ADVERTISEMENT

Close
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

09-06-2026

 ‘ഇന്ത്യ’ മുന്നണിയുടെ ബിജെപി ശക്തീകരണം

Editorial

09-06-2026

നാം കഴുകരല്ല, മാധ്യമപ്രവർത്തകർ

Editorial

08-06-2026

'ചിരിപ്പിച്ചുകൊന്നവനു' വിടയേകി ചിരിച്ചു മരിച്ച കേരളം

Editorial

06-06-2026

പത്തനംതിട്ടയിലുമെത്തി കെഎസ്ഇബി വാൾസംഘം

Editorial

05-06-2026

രോഗനിർണയമായി, ചികിത്സ തുടങ്ങാം

Editorial

04-06-2026

കറക്കുകമ്പനിയെ രക്ഷിച്ചു വിദ്യാർഥികളെ ശിക്ഷിച്ചു

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

വികസനം കാത്ത് പെരുന്തുരുത്ത് ഗ്രാമം

കല്ലറ: അടിസ്ഥാന സൗകര്യ മേഖലയില്‍ വികസനം ഉറ്റുനോക്കുന്ന സ്ഥലമാണ് കല്ലറ-ഇടയാഴം റോഡിന് ഇരുവശവുമുള്ള പെരുന്തുരുത്ത് ഗ്രാമം. കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത് പാലത്തിനും കൊടുതുരുത്ത് പാലത്തിനും ഇടയിലുള്ള 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. മണിയന്തുരുത്ത്, ഉദയംതറ, കൊടുതുരുത്ത്, ചെറുതറ എന്നിങ്ങനെ ഉൾനാടൻ പ്രദേശങ്ങള്‍ ചേര്‍ന്ന മേഖലയാണ് പെരുന്തുരുത്തെന്ന് അറിയപ്പെടുന്നത്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളാണ് ഇവിടെയുള്ളവരിലധികം. പാടശേഖരങ്ങളാണ് ഈ പ്രദേശത്ത് കൂടുതലായുള്ളത്. അതുകൊണ്ടുതന്നെ പുഞ്ചകൃഷിയാണ് പെരുന്തുരുത്തില്‍ പ്രധാനമായും നടത്തുന്നത്. ആയിരം ഏക്കറോളം പ്രദേശത്താണ് കൃഷി നടക്കുന്നത്. എന്നാല്‍ പാടശേഖരത്തേക്കുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പാടത്തേക്ക് എത്തിക്കാന്‍ പോലും കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്. ഫാം റോഡുകളുടെ അഭാവവും കര്‍ഷകരുടെ പ്രധാന പ്രശ്‌നമാണ്.

പല പാടശേഖരങ്ങളും പ്രധാന റോഡില്‍നിന്ന് മാറി ദൂരെയായതിനാല്‍ നെല്ല്സംഭരണ സമയത്ത് മില്ലുകാര്‍ കിഴിവിന്‍റെ പേരില്‍ ഇവിടുത്തെ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്്. മണിയന്തുരുത്ത്, പെരുന്തുരുത്തു കടവ്, മറവന്തുരുത്ത് പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നതാണ് പെരുന്തുരുത്തുകാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ശൗച്യാലയ മാലിന്യം ഉൾപ്പെടെയുള്ളവയാണ് ഇവിടെ തള്ളുകയാണ്്. വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം പാടശേഖരങ്ങളിലേക്ക് തള്ളുകയാണ്.

കുടിവെള്ള പ്രശ്‌നമാണ് മണിയന്തുരുത്തു, ഉദയംതറ, ചെറുതറ എന്നിവിടങ്ങളിലുള്ള കുടുംബങ്ങള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. പൈപ്പ് ലൈനുകളും പൈപ്പുകളുമെല്ലാം മേഖലയില്‍ എത്തിയിട്ടുണ്ടെങ്കിലും വെള്ളം വലപ്പോഴും മാത്രമേ ഇവിടെ കിട്ടുന്നുള്ളൂ.
പെരുന്തുരുത്തില്‍ പലയിടത്തും ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുമുണ്ട്. കിണറുള്ള വീടുകളില്‍നിന്നാണ് ജനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത്. പാടത്തിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ കിണറുകളിലെ വെള്ളവും പലയിടത്തും ഉപയോഗശൂന്യമാണ്.

വേനല്‍ക്കാലത്താണ് പ്രതിസന്ധി രൂക്ഷം. പെരുന്തുരുത്ത് പ്രദേശത്തിന് ചുറ്റുമുള്ള കെവി കനാല്‍, മുടക്കാലി തോട്, പറിച്ചകരി, മണിയന്തുരുത്ത് തോട് തുടങ്ങിയ നിരവധി തോടുകള്‍ പോളയും പായലും നിറഞ്ഞ് കിടക്കുകയാണ്. ചെറുവള്ളങ്ങള്‍ക്കു പോലും തോടുകളിലൂടെ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പോളയും പായലും പുല്ലും നിറഞ്ഞ് നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്. തോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് വര്‍ദ്ധിപ്പിക്കാത്തതിനാല്‍ ഇവിടെ വെള്ളപ്പൊക്കം രൂക്ഷമാകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Thiruvananthapuram

മുട്ടട-പരുത്തിപ്പാറ റോഡിൽ വീണ്ടും പ്രിമോപൈപ്പ് പൊട്ടി

പേരൂര്‍ക്കട: മുട്ടട-പരുത്തിപ്പാറ റോഡില്‍ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുന്‍വശം പൊട്ടിയത് 900 എംഎം പ്രിമോ പൈപ്പാണെന്നു വാട്ടര്‍അഥോറിറ്റി സ്ഥിരീകരിച്ചു. രണ്ടുദിവസം മുമ്പാണ് പൈപ്പില്‍ ചോര്‍ച്ചയുണ്ടാകുകയും ഇന്നലെ മുതല്‍ ശക്തമായ തോതില്‍ വെള്ളം പുറത്തേക്കൊഴുകുകയും ചെയ്തത്. റോഡിന്‍റെ നടുവിലാണ് ടാറിളക്കിജലം കവിഞ്ഞൊഴുകാന്‍ തുടങ്ങിയത്.

പൈപ്പ് പൊട്ടിയ ഭാഗത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടുമുതൽ 11 മണിവരെ ഏകദേശം 20 വാഹനങ്ങളാണ് കുഴിയില്‍ വീണത്. വെള്ളം നിറഞ്ഞുകിടന്ന കുഴിയിൽവീണ് ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും നിയന്ത്രണം തെറ്റുകയായിരുന്നു. റോഡാകെ വെള്ളം പരന്നൊഴുകുന്നതിനാല്‍ വാഹനഗതാഗതത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.

പേരൂര്‍ക്കട ടാങ്കില്‍നിന്ന് അമ്പലമുക്ക്-പരുത്തിപ്പാറ വഴി മണ്‍വിളയിലേക്ക് ജലമെത്തിക്കുന്ന ഡയറക്ട് 900 എംഎം പ്രിമോ പൈപ്പാണ് പൊട്ടിയൊഴുകുന്നത്. തറനിരപ്പില്‍നിന്ന് ഏകദേശം രണ്ടാള്‍ താഴ്ചയിലാണ് പ്രിമോപൈപ്പ് കടന്നുപോകുന്നത്. ജെസിബി ഉപയോഗിച്ച് കുഴിച്ചാല്‍ മാത്രമേ പൊട്ടിയ പൈപ്പ് കണ്ടെത്താനും അറ്റകുറ്റപ്പണി നടത്താനും സാധിക്കൂ. ഏറെ വാഹനത്തിരക്കുള്ളതിനാല്‍ വരുംദിവസങ്ങളില്‍ അറ്റകുറ്റപ്പണിക്കു സാധ്യതയില്ലെന്ന് വാട്ടര്‍ അഥോറിറ്റി സൂചിപ്പിച്ചു.

എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച അറ്റകുറ്റപ്പണി നടത്താമായിരുന്നിട്ടുകൂടി അഥോറിറ്റി അതു ചെയ്തതുമില്ല. റോഡിലൂടെ പരന്നൊഴുകുന്ന ജലം ഓടയിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്. തൊട്ടടുത്തുള്ള വീടിന്‍റെ പരിസരത്തും വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടുതവണ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുസമീപം പ്രിമോ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചിരുന്നു.

കിലോമീറ്ററുകള്‍ നീളുന്ന കാലാവധി കഴിഞ്ഞ പ്രിമോ പൈപ്പുകള്‍ പൂര്‍ണമായും മാറ്റിസ്ഥാപിക്കുന്ന കാര്യത്തില്‍ വാട്ടര്‍ അഥോറിറ്റി നിസംഗത പുലര്‍ത്തുകയാണ്. അറ്റകുറ്റപ്പണി ആരംഭിക്കുന്നപക്ഷം വലിയൊരു പ്രദേശത്ത് കുടിവെള്ളപ്രശ്‌നം ഉണ്ടാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. എത്രയും വേഗം പൈപ്പിന്‍റെ അറ്റകുറ്റപ്പണി നടത്തുമെന്ന് വാട്ടര്‍ അഥോറിറ്റി തിരുവനന്തപുരം ജില്ലാ സൂപ്രണ്ടിംഗ് എന്‍ജിനിയർ അറിയിച്ചു.

Kollam

ടാർ മിക്സിംഗ് പ്ലാന്‍റിലെ വിഷപ്പുക ശ്വസിച്ച് 20 വിദ്യാർഥികൾ ആശുപത്രിയിൽ

കൊട്ടിയം: ടാർ മിക്സിംഗ് പ്ലാന്‍റിലെ വിഷപ്പുക ശ്വസിച്ച് 20 സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിലായി. കൊട്ടിയം ചൂരൽ പൊയ്കയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ടാർ മിക്സിംഗ് പ്ലാന്‍റിൽ നിന്നുള്ള പുകപടലങ്ങളും വിഷവാതകവും ശ്വസിച്ച നിരവധി വിദ്യാർഥികളാണ് ചികിത്സ തേടിയത്. കൊട്ടിയം ഓക്സീലിയം സ്കൂളിലെ 20 കുട്ടികളെയാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്.

ഇന്നലെ രാവിലെ തന്നെ സ്കൂളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ക്ലാസ് മുറികളിലെ വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പനിയായിരിക്കുമെന്ന് കരുതി സ്കൂൾ അധികൃതർ രക്ഷാകർത്താക്കളെ വിളിച്ചു വരുത്തി കുട്ടികളെ അവർക്കൊപ്പം വിട്ടു. എന്നാൽ പിന്നീട് കൂടുതൽ വിദ്യാർഥികൾക്ക് ഛർദിയും ശ്വാസംമുട്ടലും ചൊറിയും അനുഭവപ്പെട്ടു. മാത്രമല്ല അധ്യാപകർക്കും അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. ഇതോടെ സമീപത്ത് പ്രവർത്തിക്കുന്ന ടാർ പ്ലാന്‍റിൽ നിന്നുളള വിഷപ്പുകയാണെന്ന് വ്യക്തമായി. പരിസരമാകെ കനത്ത പുക കട്ടപ്പിടിക്കുവാനും തുടങ്ങി.

രണ്ടു വിദ്യാർഥികളെ സ്കൂൾ അധികൃതരും ബാക്കിയുള്ളവരെ രക്ഷിതാക്കളും എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം എല്ലാവരും ആശുപത്രി വിട്ടു. ഇന്നലെ രാവിലെ സ്കൂൾ തുറക്കുന്ന സമയത്ത് തന്നെ സ്കൂൾ പരിസരം അസഹ്യമായ ദുർഗന്ധത്തിൽ വീർപ്പുമുട്ടുന്ന നിലയിലായിരുന്നു. നിരവധി കുട്ടികൾക്ക് തലവേദനയും ശ്വാസം മുട്ടലും കണ്ണിലും ശരീരത്തിലും ചൊറിച്ചിലും ഉണ്ടായി.സ്കൂൾ കെട്ടിടത്തിൻ്റെ മുകൽ നിലയിൽ ക്ലാസുകൾ പ്രവർത്തിപ്പിക്കാനാകാത്ത സാഹചര്യമായതോടെ ക്ലാസുകളെല്ലാം താഴേക്ക് മാറ്റിയിരുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു.പ്രായമേറെയുള്ള അധ്യാപകർക്കും മറ്റു നിരവധി ജീവനക്കാർക്കും ശ്വാസതടസമുണ്ടായി.

സ്കൂൾ അധികൃതർ ജില്ലാ കളക്ടർ അടക്കം ബന്ധപ്പെട്ട അധികാരികൾക്ക് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. ജനവാസ മേഖലയിൽ പ്രവർത്തനം ആരംഭിച്ച ടാർ മിക്സിംഗ് കമ്പനിക്ക് എതിരെ നാട്ടുകാർ സമരസമിതി രൂപീകരിച്ച് പ്രക്ഷോഭം നടത്തി വരികയാണ്.കമ്പനിയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വയോജന സദനങ്ങൾ, അങ്കണവാടികൾ എന്നിവയും പ്രവർത്തിക്കുന്നു. സമരസമിതി ജില്ലാ കളക്‌ടർക്കു നൽകിയ നിവേദനത്തിനെതുടർന്ന് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് കളക്‌ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ബി.ബി.ഗോപകുമാർ എംഎൽഎയും സ്ഥലം സന്ദർശിച്ചിരുന്നു. പഞ്ചായത്തിന്‍റെ ലൈസൻസില്ലാതെയാണ് ടാർ മിക്സിംഗ് പ്ലാന്‍റ് പ്രവർത്തിക്കുന്നതെന്ന് ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് ജിനോക്കി എഡ്വേർഡ് പറഞ്ഞു. കേരള സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന കെ-സ്വിഫ്റ്റ് സർട്ടിഫിക്കറ്റ് പ്രകാരമാണ് കമ്പനി പ്രവർത്തിക്കുന്നത്.റോഡിൽ നിന്നും 20 മീറ്ററോളം താഴ്ചയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ പുകക്കുഴൽ സമീപത്തെ വീടുകളുടെ നിരപ്പിലാണ്. പുകക്കുഴലിൽ കൂടി വരുന്ന വിഷപ്പുക ഗുരുതരമായ അന്തരീക്ഷ മലിനീകരണവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമാണ് ഉണ്ടാക്കുന്നത്.

അതീവ പരിസ്ഥിതി ലോല പ്രദേശത്ത് തണ്ണീർത്തടം നികത്തി പഞ്ചായത്തിന്‍റെ അനുമതി ഇല്ലാതെ പരിസരവാസികൾക്ക് മാരക രോഗത്തിന് കാരണമായേക്കുമെന്ന് ചൂരൽ പൊയ്ക സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. മുമ്പ് ഇതൊരു കോൺക്രീറ്റ് മിക്സിംഗ് പ്ലാന്‍റായിരുന്നു. പിന്നീടാണ് ടാർ മിക്സിംഗ് പ്ലാന്‍റായി മാറ്റിയത്. ജനങ്ങൾ പ്ലാന്‍റിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്.

Pathanamthitta

നിർമാണ മേഖലയിലെ സ്തംഭനം തുടരുന്നു; ഭായിമാർക്ക് വിലയേറി

കോഴഞ്ചേരി: ഇതരസംസ്ഥാന തൊഴിലാളികൾ പൂർണമായി മടങ്ങിയെത്താത്തതിനാൽ ജില്ലയില്‍ നിര്‍മാണ മേഖലയിലും ഹോട്ടല്‍ ഭക്ഷണ വിതരണ, ഉത്പാദന രംഗത്തും കടുത്ത തൊഴിലാളി ക്ഷാമം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം നാടുകളിലേക്കു പോയ തൊഴിലാളികളില്‍ പകുതിപ്പേരും ജില്ലയിലെ ഒട്ടുമിക്ക തൊഴിലിടങ്ങളിലും മടങ്ങി എത്തിയിട്ടില്ല. ഇതുകാരണം നിര്‍മാണ കരാറുകാരും പുതിയ വീട് നിര്‍മാണം കരാര്‍ നല്‍കിയ കുടുംബങ്ങളും വലയുകയാണ്. സർക്കാർ മേഖലയിലും മറ്റുമായി കരാറെടുത്തിട്ടുള്ള ജോലികളും മുടങ്ങിക്കിടക്കുകയാണ്. നാട്ടില്‍ എത്തിയവരാകട്ടെ കൂലി കുത്തനെ കൂട്ടുകയും ചെയ്തു.

തൊഴിലാളികളുടെ കുറവ് നിര്‍മാണ, കാര്‍ഷിക മേഖലകള്‍ക്ക് പുറമേ ഹോട്ടല്‍ വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചു. ഹോട്ടലുകളില്‍ പൊറോട്ട തയാറാക്കാൻ പോലും ആള്‍ക്ഷാമമാണ്. ഇതിനു പുറമേയാണ് അടിക്കടി ഉണ്ടാകുന്ന പാചകവാതക വില വര്‍ധനയും ഹോട്ടല്‍ ഉടമകളെ വലയ്ക്കുന്നത്. തൊഴിലാളി ക്ഷാമം കാരണം ചില ഹോട്ടലുകളും തട്ടുകടകളും അടച്ചിടേണ്ട സാഹചര്യംവരെയുണ്ടായി.

കരാറുകാര്‍ മോഹവില നല്‍കിയാണ് തൊഴിലാളികളെ ഇപ്പോള്‍ പണിക്ക് എടുക്കുന്നത്. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂലി ഏകീകരണം നിലവില്‍ ഉണ്ടെങ്കിലും പ്രയോജനമില്ല. തൊഴിലാളികളെ ലഭിക്കണമെങ്കില്‍ അധിക കൂലി ഉറപ്പിച്ചെങ്കിലേ ജോലികള്‍ നടക്കൂ എന്ന സ്ഥിതിയാണ് . മേസ്തിരിമാര്‍ക്ക് 1000 രൂപയും സഹായികൾക്ക് 900 രൂപയുമാണ് പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ഇതു പലയിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ അധിക നിരക്ക് ഇതര സംസ്ഥാനക്കാർ ചോദിച്ചു തുടങ്ങിയതോടെ കരാറുകാരും വെട്ടിലായി.

മടങ്ങിയെത്തിയ തൊഴിലാളികള്‍ ആവശ്യപ്പെടുന്ന കൂലിക്ക് സമ്മതിച്ചു ജോലിക്കു നിര്‍ത്തേണ്ട ഗതികേടാണ് നിലവിലുള്ളതെന്ന് കോഴഞ്ചേരിയിലെ ഒരു കെട്ടിട നിർമാണ കരാറുകാരൻ പറയുന്നു. മേസ്തിരിക്ക് 1500 രൂപയും ഹെല്‍പ്പര്‍ക്ക് 1200 രൂപയുമാണ് ഇപ്പോള്‍ ചിലയിടങ്ങളില്‍ നല്‍കുന്നത്. ഇതിന്‍റെ പേരില്‍ കരാറുകാരും തൊഴിലാളികളും തമ്മിലുള്ള വാക്കു തര്‍ക്കവും കൈയ്യാങ്കളിയും വൈകുന്നേരങ്ങളില്‍ മിക്ക കവലകളിലും കാണാം.

ഒരു വിഭാഗം കരാറുകാര്‍ വിളിച്ചു നിര്‍ത്തുന്ന തൊഴിലാളികളെ മറ്റൊരു കൂട്ടര്‍ അധിക കൂലി വാഗ്ദാനം ചെയ്ത് തൊഴിലിടങ്ങളിലേക്ക് കൊണ്ടുപോകുന്നതായും ആക്ഷേപമുണ്ട്.
ജില്ലയില്‍ തെക്കേമല, കിടങ്ങന്നൂർ, കുന്നന്താനം, പന്തളം, കുളനട, റാന്നി, പത്തനംതിട്ട ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കരാറുകാര്‍ തൊഴിലാളികൾക്കായി പുലര്‍ച്ചെ തന്നെ ഇറങ്ങുന്നതായാണ് വിവരം.

ചിങ്ങത്തിൽ ഗൃഹപ്രവേശം തീരുമാനിച്ച വീട്ടുകാരും നിശ്ചിത കാലാവധിയിൽ നിർ‌മാണം കരാറെടുത്തവരും ഒരേപോലെ വെട്ടിലായിരിക്കുകയാണ്. തൊഴിലാളികള്‍ എത്താത്തതു കാരണം വീട് നിര്‍മാണത്തിനുള്ള സാധന സാമഗ്രികള്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസമായി 70 ശതമാനത്തിലധികം നിർമാണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നിലച്ചുവെന്ന് കരാറുകാര്‍ പറയുന്നു.

Idukki

വാതില്‍പ്പടി ബോധവത്കരണവും പദയാത്രയും സംഘടിപ്പിച്ചു

തൊടുപുഴ: ഖരമാലിന്യ പരിപാലന ചട്ടത്തിലെ വ്യവസ്ഥകളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനു കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെയും നഗരസഭയുടെയും സംയുക്ത നേതൃത്വത്തില്‍ വാതില്‍പ്പടി ബോധവത്കരണവും പദയാത്രയും സംഘടിപ്പിച്ചു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ കെ. ദീപക് എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍ എന്നിവ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും ഖരമാലിന്യ പരിപാലന ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടീസുകളും സ്റ്റിക്കറുകളും വിതരണം ചെയ്യുകയും ചെയ്തു.

മേഴ്‌സി സെബാസ്റ്റ്യന്‍, സെക്രട്ടറി എം.പി. ജോസ്, ക്ലീന്‍ സിറ്റി മാനേജര്‍ മീരാന്‍ കുഞ്ഞ്, കെഎസ്ഡബ്ല്യുഎംപി ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ സാലിഹ. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാര്‍, എന്‍ജിനിയര്‍ പി.ജി.ഹേമന്ത് , അഖില, സോഷ്യല്‍ എക്‌സ്‌പേര്‍ട്ട് കെ.കെ. അജിത് എന്നിവര്‍ നേതൃത്വം നല്‍കി. ഹരിതകര്‍മ സേനാംഗങ്ങള്‍, വിദ്യാര്‍ഥികള്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Alappuzha

തലവടി കുടുംബാരോഗ്യകേന്ദ്രത്തിന് ആംബുലന്‍സ് സൗകര്യം

എടത്വ: പൊതുജനങ്ങളുടെ വളരെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലവടി കുടുംബാരോഗ്യകേന്ദ്രത്തിന്‍ ഇനിമുതല്‍ ആംബുലന്‍സ് സൗകര്യം. ഫെഡറല്‍ ബാങ്കിന്‍റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ പുതിയ ആംബുലന്‍സിന്‍റെ ഉദ്ഘാടനവും സമര്‍പ്പണവും റെജി ചെറിയാന്‍ എംഎല്‍എ നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് ബാബു വലിയവീടന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് പ്രതിനിധികളായ എ. അനുബിസ്, വിപിന്‍ പി. ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ എംഎല്‍എക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുഷമ്മ സുധാകരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷമാരായ റീത്താമ്മ, മോളമ്മ, സുജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു പാലത്തിങ്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

Kottayam

വികസനം കാത്ത് പെരുന്തുരുത്ത് ഗ്രാമം

കല്ലറ: അടിസ്ഥാന സൗകര്യ മേഖലയില്‍ വികസനം ഉറ്റുനോക്കുന്ന സ്ഥലമാണ് കല്ലറ-ഇടയാഴം റോഡിന് ഇരുവശവുമുള്ള പെരുന്തുരുത്ത് ഗ്രാമം. കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത് പാലത്തിനും കൊടുതുരുത്ത് പാലത്തിനും ഇടയിലുള്ള 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. മണിയന്തുരുത്ത്, ഉദയംതറ, കൊടുതുരുത്ത്, ചെറുതറ എന്നിങ്ങനെ ഉൾനാടൻ പ്രദേശങ്ങള്‍ ചേര്‍ന്ന മേഖലയാണ് പെരുന്തുരുത്തെന്ന് അറിയപ്പെടുന്നത്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളാണ് ഇവിടെയുള്ളവരിലധികം. പാടശേഖരങ്ങളാണ് ഈ പ്രദേശത്ത് കൂടുതലായുള്ളത്. അതുകൊണ്ടുതന്നെ പുഞ്ചകൃഷിയാണ് പെരുന്തുരുത്തില്‍ പ്രധാനമായും നടത്തുന്നത്. ആയിരം ഏക്കറോളം പ്രദേശത്താണ് കൃഷി നടക്കുന്നത്. എന്നാല്‍ പാടശേഖരത്തേക്കുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പാടത്തേക്ക് എത്തിക്കാന്‍ പോലും കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്. ഫാം റോഡുകളുടെ അഭാവവും കര്‍ഷകരുടെ പ്രധാന പ്രശ്‌നമാണ്.

പല പാടശേഖരങ്ങളും പ്രധാന റോഡില്‍നിന്ന് മാറി ദൂരെയായതിനാല്‍ നെല്ല്സംഭരണ സമയത്ത് മില്ലുകാര്‍ കിഴിവിന്‍റെ പേരില്‍ ഇവിടുത്തെ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്്. മണിയന്തുരുത്ത്, പെരുന്തുരുത്തു കടവ്, മറവന്തുരുത്ത് പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നതാണ് പെരുന്തുരുത്തുകാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ശൗച്യാലയ മാലിന്യം ഉൾപ്പെടെയുള്ളവയാണ് ഇവിടെ തള്ളുകയാണ്്. വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം പാടശേഖരങ്ങളിലേക്ക് തള്ളുകയാണ്.

കുടിവെള്ള പ്രശ്‌നമാണ് മണിയന്തുരുത്തു, ഉദയംതറ, ചെറുതറ എന്നിവിടങ്ങളിലുള്ള കുടുംബങ്ങള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. പൈപ്പ് ലൈനുകളും പൈപ്പുകളുമെല്ലാം മേഖലയില്‍ എത്തിയിട്ടുണ്ടെങ്കിലും വെള്ളം വലപ്പോഴും മാത്രമേ ഇവിടെ കിട്ടുന്നുള്ളൂ.
പെരുന്തുരുത്തില്‍ പലയിടത്തും ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുമുണ്ട്. കിണറുള്ള വീടുകളില്‍നിന്നാണ് ജനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത്. പാടത്തിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ കിണറുകളിലെ വെള്ളവും പലയിടത്തും ഉപയോഗശൂന്യമാണ്.

വേനല്‍ക്കാലത്താണ് പ്രതിസന്ധി രൂക്ഷം. പെരുന്തുരുത്ത് പ്രദേശത്തിന് ചുറ്റുമുള്ള കെവി കനാല്‍, മുടക്കാലി തോട്, പറിച്ചകരി, മണിയന്തുരുത്ത് തോട് തുടങ്ങിയ നിരവധി തോടുകള്‍ പോളയും പായലും നിറഞ്ഞ് കിടക്കുകയാണ്. ചെറുവള്ളങ്ങള്‍ക്കു പോലും തോടുകളിലൂടെ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പോളയും പായലും പുല്ലും നിറഞ്ഞ് നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്. തോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് വര്‍ദ്ധിപ്പിക്കാത്തതിനാല്‍ ഇവിടെ വെള്ളപ്പൊക്കം രൂക്ഷമാകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Ernakulam

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്ലാറ്റ് പൊളിക്കല്‍ : കരാര്‍ ഒപ്പിടാന്‍ വൈകിയാല്‍ മുഴുവന്‍ തുകയും മുന്‍കൂറായി അടയ്ക്കണം

കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സ് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കുന്നതിനുള്ള കരാര്‍ ഒപ്പിടാന്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന് (എഡബ്ല്യുഎച്ച്ഒ) ഒരാഴ്ച സമയം നല്‍കി ജില്ലാ ഭരണകൂടം. കളക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയുടെ പ്രത്യേക യോഗത്തില്‍ ആയിരുന്നു തീരുമാനം.

ജില്ലാ ഭരണകൂടം തയാറാക്കിയ കരാറിന്‍റെ കരട് എഡബ്ല്യുഎച്ച്ഒയ്ക്ക് കൈമാറിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഇതില്‍ ഒപ്പുവയ്ക്കണം. അല്ലെങ്കില്‍ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള മുഴുവന്‍ തുകയും ജിഎസ്ടി സഹിതം എഡബ്ല്യുഎച്ച്ഒ മുന്‍കൂറായി ഒടുക്കണം. ഈ തുക ഉപയോഗിച്ച് ജില്ലാ ഭരണകൂടം നേരിട്ടായിരിക്കും ഫ്ലാറ്റ് പൊളിക്കുക.

ഇതുസംബന്ധിച്ച് ഇന്ന് കളക്ടര്‍ അധ്യക്ഷയായ സമിതിയുടെ പേരിലും ദുരന്തനിവാരണ നിയമ പ്രകാരവുമുള്ള രണ്ട് ഉത്തരവുകള്‍ പുറത്തിറക്കും. ഒരാഴ്ചയ്ക്കകം അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ എഡബ്ല്യുഎച്ച്ഒയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിനായി പ്രൊജക്ട് മാനേജ്മെന്‍റ് കൺസൽട്ടിന്‍റിനെ തെരഞ്ഞെടുക്കാന്‍ പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കുന്നതിനായി അഞ്ച് ലക്ഷം രൂപ ഒരാഴ്ചയ്ക്കകം നല്‍കാനും എഡബ്ല്യുഎച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കി. ഫ്ലാറ്റ് ഉടമകള്‍ക്കുള്ള വാടക തുക മുന്‍കൂറായി നല്‍കാനും കളക്ടര്‍ നിര്‍ദേശിച്ചു. രേഖകളുടെ കുറവ് ചൂണ്ടിക്കാട്ടി 24 ഉടമകള്‍ക്ക് വാടക നിഷേധിച്ചിട്ടുണ്ട്.

ഇവരുടെ രേഖകള്‍ പരിശോധിക്കാന്‍ 15ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. 24 കേസുകളും പ്രത്യേകമായി പരിശോധിച്ച് ആവശ്യമായ രേഖകളുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ പറഞ്ഞു. ഘടനാപരമായ ഗുരുതരമായ തകരാറുകളെ തുടര്‍ന്ന് ഫ്ലാറ്റ് സമുച്ചയത്തിലെ ബി, സി ടവറുകള്‍ പൊളിച്ചുനീക്കാനും ഫ്ലാറ്റ് സമുച്ചയം പുനര്‍നിര്‍മിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.

കാക്കനാട് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ ഗ്രന്ഥേ സായികൃഷ്ണ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസ്, എഡബ്ല്യുഎച്ച്ഒ പ്രതിനിധികള്‍, ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷന്‍ പ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thrissur

വ്യത്യസ്ത അപകടങ്ങളിൽ മൂന്നുപേർക്കു പരിക്ക്

വടക്കാഞ്ചേരി: വ്യത്യസ്ത അപകടങ്ങളിൽ മൂന്നുപേർക്കു പരിക്കേറ്റു. ഓട്ടുപാറ ന്യൂ രാഗം തിയറ്ററിനുസമീപം ബൈക്ക് മറിഞ്ഞ് ഗുരുതരപരിക്കേറ്റ തലശേരി കുന്നത്തുവളപ്പിൽവീട്ടിൽ മുർഷിദ് (24), പുത്തൻപീടികയിൽവീട്ടിൽ ഹുവൈസ് (22) എന്നിവരെ തൃശൂർ മെഡിക്കൽകോളജ് ആശുപത്രിയിലും അതേസ്ഥലത്ത് ബൈ ക്ക് നിയന്ത്രണംവിട്ടുവീണ് പരിക്കേറ്റ വെള്ളറക്കാട് സ്വദേശി അബുതാഹിറി(21)നെ വടക്കാഞ്ചേരി ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു.


ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്കു പരിക്ക്

തലക്കോട്ടുകര: തണ്ടിലം റോഡിൽ പ്രഭാത് നഗറിനു സമീപം ഇന്നലെ വൈകിട്ട് അഞ്ചോടെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റ സ്കൂട്ടർ യാത്രികൻ എരുമപ്പെട്ടി മങ്ങാട് തറയിൽ വീട്ടിൽ ഫ്രാൻസിസ്(60), ബൈക്ക് യാത്രികരായ വേലൂർ മണിമലർക്കാവ് സ്വദേശി വാഴപ്പിള്ളി വീട്ടിൽ ലാസർ മകൻ നിർമൽ(22), കുറുമാൽ ആനപ്പാലം സ്വദേശി ഡിയോ(22) എന്നിവരെ കേച്ചേരി ആക്ട് സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു.

Palakkad

വ്യാപാരികുടുംബങ്ങൾക്കു സഹായധനം നൽകി കെവിവിഇഎസ്

പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ദ്വൈവാർഷിക കൗൺസിൽ യോഗവും, മരണപ്പെട്ട മൂന്നു വ്യാപാരി കുടുംബങ്ങൾക്കുള്ള വി- സപ്പോർട്ട് വ്യാപാരി സുരക്ഷാ പദ്ധതി ധനസഹായ വിതരണവും നടത്തി.

ടോപ് ഇൻ ടൗണിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്‍റ് ബാബു കോട്ടയിലിന്‍റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. അഹമ്മദ് ഷെറിഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ് വാർഷിക റിപ്പോർട്ടും, ജില്ലാ ട്രഷറർ കെ.കെ. ഹരിദാസ് വാർഷിക വരവുചെലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ ഭാരവാഹികളായ മുസ്‌തഫ മുളയങ്കാവ്, ടി.പി. ഷക്കീർ, ടി. രമേഷ് ബേബി, ടി.പി. സക്കറിയ, സി.വി. ജെയിംസ്, കെ. ചന്ദ്രൻ, ഷെയ്ക്ക് ചിന്നാവ, വി. പ്രജിത്ത്, എം.പി.എം. മുസ്‌തഫ, സുന്ദർരാജ് കോങ്ങാട്, അരവിന്ദൻ തിരുവാഴിയോട്, എം.എസ്. സിറാജ്, പി. ബാലമുരളി, സതീഷ് മുതലമട, രാജേഷ് കൊല്ലങ്കോട്, പ്രകാശൻ മുടപ്പല്ലൂർ, ഷമീർ മണ്ണാർക്കാട്, ഷിഹാബുദ്ദീൻ, വി.എസ്. സന്ധ്യ, ശാന്തി പ്രവീൺ, ബാസിത് മുസ്ലിം എന്നിവർ പ്രസംഗിച്ചു.

Malappuram

മുപ്പിനി പാലം നിർമാണ പ്രവൃത്തി പാതിവഴിയിൽ; ജനം ദുരിതത്തിൽ

എടക്കര: ഒരു വർഷത്തിനുള്ളിൽ മുപ്പിനിപാലം നിർമാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. പ്രവൃത്തി പാതിവഴിയിൽ നിലച്ചതോടെ ജനങ്ങൾ യാത്രാദുരിതത്തിൽ.
എടക്കര-മൂത്തേടം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുന്നപ്പുഴയ്ക്ക് കുറുകേയുള്ള മുപ്പിനി പാലം നിർമാണ പ്രവൃത്തിയാണ് അനിശ്ചിതാവസ്ഥയിലായത്.

2025ലാണ് ഉയരം കുറഞ്ഞ കോസ്‌വേ പൊളിച്ച് പുതിയ പാലം നിർമാണത്തിന് തുടക്കമിട്ടത്. പുന്നപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ മുന്പുണ്ടായിരുന്ന കോസ്‌വേ നിരന്തരം വെള്ളത്തിനടിയിലാവുകയും ഗതാഗതം മുടങ്ങി ജനങ്ങൾ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പിനിക്കടവിൽ ഉയരം കൂടിയ പാലം നിർമാണത്തിന് അനുമതിയായത്.

ഏഴ് കോടി രൂപയാണ് പാലം പദ്ധതിക്കായി കേന്ദ്ര സർക്കാർ അനുവദിച്ചത്. 90 മീറ്റർ നീളവും നാലര മീറ്റർ വീതിയുമുള്ള പാലവും ഇരുവശങ്ങളിലുമായി നൂറ് മീറ്റർ വീതം അപ്രോച്ച് റോഡുമാണ് നിർമിക്കേണ്ടത്.

എടക്കര, മൂത്തേടം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള ബൈപാസ് റോഡാണിത്. പാലം നിർമാണം ആരംഭിച്ചതോടെ മുപ്പിനി പ്രശേങ്ങളിലെ ചില കുടുംബങ്ങൾ കിടപ്പുരോഗികളായ മാതാപിതാക്കളുമായി കഴിഞ്ഞ ഒന്നര വർഷമായി യാത്രാ സൗകര്യങ്ങളുള്ള മറ്റ് പലയിടങ്ങളിലും വാടകയ്ക്കാണ് താമസിക്കുന്നത്.

കരാറുകാരന്‍റെ അനാസ്ഥയാണ് പാലം നിർമാണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. മുപ്പിനി, വരക്കോട് പ്രദേശങ്ങളിലുള്ള വിദ്യാർഥികൾ, രോഗികൾ, വിവിധ സ്ഥാപാനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർ ഒന്നര വർഷമായി കടുത്ത യാത്രാ ദുരിതത്തിലാണ്.

കാലവർഷം ശക്തിപ്രാപിച്ചാൽ നിർമാണ പ്രവൃത്തികൾ നിർത്തിവയ്ക്കേണ്ടിവരും. ഇതോടെ പാലം നിർമാണം വീണ്ടും അവതാളത്തിലാകും. ഈ കാലവർഷവും മുപ്പിനി പ്രദേശങ്ങളിലെ ജനങ്ങൾ ചുറ്റിവളഞ്ഞ് വീടണയേണ്ട ഗതികേടിലാണ്.

Kozhikode

മഴക്കാലത്തെ മണ്ണിടിക്കലും പാറപൊട്ടിക്കലും : താമരശേരി ചുരം വളവുകളില്‍ കുരുക്ക്, കൊടിയ യാത്രാ ദുരിതം

അടിവാരം: കാലവര്‍ഷത്തിനു തൊട്ടുമുന്നോടിയായി ആരംഭിച്ച താമരശേരി ചുരം വളവ് നവീകരണം കടുത്ത യാത്രാദുരിതത്തിന് കാരണമാകുന്നു. ഒരാഴ്ചയായി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ കരാര്‍ കമ്പനി നിര്‍മാണ ജോലികള്‍ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ചുരത്തില്‍ നിന്ന് പൊട്ടിച്ച വലിയ പാറക്കഷണങ്ങളും മണ്ണും വളവില്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

ഇത് മഴയത്ത് റോഡിലേക്ക് ഒലിച്ചിറങ്ങി വാഹനങ്ങള്‍ക്ക് യാത്രാ തടസം സൃഷ്ടിക്കുന്നുണ്ട്. ചെറിയ വാഹനങ്ങള്‍ക്കു പോലും വളവ് തിരിയാന്‍ ബുദ്ധിമുട്ടാണ്. ബസുകള്‍ ഏറെ ശ്രമകരമായാണ് വളവുകള്‍ താണ്ടുന്നത്. അതിനിടെ, വിലക്ക് മറികടന്നും വന്‍ ചരക്ക് വാഹനങ്ങള്‍ പകല്‍ സമയത്തും ചുരത്തിലൂടെ കടന്നുപോകുന്നുണ്ട്.

മഴക്കാലത്ത് നവീകരണ പ്രവൃത്തി ആരംഭിച്ചതോടെ ചുരത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ കൊടിയ യാത്രാദുരിതമാണ് അനുഭവിക്കുന്നത്. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകള്‍ വീതികൂട്ടുന്നതിന്‍റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മണ്ണെടുക്കലും പാറ പൊട്ടിക്കലും തകൃതിയായി നടന്നിരുന്നു. ആറാം വളവില്‍ റോഡിന്‍റെ വശത്തുനിന്ന് വലിയ രീതിയില്‍ മണ്ണും പാറകളും നീക്കിയിരുന്നു.

ഇത് റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചിലിനൊപ്പം ഈ മണ്ണും കല്ലുകളും റോഡിലേക്ക് ഒലിച്ചിറങ്ങാനും മുകളില്‍ നിന്ന് കൂടുതല്‍ മണ്ണിടിയാനുമുള്ള സാധ്യതയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മഴക്കാലത്തിനുശേഷം ചുരം നവീകരണം ആരംഭിക്കുകയായിരുന്നു ഉചിതമെന്നാണ് പൊതു അഭിപ്രായം. പകല്‍ സമയങ്ങളില്‍ ചുരത്തില്‍ ഏര്‍പ്പെടുത്തിയ ചരക്ക് ലോറികളുടെ നിരോധനം കൃത്യമായി നടപ്പാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ മള്‍ട്ടി ആക്സില്‍ ഉള്‍പ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിച്ച് നിരവധി വാഹനങ്ങളാണ് പകല്‍ സമയത്ത് ചുരം കയറുന്നത്. നിയന്ത്രണ സമയം കഴിഞ്ഞ് രാത്രി എട്ടിന് ശേഷം വലിയ ചരക്ക് ലോറികള്‍ കൂട്ടത്തോടെ ചുരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആറാം വളവിലെ വീതികുറവ് കാരണം വാഹനങ്ങള്‍ തിരിക്കാനാകാതെ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിക്കുന്നത്.

വയനാട്ടില്‍ നിന്നും കോഴിക്കോട്ടെ വിവിധ ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്ന രോഗികളും യാത്രക്കാരും കടുത്ത പ്രയാസത്തിലാണ്. പരീക്ഷകള്‍ക്കും ജോലിക്കും പോകുന്നവര്‍ക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുന്നില്ല. കേരളത്തില്‍ നിന്ന് മുത്തങ്ങ വഴി കര്‍ണാടകയിലേക്കു കടന്നുപോകേണ്ട ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ചുരത്തിലെ കുരുക്കു മൂലം രാത്രി ഒന്പതിന് മുമ്പായി കര്‍ണാടക മദ്ദൂര്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്.

കോഴിക്കോട്-ബംഗളൂരു ദേശീയ പാതയുടെ ഭാഗമായ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിന്‍റെ പരിധിയില്‍ വരുന്ന വനപാതകളില്‍ രാത്രി ഒന്പതുതു മുതല്‍ പുലര്‍ച്ചെ ആറുവരെ വാഹന ഗതാഗത നിയന്ത്രണമുണ്ട്. സമയം വൈകുന്ന വാഹനങ്ങള്‍ 60 കിലോമീറ്ററോളം അധികം ചുറ്റിവളഞ്ഞ് ബാവലി, കുട്ട, ഗോണിക്കുപ്പ, വീരാജ്‌പേട്ട വഴിയാണ് മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്കു പോകുന്നത്. ശക്തമായ മഴ ദിവസങ്ങളോളം നീണ്ടാല്‍ താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം തന്നെ പൂര്‍ണമായി നിലയ്ക്കാനുള്ള സാധ്യത ഏറെയാണ്. മണ്ണെടുത്ത ഭാഗങ്ങളില്‍ കൂടുതല്‍ മഴവെള്ളം ഇറങ്ങിയാല്‍ മണ്ണിടിച്ചില്‍ സാധ്യതയുമുണ്ട്.

മഴക്കാലത്ത് മണ്ണ് നീക്കുകയും പാറ പൊട്ടിക്കുകയും ചെയ്യുന്നതിനു പകരം റോഡിന്‍റെ താഴെവശം കെട്ടിപ്പൊക്കുന്ന പ്രവൃത്തിയാണ് ആരംഭിക്കേണ്ടിയിരുന്നതെന്ന് ചുരം സംരക്ഷണ സമിതി ചെയര്‍മാന്‍ മൊയ്തു മിഠായി അഭിപ്രായപ്പെട്ടു. ഇന്നലെ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് പാറക്കഷണം റോഡിലേക്കു വീണിരുന്നു.

ഉടന്‍ തന്നെ നിര്‍മാണ കമ്പനി തൊഴിലാളികള്‍ പാറ റോഡരികിലേക്കു നീക്കി. വളവില്‍ പാറക്കഷണങ്ങളും മണ്ണും കൂട്ടിയിട്ടിരിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകും. മഴക്കാലത്ത് മണ്ണിടിക്കുന്നതിലുള്ള അനൗചിത്യം നിര്‍മാണ കമ്പനി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ചുരത്തില്‍ ഇന്നലെയും ഗതാഗതക്കുരുക്ക്

അടിവാരം: താമരശേരി ചുരത്തില്‍ ഇന്നലെയും രൂക്ഷമായ ഗതാഗതക്കുരുക്ക്. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിരനീണ്ടു. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നോടെ ചുരത്തിലെ ആറാം വളവില്‍ ലോറി കുടുങ്ങിയതാണ് ഗതാഗത തടസത്തിന് കാരണമായത്.

ഒരു മണിക്കൂറിനുള്ളില്‍ ലോറി മാറ്റിയെങ്കിലും പിന്നീട് മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. ചുരത്തില്‍ ഇടയ്ക്കിടെ അതിശക്തമായ മഴയാണ് പെയ്യുന്നത്. കാഴ്ചമറയ്ക്കുന്ന മഴയും മൂടല്‍ മഞ്ഞും ചുരത്തില്‍ വാഹനങ്ങള്‍ക്ക് യാത്രാതടസം സൃഷ്ടിക്കുന്നുണ്ട്.

Wayanad

കിക്കോഫിന് മണിക്കൂറുകൾ മാത്രം : ഫുട്ബോൾ ആവേശത്തിന്‍റെ കൊടുമുടിയിൽ ആരാധകർ

മാനന്തവാടി: ലോകകപ്പ് ഫുട്ബോളിന്‍റെ ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫുട്ബോൾ ആവേശം ഉച്ചകോടിയിലെത്തി.

ആരാധകരുടെ ശ്രദ്ധ നേടുന്നത് ഫ്ളക്സുകളിലെ വ്യത്യസ്തമായ പഞ്ച് വാചകങ്ങളാണ്. എതിരാളി ടീമുകളെ നർമ്മരസത്തിൽ വിമർശിക്കുന്നതും സ്വന്തം ടീമിന്‍റെ കരുത്ത് ഉയർത്തിക്കാട്ടുന്നതുമായ വാചകങ്ങളിലൂടെ ആരാധകർ തമ്മിലുള്ള സൗഹൃദ മത്സരവും കനക്കുകയാണ്. ഓരോ ദിവസവും പുതിയ ഫ്ളക്സുകളും കൗതുകം നിറഞ്ഞ സന്ദേശങ്ങളും പ്രത്യക്ഷപ്പെടുന്നതോടെ ഫുട്ബോൾ ചർച്ചകൾക്കും ചൂടേറുന്നു.

അർജന്‍റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി തുടങ്ങി വിവിധ ടീമുകളുടെ ആരാധക കൂട്ടായ്മകൾ വർണാഭമായ വിളംബര റാലികളും ബൈക്ക് റാലികളും സംഘടിപ്പിച്ചു. ടീമുകളുടെ പതാകകളും ബാനറുകളും ജഴ്സികളും അണിഞ്ഞാണ് ആരാധകർ റാലികളിൽ പങ്കെടുത്തത്. നാസിക് ഡോളും ബാന്‍റും പടക്കവും പൂത്തിരിയുമെല്ലാം റാലിക്ക് കൊഴുപ്പേകുന്നു. ഇല്ലത്തുമൂല മിലാനോ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിളംബര റാലി ഡിവിഷൻ കൗണ്‍സിലർ രജില ഉദ്ഘാടനം ചെയ്തു.

ജെസി, പിലാക്കാവ്, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളിൽ പര്യടനം നടത്തി എരുമത്തെരുവിൽ സമാപിച്ചു. പാണ്ടിക്കടവ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബ്ബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിളംബര റാലി എടവക അന്പലവയലിൽ നിന്നാരംഭിച്ച് പാണ്ടിക്കടവിൽ സമാപിച്ചു.

മാനന്തവാടി ഇല്ലത്തുമൂല മിലാനോ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ആരാധകർക്ക് കളി കാണുന്നതിനായി വലിയ സ്ക്രീനും ഒരുക്കുന്നുണ്ട്.

വിളംബര ജാഥ നടത്തും

മാനന്തവാടി: ഫിഫ വേൾഡ് കപ്പ് 2026 ന്‍റെ ഭാഗമായി മാനന്തവാടി നഗരസഭയും പഴശിരാജ സ്മാരക ഗ്രന്ഥാലയവും ചേർന്ന് 11 ന് വിളംബര ജാഥ നാടത്തും. വാഹനങ്ങളുടെ അകന്പടിയോട് കൂടി വള്ളിയൂർകാവിൽ നിന്ന് തുടങ്ങി കൊയിലേരി, പയ്യംപള്ളി, ഒണ്ടയങ്ങാടി, ചെറ്റപ്പാലം, എരുമത്തെരുവ്, പിലാക്കാവ്, പഞ്ചാരകൊല്ലി, ചിറക്കര, വട്ടർകുന്ന്, കുറ്റിമൂല, കണിയാരം, കുഴിനിലം, ഒഴക്കോടി, ചൂട്ടക്കടവ് ജികെഎം വഴി മാനന്തവാടി ടൗണ്‍ ചുറ്റി നഗരസഭ ഓഫീസിന് സമീപം സമാപിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകന്പടിയോട് കൂടി കാൽനടജാഥ നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിക്കും.

ബൈക്കുകൾ, കാറുകൾ, മറ്റ് വാഹനങ്ങൾ വിളംബര ജാഥയിലുണ്ടാവും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം ആറിന് സമാപിക്കും. പങ്കെടുക്കുന്നവർ ഗൂഗിൾ ഫോം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ട്രാഫിക് നിയമങ്ങൾ പാലിച്ച് ജാഥയിൽ പങ്കെടുക്കണം.

വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പി.വി.എസ്. മൂസ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. ജോർജ്, കൗണ്‍സിലർ വി.ആർ. പ്രവീജ്, പഴശി ഗ്രന്ഥാലയം പ്രവർത്തകർ വി. ഹുസൈൻ, വി.പി. ഷിനോജ് എന്നിവർ പങ്കെടുത്തു.

Kasaragod

വിമുക്തഭടന്‍മാരുടെ ആശ്രിതര്‍ക്ക് സാമ്പത്തികസഹായം

കാസര്‍ഗോഡ്: 2026-27 വര്‍ഷത്തിലെ മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ആറുമാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുത്തു പരീക്ഷ എഴുതിയ വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.

വരുമാന പരിധി ഇല്ല, അപേക്ഷകള്‍ സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോമില്‍ (serviceonline.gov.in/kerala) അയച്ച് ജൂലൈ 25ന് വൈകുന്നേരം അഞ്ചിനകം ആവശ്യമായ എല്ലാ രേഖകളും ഒറിജിനല്‍ അപ്ലോഡ് ചെയ്തതിന് ശേഷം പ്രിന്‍റ് ഔട്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04994256860.

 

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഫിലോമിന ഫിലിപ്പ്

എടത്വ: പച്ച കിഴക്ക് കൊച്ചുപുര ഫിലോമിന ഫിലിപ്പ് (85) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് എടത്വ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത മരിയാപുരം കന്നേല്‍ തോട്ടുകടവില്‍ കുടുംബാംഗം. ഭർത്താവ്: കെ.ടി. ഫിലിപ്പ്. മക്കള്‍: ടോമി ഏഴാച്ചേരി (പാലാ), ഷാജി (ഡല്‍ഹി), ജസി (പുളിക്കിഴ്), സ്റ്റെല്ല (ഡല്‍ഹി), റോയ്‌മോന്‍(മസ്‌കറ്റ്). മരുമക്കള്‍: ജസി കിഴക്കേകുന്നേല്‍ (രാമപുരം), ജോസി കരിമ്പിന്‍കാല (നിലമ്പൂര്‍), പരേതനായ കുഞ്ഞുമോന്‍ കടവുതോണിക്കല്‍ (പുളിക്കിഴ്), ഷാജി വട്ടംതൊട്ടിയില്‍ (മുക്കുട്ടുതറ), റാണി കളത്തില്‍ (കൈനകരി).

ഡോ. കെ. ശശികുമാര്‍

തിരുവനന്തപുരം: ഇഎന്‍ടി വിദഗ്ധനും തിരുവനന്തപുരം ഗവ. മെഡിക്കല്‍കോളജ് റിട്ട. പ്രഫസറുമായ കുമാരപുരം കലാകൗമുദി റോഡ് എംപിആര്‍എ 105-എ ശിവം വീട്ടില്‍ ഡോ. കെ. ശശികുമാര്‍ (71) അന്തരിച്ചു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍കോളജുകൾക്കു പുറമെ വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍കോളജ് ഇഎന്‍ടി വിഭാഗം മേധാവി, ജിജി ആശുപത്രിയിലെ ഇഎന്‍ടി കണ്‍സള്‍ട്ടന്‍റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോ. കെ.പി. വസന്തകുമാരി (റിട്ട. പ്രഫസര്‍, ഒബിജി, എസ്എടി ആശുപത്രി, തിരുവനന്തപുരം). മക്കള്‍‌‌: എസ്.ഗായത്രി (എന്‍ജിനീയര്‍, കൊച്ചി), ഡോ. എസ്. ദേവി. മരുമകന്‍: എം.സി. നിതിന്‍ (നേവല്‍ ആര്‍ക്കിടെക്ട്, കൊച്ചി). സഞ്ചയനം ശനി 8.30.

ഫിലോമിന ഫിലിപ്പ്

എടത്വ: പച്ച കിഴക്ക് കൊച്ചുപുര ഫിലോമിന ഫിലിപ്പ് (85) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് എടത്വ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത മരിയാപുരം കന്നേല്‍ തോട്ടുകടവില്‍ കുടുംബാംഗം. ഭർത്താവ്: കെ.ടി. ഫിലിപ്പ്. മക്കള്‍: ടോമി ഏഴാച്ചേരി (പാലാ), ഷാജി (ഡല്‍ഹി), ജസി (പുളിക്കിഴ്), സ്റ്റെല്ല (ഡല്‍ഹി), റോയ്‌മോന്‍(മസ്‌കറ്റ്). മരുമക്കള്‍: ജസി കിഴക്കേകുന്നേല്‍ (രാമപുരം), ജോസി കരിമ്പിന്‍കാല (നിലമ്പൂര്‍), പരേതനായ കുഞ്ഞുമോന്‍ കടവുതോണിക്കല്‍ (പുളിക്കിഴ്), ഷാജി വട്ടംതൊട്ടിയില്‍ (മുക്കുട്ടുതറ), റാണി കളത്തില്‍ (കൈനകരി).

ആനിയമ്മ ജോസ്

കാഞ്ഞിരപ്പള്ളി: ആനക്കല്ല് കുമ്മണ്ണൂപ്പറമ്പില്‍ (മേക്കാട്ട്) ആനിയമ്മ ജോസ് (68) അന്തരിച്ചു. സംസ്‌കാരം നാളെ 10ന് ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളിയില്‍. പരേത കാഞ്ഞിരമറ്റം കളരിക്കല്‍ കുടുംബാംഗം. ഭര്‍ത്താവ്: തോമസ് ജോസ്. മക്കള്‍: തോമസ് ജോസ് ജൂണിയര്‍ (യുഎസ്എ), ജോയിസ് ജോസഫ് ജോസ് (ജര്‍മനി). മരുമക്കള്‍: ലവിന്‍ മേരി കുര്യാക്കോസ് പല്ലാടംമണ്ണില്‍ (നരിയാപുരം, പത്തനംതിട്ട), ഹരിത ജോണ്‍സ് തൊഴുത്തുംപറമ്പില്‍ (ഇരിങ്ങാലക്കുട). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തില്‍ കൊണ്ടുവരും.

ഫാ. ജോൺ നിരപ്പേൽ വിസി

അടിച്ചിറ : വിൻസൻഷ്യൻ സഭയുടെ സെന്‍റ് ജോസഫ് പ്രൊവിൻസ് അംഗമായ ഫാ. ജോൺ നിരപ്പേൽ വിസി (76) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും. തുടർന്നുള്ള ശുശ്രൂഷകൾക്ക് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്‍റെ മുഖ്യകാർമികത്വം വഹിക്കും. പാറപ്പുഴ നിരപ്പേൽ പരേതരായ ഐപ്പ് - ത്രേസ്യ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതനായ മാണി, മേരി മാത്യു. മൃതദേഹം ഇന്നു രാവിലെ 9.30ന് അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ കൊണ്ടുവരും. പരേതൻ വിൻസൻഷ്യൻ സഭയുടെ തൃക്കാക്കര, അങ്കമാലി, തൊടുപുഴ, പാലാ, പടമുഖം സെമിനാരികളിൽ ആത്മീയപിതാവായും നസ്രത്ത്ഹിൽ ഡിപോൾ സ്കൂൾ, ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളി, ഓസ്ട്രിയയിലെ ലിൻസ് രൂപത, ജർമനിയിലെ റേയ്ഗൻസ്ബർഗ് രൂപത എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സിസ്റ്റർ കാന്‍റിഡാ എഫ്സിസി

ചങ്ങനാശേരി: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ചങ്ങനാശേരി ദേവമാതാ പ്രോവിൻസിലെ ചെത്തിപ്പുഴ വെരൂചിറ ശാന്തിസദൻ ക്ലാരമഠം ഭവനാംഗമായ സിസ്റ്റർ കാന്‍റിഡ എഫ്സിസി (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ശാന്തിസദൻ ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് ഭവനത്തോടനുബന്ധിച്ചുള്ള സെമിത്തേരിയിൽ. കുറുമ്പനാടം ചെത്തിപ്പുഴ പരേതരായ തൊമ്മച്ചൻ - ഏലമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: സി.ടി. ജോസഫ്, വർഗീസ്, ത്രേസ്യാമ്മ, മേരിക്കുട്ടി, ചാക്കോ തോമസ്. പരേത വെളിച്ചയാനി, കുടമാളൂർ, പ്രോവിൻഷൽ ഹൗസ്, പുറക്കാട്, പെരുവന്താനം, കട്ടപ്പന സെന്‍റ് ജോൺസ് ഹോസ്പിറ്റൽ, ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റൽ, ആറുമാനൂർ സെന്‍റ് ഫ്രാൻസിസ് ഹോസ്പിറ്റൽ, കരുണ ഹോസ്പിറ്റൽ കുമരകം, വേരൂച്ചിറ, ചെറുവാണ്ടൂർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സിസ്റ്റർ തെയോഡേഷ്യ വെളിയന്നൂർക്കാരൻ എസ്എച്ച്

കോതമംഗലം: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സിസ്റ്റർ തെയോഡേഷ്യ വെളിയന്നൂർക്കാരൻ എസ്എച്ച് (87) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. മൂവാറ്റുപുഴ വെളിയന്നൂർക്കാരൻ പരേതരായ വർക്കി - റോസ ദമ്പതികളുടെ മകളാണ്. പരേത ആയവന, സ്നേഹഭവൻ, തോട്ടക്കര, കുന്നുകുഴി, മൈലക്കൊമ്പ്, കോട്ടയം ജനറലേറ്റ്, പൈങ്കുളം, കോതമംഗലം, കുന്നപ്പുഴ, പാളയം, കുമാരപുരം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ ചാക്കോ വർക്കി, അന്ന മാത്യു വറങ്ങലകുടിയിൽ (മൂവാറ്റുപുഴ), റോസക്കുട്ടി മാറാട്ടുകുടിയിൽ (മാറാടി), സേവ്യർ, ആന്‍റണി, മത്തായി. സിസ്റ്റർ ജസ്റ്റിന എസ്എച്ച് (നേര്യമംഗലം പ്രയർഹൗസ്) സഹോദരപുത്രിയും ബ്രദർ എവിൻ ജോൺ (കോതമംഗലം രൂപത, വടവാതൂർ സെമിനാരി) സഹോദര പൗത്രനുമാണ്.

ഫാ. തോമസ് വടക്കേത്തല

തൃശൂർ : അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. തോമസ് വടക്കേത്തല (79) അന്തരിച്ചു. നാളെ രാവിലെ 6.30ന് ചേറൂർ വിയാനി ഹോം വൈദികമന്ദിരത്തിൽ വിശുദ്ധ കുർബാന, തുടർന്ന് 8.30 ന് ഗുരുവായൂർ ഇടവകയിലുള്ള സഹോദരൻ വി.വി. ജോർജിന്‍റെ വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് ഒന്നിനു ബിഷപ് മാർ ടോണി നീലങ്കാവിലിന്‍റെ കാർമികത്വത്തിൽ സംസ്കാരശുശ്രൂഷ ആരംഭിക്കും. ഗുരുവായൂർ സെന്‍റ് ആന്‍റണീസ് ഇടവകപള്ളിയിൽ 1.30 മുതൽ 2.30 വരെ പൊതുദർശനം. 2.30 ന് സംസ്കാരശുശ്രൂഷയുടെ രണ്ടാംഭാഗത്തിന് മാർ ബോസ്കോ പുത്തൂരും തുടർന്ന് വിശുദ്ധ കുർബാനയോടുകൂടിയുള്ള സംസ്കാരശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും മുഖ്യകാർമികത്വം വഹിക്കും. ഗുരുവായൂർ വടക്കേത്തല വറീത് - ഏല്യക്കുട്ടി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോർജ്, പരേതനായ ലാസർ, ജോസ്, ക്ലാര, റോസിലി, മേരി. 1971 ഡിസംബർ 17ന് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. വേലൂർ, കണ്ടശാംകടവ്, ഒല്ലൂർ, എന്നിവിടങ്ങളിൽ സഹവികാരിയായും പുതുരുത്തി, ആറ്റത്തറ, കൊറ്റനെല്ലൂർ, പോന്നോർ, എടക്കളത്തൂർ, നിർമലപുരം, മണലൂർ കിഴക്ക്, കുറ്റൂർ, അരിന്പൂർ, ചെങ്ങാലൂർ, നടത്തറ, വില്ലടം, അത്താണി, പെരിങ്ങോട്ടുകര, തണ്ടിലം എന്നിവിടങ്ങളിൽ വികാരിയായും പറപ്പൂർ, പട്ടിക്കാട്, ഒല്ലൂർ, എരുമപ്പെട്ടി ഫൊറോന വികാരിയായും സേവനമനുഷ്ഠിച്ചു. സെന്‍റ് മേരീസ് ഓർഫനേജ് ഡയറക്ടർ, സെന്‍റ് മേരീസ് ഐടിഐ പ്രിൻസിപ്പൽ, സെന്‍റ് മേരീസ് പ്ര‌സ് മാനേജർ, അതിരൂപത കോർപറേറ്റ് ഏജൻസി മാനേജർ, കാത്തലിക് ടീച്ചേഴ്സ്, കെസിഎസ്എൽ ഡയറക്ടർ, കാലിക്കട്ട് സർവകലാശാല സെനറ്റ് മെന്പർ എന്നീ തസ്തികകളിൽ സേവനം ചെയ്തിട്ടുണ്ട്. 2023 മുതൽ ചേറൂരിലുള്ള വിയാനിഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

സിസ്റ്റർ ട്രീസ എഫ്സിസി

കോഴിക്കോട്: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷൻ താമരശേരി സെന്‍റ് ഫ്രാൻസിസ് പ്രൊവിൻസിലെ ഈരൂട് സെന്‍റ് അൽഫോൻസ കോണ്‍വെന്‍റിലെ അംഗം സിസ്റ്റർ ട്രീസ (83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കല്യാണ്‍ മുൻ രൂപത ബിഷപ് എമെരിറ്റസ് മാർ തോമസ് ഇലവനാലിന്‍റെ മുഖ്യ കാർമികത്വത്തിൽ ഈരൂട് സെന്‍റ് അൽഫോൻസ കോണ്‍വന്‍റ് സെമിത്തേരിയിൽ. ചങ്ങനാശേരി ആനിത്തോട്ടത്തിൽ മാത്യു - മറിയം ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഫാ.ആനന്ദ് എസ് വിഡി, മേരിക്കുട്ടി, അന്നമ്മ, ക്ളാരമ്മ, ജെസ്സി, സിസിലി, റീത്ത, ജോസ്. പരേത ചെന്പൻതൊട്ടി, കുടിയാന്മല, കണ്ണോത്ത്, മഞ്ഞക്കുന്ന്, മുക്കം, പന്തല്ലൂർ, കക്കയം, പൂതംപാറ, വേനപ്പാറ, വലിയകൊല്ലി, കൂടത്തായി, ഈരൂട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മറിയക്കുട്ടി

കോടഞ്ചേരി: കേളംകുന്നേൽ മറിയക്കുട്ടി (90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത ഈരൂട് വലിയമറ്റത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: പരേതനായ ബേബി, സാലി, ജോൺസൺ, ഷീല, ഷാജു (വ്യാപാരി, കോടഞ്ചേരി), ബെന്നി, റീന (അമേരിക്ക), ബിനു. മരുമക്കൾ: ജെസി ഒൻപൈറ്റുവേലിൽ (കൂടരഞ്ഞി), പരേതനായ അപ്പച്ചൻ വള്ളിക്കുന്നേൽ (പുല്ലൂരാംപാറ), ഷാലി ഇടംപ്ലാവിൽ (കുപ്പായക്കോട്), മോളി ഐക്കരശേരി (കൂടരഞ്ഞി), മോളി കാച്ചപ്പള്ളി (കുണ്ടുതോട്), ബീന ചിങ്ങംതോട്ടത്തിൽ (അടിമണ്ണ്).

ജാനകിയമ്മ

ബ്ലാത്തൂർ: കല്യാട് താഴത്ത് വീട്ടിലെ മുതിർന്ന അംഗം ജാനകിയമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കല്യാട് തറവാട് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കച്ചിപ്രത്ത് ബാലകൃഷ്ണൻനമ്പ്യാർ. മക്കൾ: രാധ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ഉണ്ണികൃഷ്ണൻ (ബംഗളൂരു), മാധുരി (തലശേരി). മരുമക്കൾ: എ.സി. ജയരാജൻ (ഇന്ത്യൻ സ്വിമ്മിംഗ് കോച്ച്), വി.കെ. ശൈലജ, പരേതനായ എ. രാജഗോപാൽ. സഹോദരങ്ങൾ: പരേതരായ അമ്മിണിയമ്മ, കമലാക്ഷി അമ്മ, ഓമന അമ്മ, ശ്രീദേവി അമ്മ, രുഗ്മിണി അമ്മ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, രാമകൃഷ്ണൻ നമ്പ്യാർ, ഹരിശ്ചന്ദ്രൻ നമ്പ്യാർ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

08-06-2026

കല്യാണം എനിക്ക് സെറ്റല്ല, പക്ഷേ പാർട്ണർ വേണം, അത്രയേ ഉള്ളൂ: ദിവ്യ പ്രഭ  

തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്ന നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, മാലിക് തുടങ്ങീ ചിത്രങ്ങളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രം കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ലൊക്കാർണോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള നോമിനേഷൻ ആ വർഷം ദിവ്യ പ്രഭയ്ക്ക് ലഭിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രി അവാർഡ് കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ വർഷം പുറത്തിറങ്ങിയ കൃഷാന്ത്‌ ചിത്രം മസ്തിഷ്ക മരണത്തിലും ദിവ്യ പ്രഭ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പാർട്ണർഷിപ്പിനെ കുറിച്ചും ദിവ്യപ്രഭ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പാർട്ണർഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണെങ്കിലും വിവാഹം തനിക്ക് സെറ്റാവില്ല എന്നാണ് ദിവ്യപ്രഭ പറയുന്നത്. ഒരഭിമുഖത്തിലായാരുന്നു ദിവ്യപ്രഭയുടെ പ്രതികരണം.

പാർട്‌ണർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണു ഞാൻ. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ. അതിനെല്ലാം ഒപ്പം ചേർന്നുപോകുന്ന, പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെന്‍റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാർട്‌ണർ വേണം. അത്രേയുള്ളൂ.

വീട്ടിൽനിന്നു വിവാഹത്തിന്‍റെ പേരിൽ സമ്മർദമൊന്നുമില്ല. അച്ഛൻ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണ് ചെയ്തത്. സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു.

അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല. ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടിൽ. വരുമാനം എന്നുള്ള രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെൻഷനുണ്ടായിരുന്നു അവർക്ക്. എന്നിട്ടും തീരുമാനങ്ങളിൽ ഇടപെടാൻ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇൻഡിപെൻഡന്‍റായി ജീവിക്കുന്ന ആളാണ്-ദിവ്യ പ്രഭ പറയുന്നു.

08-06-2026

കല്യാണം എനിക്ക് സെറ്റല്ല, പക്ഷേ പാർട്ണർ വേണം, അത്രയേ ഉള്ളൂ: ദിവ്യ പ്രഭ  

തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്ന നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, മാലിക് തുടങ്ങീ ചിത്രങ്ങളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രം കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ലൊക്കാർണോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള നോമിനേഷൻ ആ വർഷം ദിവ്യ പ്രഭയ്ക്ക് ലഭിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രി അവാർഡ് കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ വർഷം പുറത്തിറങ്ങിയ കൃഷാന്ത്‌ ചിത്രം മസ്തിഷ്ക മരണത്തിലും ദിവ്യ പ്രഭ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പാർട്ണർഷിപ്പിനെ കുറിച്ചും ദിവ്യപ്രഭ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പാർട്ണർഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണെങ്കിലും വിവാഹം തനിക്ക് സെറ്റാവില്ല എന്നാണ് ദിവ്യപ്രഭ പറയുന്നത്. ഒരഭിമുഖത്തിലായാരുന്നു ദിവ്യപ്രഭയുടെ പ്രതികരണം.

പാർട്‌ണർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണു ഞാൻ. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ. അതിനെല്ലാം ഒപ്പം ചേർന്നുപോകുന്ന, പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെന്‍റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാർട്‌ണർ വേണം. അത്രേയുള്ളൂ.

വീട്ടിൽനിന്നു വിവാഹത്തിന്‍റെ പേരിൽ സമ്മർദമൊന്നുമില്ല. അച്ഛൻ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണ് ചെയ്തത്. സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു.

അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല. ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടിൽ. വരുമാനം എന്നുള്ള രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെൻഷനുണ്ടായിരുന്നു അവർക്ക്. എന്നിട്ടും തീരുമാനങ്ങളിൽ ഇടപെടാൻ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇൻഡിപെൻഡന്‍റായി ജീവിക്കുന്ന ആളാണ്-ദിവ്യ പ്രഭ പറയുന്നു.

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

08-06-2026

തുടങ്ങിയിട്ടേയുള്ളൂ...വീണ്ടും ഞെട്ടിക്കും!

ഇന്ദ്രന്‍സിന്‍റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്‍ത്തങ്ങളില്‍ തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്‍റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്‍റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്‍റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.

മലയാളത്തിന്‍റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..‍?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

09-06-2026

ഐഒസി "പുതുയുഗ സംഗമം' 27ന്; മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും

ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ഈ മാസം 27ന് ഓൾഡ്ഹാമിൽ സംഘടിപ്പിക്കും.

മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകയും ഐടി പ്രഫഷണലുമായ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

കേരളത്തിന്‍റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്‍റെയും പൊതുസേവനത്തിന്‍റെയും ഓർമകൾക്ക് ആദരമർപ്പിച്ചുകൊണ്ട് "ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ സജ്ജമാക്കുന്ന വേദിയിലാണ് കുടുംബസംഗമം നടക്കുന്നത്.

ഉമ്മൻ ചാണ്ടി ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്‍റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. യുകെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും.

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഒരുമിപ്പിക്കുന്ന വേദിയായാണ് "പുതുയുഗ സംഗമം 2026' സംഘടിപ്പിക്കുന്നത്. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തിന്‍റെ ആഘോഷം, പൊതുസമ്മേളനം, സംഗീത-നൃത്ത വിരുന്ന്, മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച യൂണിറ്റുകളെയും ചടങ്ങിൽ ആദരിക്കും. വ്യക്തികൾക്കുള്ള "കർമശ്രേഷ്ഠ പുരസ്കാരം', മികച്ച യൂണിറ്റുകൾക്കുള്ള "സംഘടനാശ്രേഷ്ഠ പുരസ്കാരം', യുകെയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച പ്രവർത്തകർക്കുമുള്ള "സേവാശ്രേഷ്ഠ പുരസ്കാരം' എന്നിവ ഡോ. മറിയ ഉമ്മൻ സമ്മാനിക്കും.

വേദി: ഉമ്മൻ ചാണ്ടി സ്മൃതി നഗർ St. Herbert's Parish Centre 148 Broadway, Chadderton Oldham OL9 0JY ADVERTISEMENT GO AD-FREE പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

സീറ്റുകൾ പരിമിതമാണ്. പരിപാടിയുടെ പ്രധാന സംഘാടകരായ ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്‍റ് പുഷ്പരാജൻ, വൈസ് പ്രസിഡന്‍റ് ജിതിൻ ജെയിംസ്, നോർത്ത് വെസ്റ്റ് മാഞ്ചസ്റ്റർ റീജിയൺ പ്രസിഡന്‍റ് സോണി ചാക്കോ എന്നിവർ അറിയിച്ചു.

പ്രവാസി കോൺഗ്രസ് കുടുംബങ്ങളുടെ ഐക്യത്തിന്‍റെയും സംഘടനാ കരുത്തിന്‍റെയും വിളംബരമായി മാറുന്ന "പുതുയുഗ സംഗമം 2026' മിഡ്‌ലാൻഡ്സ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ കൂട്ടായ്മകളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

09-06-2026

അനോര ഗ്ലോബൽ പ്രവർത്തനോദ്ഘാടനം നടന്നു

അബുദാബി: അനോര ഗ്ലോബലിന്‍റെ 2026-27 വർഷത്തെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും 10, 12 ക്ലാസുകളിൽ വിജയിച്ച കുട്ടികൾക്കായുള്ള സ്‌കോളാസ്റ്റിക് അവാർഡ് വിതരണവും സംഘടിപ്പിച്ചു.

യോഗത്തിൽ പ്രസിഡന്‍റ് ഫാക്‌സൺ ലോറൻസ് അധ്യക്ഷ വഹിച്ചു. മുഖ്യാതിഥി അജീഷ് ജയപ്രകാശ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.

ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യ സോഷ്യൽ & കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ് ബിജി തോമസ്, ജനറൽ സെക്രട്ടറി ലിംസൺ ജേക്കബ്, അനോര വൈസ് പ്രസിഡന്‍റ് നസീർ, മുൻ പ്രസിഡന്‍റുമാരായ യേശുശീലൻ, എ.എം. ബഷീർ, മുൻ ജനറൽ സെക്രട്ടറിമാരായ താജുദ്ദീൻ, രാജേഷ് നായർ, ജയചന്ദ്രൻ നായർ, എം.പി. ഷൈജു എന്നിവർ സംസാരിച്ചു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

09-06-2026

ഡാളസിൽ അന്തരിച്ച ബിഷപ് സിമ്മി മാത്യൂസിന്‍റെ സംസ്കാരം ശനിയാഴ്ച

ഡാളസ്: അമേരിക്കയിലെ സതേൺ എപ്പിസ്കോപ്പൽ സഭയിൽ ദീർഘനാൾ ബിഷപ്പായിരുന്ന പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടിൽ കുടുംബാംഗമായ ഡാളസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ (81) പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ 8.30 വരെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) നടക്കും.

സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വച്ച് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന്‍റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

ഭാര്യ: പുനലൂർ കാഞ്ഞിരമലയിൽ കൂനംപറമ്പിൽ ലീലാമ്മ. റിജീന, വെസ്ലി, ക്രിസ്റ്റീന എന്നിവർ മക്കളും ഡരിൽ, ജയ്മി, നിക്ക് എന്നിവർ മരുമക്കളും ആണ്.

1970-ൽ ദൈവശാസ്ത്ര പഠനത്തിനായി അമേരിക്കയിലെത്തിയ ബിഷപ് സിമ്മി മാത്യൂസ് അധ്യാപകൻ, പ്രസംഗകൻ, പര്യവേക്ഷകൻ, എഴുത്തുകാരൻ, ആജീവനാന്ത അന്വേഷകൻ എന്നീ നിലകളിൽ പ്രശോഭിച്ച വ്യക്തിത്വമായിരുന്നു.

സംസ്കാര ചടങ്ങുകൾ www.keral.tv എന്ന വെബ് സൈറ്റിൽ കാണാവുന്നതാണ്.

09-06-2026

ഐഒസി "പുതുയുഗ സംഗമം' 27ന്; മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും

ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ഈ മാസം 27ന് ഓൾഡ്ഹാമിൽ സംഘടിപ്പിക്കും.

മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകയും ഐടി പ്രഫഷണലുമായ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

കേരളത്തിന്‍റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്‍റെയും പൊതുസേവനത്തിന്‍റെയും ഓർമകൾക്ക് ആദരമർപ്പിച്ചുകൊണ്ട് "ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ സജ്ജമാക്കുന്ന വേദിയിലാണ് കുടുംബസംഗമം നടക്കുന്നത്.

ഉമ്മൻ ചാണ്ടി ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്‍റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. യുകെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും.

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഒരുമിപ്പിക്കുന്ന വേദിയായാണ് "പുതുയുഗ സംഗമം 2026' സംഘടിപ്പിക്കുന്നത്. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തിന്‍റെ ആഘോഷം, പൊതുസമ്മേളനം, സംഗീത-നൃത്ത വിരുന്ന്, മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച യൂണിറ്റുകളെയും ചടങ്ങിൽ ആദരിക്കും. വ്യക്തികൾക്കുള്ള "കർമശ്രേഷ്ഠ പുരസ്കാരം', മികച്ച യൂണിറ്റുകൾക്കുള്ള "സംഘടനാശ്രേഷ്ഠ പുരസ്കാരം', യുകെയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച പ്രവർത്തകർക്കുമുള്ള "സേവാശ്രേഷ്ഠ പുരസ്കാരം' എന്നിവ ഡോ. മറിയ ഉമ്മൻ സമ്മാനിക്കും.

വേദി: ഉമ്മൻ ചാണ്ടി സ്മൃതി നഗർ St. Herbert's Parish Centre 148 Broadway, Chadderton Oldham OL9 0JY ADVERTISEMENT GO AD-FREE പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

സീറ്റുകൾ പരിമിതമാണ്. പരിപാടിയുടെ പ്രധാന സംഘാടകരായ ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്‍റ് പുഷ്പരാജൻ, വൈസ് പ്രസിഡന്‍റ് ജിതിൻ ജെയിംസ്, നോർത്ത് വെസ്റ്റ് മാഞ്ചസ്റ്റർ റീജിയൺ പ്രസിഡന്‍റ് സോണി ചാക്കോ എന്നിവർ അറിയിച്ചു.

പ്രവാസി കോൺഗ്രസ് കുടുംബങ്ങളുടെ ഐക്യത്തിന്‍റെയും സംഘടനാ കരുത്തിന്‍റെയും വിളംബരമായി മാറുന്ന "പുതുയുഗ സംഗമം 2026' മിഡ്‌ലാൻഡ്സ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ കൂട്ടായ്മകളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

08-06-2026

സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു

മെൽബൺ: നടൻ സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സലിം കുമാറിന്‍റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്‌‌‌ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്‌ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് അറിയിച്ചു.

കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്‍റ് പി.വി. ജിജേഷ് അനുസ്‌മരിച്ചു.

വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്‍റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്‍റ് ജോർജ്, ജോയിന്‍റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.

08-06-2026

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്‍റെ (സെന്‍റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.

പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

09-06-2026

മുട്ടുവേദന പൂർണമായും മാറുമോ?

ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റിസിന്‍റെ (സന്ധിവാതം)ഭാഗമാണ് കാൽമുട്ടുവേദന. കാൽമുട്ടുകളുടെ പ്രവർത്തനം കൂടുതലാകുന്നത് ഈ രോഗത്തിനു പ്രധാന കാരണമാണ്.

കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്.

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്‍റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാൽമുട്ടിലെ പ്രയാസ ങ്ങളുടെ കാരണങ്ങൾ.

പ്രായം കൂടുന്നതിന്‍റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിക്കുന്നത് വേറൊരു പ്രധാന കാരണം.

കാൽസ്യം കുറയുന്നതു പ്രശ്നമാണോ?

ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ആർത്തവവിരാമശേഷം അസ്ഥികളിലെ കാത്സ്യം ശേഖരത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിനു കാരണം.

ഗർഭാശയം നേരത്തേ നീക്കം ചെയ്യുന്നവരിൽ ഇതിന്‍റെ ഗൗരവം കൂടുതലാകാവുന്നതാണ്.

സ്വയംചികിത്സയിൽ അപകടമുണ്ടോ?

കാൽമുട്ടുകളിൽ വേദന ആരംഭിക്കുന്ന അവസരത്തിൽ കൂടുതൽപേരും അതു വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല.മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുവാങ്ങി കഴിച്ചും തൈലമോ ഓയിന്‍റ്മെന്‍റോ പുരട്ടിയും പലരും താത്കാലികാശ്വാസം കണ്ടെത്തുകയാണു ചെയ്യാറുള്ളത്.

എന്നാൽ, അതോടൊപ്പം രോഗം മുന്നോട്ടുസഞ്ചരിക്കുന്നുണ്ടാവും. അക്കാര്യം അവർ അറിയുകയുമില്ല. അവസാനം വെറുതെ ഇരിക്കുന്പോൾപോലും വേദന ബുദ്ധിമുട്ടിക്കുന്പോഴാവും പലരും ഡോക്ടറെ കാണണോ എന്നുപോലും ചിന്തിക്കാറുള്ളത്.

പടികൾ കയറാനും കൂടുതൽ സമയം നിൽക്കാനും പ്രയാസം നേരിടുന്ന അവസ്ഥയിൽ എത്തുന്പോൾ മാത്രമാണ് പലരും ഇപ്പോഴും ഡോക്ടർമാരെ കാണാറുള്ളത്.

എന്തൊക്കെ ശ്രദ്ധിക്കണം?

* അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടെങ്കിൽ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ഏറ്റവും പ്രധാന ഭാഗം.

* കുത്തിയിരിക്കുന്ന ശീലം പൂർണമായി ഒഴിവാക്കണം. കയറ്റം കയറുക, ഓടുക, ഇറക്കം ഇറങ്ങുക, പടികൾ കയറുക, ചമ്രംപടിഞ്ഞിരിക്കുക എന്നിവ പ്രശ്നം സങ്കീർണമാക്കുമെന്ന് രോഗികൾ അറിഞ്ഞിരിക്കണം.

* ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി ചെയ്യണം.

* ആർത്തവവിരാമശേഷം സ്ത്രീകളിൽ അസ്ഥികളിലെ കാത്സ്യം ശേഖരം കുറയുന്നതിന് കാരണമാകുന്നത് ഈസ്ട്രജൻ എന്ന ഹോർമോണിന്‍റെ അഭാവമാണ്. ഇതിനു പരിഹാരമായി ഡോക്ടർ പറയുന്ന പ്രതിവിധികൾ അനുസരിക്കണം.

മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ആകാവൂ. ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കാൻ തയാറായാൽ വളരെ ലളിതമായ ചികിത്സയിലൂടെ കാൽമുട്ടിലെ വേദനയും പ്രശ്നങ്ങളും വളരെ ചെറിയ കാലയളവിനകം പൂർണമായും സുഖമാക്കാനാവും.

ആശുപത്രിയിൽ കിടക്കേണ്ടിവരികയുമില്ല.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.

09-06-2026

മുട്ടുവേദന പൂർണമായും മാറുമോ?

ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റിസിന്‍റെ (സന്ധിവാതം)ഭാഗമാണ് കാൽമുട്ടുവേദന. കാൽമുട്ടുകളുടെ പ്രവർത്തനം കൂടുതലാകുന്നത് ഈ രോഗത്തിനു പ്രധാന കാരണമാണ്.

കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്.

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്‍റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാൽമുട്ടിലെ പ്രയാസ ങ്ങളുടെ കാരണങ്ങൾ.

പ്രായം കൂടുന്നതിന്‍റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിക്കുന്നത് വേറൊരു പ്രധാന കാരണം.

കാൽസ്യം കുറയുന്നതു പ്രശ്നമാണോ?

ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ആർത്തവവിരാമശേഷം അസ്ഥികളിലെ കാത്സ്യം ശേഖരത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിനു കാരണം.

ഗർഭാശയം നേരത്തേ നീക്കം ചെയ്യുന്നവരിൽ ഇതിന്‍റെ ഗൗരവം കൂടുതലാകാവുന്നതാണ്.

സ്വയംചികിത്സയിൽ അപകടമുണ്ടോ?

കാൽമുട്ടുകളിൽ വേദന ആരംഭിക്കുന്ന അവസരത്തിൽ കൂടുതൽപേരും അതു വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല.മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുവാങ്ങി കഴിച്ചും തൈലമോ ഓയിന്‍റ്മെന്‍റോ പുരട്ടിയും പലരും താത്കാലികാശ്വാസം കണ്ടെത്തുകയാണു ചെയ്യാറുള്ളത്.

എന്നാൽ, അതോടൊപ്പം രോഗം മുന്നോട്ടുസഞ്ചരിക്കുന്നുണ്ടാവും. അക്കാര്യം അവർ അറിയുകയുമില്ല. അവസാനം വെറുതെ ഇരിക്കുന്പോൾപോലും വേദന ബുദ്ധിമുട്ടിക്കുന്പോഴാവും പലരും ഡോക്ടറെ കാണണോ എന്നുപോലും ചിന്തിക്കാറുള്ളത്.

പടികൾ കയറാനും കൂടുതൽ സമയം നിൽക്കാനും പ്രയാസം നേരിടുന്ന അവസ്ഥയിൽ എത്തുന്പോൾ മാത്രമാണ് പലരും ഇപ്പോഴും ഡോക്ടർമാരെ കാണാറുള്ളത്.

എന്തൊക്കെ ശ്രദ്ധിക്കണം?

* അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടെങ്കിൽ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ഏറ്റവും പ്രധാന ഭാഗം.

* കുത്തിയിരിക്കുന്ന ശീലം പൂർണമായി ഒഴിവാക്കണം. കയറ്റം കയറുക, ഓടുക, ഇറക്കം ഇറങ്ങുക, പടികൾ കയറുക, ചമ്രംപടിഞ്ഞിരിക്കുക എന്നിവ പ്രശ്നം സങ്കീർണമാക്കുമെന്ന് രോഗികൾ അറിഞ്ഞിരിക്കണം.

* ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി ചെയ്യണം.

* ആർത്തവവിരാമശേഷം സ്ത്രീകളിൽ അസ്ഥികളിലെ കാത്സ്യം ശേഖരം കുറയുന്നതിന് കാരണമാകുന്നത് ഈസ്ട്രജൻ എന്ന ഹോർമോണിന്‍റെ അഭാവമാണ്. ഇതിനു പരിഹാരമായി ഡോക്ടർ പറയുന്ന പ്രതിവിധികൾ അനുസരിക്കണം.

മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ആകാവൂ. ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കാൻ തയാറായാൽ വളരെ ലളിതമായ ചികിത്സയിലൂടെ കാൽമുട്ടിലെ വേദനയും പ്രശ്നങ്ങളും വളരെ ചെറിയ കാലയളവിനകം പൂർണമായും സുഖമാക്കാനാവും.

ആശുപത്രിയിൽ കിടക്കേണ്ടിവരികയുമില്ല.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

എന്താണ് ഈ സോമ്പി ഡ്രഗ്? ഇന്ത്യയിലും എത്തിയോ?
മലയാളിയുടെ 'മരണവീട്ടിലെ മര്യാദകേടുകൾ'
രണ്ടും കല്പിച്ച് ഇസ്രയേലും ഇറാനും.. ഇന്നത്തെ പ്രധാനവാർത്തകൾ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up