ADVERTISEMENT

Close
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

11-09-2026

മതഭ്രാന്തിന് വാക്സിനുണ്ട്, മതേതര വിദ്യാഭ്യാസം

Editorial

10-09-2026

വിത്തിനു വെള്ളമൊഴിക്കാനും മറക്കരുത്

Editorial

09-09-2026

''ഓർവെലിയൻ ഡിസ്റ്റോപ്പിയ'' കഥ കാര്യമാകുമ്പോൾ

Editorial

08-09-2026

വിദ്യാർഥികളെ കൊന്നത് കെട്ടിടമല്ല, അഴിമതിയാണ്

Editorial

07-09-2026

കാലനില്ലാക്കാലത്തിനു മുമ്പ് മാതാപിതാക്കളില്ലാക്കാലം!

Editorial

05-09-2026

എയ്ഡ്സ് സ്വകാര്യത മറ്റൊരാളെ ചതിക്കാനുള്ളതല്ല

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Ernakulam

ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നലിന്‍റെ അപാകത: തങ്കളം ബൈപാസ് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക്

കോതമംഗലം: കോതമംഗലം തങ്കളം ബൈപാസ് ജംഗ്ഷനില്‍ ദിവസങ്ങള്‍ക്ക മുമ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ വ്യാപക പരാതി. സിഗ്നലുകളുടെ സമയക്രമം ശരിയായ വിധത്തിലല്ലെന്നാണ് ആക്ഷേപം. സുഗമമായ ഗതാഗതം സാധ്യമാകുന്നതിന് പകരം രൂക്ഷമായ ഗതാഗത കുരുക്ക് സൃഷ്ടിക്കാന്‍ സിഗ്നല്‍ കാരണമായെന്നാണ് ആക്ഷേപം. ഗ്രീന്‍ സിഗ്നല്‍ കാത്തുകിടക്കുന്ന വാഹനങ്ങളുടെ ക്യു അരകിലോമീറ്റര്‍വരെ നീളുന്നു. ഒന്നിലേറെ തവണ റെഡ് സിഗ്നനില്‍പ്പെടുന്നതായും പരാതിയുണ്ട്.

അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി തങ്കളം യൂണിറ്റ് അധികൃതർക്ക് നിവേദനം നല്‍കി. ഫ്രീ ലെഫ്റ്റ് അനുവദിക്കാത്തതാണ് മറ്റൊരു പ്രശ്നം.വാഹനങ്ങളുടെ നിര മൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് എത്താനോ സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങള്‍ നിർത്താനോ കഴിയാത്തതാണ് വ്യാപാരികളുടെ എതിര്‍പ്പിന് പ്രധാന കാരണം. സീബ്രാ ലൈനുകളോ മറ്റ് മാര്‍ക്കുകളോ റോഡിലില്ല. തിരക്ക് കൂടുതലുള്ള രാവിലേയും വൈകുന്നേരവും ഒഴികെ സിഗനല്‍ ലൈറ്റുകള്‍ ഓഫാക്കണമെന്ന നിര്‍ദേശവും വ്യാപാരികൾ മുന്നോട്ടു വച്ചിട്ടുണ്ട്.

തങ്കളം ബൈപാസ് ജംഗ്ഷനിൽ റോഡ് വൺവേ ആക്കി സമാന്തര റോഡുകളിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടും, സിഗ്നലുകളിലെ സമയം കുറച്ചും ദുരിതത്തിന് എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മയും ആവശ്യപ്പെട്ടു.

Thiruvananthapuram

എവിടെ പുതിയ കുടിവെള്ള പദ്ധതി

മാറനല്ലൂർ: നെയ്യാർ അരുവിക്കര കുടിവെള്ള പദ്ധതി എവിടെയെന്നു ചോദിക്കുകയാണു നാട്ടുകാർ. ജനങ്ങൾ ഏറെ ഗുണകരമാകുമായിരുന്ന പദ്ധതിയാണ് ഏതാണ്ട് ഫയലിലുറങ്ങുന്ന മട്ടിലായത്.

നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാണ് നെയ്യാർ അരുവിക്കരയിൽ നേരത്തെ യുഡിഎഫ് സർക്കാർ പദ്ധതി തയാറാക്കിയത്. പിന്നെ എൽഡിഎഫ് സർക്കാർ വന്നതോടെ പദ്ധതി നടക്കാതെനടക്കാതെയായി. നെയ്യാർ കടന്നുപോകുന്ന പുന്നാവൂരിൽ അരുവിക്കര ഡാമിൽ നിന്നും വെള്ളം എത്തിക്കാനായിരുന്നു പദ്ധതി. അതായത് നഗരത്തിന് സ്ഥിരമായി വെള്ളം എത്തിക്കുന്ന ഒന്ന്. ഒരു ദിവസം 60 മുതൽ 70 മില്യൺ ലിറ്റർ (എംഎൽഡി) ലഭിക്കാവുന്ന തരത്തിൽ മേജർ വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കാനായിരുന്നു ലക്ഷ്യം.

നിലവിൽ പേപ്പാറ ഡാമിൽ വെള്ളം കുറഞ്ഞാൽ അതു കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കും. അതിനാൽ സ്ഥിരമായ സംവിധാനത്തെക്കുറിച്ചാണ് വാട്ടർ അഥോറിറ്റി തയാറെടുത്തത്. മാറനല്ലൂർ അരുവിക്കരയിൽ 100 എംഎൽഡി പ്ലാന്‍റ് സ്ഥാപിച്ച് വെള്ളമെത്തിക്കാനാണ് പരിപാടി. 70 എംഎൽഡി വെള്ളം നഗരത്തിനും ബാക്കിയുള്ളവ സമീപ പ്രദേശങ്ങളിലും ലഭ്യമാക്കും. ഇതാകുമ്പോൾ നഗരത്തിൽ കുടിവെള്ളക്ഷാമം ഇല്ലാതാകും. ഇവിടെനിന്നും സിറ്റിയിൽ എത്താൻ 12 കി മീറ്റർ ദൂരമേയുള്ളൂ എന്നതും പദ്ധതിയ്ക്ക് ഗുണകരമാകുമെന്നു വാട്ടർ അഥോറിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ ആ പദ്ധതിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.

1976 ലാണ് നെയ്യാറിലെ വെള്ളം നഗരത്തിലെത്തിക്കാൻ പദ്ധതി ചിട്ടപ്പെടുത്തിയത്. അന്ന് അരുവിക്കര നിന്നായിരുന്നു വെള്ളമെത്തിച്ചിരുന്നതെങ്കിലും പേപ്പറ അണക്കെട്ട് വന്നിരുന്നില്ല. കോട്ടൂർ ബണ്ട് എന്നാണ് ഈ പദ്ധതിക്കു പേരിട്ടിരുന്നത്. ഇവിടെ വൈദ്യുതി ഇല്ലായിരുന്നതിനാൽ മണ്ണെണ്ണ കൊണ്ടുള്ള ജനറേറ്റർ സ്ഥാപിച്ചായിരുന്നു വെള്ളം പന്പു ചെയ്തിരുന്നത്. കാപ്പുകാട്ടിൽ നിന്നും ഏതാണ്ട് മൂന്നു കിലോമീറ്റർ ദൂരം 700 എംഎം പൈപ്പിട്ട് വെള്ളം അതിലൂടെ കുമ്പിൾമൂട് തോട്ടിൽ എത്തിച്ച് അവിടെ നിന്നും വെള്ളം തോട് അവസാനിക്കുന്ന കരമനയാറ്റിന്‍റെ അണയിലക്കടവിൽ എത്തിച്ച് അരുവിക്കരയിൽ കൊണ്ടുചെല്ലുന്നതായിരുന്നു പദ്ധതി. വനത്തിലൂടെ വെറും ഒരു കിലോമീറ്റർ മാത്രമേ പൈപ്പ് കടന്നുപോയിരുന്നുള്ളൂ. യുദ്ധകാലാടിസ്ഥാനത്തിൽനടന്ന പണി രണ്ടുനാൾകൊണ്ടു പൂർത്തീകരിച്ചു വിജയകരമായി വെള്ളം അരുവിക്കരയിൽ എത്തിച്ചിരുന്ന കോട്ടൂർബണ്ട് പദ്ധതി ഏറെ നാൾ നിലനിന്നു. എന്നാൽ പേപ്പാറ അണക്കെട്ട് വന്നതോടെ കരമനയാറ്റിലെ വെള്ളം ശേഖരിക്കാൻ സംവിധാനം ഒരുങ്ങിയതോടെ ഈ പദ്ധതിയും നിലച്ചു. എന്നാൽ പേപ്പാറയ്ക്ക് ബദലായി നിർമിക്കാനുദേശിച്ച പദ്ധതിയാണ് നടക്കാതെയായത്.

നഗരത്തിനും മാറനല്ലൂർ ഉൾപ്പടെയുള്ള പഞ്ചായത്തുകൾക്കും ഗുണകരമാകുന്ന പദ്ധതി ഉടൻ നടപ്പിലാക്കണം. ഈ പദ്ധതിക്ക്‌ വീഴ്ചയുണ്ടായി, അത് മാറ്റണം. പുതിയ സർക്കാർ ഇത് നടപ്പിലാക്കണം. പഞ്ചായത്തും ഇക്കാര്യത്തിൽ നാട്ടുകാർക്ക് ഒപ്പമുണ്ട്.

അജി മേലാരിയോട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മാറനല്ലൂർ

നാടിന്‍റെ വികാരമാണ് ഈ പദ്ധതി. നിറഞ്ഞ് ഒഴുകുന്ന നെയ്യാറിലെ ഈ ഭാഗത്ത് പദ്ധതി വന്നാൽ അത് ഈ പ്രദേശത്തിനും തിരുവനന്ത പുരം നഗരത്തിനും ഗുണകരമാകും. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഈ ഗ്രാമത്തിന് അത് ഉണർവാകും.

ഹരൻ പൂന്നാവൂർ, കവി, സാംസ്കാരിക പ്രവർത്തകൻ, സാമൂഹ്യ പ്രവർത്തകൻ

നാട്ടുകാരുടെ വികാരമാണ് ഈ കുടിവെള്ള പദ്ധതി. ഇത് നടപ്പിലാക്കാൻ പുതിയ സർക്കാർ ശ്രമിക്കണം.

ജോൺ സി.ദാസ്, മനുഷ്യാവകാശ പ്രവർത്തകൻ, നെയ്യാർ സാംസ്കാരിക വേദി ചെയർമാൻ

Kollam

ചിറക്കര ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്‍റിനെതിരേ അവിശ്വാസത്തിന് നോട്ടീസ്

ചാത്തന്നൂര്‍: ചിറക്കര ഗ്രാമപ്പഞ്ചായത്തിലെ രാഷ്്‌ട്രീയ പോരിന് ആക്കം കൂട്ടി ബിജെപി അംഗമായ വൈസ് പ്രസിഡന്‍റിനെതിരേ സിപിഎമ്മിലെ രണ്ട് അംഗങ്ങളുടെ പിന്തുണയോടു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. വൈസ്പ്രസിഡന്‍റ് എം. രമ്യയ്‌ക്കെതിരെ ഭരണത്തിലെ കെടുകാര്യസ്ഥത ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്.

കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്ര അംഗം സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് കൃഷ്ണനാണ് ചിറക്കര യില്‍ പഞ്ചായത്ത് പ്രസിഡന്‍റ്. 12-ാം വാര്‍ഡ് അംഗം കോണ്‍ഗ്രസിലെ പ്രമീളയാണ് അവിശ്വാസ പ്രമേയത്തിന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കു നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങള്‍ക്കു പുറമേ സിപിഎമ്മിലെ കൊച്ചാലുംമൂട് വാര്‍ഡ് അംഗം ബിന്ദു സുനില്‍, ഏറം തെക്ക് വാര്‍ഡ് അംഗം ശ്രീകുമാര്‍ എന്നിവരും പിന്തുണച്ചിട്ടുണ്ട്.

17 അംഗങ്ങള്‍ ഉള്ള ചിറക്കര ഗ്രാമപ്പഞ്ചായത്തില്‍ ബിജെപി യാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി, ബിജെപി-6, കോണ്‍ഗ്രസ്-5, എല്‍ഡിഎഫ്-5, സ്വതന്ത്രന്‍-ഒന്ന് എന്നതാണ് കക്ഷിനില.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ ഉല്ലാസ് കൃഷ്ണന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നു. ഉല്ലാസിനും ബിജെപിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്കും തുല്യ വോട്ടു ലഭിച്ചതോടെ നറുക്കെടുപ്പില്‍ സ്വതന്ത്രനായ ഉല്ലാസ് കൃഷ്ണന്‍ പ്രസിഡന്‍റായി. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു നടന്ന നറുക്കെടുപ്പില്‍ ബിജെപിയുടെ എം.രമ്യ വിജയിച്ചു.

ചാത്തന്നൂര്‍ നെഹ്‌റു ഭവനില്‍ പഞ്ചായത്ത് കോണ്‍ഗ്രസ് മെന്പര്‍മാരുടെ യോഗം കൂടിയാണ് അവിശ്വാസത്തിന് നോ ട്ടീസ് നൽകാൻ തീരുമാനം എടുത്തത്.

Pathanamthitta

ദേശീയപാത 183 എ വികസനം; നടപടികളിൽ അനിശ്ചിതത്വം

പത്തനംതിട്ട: ഭരണിക്കാവ് - മുണ്ടക്കയം ദേശീയ പാത 183 എ യുമായി ബന്ധപ്പെട്ട അലൈൻമെന്‍റ് തയാറാക്കാൻ പുതിയ കൺസൾട്ടൻസിയെ നിയമിക്കും. ദേശീയപാത വികസനം പ്രതിസന്ധിയിലായതിനേത്തുടർന്ന് നിലവിലെ കൺസൾട്ടൻസിയെ ഒഴിവാക്കി. പുതിയ കൺസൾട്ടൻസിയെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പുതിയ അലൈൻമെന്‍റ് അനുസരിച്ച് ഡിപിആർ തയാറാക്കുന്നതിൽ വീഴ്ച വരുത്തിയതിനേത്തുടർന്നാണ് മുംബൈ ആസ്ഥാനമായ കൺസൾട്ടൻസിയെ മാറ്റിയതെന്ന് ദേശീയ പാത അഥോറിറ്റി അധികൃതർ പറഞ്ഞു.
കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് പ്രയോജനപ്പെടുന്ന റോഡ് വികസന പദ്ധതിയാണിത്. പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ ചില ഭാഗങ്ങളിൽ എതിർപ്പുയർന്നതിനെത്തുടർന്ന് റോഡിന്‍റെ വീതി കുറയ്ക്കാൻ നിർദേശമുയർന്നിരുന്നു.

എതിർപ്പുമൂലം ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനായില്ല. ഇതേത്തുടർന്ന് ഡിപിആറിൽ മാറ്റം വരുത്തണമെന്ന് ആന്‍റോ ആന്‍റണി എംപി കേന്ദ്രമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. മുംബൈ ആസ്ഥാനമായ കൺസൾട്ടൻസി കമ്പനിക്കാണ് ഡിപിആർ തയാറാക്കാൻ കരാർ നൽകിയത്. അവർ പഠനം പൂർത്തിയാക്കി ഡിപിആർ സമർപ്പിക്കേണ്ട ഘട്ടത്തിലാണ് അലൈൻമെന്‍റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് എംപി കത്തുനൽകിയത്.

ബൈപാസുകളുടെ വീതി കുറയ്ക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. 30 മീറ്ററിൽ നാലുവരി പാതയായി ബൈപാസ് നിർമിക്കണമെന്നായിരുന്നു പദ്ധതി നിർദേശം. എംപിയുടെ ആവശ്യപ്രകാരം18 മീറ്ററിൽ രണ്ടുവരിയായി കുറയ്ക്കുകയും ചെയ്തു.

സ്ഥലം ഏറ്റെടുക്കൽ മന്ദഗതിയിൽ

കൊല്ലം ജില്ലയിലെ ഭരണിക്കാവിൽനിന്നാരംഭിച്ച് പത്തനംതിട്ട ജില്ലയിൽ കടന്പനാട്, അടൂർ, പത്തനംതിട്ട, മണ്ണാരക്കുളഞ്ഞി, വടശേരിക്കര, ളാഹ, പ്ലാപ്പള്ളി വഴി എരുമേലിയിലെത്തി മുണ്ടക്കയത്ത് എത്തുന്ന തരത്തിലാണ് പാത വിഭാവനം ചെയ്തത്. മുണ്ടക്കയത്ത് കൊല്ലം - തേനി 183 ദേശീയ പാതയോടു ചേരുന്ന തരത്തിലാണ് നിർമാണം. ശബരിമല തീർഥാടകർക്കുകൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് ദേശീയപാതയുടെ റൂട്ട് തീരുമാനിച്ചത്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ റോഡ് ഗതാഗതത്തിൽ നാഴികക്കല്ലാകേണ്ടിയിരുന്ന ദേശീയ പാതവികസനം എട്ടു വർഷമായിട്ടും രൂപരേഖയിൽ ഒതുങ്ങിയിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിലെ എതിർപ്പാണ് റോഡ് വികസനത്തിനു പ്രധാന തടസമായത്.

മൊത്തം മീറ്ററിൽ രണ്ടുവരി പാതയായി കുറച്ചതാണ് അലൈൻമെന്‍റ് നടപടികൾ വൈകിപ്പിച്ചത്. നിലവിലുള്ള റോഡുകൾ വികസിപ്പിച്ചാണ് പദ്ധതിയെങ്കിലും പത്തനംതിട്ടയിലടക്കം ബൈപാസുകൾവരുന്നുണ്ട്. റോഡ് വീതി കൂട്ടാനും ബൈപാസുകൾക്കും ഭൂമി കണ്ടെത്തണം. ബൈപാസുകളുടെ വീതി 18 മീറ്ററും രണ്ടുവരിയുമാക്കിയിട്ടുണ്ട്.

ബോർഡ് മാത്രം ഇപ്പോഴും

എട്ടുവർഷം മുന്പ് ദേശീയ പാത പ്രഖ്യാപനം വന്നുവെങ്കിലും ഇപ്പോഴും ബോർഡിൽ ഒതുങ്ങുകയാണ് 183 എ. ഭരണിക്കാവിൽനിന്ന് അടൂർവരെയുള്ള ഭാഗത്ത് നിലവിലുള്ള വീതിയിൽ ടാറിംഗ് നടത്തിയത് ദേശീയപാത അഥോറിറ്റിയാണ്. മറ്റു സ്ഥലങ്ങളിൽ അറ്റകുറ്റപ്പണി നടത്തണമെങ്കിൽപോലും ദേശീയ പാത അഥോറിറ്റി ഇടപെടണം. പൊതുമരാമത്ത് വകുപ്പിനു കീഴിലുണ്ടായിരുന്ന റോഡുകളാണ് ദേശീയ പാതയായി പരിവർത്തനം ചെയ്തത്. ഇതോടെ ഈ റോഡുകളിൽ ഏതെങ്കിലും ജോലികൾ നടത്താനുള്ള അവകാശം ദേശീയ പാത അഥോറിറ്റിക്കായി. സംസ്ഥാന പാതകളടക്കം ഈ പരിധിയിലുണ്ട്. അലൈൻമെന്‍റ് പൂർ‌ത്തിയാക്കി നൽകാത്തതിനാൽ ദേശീയപാതയുടെ നിർമാണവും തുടങ്ങാനാകാത്ത സ്ഥിതിയാണ്. ഇതോടെ റോഡരികിൽ കാടുവളർന്നും ഓട മൂടിയും കിടക്കുന്നു. പലയിടത്തും കുണ്ടുംകുഴികളും രൂപപ്പെട്ടിട്ടുമുണ്ട്.

Idukki

ചുവപ്പുനാടയില്‍ കുരുങ്ങി മലങ്കര ടൂറിസം

തൊടുപുഴ: വിനോദസഞ്ചാരത്തിന് അനന്ത സാധ്യതകളുള്ള മലങ്കര ജലാശയ മേഖലയുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്ത പദ്ധതി പ്രകാരമുള്ള വികസനങ്ങള്‍ നടപ്പാക്കാന്‍ അധികൃതര്‍ തയാറാകണമെന്നുള്ള ആവശ്യം ശക്തമാകുന്നു. സര്‍ക്കാരിന് ഒരു രൂപ പോലും ചെലവഴിക്കാതെ മലങ്കരയില്‍ വികസനം എത്തിക്കുന്നതിന് ഇത്തരം പദ്ധതികള്‍ക്ക് ഏറെ സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് പിപിപി പദ്ധതി പ്രകാരം സംരംഭങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയാല്‍ മലങ്കരയുടെ വികസനത്തിന് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
മലങ്കര ടൂറിസം പദ്ധതി 2019 നവംബര്‍ രണ്ടിനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കുട്ടികളുടെ പാര്‍ക്ക് മാത്രമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത്. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതിയുടെ വികസനത്തിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതാണു വസ്തുത.
മലങ്കര ടൂറിസം പദ്ധതി പ്രവര്‍ത്തിക്കുന്നത് ജലവിഭവ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലായതിനാല്‍ വകുപ്പിന്‍റെ അനുമതി ലഭിച്ചെങ്കില്‍ മാത്രമേ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയൂ. ടൂറിസം പദ്ധതിയുടെ ദൈനംദിന നടത്തിപ്പിനായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള ജനറല്‍ കൗണ്‍സില്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം നിരവധി വികസന പദ്ധതികളുടെ റിപ്പോര്‍ട്ട് ജലവിഭവ വകുപ്പിന് കൈമാറിയെങ്കിലും അനുമതി നിഷേധിക്കപ്പെടുകയാണ് ചെയ്തത്.
സാധ്യതകള്‍ ഒട്ടേറെ
ഈ സാഹചര്യത്തിലാണ് മലങ്കരയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും വിനോദസഞ്ചാര മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് അനുമതി നല്‍കിയാല്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രാദേശികമായി നൂറുകണക്കിന് ആളുകള്‍ക്ക് തൊഴില്‍ സാധ്യതതയും ഉണ്ടാകും.
വൈദ്യുതി വകുപ്പിന് കീഴിലുള്ള ഹൈഡല്‍ ടൂറിസം പദ്ധതിക്ക് മലങ്കരയില്‍ പിപിപി പദ്ധതി പ്രകാരം അനുമതി നല്‍കാവുന്നതാണ്. അണക്കെട്ടിലെ വെള്ളം മലിനമാകാത്ത സോളാര്‍ ബോട്ട്, കുട്ടവഞ്ചി, ഹെറിറ്റേജ് ഹോട്ടലുകള്‍, ബഗികാര്‍, കുതിര സവാരി,റോപ് വേ തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും. നിരവധി പദ്ധതികള്‍ ഹൈഡല്‍ ടൂറിസത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന മത്സ്യഫെഡിനു കീഴിലും സോളാര്‍ ബോട്ട്, കുട്ടവഞ്ചി പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലങ്കരയില്‍ വിവിധ വിനോദോപാധികള്‍ ആരംഭിക്കാന്‍ നേരത്തേതന്നെ പദ്ധതിയിട്ടിരുന്നു.

ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ബോട്ടുജെട്ടിയും ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണ്.ടൂറിസം വകുപ്പിന് കീഴില്‍ മങ്ങാട്ട് കവലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് സ്ഥാപനം മലങ്കര ഹബ്ബില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രോജക്‌ടും അപേക്ഷയും നല്‍കിയെങ്കിലും ഇതും തള്ളുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

വെള്ളത്തില്‍ വരച്ച വരപോലെ പദ്ധതികള്‍

പൊതുജന പങ്കാളിത്ത പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ച് ജലവിഭവ വകുപ്പിന്‍റെ അനുമതിക്ക് കൈമാറിയെങ്കിലും അതും അവഗണിക്കപ്പെട്ടു. പദ്ധതിക്കായി പെരുമ്പാവൂര്‍ ആസ്ഥാനമായ ഏജന്‍സിയെ ഇതിനായി തെരഞ്ഞെടുത്തെങ്കിലും പിന്നീട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടപ്പായില്ല. 116 കോടിയുടെ മലങ്കര ടൂറിസം വികസന പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സ്വകാര്യ പങ്കാളിത്തത്തോടെ ആവിഷ്‌കരിക്കുന്നതിനു പ്രാരംഭ നടപടികള്‍ ആരംഭിച്ചപ്പോഴേ അതിനെതിരേ പരാതി ഉയര്‍ന്നു. ഇതോടെ പദ്ധതി ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായി.

ആദ്യ ഘട്ടത്തില്‍ മലങ്കരയ്ക്കായി അനുവദിച്ച നാലു കോടി രൂപയ്ക്കു ശേഷം 26 കോടിയുടെ പദ്ധതി മലങ്കരയില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍‍പ്പെടുത്തി 102 കോടിയുടെ വികസന പ്രവര്‍ത്തങ്ങള്‍ മലങ്കരയില്‍ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.
98.70 ലക്ഷത്തിന്‍റെ വികസന പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സംസ്ഥാന ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്നത്തെ കളക്ടറും അറിയിച്ചിരുന്നു. ഇതെല്ലാം പിന്നീട് വെള്ളത്തില്‍ വരച്ച വരപോലെയായി.

വാഗമണ്‍, ഇടുക്കി എന്നിവിടങ്ങളിലേക്കു പോകുന്ന വിനോദസഞ്ചാരികള്‍ക്ക് മലങ്കര ഇടത്താവളമാകുന്നതോടെ ഇവിടെ വലിയ സാധ്യതകളാണുള്ളത്. അതിനാല്‍ അടിയന്തരമായി വികസന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Alappuzha

വരിനെല്ല് ഭീഷണി കർഷകർ വറു­­തിയിലാകുമോ?

ചമ്പക്കുളം: കുട്ടനാട്ടിൽ രണ്ടാംകൃഷി ചെയ്യുന്ന മിക്ക പാടശേഖരങ്ങളിലും വരിനെല്ല് ശല്യം അതിരൂക്ഷം. 50 ദിവസത്തിലധികം പ്രായമായ നെൽച്ചെടികളോടൊപ്പമാണ് കതിർചൂടീ വരിനെല്ല് വളർന്നുകയറുന്നത്. നെൽചെടികൾ കതിർ വരുന്നതിന് ആഴ്ചകൾക്ക് മുൻപ് വരിനെല്ല് വിളവെത്തും.

വിളവെത്തിയാൽ വരിനെല്ല് കൊഴിഞ്ഞ് വീഴുകയും പാടശേഖരത്തിൽ തന്നെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഓരോ കൃഷിയുടെ സമയത്തും ഇത് ആവർത്തിക്കപ്പെടും.

വരിനെല്ല് പൂർണമായും കുട്ടനാടൻ പാടശേഖരങ്ങളിൽ ഒഴിവാക്കാനാവാത്ത അവസ്ഥയിലാണ് കർഷകർ. വിളവ് ഇല്ലാതാക്കുക മാത്രമല്ല, വരും വർഷങ്ങളിലേയ്ക്കുള്ള കൃഷി കൂടി നശിപ്പിക്കാൻ ഇവയ്ക്ക് കഴിയും.

കള പറിക്കുന്ന അവസരത്തിൽ വരിപറിച്ച് കളയുന്ന രീതിയായിരുന്നു മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ന് തൊഴിലാളികളെ കിട്ടാനില്ലാത്തതും ജോലിക്ക് ഇറങ്ങുന്നവർക്ക് നെൽച്ചെടിയും വരിയും വേർതിരിച്ചറിയാതെ പോകുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ഓരോ കൃഷിക്ക് ശേഷവും പാടശേഖരത്തിൽ വെള്ളം കയ­­മ്പോൾ വരിനെല്ല് വിത്തുകൾ മറ്റ് കണ്ടങ്ങളിലേയ്ക്കും ഒഴുകിയെത്തും.

അതിനാൽ ഒരു പാടശേഖരത്തിലെ മുഴുവൻ കർഷകരും വരിനെല്ല് വിളവ് എത്തും മുൻപ് പറിച്ച് മാറ്റേണ്ടിവരും. വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഒരു ജോലി ആയതിനാൽ പല കർഷകരും ഇതിന് തയാറാകുന്നില്ല.

വരിനെല്ലിന് ആയുസ് കുറവായതിനാൽ ഇവ വേഗത്തിൽ വളർന്ന് നെൽചെടികളെ ഞെരുക്കികളിയും. ഇത് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതിന് പുറമേ നെല്ലിനൊപ്പം സംഭരിക്കപ്പെടുന്ന വരിനെല്ല് നെല്ലിന്‍റെ ഈർപ്പം വർധിപ്പിച്ച് ഗുണമേന്മ കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷം കേരളം സന്ദർശിച്ച കേന്ദ്ര സംഘത്തിന് മുൻപാകെ വരിനെല്ല് ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ ഉണ്ടാവണം എന്നാണ് കുട്ടനാട്ടിലെ കർഷകർ ആവശ്യപ്പെട്ടിരുന്നു.
വരിനെല്ല് നശീകരണത്തിന് സർക്കാരിന്‍റെ സാമ്പത്തിക സഹായം അനിവാര്യമാണെന്നാണ് കർഷകരുടെ അഭിപ്രായം.­­­­­

Kottayam

എംസി റോഡിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചെങ്ങന്നൂർ: എംസി റോഡിൽ മുളക്കുഴ ഊരി കടവിൽ ഇന്നോവ കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുളക്കുഴ, കുഴി ഉഴത്തിൽ കെ.എം. ഷാജഹാൻ റസീന ദമ്പതികളുടെ മകൻ അജ്മൽ (27) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. തട്ടുകടയിൽ ഭക്ഷണം കഴിക്കാനായി മുളക്കുഴയിൽ എത്തിയ ജീപ്പ് റോഡിൽ തിരിക്കുന്നതിനിടെ ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ജീപ്പ് തിരിക്കുന്നത് കണ്ട് മുന്നിലുണ്ടായിരുന്ന കാർ വെട്ടിച്ചു മാറിയെങ്കിലും തൊട്ടുപിന്നാലെയെത്തിയ ഇന്നോവ കാർ സമീപത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച ശേഷം ജീപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജ്മലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീപ്പിലുണ്ടായിരുന്ന മുളക്കുഴ അനിതാലയത്തിൽ അതുൽ കൃഷ്ണ, മുളക്കുഴ സ്വദേശി ഷിയാസ് എന്നിവർ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സുഖം പ്രാപിച്ചുവരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാരനും നിസാര പരിക്കേറ്റിരുന്നു.

ഉഗ്രശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പൊലിസിനെ വിവരമറിയിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ സഹായിക്കുകയും ചെയ്തത്. കെ.എസ്. അഫ്സൽ ആണ് സഹോദരൻ. അജ്മലിന്‍റെ സംസ്കാരം നടത്തി.

Ernakulam

ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നലിന്‍റെ അപാകത: തങ്കളം ബൈപാസ് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക്

കോതമംഗലം: കോതമംഗലം തങ്കളം ബൈപാസ് ജംഗ്ഷനില്‍ ദിവസങ്ങള്‍ക്ക മുമ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ വ്യാപക പരാതി. സിഗ്നലുകളുടെ സമയക്രമം ശരിയായ വിധത്തിലല്ലെന്നാണ് ആക്ഷേപം. സുഗമമായ ഗതാഗതം സാധ്യമാകുന്നതിന് പകരം രൂക്ഷമായ ഗതാഗത കുരുക്ക് സൃഷ്ടിക്കാന്‍ സിഗ്നല്‍ കാരണമായെന്നാണ് ആക്ഷേപം. ഗ്രീന്‍ സിഗ്നല്‍ കാത്തുകിടക്കുന്ന വാഹനങ്ങളുടെ ക്യു അരകിലോമീറ്റര്‍വരെ നീളുന്നു. ഒന്നിലേറെ തവണ റെഡ് സിഗ്നനില്‍പ്പെടുന്നതായും പരാതിയുണ്ട്.

അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി തങ്കളം യൂണിറ്റ് അധികൃതർക്ക് നിവേദനം നല്‍കി. ഫ്രീ ലെഫ്റ്റ് അനുവദിക്കാത്തതാണ് മറ്റൊരു പ്രശ്നം.വാഹനങ്ങളുടെ നിര മൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് എത്താനോ സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങള്‍ നിർത്താനോ കഴിയാത്തതാണ് വ്യാപാരികളുടെ എതിര്‍പ്പിന് പ്രധാന കാരണം. സീബ്രാ ലൈനുകളോ മറ്റ് മാര്‍ക്കുകളോ റോഡിലില്ല. തിരക്ക് കൂടുതലുള്ള രാവിലേയും വൈകുന്നേരവും ഒഴികെ സിഗനല്‍ ലൈറ്റുകള്‍ ഓഫാക്കണമെന്ന നിര്‍ദേശവും വ്യാപാരികൾ മുന്നോട്ടു വച്ചിട്ടുണ്ട്.

തങ്കളം ബൈപാസ് ജംഗ്ഷനിൽ റോഡ് വൺവേ ആക്കി സമാന്തര റോഡുകളിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടും, സിഗ്നലുകളിലെ സമയം കുറച്ചും ദുരിതത്തിന് എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മയും ആവശ്യപ്പെട്ടു.

Thrissur

മുണ്ടൂർ- പഞ്ഞൻമൂല റോഡ്: പഴിചാരി അധികൃതർ; പണി നാട്ടുകാർക്ക്

കൈപ്പറന്പ്: ‘മഴയൊന്നു തോരട്ടെ, റോഡ് കണ്ണാടി പോലെയാക്കാം!’. വർഷങ്ങൾക്കുമുന്പ് കൈപ്പറന്പ് പഞ്ചായത്ത് അധികൃതർ നാട്ടുകാർക്കു നൽകിയ വാഗ്ദാനമാണിത്. വാഗ്ദാനങ്ങൾ കുത്തിയൊലിച്ചുപോയതല്ലാതെ റോഡ് നന്നായില്ല.

ഒരുകാലത്ത് തൃശൂർ മെഡിക്കൽ കോളജിലേക്കു രോഗികളുമായി കുതിച്ച ആംബുലൻസുകൾപോലും കുഴികൾ നിറഞ്ഞ മുണ്ടൂർ-പഞ്ഞൻമൂല റോഡ് ഒഴിവാക്കിയാണു സഞ്ചരിച്ചത്.

തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയിൽ കേച്ചേരി, കൈപ്പറന്പ്, പറപ്പൂർ തുടങ്ങി മലയോര-തീരദേശ മേഖലകളിൽനിന്നുള്ള രോഗികൾക്കു ഗവ. മെഡിക്കൽ കോളജിലേക്കെത്താനുള്ള എളുപ്പവഴിയാണു മുണ്ടൂർ- പഞ്ഞൻമൂല റോഡ്.
മുണ്ടൂർ സെന്‍ററിലെ കുപ്പിഴക്കഴുത്തിൽ കുടുങ്ങാതെ, ഓരോ സെക്കൻഡിലും വിലപ്പെട്ട ജീവൻ രക്ഷിക്കാൻ ആംബുലൻസുകൾ ആശ്രയിച്ചത് ഈ വഴിയാണ്. റോഡിൽ കുഴികൾ നിറഞ്ഞതോടെ മൂന്നു കിലോമീറ്ററോളം അധികം സഞ്ചരിച്ചു കുരുക്കിൽപെട്ടു വളഞ്ഞുതിരിച്ചുപോകേണ്ട സ്ഥിതി.

പരിഹാരം ക്വാറി വേസ്റ്റ് !

അഞ്ചുവർഷത്തിലേറെയായി പൂർണമായും തകർന്ന റോഡിനോടു പഞ്ചായത്ത് അധികൃതർ കാട്ടുന്ന ‘കരുതൽ’ വിചിത്രമാണ്. പ്രതിഷേധങ്ങൾ മുറുകുന്പോൾ കുഴികളിലേക്കു ക്വാറിമാലിന്യം തട്ടും. മഴ പെയ്യുന്നതോടെ മെറ്റൽചീളുകൾ റോഡിൽ പരന്ന് ബൈക്ക് യാത്രികർക്ക് അപകടമേഖലയാകും. പാടശേഖരത്തിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് നിർമിക്കണമെന്ന് ആവശ്യപ്പെട്ടു വാർഡ് മെംബർ പഞ്ചായത്തിനു നിരന്തരം പരാതി നൽകിയിട്ടും നടപടിയായില്ല.

കൈമലർത്തി പഞ്ചായത്ത്

റോഡ് തകർച്ചയെക്കുറിച്ച് അന്വേഷിച്ചാൽ കൈപ്പറന്പ് പഞ്ചായത്തിൽനിന്നു മറുപടിയില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നു പ്രസിഡന്‍റ് പ്രമീള സുബ്രഹ്മണ്യൻ പറയുന്നു. നോട്ടീസ് അയച്ച് കൈയൊഴിയുന്നതല്ലാതെ, റീ-ടെൻഡർ വിളിക്കാൻ എന്തുകൊണ്ടു തയാറാകുന്നില്ല എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.

മുന്പുചെയ്ത പ്രവൃത്തികളുടെ ലക്ഷക്കണക്കിനു രൂപ കുടിശികയുണ്ടെന്നാണു കരാറുകാരന്‍റെ നിലപാട്. പഞ്ചായത്ത് കരാറുകാരനെയും കരാറുകാരൻ പഞ്ചായത്തിനെയും പഴിചാരി ഒഴിയുന്പോൾ ദുരിതം സഹിക്കേണ്ടിവരുന്നതു നാട്ടുകാരും. അനാസ്ഥയ്ക്കെതിരേ ജനകീയപ്രക്ഷോഭങ്ങൾ തുടങ്ങാനാണു നാട്ടുകാരുടെയും വിവിധ ആംബുലൻസ് ഡ്രൈവർ കൂട്ടായ്മകളുടെയും തീരുമാനം.

പ്രതികരണം

ടെൻഡർ ഉറപ്പിച്ച കരാറുകാരൻ ടാറിനു വിലകൂടിയെന്നുപറഞ്ഞു പണി ഏറ്റെടുക്കാൻ കൂട്ടാക്കുന്നില്ല. പഞ്ചായത്തിൽനിന്നു രണ്ടു തവണ നോട്ടീസ് അയച്ചിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല.

പ്രമീള സുബ്രഹ്മണ്യൻ, കൈപ്പറന്പ് പഞ്ചായത്ത് പ്രസിഡന്‍റ്

മുന്പ് പഞ്ചായത്തിൽ പലയിടങ്ങളിൽ ചെയ്ത പ്രവൃത്തിയുടെ ലക്ഷക്കണക്കിനു രൂപ കിട്ടാനുണ്ട്. വർഷങ്ങൾക്കുമുന്പ് ഏറ്റെടുത്ത തുകയ്ക്ക് ഇന്നത്തെ വിപണി നിലവാരത്തിൽ പണി നടത്താനും കഴിയില്ല.

ടാറിന്‍റെ വില ഇരട്ടിയായി. നിർമാണസാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയും ഉയർന്നു. പഴയ നിരക്കിൽ റോഡ് നന്നാക്കിയാൽ ബാധ്യതയാകും. റോഡിന്‍റെ വശങ്ങൾ കെട്ടിയതിന്‍റെ 10 ലക്ഷം രൂപ ഇതുവരെ കിട്ടിയിട്ടില്ല. ജൽജീവൻ, അദാനി പൈപ്പ് ലൈൻ പദ്ധതികൾക്കായി കുഴിച്ച ഓടകൾ മൂടിയിട്ടില്ല. ഈ അവസ്ഥയിൽ എങ്ങനെയാണു ടാറിംഗ് നടത്തുക.

ഷോബി, പേരാമംഗലം കരാറുകാരൻ

Palakkad

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രാപ്തി വാർഷികാഘോഷം നാളെ

കോയമ്പത്തൂർ: രാമനാഥപുരം രൂപതയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രാപ്തിയുടെ 800-ാം വാർഷികാഘോഷം നാളെ കോയമ്പത്തൂർ രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ ഒന്പതിനു രജിസ്ട്രേഷനോടുകൂടി പരിപാടികൾക്ക് തുടക്കമാകും.

തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ബിഷപ് മാർ പോൾ ആലപ്പാട്ട് അധ്യക്ഷത വഹിക്കും. രാവിലെ 9.30ന് ഫാ. ലോട്ടസ് മലേക്കുടി -ഇന്നത്തെ കാലഘട്ടത്തിലെ ഫ്രാൻസിസ്കൻ ദർശനത്തിന്‍റേയും ആത്മീയതയുടെയും പ്രസക്തി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സംയോജിത റിപ്പോർട്ടും വിഷയത്തെക്കുറിച്ചുള്ള ചർച്ചയും അരങ്ങേറും.

രാവിലെ 11.30ന് വിശുദ്ധ കുർബാനയുണ്ടാകും. ഉച്ചകഴിഞ്ഞ് 1.30ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ പ്രാർഥനാനൃത്തം, അധ്യക്ഷ പ്രസംഗം, ആശംസാപ്രസംഗങ്ങൾ, ഫ്രാൻസിസ്കൻ അംഗങ്ങൾക്കുള്ള മൊമെന്‍റോ വിതരണം, വിവിധ കലാപരിപാടികൾ, പുരസ്കാര വിതരണം എന്നിവ നടക്കും.

രൂപതാ ഗായകസംഘത്തിന്‍റെ സൂര്യകീർത്തനത്തിനുശേഷം കൃതജ്ഞതാ പ്രസംഗവും നന്ദിപ്രസംഗവുമുണ്ടായിരിക്കും. രൂപതയിലെ ഫ്രാൻസിസ്കൻ സന്യാസികളും മറ്റുസന്യാസിനികളും വൈദികരും അൽമായരും രൂപത പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പങ്കെടുക്കും.

Malappuram

മലപ്പുറത്തിന്‍റെ വികസനക്കുതിപ്പിന് കരുത്തായി പത്തുനില റവന്യൂ ടവർ

മലപ്പുറം: മലപ്പുറം നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ റവന്യൂ ടവറിന്‍റെ നിർമാണ നടപടികൾ വേഗമാക്കാൻ ഊർജിത നീക്കങ്ങൾ ആരംഭിച്ചു.

സംസ്ഥാന ബജറ്റിൽ മലപ്പുറത്തിന് അനുവദിച്ച ഈ വൻകിട പദ്ധതി യാഥാർഥ്യമാക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്‍റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു.

പദ്ധതിക്കാവശ്യമായ സമഗ്ര മാസ്റ്റർ പ്ലാൻ വൈകാതെ തയാറാക്കാനും നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും യോഗത്തിൽ ജില്ലാ കളക്ടർ വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിൽ ജില്ലാ കളക്ടറുടെ കാര്യാലയത്തിന് മുന്നിലായാണ് അത്യാധുനിക രീതിയിലുള്ള സമുച്ചയം 600 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യത്തോടെ ഉയരുന്നത്. പത്തു നിലകളിലായി രണ്ടു കൂറ്റൻ ടവറുകളാണ് ഇവിടെ നിർമിക്കുക. ഒട്ടേറെ സർക്കാർ ഓഫിസുകളെ ഒരു മേൽക്കൂരയ്ക്ക് കീഴിൽ അണിനിരത്തി പൊതുജനങ്ങൾക്ക് വേഗത്തിലും സുഗമമായും സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.നിലവിൽ പ്രവർത്തിക്കുന്ന ഓഫിസുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ജനസേവനങ്ങളെയും യാതൊരുവിധത്തിലും ബാധിക്കാത്ത രീതിയിലായിരിക്കും നിർമാണ ഘട്ടങ്ങൾ ആസൂത്രണം ചെയ്യുക. ഓരോ വകുപ്പിന്‍റെയും പ്രവർത്തനപരമായ ആവശ്യങ്ങളും സൗകര്യങ്ങളും മുൻനിർത്തി പ്രത്യേക ഘടനയിലായിരിക്കും ഓഫിസുകൾ രൂപകൽപന ചെയ്യുന്നത്. നിലവിലുള്ള കെട്ടിടങ്ങൾ പെട്ടെന്ന് മാറ്റാതെ തന്നെ നിർമാണം തുടങ്ങാനുള്ള പ്രായോഗിക സാധ്യതകളും യോഗം വിലയിരുത്തി.

യോഗത്തിൽ എഡിഎം പി.ഒ. സാദിഖ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ടി.കെ. അഹമ്മദ്, മലപ്പുറം നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി ചെയർമാൻ ഹാരിസ് ആമിയൻ, മന്ത്രിയുടെ പ്രതിനിധികളായ പി.എ. സലാം, പി.കെ. ബാവ, കെ.പി.എം. മൻസൂർ, പൊതുമരാമത്ത്, പിആർഡി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Kozhikode

മുക്കം ബസ് സ്റ്റാന്‍ഡിലെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്ന്

കോഴിക്കോട് : മുക്കം ബസ് സ്റ്റാന്‍ഡിലുംപരിസരത്തും സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയയുടെയും അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും പൊലിസ് എയ്ഡ് പോസ്റ്റിൽ പൊലിസ് സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനും ജില്ലാ പോലീസ് മേധാവി (കോഴിക്കോട് റൂറൽ) അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം കമ്മിഷനെ അറിയിക്കണം. സെപ്റ്റംബർ 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

മുക്കം നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ കൗൺസിലറെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Wayanad

ടൗണ്‍ഷിപ്:  വീടുകളുടെ നിർമാണം ഒക്ടോബറിൽ പൂർത്തിയാകും: മന്ത്രി ടി. സിദ്ദിഖ്

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുനരധിവാസത്തിന് സജ്ജാമാക്കുന്ന ടൗണ്‍ഷിപ്പിൽ മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയ വീടുകളുടെ നിർമാണം മന്ദഗതിയിലാണെന്ന പ്രചാരണത്തിൽ കാന്പില്ല. 110 വീടുകളുടെ നിർമാണം ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് കരാർ കന്പനി ഉറപ്പുനൽകിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് മന്ത്രി പറഞ്ഞു.

വർക്ക് ഷെഡ്യൂൾ തയാറാക്കിയുള്ള നിർമാണമാണ് ടൗണ്‍ഷിപ്പിൽ നടക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾമൂലം ആദ്യ പട്ടികയിൽ ഇടം ലഭിക്കാത്ത ദുരന്തബാധിതരെയും പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പട്ടികയിൽ ഉൾപ്പെടാത്തവരുടെ കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം ഉണ്ടാകും.

പ്രവൃത്തി നടത്തിപ്പിൽ ജോലിക്കാരുടെ ദൗർലഭ്യം ഉണ്ടായിട്ടില്ല. നിലവിൽ 810 പേർ ടൗണ്‍ഷിപ്പിൽ ജോലി ചെയ്യുന്നുണ്ട്. 178 വീടുകളുടെ താക്കോൽദാനം ഇതിനകം നടന്നു. ഡിസംബറോടെ ടൗണ്‍ഷിപ്പിൽ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധി എന്ന നിലയിൽ എല്ലാ മാസവും ഒരു ദിവസം നിർമാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നുണ്ട്. മന്ത്രിസഭാ ഉപസമിതിയുടെയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ അവലോകനം വേറെയും നടത്തുന്നുണ്ട്.

ഭവനങ്ങളുടെ പ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്ക് ഗുണഭോക്താക്കളെ നറുക്കെടുത്ത് നിശ്ചയിക്കും. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന വിഷയത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേരുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.

Kannur

കുറ്റിപ്പുഴ-കരിങ്കല്ല് പുഴയിൽ വീണ മരം നീക്കം ചെയ്യണം

ചപ്പാരപ്പടവ് : പുഴയിലേക്ക് ഒടിഞ്ഞു വീണ മരം വെള്ളത്തിന്‍റെ ഗതി മാറി ഒഴുകുന്നതിന് കാരണമാകുന്നു. ആലക്കോട് പഞ്ചായത്ത് കൊട്ടയാട് വാർഡിൽ ആലക്കോട് പഞ്ചായത്തിന്‍റെയും ചപ്പാരപ്പടവ് പഞ്ചായത്തിന്‍റെയും അതിർത്തി പങ്കിടുന്ന ആലക്കോട് പുഴയുടെ കുറ്റിപ്പുഴ-കരിങ്കല്ല് പ്രദേശത്തെ പുഴയിലേക്കാണ് വൻമരം കടപുഴകി വീണിരിക്കുന്നത്.

പുഴയോരത്ത് ആലക്കോട് പഞ്ചായത്തും പരിസ്ഥിതി പ്രവർത്തകരും നട്ടു പരിപാലിച്ചുപോരുന്ന പച്ചതുരുത്തിന്‍റെ മുകൾ ഭാഗത്തേക്കാണ് മരം പുഴക്ക് കുറുകേ വീണ് പുഴഗതി മാറി ഒഴുകുന്നത്. ശക്തമായ ഒഴുക്കിൽ പച്ചതുരുത്തിൽ പരിസ്ഥിതിപ്രവർത്തകർ നട്ടുപരിപാലിക്കുന്ന മുളകളും, ഓടകളും, വൃക്ഷങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും വേഗത്തിൽ കടപുഴകിവീണ മരം മുറിച്ചു മാറ്റാൻ ആവശ്യമായ നടപടികൾ സ്വികരിക്കണമെന്ന് ചപ്പാരപ്പടവ് പഞ്ചായത്ത് അധികൃതരോട് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു

പുഴയുടെ ഗതി മാറുന്നു

“പുഴയിലേക്ക് വീണ മരം നീക്കം ചെയ്യാത്തത് കാരണം പുഴ ഗതി മാറി ഒഴുകുകയാണ്. പുഴയോരത്ത് ഞങ്ങൾ വച്ചുപിടിപ്പിച്ച മുളന്തൈകളുടെ ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുകയാണ്. ഇത് മുളന്തൈകളുടെ നാശത്തിന് ഇടയാക്കുന്നുണ്ട്. എത്രയും പെട്ടെന്ന പുഴയിൽ വീണ മരം നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കണം.”

Kasaragod

പാർക്കിംഗ് പ്രശ്നത്തിൽ പരപ്പയിൽ ബസ് സമരം; ചർച്ചയിൽ ഇടക്കാല ധാരണ

പരപ്പ: ടൗണിലെ പാർക്കിംഗ് പ്രശ്നത്തിൽ സ്വകാര്യ ബസുകൾക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നടപടികളിൽ പ്രതിഷേധിച്ച് പരപ്പയിൽ ബസ് തൊഴിലാളികളുടെ സമരം. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ അനിശ്ചിതകാല ബസ് സമരം പഞ്ചായത്ത് പ്രസിഡന്‍റ് എം. രാജൻ ഇടപെട്ട് ആർടിഒയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലുണ്ടായ ഇടക്കാല ധാരണയുടെ അടിസ്ഥാനത്തിൽ പിൻവലിക്കുകയായിരുന്നു.
പരപ്പയിൽ ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ കാലങ്ങളായി റോഡരികിലാണ് ദീർഘദൂര ബസുകളുൾപ്പെടെ നിർത്തിയിടുന്നത്. എന്നാൽ ഇത് താഴെ പരപ്പയിലുള്ള വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഒരു വിഭാഗം വ്യാപാരികൾ നൽകിയ പരാതിയെ തുടർന്ന് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം ആർടിഒ ഇടപെട്ട് തടയുകയായിരുന്നു. ഇതോടെ ബസുകൾ താഴെ പരപ്പയിലേക്കു പോകാതെ മുകളിലെ പരപ്പ ജംഗ്ഷനിൽ തന്നെ നിർത്തിയിടാൻ തുടങ്ങി. എന്നാൽ ഇവിടെ ബസുകൾ നിർത്തിയിടുന്നത് അനധികൃതമാണെന്നാരോപിച്ച് പൊലിസ് എല്ലാ ബസുകാർക്കും 1000 രൂപ വീതം പിഴ ചുമത്തി. ഇതോടെയാണ് പ്രതിസന്ധിയിലായ ബസ് മേഖലയെ വ്യാപാരികളും നിയമപാലകരുമെല്ലാം ഒരുപോലെ ദ്രോഹിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബസ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്. ഇന്നു മുതൽ പരപ്പയിലേക്കുള്ള മുഴുവൻ ബസുകളും സർവീസ് നിർത്തിവെക്കാനായിരുന്നു തീരുമാനം.
നാളെ വീണ്ടും റഗുലേറ്ററി കമ്മിറ്റി യോഗം ചേരുന്നതുവരെ താഴെ പരപ്പയിൽ ബസുകൾ നിർത്തിയിടുന്ന നിലവിലെ സ്ഥിതി തന്നെ തുടരാനാണ് ബസ് ഉടമകളും തൊഴിലാളികളുമായി ഇന്നലെ നടന്ന ചർച്ചയിലുണ്ടായ ധാരണ. ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാകുന്നതുവരെ ബസുകളുടെ പാർക്കിംഗിന് എന്തെങ്കിലും ഇടക്കാല സംവിധാനമുണ്ടാക്കുന്ന കാര്യം റഗുലേറ്ററി കമ്മിറ്റി ചർച്ച ചെയ്തു തീരുമാനിക്കും. ഏഴു വർഷം മുൻപ് അനുമതി ലഭിച്ചിട്ടും പരപ്പയിൽ ബസ്‌ സ്റ്റാൻഡ് നിർമാണം യാഥാർഥ്യമാകാത്തതാണ് എല്ലാ പ്രതിസന്ധിക്കും കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ അനുവദിച്ച് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇനിയെങ്കിലും പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആവശ്യം.

“കിനാനൂർ-കരിന്തളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വ്യാപാരസ്ഥാപനങ്ങളുള്ള സ്ഥലമാണ് പരപ്പ. എന്നാൽ ഓട്ടോ-ടാക്സി വാഹനങ്ങളും ബസുകളുമെല്ലാം എല്ലാസമയവും നിർത്തിയിടുന്നത് വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലാണ്. ഇത് വ്യാപാരികൾക്ക് കച്ചവടം ചെയ്യുന്നതിന് വളരെയധികം തടസങ്ങൾ സൃഷ്‌ടിക്കുന്നു. പലപ്പോഴും ജനങ്ങൾക്ക് കടകളിലേക്ക് കയറിവരാൻപോലും കഴിയാത്ത അവസ്ഥയാണ്. ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിത്തരണമെന്ന വ്യാപാരികളുടെ ആവശ്യം ന്യായമാണെന്ന് പഞ്ചായത്തിനും മറ്റ് അധികാരികൾക്കും ബോധ്യമായതിനെ തുടർന്നാണ് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് ബസുകളുടെ പാർക്കിംഗ് നിയന്ത്രിക്കാൻ തീരുമാനമെടുത്തത്.”

വി.നാരായണൻ , പ്രസിഡന്‍റ്,വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

വർഗീസ് ചെറിയാൻ

പുനലൂർ: ചങ്ങരം പള്ളിൽ റിവർവ്യൂ വർഗീസ് ചെറിയാൻ (അച്ചൻകുഞ്ഞ് -89) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വാളക്കോട് സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ വത്സ ചെറിയാൻ ചെങ്ങന്നൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : രഞ്ജി ചെറിയാൻ (കാനഡ), രേഖ അന്ന ചെറിയാൻ. മരുമക്കൾ: റെഞ്ചി പി. കുര്യൻ ഓണാട്ട് വാകത്താനം, സീമ ചാത്തനാട് പിറവം. പരേതൻ തിരുവല്ല പോബ്സ് ഗ്രൂപ്പ് പാർട്ട്ണറും, പുനലൂർ ടോക്ക് എച്ച് സ്കൂൾ പ്രസിഡന്‍റുമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഏഴിനു ഭവനത്തിൽ കൊണ്ടുവരും.

പുരുഷോത്തമന്‍ നായര്‍

പെരുമ്പെട്ടി: പുതിയവീട്ടില്‍ പി.പി. പുരുഷോത്തമന്‍ നായര്‍ (102) അന്തരിച്ചു. സംസ്‌കാരം നാളെ ഒന്നിന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ പാർവതിയമ്മ തങ്കമ്മ. മക്കള്‍: രാജേന്ദ്രക്കുറുപ്പ് (എംജി യൂണിവേഴ്‌സിറ്റി റിട്ട.ലൈബ്രേറിയന്‍), രാധാമണിയമ്മ (റിട്ട. എച്ച്എസ്എസ്, അധ്യാപിക), ഇന്ദിരാമണിയമ്മ, രാധാകൃഷ്ണ കുറുപ്പ്, അഡ്വ. ബാലകൃഷ്ണക്കുറുപ്പ്, കെ.പി.കലാധരന്‍ (റിട്ട.ഹെഡ്മാസ്റ്റര്‍, എസ് സിവിഎച്ച്എസ്എസ്, കൊറ്റനാട്), ജയചന്ദ്രൻ. മരുമക്കള്‍: ജി. ശോഭന, ചന്ദ്രശേഖരന്‍ നായര്‍, ഗീതാഭായി, അജിലകുമാരി, മിനു ജി.പിള്ള (റിട്ട. ഹെഡ്മിസ്ട്രസ്, എന്‍എസ്എസ് എച്ച്എസ്, കെഴുവംകുളം, പാലാ), പി. സുജാത, പരേതനായ വിക്രമന്‍ നായര്‍.

എമിലി മാത്യു

പട്ടണക്കാട്: പാലയ്ക്കൽ കണിച്ചുകാട് വീട്ടിൽ എമിലി മാത്യു (66, റിട്ട. ടീച്ചർ, കാവിൽ സെന്‍റ് മൈക്കിൾസ് ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കാവിൽ സെന്‍റ് മൈക്കിൾസ് പള്ളിയിൽ. പരേത പാലാ കടനാട് താഴത്തേൽ കുടുംബാംഗം. ഭർത്താവ്: ജോസൺ തോമസ് (റിട്ട. അസി. മാനേജർ, എച്ച്എംടി). മക്കൾ: ഉമ്മച്ചൻ കെ. ജോസൺ (സീ ബ്ലൂ ഷിപ്പ്‌യാർഡ്, കൊച്ചി), ജാസ്മി എലിസബത്ത് ജോസൺ (സോഫ്‌റ്റ്‌വെർ എൻജിനിയർ, യുഎസ്എ). മരുമക്കൾ: അനു ഇമ്മാനുവൽ കിഴക്കേക്കര പാലാ (ഫെഡറൽ ബാങ്ക്), ക്രിസ്റ്റോ കെ. തോമസ് കുരിശുമൂട്ടിൽ കാഞ്ഞിരപ്പള്ളി (അസി. പ്രഫ. യുഎസ്എ).

കെ.ഇ. ആന്‍റണി

മുട്ടാര്‍: ശ്രാമ്പിക്കല്‍ കണിച്ചേരില്‍ കെ.ഇ. ആന്‍റണി (അന്തോനിച്ചന്‍-82) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിനു മുട്ടാര്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: കുഞ്ഞമ്മ എടത്വ കളങ്ങര കുടുംബാംഗം. മക്കള്‍ : അജിമോന്‍ (ഓസ്‌ട്രേലിയ), അനില്‍ (യുകെ), സുനില്‍ (സൗദി), ജിജി സന്‍ജോയ് (യുകെ), സിസ്റ്റര്‍ ആന്‍സിലിന്‍ എസ്എബിഎസ് (ജഗദല്‍പൂര്‍). മരുമക്കള്‍ : ജാന്‍സി വട്ടപ്പറമ്പില്‍ തുരുത്തി (ഓസ്‌ട്രേലിയ), സ്മിത കിഴക്കേക്കര ഇത്തിത്താനം (യുകെ), പുഷ്പ വടക്കേക്കര മണര്‍കാട് (സൗദി), സന്‍ജോയ് ജോര്‍ജ് പുതുപറമ്പില്‍ തോട്ടയ്ക്കാട് (യുകെ). പരേതന്‍ മുട്ടാര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, മരിയാപുരം കാര്‍ഷിക വിപണി മുന്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുര്യാക്കോസ്

കെഴുവംകളം: മറ്റത്തിൽ കുര്യാക്കോസ് (കുഞ്ഞുമോൻ-72) അന്തരിച്ചു.സംസ്കാരം നാളെ10 ന് കെഴുവംകുളത്തുള്ള ഭവനത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനാ പള്ളിയിൽ. ഭാര്യ മെറ്റിൽഡാ കുര്യാക്കോസ് വെള്ളിയാമറ്റം മൈലാടൂർ കുടുംബാംഗം. മക്കൾ: നീതു മരിയാ മസ്കിൽ(യുകെ), ജോർജിയാ കുര്യാക്കോസ് (യുകെ), എബി കുര്യാക്കോസ് (യുകെ). മരുമക്കൾ: മസ്കിൽ ജോസ് കാഞ്ഞിരപ്പറമ്പിൽ (യുകെ), ഇശാന്ത് സുകുമാരൻ പുതിയോട്ടിൽ (യുകെ), റെയ്ന തച്ചേടത്ത് (യുകെ). മൃതദേഹം ഇന്ന് വെെകുന്നേരം ഏഴിന് ഭവനത്തിൽ കൊണ്ടുവരും.

സിസ്റ്റർ എലിസബത്ത് വില്യം വാതല്ലൂര്‍ സിഎംസി

കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രോവിന്‍സിലെ, ജയ് പൂര്‍ അമല്‍ജ്യോതി റീജന്‍ അംഗമായ സിസ്റ്റർ എലിസബത്ത് വില്യം സിഎംസി (ലീലാമ്മ - 78) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് രണ്ടിന് പൊടിമറ്റം സിഎംസി പ്രോവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ ആരംഭിക്കും. തുടർന്നു 3.30 ന് ബിഷപ് മാര്‍ ജോസ് പുളിക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കും. ഇഞ്ചിയാനി വാതല്ലൂര്‍ പരേതരായ സഖറിയാ-അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത ഹോളി ക്വീന്‍സ് ചങ്ങനാശേരി, ഒറീസ, ഭോപ്പാല്‍, എറണാകുളം തേവര കോളജ്, പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസ്, ആഫ്രിക്ക, ഫരീദാബാദ്, കുട്ടിക്കാനം, ബഗ്‌റാന എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജയ്പ്പൂര്‍ അമല്‍ ജ്യോതി റീജന്‍റെ പ്രഥമ റീജണല്‍ സുപ്പീരിയര്‍ ആയിരുന്നു. സഹോദരങ്ങള്‍: ആന്‍റണി സഖറിയാ (ഇഞ്ചിയാനി), ഡോ. തോമസ് സഖറിയാ (പുറ്റടി), പ്രഫ. ഡോ. ജോര്‍ജ് സഖറിയാ (തിരുവനന്തപുരം), പരേതരായ വി.ജെ, സഖറിയാ, മാത്യു സഖറിയാ, മേരിക്കുട്ടി സഖറിയാ, പ്രഫ. ജോസഫ് സ്‌കറിയാ (തിരുവനന്തപുരം).

സി. ഫിലിപ്പോസ്

അഞ്ചിലിപ്പ: ഏർത്തയിൽ സി. ഫിലിപ്പോസ് (കുഞ്ഞമ്പായി സാർ-93, റിട്ട അധ്യാപകൻ) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് ഭവനത്തിൽ ആരംഭിച്ച് അഞ്ചിലിപ്പ സെന്‍റ് പയസ് പള്ളിയിൽ. ഭാര്യ മേരിമ്മ ചമ്പക്കുളം കാട്ടാമ്പള്ളി കുടുംബാംഗം. മക്കൾ: സുനിത ബേബി, ഷാജി ഫിലിപ്പോസ്, ചാക്കപ്പൻ ഫിലിപ്പോസ്. മരുമക്കൾ: ബേബി അധികാരം (കളത്തൂക്കടവ്), റോസമ്മ ഷാജി തൂങ്കുഴി (വിളക്കുമാടം), പരേതയായ ആനിയമ്മ ചാക്കപ്പൻ ഈന്തുംപ്ലാക്കൽ (പൂഞ്ഞാർ). മൃതദേഹം നാളെ രാവിലെ എട്ടിന് വീട്ടിൽ കൊണ്ടുവരും.

ഫാ. വി.വി. ആന്ത്രയോസ്

പെരുമ്പാവൂർ: യാക്കോബായ സുറിയാനി സഭ വൈദികൻ ഐമുറി വലിയഉപ്പൂട്ടിൽ ഫാ. വി.വി. ആന്ത്രയോസ് (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് തുരിത്തിപ്ലി മാർത്തോമ്മൻ ചെറിയ പള്ളിയിൽ. അയ്മുറി, വലിയപാറ സെന്‍റ് മേരീസ് ചാപ്പലുകളുടെ വികാരിയും പൗരസ്ത്യ സുവിശേഷ സമാജം മുൻ മാനേജിംഗ് കമ്മിറ്റി അംഗവും സെന്‍റ് തോമസ് ഓർഫനേജ്, പാഴൂർ എജിസിഎം കരുണാലയം, വൃദ്ധമന്ദിരം എന്നിവയുടെ മുൻ പ്രസിഡന്‍റുമായിരുന്നു പരേതൻ. ഭാര്യ: പിറവം ചേന്ദപ്പിളിൽ കുടുംബാംഗം ആലീസ്. മകൻ : ഡീക്കൻ ഏലിയാസ്.

മറിയാമ്മ

കുറുപ്പംപടി : ആലാട്ടുചിറ കണ്ടത്തിൽ മറിയാമ്മ (79) അന്തരിച്ചു. സംസ്കാരം ഇന്ന് അഞ്ചിന് ആലാട്ടുചിറ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. മണ്ണൂർ വാളംങ്കോട്ട് കുടുംബാംഗമാണ്. ഭർത്താവ്: കെ.ഐ. കുര്യാക്കോസ്. മക്കൾ : ബിജു (കുവൈറ്റ്), ബിന്ദു (കോസ്മോപോളിറ്റൻ ആശുപത്രി, തിരുവനന്തപുരം), ബിൻസി(ഉടുമ്പന്നൂർ). മരുമക്കൾ: വി.പി. ഷിബി , വെട്ടിച്ചിറ, കൊമ്പനാട് (കുവൈറ്റ്), വിനു ചെറിയാൻ, കാവനാകുടിയിൽ, പുല്ലുവഴി (ബ്രഹ്മോസ്, തിരുവനന്തപുരം), ജെയ്സൺ വർഗീസ്, ആലയ്ക്കൽ, ഉടുമ്പന്നൂർ.

ജോസഫ്

ചുള്ളിക്കര: ചുള്ളിക്കര ജിഎൽപി സ്‌കൂൾ റിട്ട. മുഖ്യാധ്യാപകൻ ഉള്ളാട്ടിൽ പി.യു. ജോസഫ് (85) അന്തരിച്ചു. സംസ്‌കാരം നാളെ 3.30നു ചുള്ളിക്കര സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: അന്നമ്മ ചാരാത്ത് കുടുംബാംഗം. മക്കൾ: രാജു (റിട്ട. ഓവർസിയർ, ജലസേചനം), റെജി (റിട്ട. അധ്യാപകൻ), ഷാന്‍റി (അധ്യാപിക ), സോണി (അധ്യാപിക), ഷാജി ( ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ്, പൂടംകല്ല്). മരുമക്കൾ: ഷൈനി (റിട്ട. അധ്യാപിക), ലിൻഡ, ജോഷി തോമസ് (റിട്ട. അസി. എൻജിനിയർ, പിഡബ്ല്യുഡി), സജി ആനിമൂട്ടിൽ, മഞ്ജു. സഹോദരങ്ങൾ: തോമസ്, ഏലിയാമ്മ (റിട്ട. അധ്യാപിക), കുരുവിള (റിട്ട. അധ്യാപകൻ), സ്റ്റീഫൻ (റിട്ട. അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്‍റ്) പരേതരായ ലൂക്ക, മത്തായി.

ജോസഫ്

നീലേശ്വരം : പള്ളിക്കര കീക്കരിക്കാട്ട് പി.സി.ജോസഫ് (98) അന്തരിച്ചു. സംസ്‌കാരം നാളെ 10.30നു നീലേശ്വരം സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ: പരേതയായ ലൂസി തുമ്പമണ്‍ കരിങ്ങാട്ടില്‍ കുടുംബാംഗം. മക്കള്‍: രാജി (കണ്ണൂര്‍), സോജി (കുടിയാന്‍മല), റെജി (എറണാകുളം), സജി (ശ്രീകണ്ഠാപുരം), സുജ (എറണാകുളം), സൈജു (നീലേശ്വരം), ലിജി (കോഴിക്കോട്), റോജി (കാസര്‍ഗോഡ്), ജീമോള്‍ (കോഴിക്കോട്), പരേതനായ ഷാജി. മരുമക്കള്‍: സൂസന്‍ കുത്തുകല്ലുങ്കല്‍, ജോസഫ് ചാണ്ടി തൊട്ടുവേലില്‍, മെറി ഏറത്ത്, സണ്ണി തെക്കുപുറത്ത്, ജോസഫ് മാത്യു തൊടുകയില്‍, ലേഖ വടക്കേമണ്ഡപത്തില്‍, ജോളി ചക്കുളിക്കല്‍, ഷെന്‍സി തടിക്കല്‍, വിന്‍സന്‍റ് മാത്യു മഠത്തിക്കുന്നേല്‍, പരേതനായ ബാബു ഇരുപ്പക്കാട്ട്.

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

11-09-2026

അമലാ പോളിനെ നായികയാക്കി പത്മകുമാറിന്‍റെ ഹൊറർ ത്രില്ലർ

അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം വെള്ളിയാഴ്ച്ച ആരംഭിച്ചു.രാജ് സാഗർ ഫിലിംസിന്‍റെ ബാനറിൽ രമേഷ് ഗോപിനാഥ് ഈ ചിത്രം നിർമിക്കുന്നു.

പോണ്ടിച്ചേരി മുൻ ആഭ്യന്തര വകുപ്പുമന്ത്രി ഇ.വത്സരാജ്, സുധാകരൻ പൂക്കോട് ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു. ലിബർട്ടി ബഷീർ സ്വിച്ചോൺ കർമ്മവും മാഹി എംഎൽഎ അഡ്വ. ടി.ഷോട്ടിൽ കുമാർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിലേക്കു കടന്നു.

കോട്ടയം നസീറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. പൂർണമായും ഹൊറർ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിത്. ഏറെക്കാലമായി കണ്ണൂരും പരിസരങ്ങളിലും പ്രമാദമായി മാറിയ ഒരു കേസിന്‍റെ അന്വേഷണത്തിനായി അസിന്‍റന്‍റ് കമ്മീഷണർ അനുപമ ഇക്ബാൽ നിയോഗിക്കപ്പെടുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഹൊറർ ത്രില്ലറായി അവതരിപ്പിക്കുന്നത്.

അമലാ പോളിനു പുറമേ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ഇന്ദ്രൻസ്, ബിനു പപ്പു, മുക്ത, റോണി ഡേവിഡ് രാജ്, ഉയിർ ഹരീഷ്, ദീപൻ ശിവരാമൻ, ആദ്യാ അമിത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

എം.പി. സുനീഷിന്‍റേതാണ് തിരക്കഥ. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- സൂരജ് ഇ. എസ്. ഗാനങ്ങൾ - ഹരി നാരായണൻ, മുത്തു വിവേക് മൂഴുക്കുന്ന്. സംഗീതം - നന്ദഗോപൻ & കെ.കെ. നിഷാദ്. കലാസംവിധാനം - സാബു റാം. മേക്കപ്പ് - രഞ്ജിത്ത് അമ്പാടി. കോസ്‌റ്റ്യും ഡിസൈൻ- സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ. അസോസിയേറ്റ് ഡയറക്ടേർസ്- ആകാശ് എം, സജി മുണ്ടൂർ, രാഹുൽ കൃഷ്ണൻ വി. സൗണ്ട് ഡിസൈൻ - -രംഗനാഥ് രവി. കോറിയോഗ്രാഫി- ദിനേശ് കുമാർ, അനു വിശ്വനാഥ്. ആക്ഷൻ - പി.സി. സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ. സ്റ്റിൽസ്- ഷിബി ശിവദാസ്.ഫിനാൻസ് കൺട്രോളർ- ലൈൻ പ്രൊഡ്യൂസർ- സുജൻ കുമാർ. അനിൽകുമാർ മാങ്കാവ് - ഫിനാൻസ് മാനേജേഴ്‌സ് - ദിലീപ് കുമാർ എം.കെ, ബിജു പാറക്കൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷംനാസ്. എം.അഷറഫ്. പ്രൊഡക്‌ഷൻ, പ്രൊഡക്‌ഷൻ എക്സികുട്ടീവ്- അഷറഫ് പഞ്ചാര.പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്. തലശ്ശേരി, മാഹി വടകര, കണ്ണൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർജോസ്.

11-09-2026

അമലാ പോളിനെ നായികയാക്കി പത്മകുമാറിന്‍റെ ഹൊറർ ത്രില്ലർ

അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം വെള്ളിയാഴ്ച്ച ആരംഭിച്ചു.രാജ് സാഗർ ഫിലിംസിന്‍റെ ബാനറിൽ രമേഷ് ഗോപിനാഥ് ഈ ചിത്രം നിർമിക്കുന്നു.

പോണ്ടിച്ചേരി മുൻ ആഭ്യന്തര വകുപ്പുമന്ത്രി ഇ.വത്സരാജ്, സുധാകരൻ പൂക്കോട് ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു. ലിബർട്ടി ബഷീർ സ്വിച്ചോൺ കർമ്മവും മാഹി എംഎൽഎ അഡ്വ. ടി.ഷോട്ടിൽ കുമാർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിലേക്കു കടന്നു.

കോട്ടയം നസീറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. പൂർണമായും ഹൊറർ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിത്. ഏറെക്കാലമായി കണ്ണൂരും പരിസരങ്ങളിലും പ്രമാദമായി മാറിയ ഒരു കേസിന്‍റെ അന്വേഷണത്തിനായി അസിന്‍റന്‍റ് കമ്മീഷണർ അനുപമ ഇക്ബാൽ നിയോഗിക്കപ്പെടുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഹൊറർ ത്രില്ലറായി അവതരിപ്പിക്കുന്നത്.

അമലാ പോളിനു പുറമേ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ഇന്ദ്രൻസ്, ബിനു പപ്പു, മുക്ത, റോണി ഡേവിഡ് രാജ്, ഉയിർ ഹരീഷ്, ദീപൻ ശിവരാമൻ, ആദ്യാ അമിത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

എം.പി. സുനീഷിന്‍റേതാണ് തിരക്കഥ. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- സൂരജ് ഇ. എസ്. ഗാനങ്ങൾ - ഹരി നാരായണൻ, മുത്തു വിവേക് മൂഴുക്കുന്ന്. സംഗീതം - നന്ദഗോപൻ & കെ.കെ. നിഷാദ്. കലാസംവിധാനം - സാബു റാം. മേക്കപ്പ് - രഞ്ജിത്ത് അമ്പാടി. കോസ്‌റ്റ്യും ഡിസൈൻ- സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ. അസോസിയേറ്റ് ഡയറക്ടേർസ്- ആകാശ് എം, സജി മുണ്ടൂർ, രാഹുൽ കൃഷ്ണൻ വി. സൗണ്ട് ഡിസൈൻ - -രംഗനാഥ് രവി. കോറിയോഗ്രാഫി- ദിനേശ് കുമാർ, അനു വിശ്വനാഥ്. ആക്ഷൻ - പി.സി. സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ. സ്റ്റിൽസ്- ഷിബി ശിവദാസ്.ഫിനാൻസ് കൺട്രോളർ- ലൈൻ പ്രൊഡ്യൂസർ- സുജൻ കുമാർ. അനിൽകുമാർ മാങ്കാവ് - ഫിനാൻസ് മാനേജേഴ്‌സ് - ദിലീപ് കുമാർ എം.കെ, ബിജു പാറക്കൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷംനാസ്. എം.അഷറഫ്. പ്രൊഡക്‌ഷൻ, പ്രൊഡക്‌ഷൻ എക്സികുട്ടീവ്- അഷറഫ് പഞ്ചാര.പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്. തലശ്ശേരി, മാഹി വടകര, കണ്ണൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർജോസ്.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

11-09-2026

സ്വിറ്റ്സർലൻഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; നിരവധി മരണം

 

ബെർൺ: സ്വിറ്റ്സർലൻഡിലെ ആൽപ്സ് മലനിരകൾക്ക് സമീപമുണ്ടായ റോഡപകടത്തിൽ നിരവധി പേർ മരിച്ചു. നെതർലൻഡിൽ നിന്നുള്ള വിനോദയാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

കിഴക്കൻ കാന്‍റണായ ഗ്രൗബിൻഡനിലെ സുഷ് ഗ്രാമത്തിന് സമീപമാണ് സംഭവം. പ്രാദേശിക സമയം വെെകുന്നേരം 4.45-ഓടെ സുഷിനും സെർനെസിനും ഇടയിലുള്ള റോഡിൽ വച്ച് ബസ് ഗാർഡ് റൈയിലിൽ ഇടിക്കുകയായിരുന്നുവെന്ന് സ്വിസ് ബ്രോഡ്കാസ്റ്ററായ എസ്‌ആർഎഫ് റിപ്പോർട്ട് ചെയ്തു.

അപകടസമയത്ത് 48 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് ഡച്ച് പത്രമായ "ദി ടെലിഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നത്. യാത്രക്കാരെല്ലാം ഡച്ച് ടൂർ ഓപ്പറേറ്ററായ ഒഎഡിയുടെ ഉപഭോക്താക്കളാണെന്ന് ഡച്ച് ട്രാവൽ അസോസിയേഷനായ എഎൻവിആർ സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് വൻ രക്ഷാപ്രവർത്തനമാണ് അധികൃതർ നടത്തിയത്. നിരവധി റെസ്ക്യൂ ഹെലികോപ്റ്ററുകൾ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

സംഭവത്തിൽ സ്വിസ് പ്രസിഡന്‍റ് ഗയ് പാർമെലിൻ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം എക്സ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്കുകളും മറ്റു വിവരങ്ങളും ഔദ്യോഗികമായി പുറത്തുവരുന്നതേയുള്ളൂ.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

11-09-2026

 ഐപിസി ഈസ്റ്റേൺ റീജിയൺ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് ശനിയാഴ്ച

ന്യൂയോർക്ക്: ഐപിസി ഈസ്റ്റേൺ റീജിയണിന്‍റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് ശനിയാഴ്ച ന‌‌ടക്കും. രാവിലെ 9:30ന് ന്യൂയോർക്കിലെ ലെവിറ്റൗണിലുള്ള ഇന്ത്യൻ ക്രിസത്യൻ അസംബ്ലയിലാണ് മീറ്റിംഗ് നടക്കുന്നത്.

യോഗത്തിൽ റവ. റെജി മാത്യു ശാസ്താംകോട്ട മുഖ്യസന്ദേശം നൽകും. ഇവ. ജോമി ജോർജ് ഇംഗ്ലീഷ് സന്ദേശം നൽകും. ഐപിസി ഈസ്റ്റേൺ റീജിയൺ മലയാളം ആൻഡ് ഇംഗ്ലീഷ് ക്വെയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

ഐപിസി ഈസ്റ്റേൺ റീജിയൺ ഭാരവാഹികളായ റവ. ഡോ. ഇട്ടി എബ്രഹാം (പ്രസിഡന്‍റ്), റവ. ജേക്കബ് ജോർജ് (വൈസ് പ്രസിഡന്‍റ്), റവ. ജോൺസൺ എബ്രഹാം (സെക്രട്ടറി), ബ്രദർ ബ്ലെസൺ ജോയ് (ജോയിന്‍റ് സെക്രട്ടറി), ബ്രദർ ജോസ് ബേബി (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. ഇട്ടി എബ്രഹാം - 917 373 8118, റവ. ജേക്കബ് ജോർജ് - 917 533 5870, റവ. ജോൺസൺ എബ്രഹാം - 914 426 2992, ബ്രദർ ബ്ലെസൺ ജോയ് - 973 902 7722, ബ്രദർ ജോസ് ബേബി - 516 728 2070.

വേദി: India Christian Assembly, 100 Periwinkle Road, Levittown, New York 11756.

11-09-2026

സ്വിറ്റ്സർലൻഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; നിരവധി മരണം

 

ബെർൺ: സ്വിറ്റ്സർലൻഡിലെ ആൽപ്സ് മലനിരകൾക്ക് സമീപമുണ്ടായ റോഡപകടത്തിൽ നിരവധി പേർ മരിച്ചു. നെതർലൻഡിൽ നിന്നുള്ള വിനോദയാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

കിഴക്കൻ കാന്‍റണായ ഗ്രൗബിൻഡനിലെ സുഷ് ഗ്രാമത്തിന് സമീപമാണ് സംഭവം. പ്രാദേശിക സമയം വെെകുന്നേരം 4.45-ഓടെ സുഷിനും സെർനെസിനും ഇടയിലുള്ള റോഡിൽ വച്ച് ബസ് ഗാർഡ് റൈയിലിൽ ഇടിക്കുകയായിരുന്നുവെന്ന് സ്വിസ് ബ്രോഡ്കാസ്റ്ററായ എസ്‌ആർഎഫ് റിപ്പോർട്ട് ചെയ്തു.

അപകടസമയത്ത് 48 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് ഡച്ച് പത്രമായ "ദി ടെലിഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നത്. യാത്രക്കാരെല്ലാം ഡച്ച് ടൂർ ഓപ്പറേറ്ററായ ഒഎഡിയുടെ ഉപഭോക്താക്കളാണെന്ന് ഡച്ച് ട്രാവൽ അസോസിയേഷനായ എഎൻവിആർ സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് വൻ രക്ഷാപ്രവർത്തനമാണ് അധികൃതർ നടത്തിയത്. നിരവധി റെസ്ക്യൂ ഹെലികോപ്റ്ററുകൾ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

സംഭവത്തിൽ സ്വിസ് പ്രസിഡന്‍റ് ഗയ് പാർമെലിൻ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം എക്സ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്കുകളും മറ്റു വിവരങ്ങളും ഔദ്യോഗികമായി പുറത്തുവരുന്നതേയുള്ളൂ.

11-09-2026

ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്‍റ് ശനിയാഴ്ച മെൽബണിൽ

മെൽബൺ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌ടോറിയ കേരള ചാപ്റ്റർ മെൽബണിൽ ഫുട്ബോൾ ‌ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.

ശനിയാഴ്ച മെൽബൺ കീസ്ബൊറോയിലുള്ള ടാറ്റഴ്സൺ പാർക്ക് സിന്തെറ്റിക് ഗ്രൗണ്ടിൽ വച്ചാണ് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനമായി $ 2500 എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി $1000 ട്രോഫിയും നൽകും. $ 350 ആണ് രജിസ്ട്രേഷൻ ഫീസ്.

മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ടൂർണമെന്‍റ് കോഓർഡിനേറ്റർമാരായ ഇന്നസെന്‍റ് ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.

പരിപാടികൾക്ക് ഐഒസി ഓസ്‌ട്രേലിയ കേരളം ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ്, ഐഒസി ഓസ്‌ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, സെക്രട്ടറി ബിജു സ്‌കറിയ, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ റോബിൻ ജോസഫ്, ഇന്നസെന്‍റ ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, കുര്യൻ പുന്നൂസ്, പോളി ചിറമേൽ, രാജി സാജു, സോണിഷ് ഇഞ്ചെനാനിയെൽ, റോഷൻ തോട്ടപ്പള്ളി, അനിഷ മാണി, ഷൈജു ദേവസി, മനോജ് ഗുരുവായൂർ, ജിനു ജോസ്, സുൽജിത് മൂസാൻ, ഷാജി ഷാഹുൽ ഹമീദ്, ബെന്നി കൊച്ചുമുട്ടം, അലൻ എബ്രഹാം, ലിജോ കുടിലിൽ, ലിക്കു ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക കമ്മിറ്റി നേതൃത്വം നൽകും.

09-09-2026

മയൂർ വിഹാർ ഫേസ് ത്രീയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ഒന്നിന്

ന്യൂഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ മയൂർ വിഹാർ ഫേസ് ത്രീയിലെ എ-വൺ പാർക്കിൽ അരങ്ങേറും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ഒക്ടോബർ 31ന് രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം ആറിന് ദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

നവംബർ ഒന്നിന് രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, ഭദ്രദീപം തെളിയിക്കൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന.

തുടർന്ന് 9:30നു പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. മഹാ കലശാഭിഷേകം, വിദ്യാകലശം എന്നിവയും അരങ്ങേറും. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: 8130595922, 9810477949, 9650699114.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

11-09-2026

ആഡഡ് ഷുഗറും ടോട്ടൽ ഷുഗറും തമ്മിലുള്ള വ്യത്യാസമെന്താണ്?

ആഡഡ് ഷുഗറും ടോട്ടൽ ഷുഗറും തമ്മിലുള്ള വ്യത്യാസമെന്താണ്?

നാം വാങ്ങുന്ന പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ കവറുകളിൽ ടോട്ടൽ ഷുഗർ, ആഡഡ് ഷുഗർ എന്നിങ്ങനെ രണ്ട് കാര്യങ്ങൾ എഴുതിയിരിക്കുന്നത് കാണാറില്ലേ? പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ഇത് ശ്രദ്ധിക്കാറുണ്ടോ? ഇവ തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്ന് അറിയാം:

ടോട്ടൽ ഷുഗർ

- Total Sugars (ആകെ പഞ്ചസാര): ഭക്ഷണത്തിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന മധുരവും (ഉദാഹരണത്തിന് പഴങ്ങളിലെയും പാലിലെയും മധുരം) പുറമെ നിന്ന് ചേർക്കുന്ന മധുരവും ചേർന്ന ആകെ അളവാണിത്.

ആഡഡ് ഷുഗർ -

Added Sugars (ചേർത്ത പഞ്ചസാര): ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കുമ്പോഴോ പാകം ചെയ്യുമ്പോഴോ രുചിക്കും കേടാവാതിരിക്കാനുമായി പുറമെ നിന്ന് ചേർക്കുന്ന മധുരമാണിത്. ആരോഗ്യത്തിന് ഏറ്റവും ഹാനികരമാകുന്നതും ഇതാണ്.

ലേബൽ വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ആഡഡ് ഷുഗർ പ്രത്യേകം നോക്കുക: ഫുഡ് ലേബലുകളിൽ ടോട്ടൽ ഷുഗർ മാത്രം നോക്കാതെ ' ആഡഡ് ഷുഗർ എത്രത്തോളമുണ്ടെന്ന് പ്രത്യേകം പരിശോധിക്കുക.

FSSAI (Food Safety and Standards Authority of India) നിയമപ്രകാരം പാക്കറ്റ് ഭക്ഷണങ്ങളുടെ ന്യുട്രീഷൻ പാനലിൽ ടോട്ടൽ ഷുഗർ, ആഡഡ് ഷുഗർ എന്നിവയുടെ അളവ് നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.

ഒരു സാധാരണ വ്യക്തിക്ക് (2000 kcal ഡയറ്റ് അടിസ്ഥാനമാക്കി) ഒരു ദിവസം ഉപയോഗിക്കാവുന്ന ആഡഡ് ഷുഗറിന്‍റെ പരമാവധി അളവ് 50 ഗ്രാം മാത്രമാണ്.
നല്ല ആരോഗ്യം ഉറപ്പാക്കാൻ പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ലേബൽ വായിക്കാൻ ഏതാനും നിമിഷങ്ങൾ മാറ്റിവയ്ക്കൂ. നിങ്ങളുടെ ഈ ചെറിയ ശ്രദ്ധ മികച്ചൊരു ആരോഗ്യകരമായ തീരുമാനത്തിലേക്കുള്ള ആദ്യപടിയാണ്!

 

വിവരങ്ങൾ- ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്‍റ്, കേരളം സർക്കാർ.

11-09-2026

ആഡഡ് ഷുഗറും ടോട്ടൽ ഷുഗറും തമ്മിലുള്ള വ്യത്യാസമെന്താണ്?

ആഡഡ് ഷുഗറും ടോട്ടൽ ഷുഗറും തമ്മിലുള്ള വ്യത്യാസമെന്താണ്?

നാം വാങ്ങുന്ന പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ കവറുകളിൽ ടോട്ടൽ ഷുഗർ, ആഡഡ് ഷുഗർ എന്നിങ്ങനെ രണ്ട് കാര്യങ്ങൾ എഴുതിയിരിക്കുന്നത് കാണാറില്ലേ? പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ഇത് ശ്രദ്ധിക്കാറുണ്ടോ? ഇവ തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്ന് അറിയാം:

ടോട്ടൽ ഷുഗർ

- Total Sugars (ആകെ പഞ്ചസാര): ഭക്ഷണത്തിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന മധുരവും (ഉദാഹരണത്തിന് പഴങ്ങളിലെയും പാലിലെയും മധുരം) പുറമെ നിന്ന് ചേർക്കുന്ന മധുരവും ചേർന്ന ആകെ അളവാണിത്.

ആഡഡ് ഷുഗർ -

Added Sugars (ചേർത്ത പഞ്ചസാര): ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കുമ്പോഴോ പാകം ചെയ്യുമ്പോഴോ രുചിക്കും കേടാവാതിരിക്കാനുമായി പുറമെ നിന്ന് ചേർക്കുന്ന മധുരമാണിത്. ആരോഗ്യത്തിന് ഏറ്റവും ഹാനികരമാകുന്നതും ഇതാണ്.

ലേബൽ വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ആഡഡ് ഷുഗർ പ്രത്യേകം നോക്കുക: ഫുഡ് ലേബലുകളിൽ ടോട്ടൽ ഷുഗർ മാത്രം നോക്കാതെ ' ആഡഡ് ഷുഗർ എത്രത്തോളമുണ്ടെന്ന് പ്രത്യേകം പരിശോധിക്കുക.

FSSAI (Food Safety and Standards Authority of India) നിയമപ്രകാരം പാക്കറ്റ് ഭക്ഷണങ്ങളുടെ ന്യുട്രീഷൻ പാനലിൽ ടോട്ടൽ ഷുഗർ, ആഡഡ് ഷുഗർ എന്നിവയുടെ അളവ് നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.

ഒരു സാധാരണ വ്യക്തിക്ക് (2000 kcal ഡയറ്റ് അടിസ്ഥാനമാക്കി) ഒരു ദിവസം ഉപയോഗിക്കാവുന്ന ആഡഡ് ഷുഗറിന്‍റെ പരമാവധി അളവ് 50 ഗ്രാം മാത്രമാണ്.
നല്ല ആരോഗ്യം ഉറപ്പാക്കാൻ പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ലേബൽ വായിക്കാൻ ഏതാനും നിമിഷങ്ങൾ മാറ്റിവയ്ക്കൂ. നിങ്ങളുടെ ഈ ചെറിയ ശ്രദ്ധ മികച്ചൊരു ആരോഗ്യകരമായ തീരുമാനത്തിലേക്കുള്ള ആദ്യപടിയാണ്!

 

വിവരങ്ങൾ- ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്‍റ്, കേരളം സർക്കാർ.

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കേസെടുക്കണമെന്ന ഇഡി നിർദ്ദേശം, വിശദീകരണവുമായി പിണറായി.
കുട്ടികളിലെ വയലൻസ് ശ്രദ്ധിക്കാൻ സമയമായെന്ന് എഡിജിപി പി. വിജയൻ
പിണറായി വിജയനെതിരായ ഇഡി നീക്കം; നിയമപരമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up