കിടങ്ങൂര്‍: പഴയ റോഡിലും സിഗ്‌നല്‍ ജംഗ്ഷനു സമീപവും മിക്കസമയവും ഉണ്ടാവുന്ന വാഹനക്കുരുക്കില്‍ വലയുകയാണ് ജനങ്ങളും ഇവിടുത്തെ വ്യാപാരികളും. റോഡിന്‍റെ ഇരുവശവും തോന്നുംപടി വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരിക്കുന്നതു കാണാം. വഴിയാത്രക്കാര്‍ക്കു നടക്കാന്‍ പോലുമാവാത്ത സ്ഥിതിയുമുണ്ട്. ചില വാഹനങ്ങള്‍ ഫുട്പാത്തില്‍ കയറ്റി പാര്‍ക്ക് ചെയ്യുന്നു.

ദൂരെ സ്ഥലങ്ങളില്‍ ജോലിക്കു പോകുന്നവര്‍ രാവിലെ കടകള്‍ക്കു മുന്പിലും വശങ്ങളിലും വാഹനം പാര്‍ക്ക് ചെയ്തിട്ട് പോകുന്നു. പിന്നീട് വൈകുന്നേരമാണ് ഈ വാഹനങ്ങള്‍ ഇവിടെനിന്നു മാറ്റുന്നത്. ഇതുമൂലം കടകള്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി സാധനം വാങ്ങിക്കാനാവാത്ത അവസ്ഥയാണ്. കച്ചവടത്തില്‍ വലിയ കുറവുണ്ടെന്ന് വ്യാപാരികളും പറയുന്നു.

കിടങ്ങൂര്‍ പഞ്ചായത്തിന്‍റെ കീഴില്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. റോഡരികിലെ പാര്‍ക്കിംഗ് മൂലം വഴിയാത്രക്കാരും ദുരിതത്തിലാണ്.