, കെ.കെ. ഷമീം എന്നിവരും സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.