ബ്രില്ല്യന്‍റ് എൻജിനിയറിംഗ് വിക്‌ടറി ഡേ
ബ്രില്ല്യന്‍റ് എൻജിനിയറിംഗ് വിക്‌ടറി ഡേ
Sunday, July 14, 2024 12:51 AM IST
പാലാ: ഈവർഷത്തെ ദേശീയ, സംസ്ഥാന എൻജിനിയറിംഗ് പ്രവേശനപരീക്ഷകളിൽ കേരളത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ പി. ദേവാനന്ദ് , രണ്ടാം സ്ഥാനം നേടിയ ഹാഫിസ് റഹ്മാൻ എന്നിവരെയും ഉന്നതവിജയം കരസ്ഥമാക്കിയ 600ൽ അധികം കുട്ടികളെയും ആദരിക്കുവാനായി “ബ്രില്ല്യന്‍റ് എൻജിനിയറിംഗ് വിക്‌ടറി ഡേ’’ (ടെക്ക് കൊണ്‍ക്വർ 2024) സംഘടിപ്പിച്ചു.

ബ്രില്ല്യന്‍റ് പാലാ ഡയമണ്ട് ബ്ലോക്കിൽ നടന്ന ചടങ്ങ് ജോസ് കെ.മാണി എംപി, ശ്രീകണ്ഠൻ നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആദ്യറാങ്കുകൾ നേടിയ അവാർഡുജേതാക്കളെ മന്ത്രി വി.എൻ. വാസവൻ ആദരിച്ചു.

ഗവണ്‍മെന്‍റ് ചീഫ് വിപ്പ് എൻ. ജയരാജ്, ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, എസ്പി വി.ജി. വിനോദ് കുമാർ, പാലാ ഡിവൈഎസ്പി കെ. സദൻ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിത്ത് മീനാഭവൻ, പാലാ മുനിസിപ്പൽ കൗണ്‍സിലർ ജിമ്മി ജോസഫ്, ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം അനിലാ മാത്തുക്കുട്ടി, മുത്തോലി ഗ്രാമപഞ്ചായത്ത് മെംബർമാരായ രാജൻ മുണ്ടമറ്റം, ഷീബാ റാണി, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശേരി, ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാർ സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ്, മുൻ പിഎസ്‌സി ബോർഡംഗം വി.ടി. തോമസ്, മാർ സ്ലീവാ മെഡിസിറ്റി റിലേഷൻസ് മാനേജർ ഡോ. സാബു ഡി. മാത്യു, മുത്തോലി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് റ്റോബിൻ കെ.അലക്സ്, അമൽജ്യോതി ഐക്യുഎസി അംഗം ജോർജ്കുട്ടി ആഗസ്തി തുടങ്ങിയവർ പ്രസംഗിക്കുകയും വിജയികൾക്ക് സ്വർണമെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിക്കുകയും ചെയ്തു.


ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്, കീം, ഐസർ എന്നീ പരീക്ഷകളിൽ മികച്ച റാങ്കുകൾ നേടിയ പി.ദേവാനന്ദിന് 10 ലക്ഷം രൂപയും ഹാഫിസ് റഹ്മാന് അഞ്ചു ലക്ഷം രൂപയും സ്വർണമെഡലും, അലൻ ജോണി അനിൽ, ജോർഡൻ ജോയി എന്നിവർക്ക് നാലു ലക്ഷം രൂപയും സ്വർണ മെഡലും, പി.ടി.അതുലിന് മൂന്നു ലക്ഷം രൂപയും സ്വർണമെഡലും, സൗരവ് ശ്രീനാഥ്, പി. പ്രത്യുഷ് എന്നിവർക്ക് രണ്ടു ലക്ഷം രൂപയും സ്വർണ മെഡലും, എസ്. ഹരികൃഷ്ണൻ, നെവിൻ സിബി എന്നിവർക്ക് 1.5 ലക്ഷം രൂപയും സ്വർണ മെഡലും സയാൻ പാഷ, ആനന്ദ് ശ്രീകുമാർ, എസ്. ശ്രീവാസ് നിരഞ്ജൻ വാര്യർ, മുഹമ്മദ് ആസീൽ, എസ്. ഹരികൃഷ്ണ, സിദ്ധാർഥ് വത്സൻ എന്നിവർക്ക് ഒരു ലക്ഷം രൂപയും സ്വർണമെഡലുകളും സമ്മാനിച്ചു.

ചടങ്ങിൽ വിജയികളും മാതാപിതാക്കളും ഉൾപ്പെടെ രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.
കൂടാതെ 300 ൽ അധികം സ്കോളർഷിപ്പുകളും 250 ൽ അധികം സ്വർണമെഡലുകളും ഉൾപ്പെടെ 75 ലക്ഷം രൂപയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.