ADVERTISEMENT

Close
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

03-09-2026

പ്രത്യേക അധികാരമെടുത്ത് നീതിയുടെ ജനാധിപത്യദൗത്യം

Editorial

02-09-2026

ആരാധകഹൃദയങ്ങളിലേക്ക് അനശ്വരമായ ‘സെൽഫ്’ഗോൾ

Editorial

01-09-2026

ചിരിക്കുന്ന ജാമ്യക്കാരനും കരയുന്ന ബാങ്കുകളും

Editorial

31-08-2026

വേദികളും സദസുകളും സ്ത്രീകൾ കൈയടക്കട്ടെ

Editorial

29-08-2026

ഹിന്ദുത്വയുണ്ട്, പള്ളിയിൽ പോകുന്നവർ സൂക്ഷിക്കണം!

Editorial

28-08-2026

നേപ്പാൾ മുങ്ങുമ്പോൾ ഇന്ത്യയും പിടയുന്നു

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kannur

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം

ഇരിട്ടി: മലയോര മേഖലയിൽ പനിയും മറ്റു രോഗങ്ങളും വ്യാപകമാകുമ്പോൾ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം. ദിവസേന തൊള്ളായിരത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.

പേരാവൂർ, കണിച്ചാർ തുടങ്ങിയ ആശുപത്രികളിൽനിന്ന് ഡോക്ടർമാരെ എത്തിച്ചാണ് ചില ദിവസങ്ങളിൽ രോഗികളെ പരിശോധിക്കുന്നതെന്നാണ് വിവരം. ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ കിടത്തി ചികിത്സാ സൗകര്യമുണ്ടായിട്ടും രോഗികളെ കണ്ണൂർ, പരിയാരം ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതായും പരാതിയുണ്ട്. ഇതുമൂലം ആശുപത്രിയിലെ നിരവധി കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നതായും ചില വാർഡുകൾ അടച്ചിട്ടിരിക്കുന്നതായും ആക്ഷേപമുയരുന്നു.

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെയും കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ തസ്തികയിൽ മൂന്ന് പേരുടെയും നേത്രരോഗ വിഭാഗത്തിൽ ഒരാളുടെയും അനസ്തീഷ്യ വിഭാഗത്തിൽ ഒരാളുടെയും ഒഴിവുകളുണ്ടെന്നാണ് വിവരം. ഇതിന് പുറമേ നഗരസഭ മുഖേന നിയമിക്കേണ്ട ഒരു ഡോക്ടറുടെയും ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) മുഖേന നിയമിക്കേണ്ട ഡോക്ടറുടെയും തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.നിലവിൽ ഒരു സൂപ്രണ്ട്, ഒരു കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ, ഒരു ഫിസിഷ്യൻ, രണ്ട് ശിശുരോഗ വിദഗ്ധർ, ഒരു ഇഎൻടി ഡോക്ടർ, ഒരു അസിസ്റ്റന്‍റ് സർജൻ എന്നിവരെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ദന്തൽ ഡോക്ടറുടെ സേവനവും ലഭ്യമാണ്.

900 രോഗികൾക്ക് വിരലിലെണ്ണാവുന്ന ഡോക്ടർമാർ

ദിവസേന 900ഓളം രോഗികൾ എത്തുന്ന ആശുപത്രിയിൽ നിലവിലുള്ള പരിമിതമായ ഡോക്ടർമാരെ ഉപയോഗിച്ചാണ് സേവനം ക്രമീകരിക്കുന്നത്. നൈറ്റ് ഡ്യൂട്ടിയും അവധിയും ഉൾപ്പെടെ വരുമ്പോൾ ചില ദിവസങ്ങളിൽ വിരലിലെണ്ണാവുന്ന ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നതെന്നാണ് പരാതി.ആശുപത്രിയിൽ ഓരോ ദിവസവും ഓരോ വിഭാഗത്തിലും ഏത് ഡോക്ടറുടെ സേവനം ലഭ്യമാണെന്ന് പൊതുജനങ്ങളെ അറിയിക്കുന്ന സംവിധാനം കാര്യക്ഷമമായി നടപ്പാക്കാത്തതും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപമുണ്ട്.

മലയോര മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നും നിലവിലുള്ള കിടത്തി ചികിത്സാ സൗകര്യങ്ങൾ പൂർണതോതിൽ പ്രവർത്തിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.

Thiruvananthapuram

റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേർ പിടിയിൽ

വെള്ളറട: റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ടുപോയ അക്രമിസംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കൊണ്ടകെട്ടിയിലെ സ്വകാര്യ റിസോര്‍ട്ട് ഉടമ സന്തോഷിനെ(50)യാണ് രണ്ടു കാറുകളിലായെത്തിയ ആറംഗ സംഘം വാഹനം അടിച്ചു തകര്‍ത്തു തട്ടിക്കൊണ്ടുപോയത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞു നാലോടെ റിസോര്‍ട്ടില്‍ നിന്നും കൂട്ടപ്പൂവിലേക്കു പോവുകയായിരുന്നു സന്തോഷ്. കൂട്ടപ്പൂവില്‍ നിന്നും കൂതാളിയില്‍ നിന്നും രണ്ടു വാഹനങ്ങളിലായി പിന്തുടര്‍ന്നെത്തിയ സംഘമാണ് കുളമാന്‍കുഴിയില്‍വച്ച് സന്തോഷിന്‍റെ വാഹനം തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് സന്തോഷിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ വിരട്ടിയോടിച്ച ശേഷം ഥാര്‍ വാഹനം അടിച്ചു തകര്‍ത്തു. സന്തോഷിനെ മർദിച്ചശേഷം അക്രമികള്‍ സഞ്ചരിച്ച വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു വെള്ളറട പൊലിസ് തെരച്ചില്‍ തുടങ്ങുകയും ആര്യങ്കോട് പൊലിസിന്‍റെ സഹായത്തോടെ ചെമ്പൂരില്‍വച്ച് അക്രമിസംഘത്തിലെ രണ്ടുപേരെ പിടികൂടുകയുമായിരുന്നു.

കര്‍ണാടക സ്വദേശിയായ ഷെഫിഖാന്‍, ആര്യനാട് സ്വദേശി ഷാജഹാന്‍ എന്നിവരാണ് വെള്ളറട പൊലിസിന്‍റെ കസ്റ്റഡിയിലുള്ളത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. മര്‍ദനമേറ്റ സന്തോഷിനെ ആനപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്ത ആനാട് സഹകരണ സംഘം പ്രസിഡന്‍റിന്‍റെ റിസോര്‍ട്ട് അടുത്തിടെയാണ് സന്തോഷ് വാങ്ങിയത്. സംഭവത്തിനു പിന്നില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണെന്നാണു സൂചന.

വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ മനോജ്, അഡീ. എസ്ഐ അനില്‍, എഎസ് ഐ അശ്വതി എന്നിവ രുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്പെഷല്‍ ബ്രാഞ്ച് അംഗങ്ങളുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന സന്തോഷില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.

Kollam

കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

ആര്യങ്കാവ് : ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 13 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. സേലം കണ്ണുംകുറിച്ചി ബോറിമേട് സ്വദേശികളായ ഏലുമലൈ ചിന്നപ്പ, ശക്തി സുബ്രമണ്യം എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാവിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി. പിള്ളയുടെ നേതൃത്വത്തില്‍ വാഹന പരിശോധനയിലാണ് രേഖകളില്ലാതെ കൊണ്ടുവന്ന പണം പിടികൂടിയത്.

സേലത്ത് നിന്നു പെരുമ്പാവൂരിലേക്ക് പോയ മഹീന്ദ്ര ബൊലെറോ വാഹനത്തില്‍ ബാഗിനുള്ളില്‍ തുണികള്‍ക്കിടയില്‍ തുണി സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ 500 രൂപയുടെ 100 എണ്ണം വീതമുള്ള 26 കെട്ടുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് കണ്ടെത്തിയത്.

അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫൊറോസ് ഇസ്മായില്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ അനീഷ്, അശ്വന്ത് എസ്. സുന്ദരം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ യോനാസ്, ജിയോ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്. പിടികൂടിയ പണവും പ്രതികളെയും തുടര്‍ നടപടികള്‍ക്കായി പിന്നീട് തെന്മല പൊലിസിന് കൈമാറി.

 

Pathanamthitta

നാല് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 28ന്

പത്തനംതിട്ട: ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് വള്ളോക്കുന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് ഓതറ, റാന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ബ്ലോക്കുപടി, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് കല്ലേലി എന്നിവയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 28നു നടക്കും. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 10 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാർഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി14. വോട്ടെണ്ണല്‍ 29ന് രാവിലെ 10ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്തുകളില്‍ മാതൃകാ പെരുമാറ്റച്ചട്ടം സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലുണ്ട്.

അടൂര്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട സി.വി. ശാന്തകുമാര്‍ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ച ഒഴിവിലാണ് അരുവാപ്പുലം കല്ലേലി വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Idukki

ഇടമലക്കുടിയുടെ ദുരിതയാത്ര എന്ന് തീരും?

അടിമാലി: സഞ്ചാരയോഗ്യമായ റോഡ്, സുരക്ഷിതമായ പാലം, എല്ലാ വീടുകളിലും വൈദ്യുതി ഇതാണ് ഇടമലക്കുടിക്കാരുടെ സ്വപ്നം. ഗതാഗതമാർഗം ഇല്ലാത്തതിനാൽ വീണ്ടും ഇടമലക്കുടിയിൽ രോഗിയെ ചുമന്ന് കാടും മലയും താണ്ടി ആശുപത്രിയിൽ എത്തിച്ചു. ഒരു മാസത്തിനിടെ നാലാം തവണയാണ് ഇത്തരം സംഭവം ആവർത്തിക്കുന്നത്. വനത്തിലെ ദുർഘടപാതയിലൂടെ രോഗിയെ ചുമന്ന് ആശുപത്രിയിലേക്കുള്ള ഇടമലകൂടിക്കാരുടെ ദുരിതയാത്ര തീരുന്നില്ല.

പനി മൂർച്ഛിച്ച യുവതിയെ ഏഴു കിലോമീറ്റർ ചുമന്നാണ് തിങ്കളാഴ്ച ആശുപത്രിയിൽ എത്തിച്ചത്. ഇടമലക്കുടി പറപ്പിയാർകുടിയിലെ സുമതിയെയാണ് മരക്കൊമ്പിൽ തുണികെട്ടിയുണ്ടാക്കിയ മഞ്ചലിൽ സാഹസികമായി വനത്തിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. കാട്ടാനകൾ ഉൾപ്പെടെ ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെയും അട്ടകളെയും അതിജീവിച്ചാണ് തോടും പുഴയും താണ്ടി ഈ രക്ഷാപ്രവർത്തനം നടത്തുന്നത്.

ഇടമലക്കുടി സൊസൈറ്റി കുടിയിൽ പ്രൈമറി ഹെൽത്ത് സെന്‍റർ ഉണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്തേക്കുള്ള റോഡിനായുള്ള പ്രൊപ്പോസൽ പഞ്ചായത്തിൽനിന്നു നൽകിയിട്ടുണ്ട്. ഇതിനായുള്ള എൻഒസി ലഭിക്കാത്തതാണ് റോഡ് നിർമാണം വൈകുന്നതിന് കാരണം. ഇനിയും റോഡ് നിർമാണം വൈകിയാൽ ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള സമരമാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്ന് മുതുവാൻ സമുദായ സംഘടന സംസ്ഥാന പ്രസിഡന്‍റ് പാൽരാജ് പറഞ്ഞു.

ആംബുലൻസ് വഴിയരികൾ
തുരുമ്പെടുത്തു നശിക്കുന്നു

അടിമാലി: കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്താണ് ഇടമലക്കുടി. ഗോത്രവർഗ പഞ്ചായത്ത് എന്നത് പേരിനു മാത്രമാണ് ഉപകരിക്കുന്നത്. ഇടമലക്കുടിയലെ ആളുകൾക്ക് സഞ്ചരിക്കാൻ ആവശ്യമായ റോഡോ പാലങ്ങളോ ഒന്നും ഈ പഞ്ചായത്തിൽ ഇല്ല. രോഗികളുമായി ആശുപത്രിയിൽ എത്തണമെങ്കിൽ കിലോമീറ്റർ രോഗിയെ ചുമന്നു വേണം ചികിത്സ ലഭ്യമാക്കാൻ.

വർഷങ്ങൾക്കു മുമ്പ് പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിന്‍റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഇടമലക്കുടി ഗ്രാമപഞ്ചായത്തിനായി ഒരു ആംബുലൻസ് നൽകിയിരുന്നു. എന്നാൽ, ഇത് കാലങ്ങളായി മെയിന്‍റനൻസ് നടത്താതെ അടിമാലി കൂമ്പൻപാറയ്ക്ക് സമീപം തുരുമ്പെടുത്തു നശിക്കുകയാണ്. എത്രയും വേഗം വാഹനം ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Alappuzha

പള്ളാത്തുരുത്തിയിൽ മൂന്ന് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു

ആലപ്പുഴ: പള്ളാത്തുരുത്തിയിൽ മൂന്ന് ഹൗസ്‌ബോട്ടുകൾ കത്തിനശിച്ചു. പള്ളാത്തുരുത്തി പാലത്തിനു തെക്കുവശം വാർഷിക അറ്റകുറ്റപ്പണികൾക്കായി യാർഡിൽ കയറ്റിയ ലേക്സ് ആൻഡ് ലഗൂൺസ് കമ്പനിയുടെ ഹൗസ്‌ബോട്ടുകൾക്കാണു തീപിടിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം.

ജോലിക്കാർ പുറത്തുപോയ ശേഷമായിരുന്നു അപകടം. അതിനാൽ വൻ ദുരന്തം ഒഴിവായി. ഹൗസ്‌ബോട്ടിൽ ഒരേസമയം വെൽഡിംഗ് ജോലിയും തടിപ്പണിയും നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ തീപിടിച്ച് ഒരു ഹൗസ്‌ബോട്ടിലെ പാചകവാതക സിലിൻണ്ടർ പൊട്ടിത്തെറിച്ചതോടെയാണു മറ്റ് ഹൗസ്‌ബോട്ടുകളിലേക്കും തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തിനു സമീപം 10 ഹൗസ്‌ബോട്ടുകൾ വേറെയുണ്ടായിരുന്നു. തീപടർന്നയുടൻ ഇവ സുരക്ഷിത മേഖലയിലേക്കു മാറ്റി. നാട്ടുകാരും അഗ്നിരക്ഷാസേനയും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്.

Kottayam

വാഹനയാത്രക്കാർക്ക് ദുരിതമാ‍യി പേട്ടക്കവലയിലെ കുഴി

കാഞ്ഞിരപ്പള്ളി: അടച്ചിട്ടും അടച്ചിട്ടും വീണ്ടും രൂപപ്പെടുന്ന കുഴി യാത്രക്കാർക്ക് ദുരിതമാകുന്നു. ദേശീയപാത183ഉം കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡും സംഗമിക്കുന്ന പേട്ടക്കവലയിലാണ് കുഴി ദുരിതം സൃഷ്ടിക്കുന്നത്.

മുന്പ് പലതവണ കുഴി താത്കാലികമായി അടച്ചെങ്കിലും വീണ്ടും തകര്‍ന്നിരിക്കുകയാണ്. പിന്നീട് കുഴിയിൽ ഇന്‍റർലോക്ക് പാകിയെങ്കിലും ഇതും ഫലം കണ്ടില്ല.

ഇരുചക്രവാഹന യാത്രികരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് കൂടിയാകുമ്പോള്‍ വാഹനങ്ങള്‍ കുഴിയില്‍ ചാടി കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. വാഹനങ്ങള്‍ കുഴിയില്‍ ചാടി അടി തട്ടുന്നതും പതിവാണ്. ദിവസേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ ഭാഗത്ത് കുഴിയിലൂടെ വാഹനങ്ങള്‍ ഇറങ്ങിക്കയറേണ്ട സാഹചര്യമുള്ളതിനാല്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. മുണ്ടക്കയം ഭാഗത്തേക്കും ദേശീയപാതയിൽനിന്ന് ഈരാറ്റുപേട്ട റോഡിലേക്കും പോകുന്ന വാഹനങ്ങൾ ഈ കുഴിയില്‍ ചാടിവേണം പോകാന്‍.
യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കുഴി അടയ്ക്കാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.

Ernakulam

തട്ടേക്കാട് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കാൻ ഉത്തരവ്

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി. ഉത്തരവിന്‍റെ പകർപ്പ് കോതമംഗലം എംഎൽഎയ്ക്കും വനം വകുപ്പ് അധികൃതർക്കും കൈമാറി.

ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനോടൊപ്പം പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനുംകൂടി മാറ്റിസ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള എസ്റ്റിമേറ്റ് അടിയന്തിരമായി സമർപ്പിക്കാൻ ഷിബു തെക്കുംപുറം കോതമംഗലം ഡിഎഫ്ഒയ്ക്ക് നിർദേശവും നൽകി.

മാനദണ്ഡങ്ങൾ പാലിക്കാതെ ഇരുവശങ്ങളിലും വളവുകളായ സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് നിലവിലെ ചെക്ക് പോസ്റ്റ്. അപകട സാഹചര്യത്തിൽ സ്ഥിതി ചെയ്യുന്ന ചെക്ക് പോസ്റ്റിന്‍റെ ഇരുമ്പ് ക്രോസ് ബാറിൽ കഴിഞ്ഞ മാസം ബൈക്ക് യാത്രികൻ തലയിടിച്ച് മറിഞ്ഞ് മരണപ്പെട്ടിരുന്നു.ചുരുളി സ്വദേശി മോൻസി ജോർജ് (49) ആണ് മരിച്ചത്.

ഇതിനു മുമ്പും ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടുത്തെ അപകട സാഹചര്യം ദീപിക ചിത്രം സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ പ്രശ്‌നത്തിന്‍റെ ഗൗരവം പൊതു ശ്രദ്ധയാകർഷിക്കുകയും ഷിബു തെക്കുപുറം പ്രശ്നത്തിൽ ഇടപെടുകയും വനം മന്ത്രിക്ക് കാര്യങ്ങൾ വ്യക്തമാക്കി കത്ത് നൽകുകയും ചെയ്തു. ഇതോടെയാണ് ചെക്ക്പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ ഉത്തരവായത്.

ചെക്ക് പോസ്റ്റ് വന്യമൃഗ ശല്യം രൂക്ഷമായ പുന്നേക്കാട് പ്ലാന്‍റഷനിൽ മാവിൻചുവട് ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് 2025 ൽ ഫാർമേഴ്‌സ് ആവയർനെസ്സ് റിവൈവൽ മൂവ്മെന്‍റ് (ഫാം) മുൻ ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ് സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ സർക്കാർ മുഖവിലയ്ക്കെടുത്തില്ല.

നിലവിൽ തട്ടേക്കാടുള്ള ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത് 15 കിലോമീറ്റർ അകലെയുള്ള കുട്ടമ്പുഴ റേഞ്ചിന് കീഴിൽ കൂവപ്പാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ജീവനക്കാരാണ്.

ഈ ചെക്ക് പോസ്റ്റ്‌ പുന്നെക്കാട് മാവിൻചുവട്ടിലേക്ക് മാറ്റിസ്ഥാപിച്ചാൽ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പുന്നേക്കാട് ഫോറസ്റ്റ് ഓഫിസിന്‍റെ നിയന്ത്രണത്തിൽ വരികയും പ്ലാന്‍റേഷനിലെ കാട്ടാന ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുകയും ചെയ്യും. കൂടാതെ കൂവപ്പാറ സ്റ്റേഷനിൽ അധികം വരുന്ന ജീവനക്കാരെ പൂയംകുടി മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുകയും ചെയ്യാമെന്ന നിർദേശം വളരെ പ്രാധാന്യത്തോടെ കാണുകയും ചെയ്തിട്ടുണ്ട്.

വനം മന്ത്രിയുടെ നിർദേശപ്രകാരം മലയാറ്റൂർ ഡിഎഫ്ഒ തൃശൂർ സർക്കിൾ വഴി ഇത് നടപ്പാക്കാനുള്ള അനുമതിക്കായി സക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (മാനേജ്മെന്‍റ്), ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനുള്ള ഉത്തരവിറക്കി.
ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതോടെ പുന്നേക്കാട് പ്ലാന്‍റേഷനിലൂടെ യാത്രചെയ്യുന്നവർക്കും കീരംപാറ പഞ്ചായത്തിലും വന്യമൃഗ ശല്യം ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുമുണ്ട്.

 

Thrissur

കാമ്പസ് കോമ്പസ് ഒരുക്കി ക്രൈസ്റ്റ് എന്‍ജി. കോളജ് വിദ്യാര്‍ഥികള്‍

ഇരിങ്ങാലക്കുട: ക്യാമ്പസിനുള്ളില്‍ എവിടെയാണ് ക്ലാസ് മുറി? അധ്യാപകന്‍റെ മുറി ഏത് നിലയില്‍? ലൈബ്രറിയിലേക്കുള്ള വഴി എവിടെ? ഇനി ഇത്തരം ചോദ്യങ്ങളുമായി കാമ്പസില്‍ വഴിതേടി നടക്കേണ്ട. കാമ്പസിനെ കൈയിലെത്തിക്കുന്ന കാമ്പസ് കോമ്പസ് ഒരുക്കിയിരിക്കുകയാണ് ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍.

കോളജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ് വിദ്യാര്‍ഥികളായ അകാന്‍ഷ റോസ് ജോസ്, ആര്‍ച്ച് എസ്. കുമാര്‍, ആദിത്യ സി. ഷാജി, ഗൗരി രാജേഷ് മേനോന്‍ എന്നിവരാണ് നൂതന നാവിഗേഷന്‍ വെബ് ആപ്പ് വികസിപ്പിച്ചത്.

കോളജിലെത്തിയ ആദ്യവര്‍ഷത്തില്‍ കാമ്പസിലെ വിവിധഇടങ്ങള്‍ കണ്ടെത്തുന്നതിനും വിവിധ വകുപ്പുകളിലെ അധ്യാപകരുടെ മുറികള്‍ കണ്ടെത്തുന്നതിന് നേരിട്ട ബുദ്ധിമുട്ടാണ് പദ്ധതിക്ക് വിത്തുപാകിയത്. വിദ്യാര്‍ഥികള്‍ നേരിട്ട ഈ ദൈനംദിന പ്രശ്‌നത്തിന് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തണമെന്ന ആശയമാണ് പിന്നീട് ക്യാമ്പസ് കോമ്പസ് എന്ന പദ്ധതിയായി വളര്‍ന്നത്. ക്യാമ്പസിനുള്ളിലെ വിവിധ കെട്ടിടങ്ങളിലേക്കുള്ള വഴികള്‍ കൃത്യമായി കാണിക്കുന്നതിനൊപ്പം ഉപയോക്താവ് സഞ്ചരിക്കുന്ന പാത ട്രാക്ക് ചെയ്യാനും ആപ്പിലൂടെ സാധിക്കും.

നാവിഗേഷനില്‍ മാത്രം ഒതുങ്ങുന്നതല്ല ക്യാമ്പസ് കോമ്പസിന്‍റെ ലക്ഷ്യം. ഭാവിയില്‍ അധ്യാപകരുടെ ടൈംടേബിളുമായി ആപ്പ് സംയോജിപ്പിച്ച് ഒരു നിശ്ചിതസമയത്ത് അധ്യാപകന്‍ കാബിനില്‍ ലഭ്യമാണോ എന്ന് വിദ്യാര്‍ഥികള്‍ക്ക് ആപ്പിലൂടെ തന്നെ പരിശോധിക്കാനാകുന്ന സംവിധാനം കൂടി ഒരുക്കുകയാണ് സംഘത്തിന്‍റെ അടുത്തലക്ഷ്യം.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പല്‍ ഡോ. ടി. സോളമന്‍ എന്നിവര്‍ പദ്ധതിയെ അഭിനന്ദിച്ചു. ഐഇഡിസി, സിസിഇ നോഡല്‍ ഓഫീസറും മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്‍റ് പ്രഫസറുമായ അശ്വതി പി. സജീവ് പദ്ധതിക്ക് മെന്ററിംഗ് നല്‍കി.

Palakkad

ഗ്രാമസഭകൾ വിളിച്ചുചേർക്കാൻ ഒപ്പുശേഖരണവും നിവേദന സമർപ്പണവും

വടക്കഞ്ചേരി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള ആശങ്കകൾ ചർച്ച ചെയ്യുന്നതിനും പരിഹാര നടപടികൾക്കുമായി അടിയന്തിരമായി പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങൾ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത് മെംബർമാർക്ക് നിവേദനം നൽകിത്തുടങ്ങി.

കിഫയുടെ നേതൃത്വത്തിൽ കിഴക്കഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ 206 പേർ ഒപ്പിട്ട നിവേദനം മെംബർ ലീലാമ്മ ജോസഫിനു നൽകി. റെനി അറക്കൽ, ഷാജൻ ആവലുംതടം, ബിജോ മൂലംകുഴക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. ഇത്തരത്തിൽ പ്രശ്നബാധിതയാകാൻ സാധ്യതയുളള പ്രദേശങ്ങളിൽനിന്നു ജനങ്ങൾ ഒപ്പിട്ടുനൽകുന്ന നിവേദനങ്ങൾ അതാത് പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് കൈമാറും.

തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ച് പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടണം. വിഷയം ചർച്ച ചെയ്ത് പ്രമേയം പാസാക്കണം.
സെപ്റ്റംബർ 27 നകം പരാതികളും പ്രമേയങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകേണ്ടതുണ്ട്. ജൂലൈ 27ന് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച ഇഎസ്എ കരട് വിജ്ഞാപനം സംബന്ധിച്ച് ചർച്ച, അതിൽ തീരുമാനമെടുക്കൽ, തീരുമാനങ്ങൾ പ്രമേയമായി അവതരിപ്പിച്ച് അംഗീകരിക്കൽ തുടങ്ങിയ വിഷയങ്ങളാണ് പ്രത്യേക ഗ്രാമസഭയിൽ അജണ്ടയായി നിർദേശിക്കുന്നത്.

ജില്ലയിൽ മാത്രം 13 വില്ലേജുകളാണ് പശ്ചിമഘട്ട സംരക്ഷണത്തിന്‍റെ ഭാഗമായി പരിസ്ഥിതിലോലപരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.13 വില്ലേജുകളിലായി നൂറ്റിയന്പതോളം വാർഡുകൾ പ്രശ്നസാധ്യതാ പട്ടികയിലുണ്ട്.

Malappuram

പത്തുലക്ഷം പട്ടയങ്ങൾ ഡിജിറ്റൽ രൂപത്തിലേക്ക്

മഞ്ചേരി: മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ ഓഫിസിൽനിന്ന് ഇതുവരെ വിതരണം ചെയ്തിട്ടുള്ള 10 ലക്ഷത്തോളം പട്ടയങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാൻ പദ്ധതി തയാറാക്കി.

രണ്ടുകോടി രൂപ ചെലവിൽ ഇതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്ന് മഞ്ചേരി എൽആർ തഹസിൽദാർ എം. മുകുന്ദൻ അറിയിച്ചു. മൂന്നു താലൂക്കുകളിലായി വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങളുടെ വിവരങ്ങളാണ് ഡിജിറ്റലായി സൂക്ഷിക്കുക. ഈ പട്ടയങ്ങൾ സംബന്ധിച്ച് ഏത് വിവരവും വിരൽത്തുന്പിൽ ഇതോടെ ലഭ്യമാകും.

പട്ടയങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന ഏജന്‍റുമാരിൽനിന്ന് ഓഫിസിനെ പൂർണമായി മോചിപ്പിക്കും. ഇതിനായി ട്രിബൂണലിന്‍റെ വെബ്സൈറ്റ് ഉടൻ ആരംഭിക്കുന്നതാണ്. ഇതിൽ അപേക്ഷ സംബന്ധിച്ചുള്ള ഫയലുകളുടെ സ്റ്റാറ്റസ് ആർക്കും പരിശോധിക്കുന്നതിന് അവസരമുണ്ടാകും. അതോടൊപ്പം അപേക്ഷകരുടെ ഹിയറിംഗ് ഓണ്‍ലൈനായി നടത്താനും പദ്ധതിയുണ്ട്.

വിദൂരസ്ഥലങ്ങളിലും വിദേശത്തുള്ളവർക്കും നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈൻ ഹിയറിംഗ് നടത്തുന്നത്. രേഖകൾ ഹാജരാക്കാനില്ലാത്ത എസ്‌സി-എസ്ടി വിഭാഗത്തിൽപ്പെട്ട മുഴുവൻ പേർക്കും പട്ടയം നൽകാനാണ് തീരുമാനം. ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ കൈവശാവകാശം വ്യക്തമാക്കുന്ന റിപ്പോർട്ട് ലഭ്യമാക്കി പട്ടയം നൽകും.

മഞ്ചേരിയിൽ പട്ടയമേള; രണ്ടായിരം പേർക്ക് പട്ടയം നൽകും

മഞ്ചേരി: മഞ്ചേരിയിൽ 14ന് നടക്കുന്ന പട്ടയമേളയിൽ രണ്ടായിരം പേർക്ക് പട്ടയം നൽകും. മഞ്ചേരി മുനിസിപ്പൽ ടൗണ്‍ ഹാളിൽ നടക്കുന്ന പട്ടയമേളയോടനുബന്ധിച്ച് മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ വെബ് പോർട്ടലും ഉദ്ഘാടനം ചെയ്യും. പത്ത്‌ ല‌‌ക്ഷം ഫയലുകളുടെ ഡിജിറ്റലൈസേഷനും ഇതോടെ ആരംഭിക്കും.
പൗരാവകാശ രേഖയുടെ പ്രകാശനം, എസ്‌സി-എസ്ടി വിഭാഗങ്ങൾക്ക് പട്ടയം നൽകാനുള്ള കാന്പയിൻ, മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, പ്രവാസികൾ എന്നിവർക്കുള്ള ഓണ്‍ലൈൻ അദാലത്ത് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും നടക്കും. ഒരുവർഷത്തിനകം അപേക്ഷകൾ തീർപ്പാക്കാനുള്ള ദൗത്യ പ്രഖ്യാപനവുമുണ്ടാകും.

മന്ത്രിമാരായ എ.പി. അനിൽകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവർ പങ്കെടുക്കും. കൈവശമുള്ള ഭൂമിക്ക് പട്ടയം ലഭിക്കാൻ വർഷങ്ങളായി കാത്തിരിക്കുന്നവർക്ക് ആശ്വാസമായി മലപ്പുറം ജില്ലയിൽ പട്ടയ നടപടികൾ അതിവേഗം മുന്നോട്ടുപോവുകയാണ്.

14ന് മഞ്ചേരിയിൽ നടക്കുന്ന ജില്ലാതല പട്ടയമേളയിൽ മഞ്ചേരി, തിരൂർ, തിരൂരങ്ങാടി ലാൻഡ് ട്രിബ്യൂണൽ പരിധിയിലെ 2000 പേർക്കാണ് പട്ടയം നൽകുന്നത്.

ഇതിൽ 1000 പേർ മഞ്ചേരി ഭൂപരിഷ്കരണ വിഭാഗത്തിന് കീഴിലുള്ളവരാണ്. മഞ്ചേരി ഓഫിസിന് കീഴിൽ കെട്ടിക്കിടന്ന 3,000 അപേക്ഷകളിൽ 1,500 എണ്ണം തീർപ്പാക്കി.

പട്ടയം സ്വീകരിക്കാൻ അപേക്ഷകർ നേരിട്ട് എത്തണമെന്ന നോട്ടീസ് നൽകിയെങ്കിലും 500 പേരിൽനിന്ന് മറുപടി ലഭിച്ചില്ല. ഇവരെ സമീപിച്ച് പട്ടയം നൽകാനുള്ള നടപടികളും തുടങ്ങി. രേഖകളില്ലാത്തവർക്ക് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് പട്ടയം നൽകും.
ജനുവരിയോടെ 2000 പേർക്ക് കൂടി പട്ടയം നൽകാനാണ് ലക്ഷ്യം.
ഇതിനായി താലൂക്ക്തല അദാലത്തുകളും വിദേശത്തുള്ളവർ, മുതിർന്ന പൗര·ാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി ഓണ്‍ലൈൻ അദാലത്തുകളും സംഘടിപ്പിക്കും.

നൂറുദിനകർമ പദ്ധതിയുടെ ഭാഗമായി മഞ്ചേരി ഭൂപരിഷ്കരണ വിഭാഗം സ്പെഷൽ തഹസിൽദാർ എം.മുകുന്ദന്‍റെ നേതൃത്വത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്.

Kozhikode

മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ട് ദിവസം കോഴിക്കോട്ട്

കോഴിക്കോട്: കേരളത്തിന്‍റെ ദീർഘകാല വികസന സാധ്യതകളും ഭാവി വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് കോഴിക്കോട് (ഐഐഎംകെ) സംഘടിപ്പിക്കുന്ന ദ്വിദിന നേതൃത്വ ശിൽപശാലയായ ‘റീഇമാജിനിനിംഗ് കേരളം’ നാലിനും അഞ്ചിനും കോഴിക്കോട് ഐഐഎം കാമ്പസിൽ നടക്കും.

മുഖ്യമന്ത്രി വി.ഡി. സതീശനും സംസ്ഥാനത്തെ മുഴുവൻ മന്ത്രിസഭാംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും.കേരളത്തിന്‍റെ ഭാവി വികസനത്തിന് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സംവാദ വേദിയായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തിന്‍റെ രാഷ്ട്രീയ നേതൃത്വം, ഐഐഎംകെ അധ്യാപകർ, രാജ്യാന്തര വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന ചർച്ചകളിൽ സംസ്ഥാനത്തിന്‍റെ വികസന പാതയെ സ്വാധീനിക്കുന്ന വിവിധ വിഷയങ്ങൾ ആഴത്തിൽ പരിശോധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൃത്രിമബുദ്ധിയുടെ കാലത്തെ നേതൃത്വം, നയങ്ങൾ ജനജീവിതത്തിൽ സുസ്ഥിരമായ മാറ്റങ്ങളാക്കി മാറ്റുന്നതിനുള്ള സമീപനങ്ങൾ, കാലാവസ്ഥാ പ്രതിരോധം, സമൂഹാധിഷ്ഠിത ദുരന്തനിവാരണം, പൊതുജനാരോഗ്യ, വയോജന സമൂഹം, ‘സിൽവർ ഇക്കോണമി’, കേരളത്തിന്‍റെ സാമ്പത്തിക-ധനകാര്യ അടിത്തറ, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസത്തിലെ മികവ്, കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തുന്നതിനുള്ള സാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുക.

അധ്യാപകരോടൊപ്പം ജപ്പാനിലെ കിയോ സർവകലാശാല, കിംഗ്സ് കോളജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും സെഷനുകൾ നയിക്കും. ആരോഗ്യവും ക്ഷേമവും സംബന്ധിച്ച പ്രത്യേക സെഷന്‍ അരവിന്ദ് ഐ കെയർ സിസ്റ്റം ചീഫ് മെഡിക്കൽ ഓഫീസറും ഡയറക്ടർ–പ്രോജക്ട്സുമായ ഡോ. അരവിന്ദ് ശ്രീനിവാസൻ, നാരായണ ഹെൽത്ത് ചെയർമാൻ ഡോ. ദേവി ഷെട്ടി എന്നിവർ നേതൃത്വം നൽകും.

 

Wayanad

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരേ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

കല്‍പ്പറ്റ: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ച് മംഗളൂരു ജംഗ്ഷന്‍ മൈസൂരു ഡിവിഷന്‍റെ ഭാഗമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനിലെ ദക്ഷിണ റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍ സെന്‍ററിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.

േന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന നിരന്തരമായ അവഗണനയുടെ തുടര്‍ച്ചയാണ് ഡിവിഷന്‍ വിഭജനമെന്ന് നേതാക്കള്‍ ആരോപിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഡിവിഷനുകളില്‍ ഒന്നായ പാലക്കാട് ഡിവിഷനെ വിഭജിച്ച് ഭാവിയില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ടി.ജെ. ഐസക്ക് അധ്യക്ഷത വഹിച്ചു.

എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. എച്ച്.ബി. പ്രദീപ്, കെ.ഇ. വിനയന്‍, കെ.വി. പോക്കര്‍ ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍, ഒ.വി. അപ്പച്ചന്‍, എം.ജി. ബിജു, പി.കെ. അബ്ദുള്‍ റഹ്മാന്‍, ബിനു തോമസ്, മാണി ഫ്രാന്‍സിസ്, നജീബ് കരണി, പി. വിനോദ് കുമാര്‍, കമ്മന മോഹനന്‍, പി.വി. ജോര്‍ജ്, കെ.പി. മധു, ബീന ജോസ്, ശോഭന കുമാരി, ബി. സുരേഷ്, പോള്‍സണ്‍ കൂവക്കല്‍, എ.എം. നിഷാന്ത്, ഉമ്മര്‍ കുണ്ടാട്ടില്‍, വര്‍ഗീസ് മുരിയന്‍കാവില്‍, ജില്‍സണ്‍ തൂപ്പുംകര, ജിനി തോമസ്, ദിലീപ് കുമാര്‍, മീനാക്ഷി രാമന്‍, പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു.

Kannur

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം

ഇരിട്ടി: മലയോര മേഖലയിൽ പനിയും മറ്റു രോഗങ്ങളും വ്യാപകമാകുമ്പോൾ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം. ദിവസേന തൊള്ളായിരത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.

പേരാവൂർ, കണിച്ചാർ തുടങ്ങിയ ആശുപത്രികളിൽനിന്ന് ഡോക്ടർമാരെ എത്തിച്ചാണ് ചില ദിവസങ്ങളിൽ രോഗികളെ പരിശോധിക്കുന്നതെന്നാണ് വിവരം. ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ കിടത്തി ചികിത്സാ സൗകര്യമുണ്ടായിട്ടും രോഗികളെ കണ്ണൂർ, പരിയാരം ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതായും പരാതിയുണ്ട്. ഇതുമൂലം ആശുപത്രിയിലെ നിരവധി കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നതായും ചില വാർഡുകൾ അടച്ചിട്ടിരിക്കുന്നതായും ആക്ഷേപമുയരുന്നു.

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെയും കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ തസ്തികയിൽ മൂന്ന് പേരുടെയും നേത്രരോഗ വിഭാഗത്തിൽ ഒരാളുടെയും അനസ്തീഷ്യ വിഭാഗത്തിൽ ഒരാളുടെയും ഒഴിവുകളുണ്ടെന്നാണ് വിവരം. ഇതിന് പുറമേ നഗരസഭ മുഖേന നിയമിക്കേണ്ട ഒരു ഡോക്ടറുടെയും ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) മുഖേന നിയമിക്കേണ്ട ഡോക്ടറുടെയും തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.നിലവിൽ ഒരു സൂപ്രണ്ട്, ഒരു കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ, ഒരു ഫിസിഷ്യൻ, രണ്ട് ശിശുരോഗ വിദഗ്ധർ, ഒരു ഇഎൻടി ഡോക്ടർ, ഒരു അസിസ്റ്റന്‍റ് സർജൻ എന്നിവരെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ദന്തൽ ഡോക്ടറുടെ സേവനവും ലഭ്യമാണ്.

900 രോഗികൾക്ക് വിരലിലെണ്ണാവുന്ന ഡോക്ടർമാർ

ദിവസേന 900ഓളം രോഗികൾ എത്തുന്ന ആശുപത്രിയിൽ നിലവിലുള്ള പരിമിതമായ ഡോക്ടർമാരെ ഉപയോഗിച്ചാണ് സേവനം ക്രമീകരിക്കുന്നത്. നൈറ്റ് ഡ്യൂട്ടിയും അവധിയും ഉൾപ്പെടെ വരുമ്പോൾ ചില ദിവസങ്ങളിൽ വിരലിലെണ്ണാവുന്ന ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നതെന്നാണ് പരാതി.ആശുപത്രിയിൽ ഓരോ ദിവസവും ഓരോ വിഭാഗത്തിലും ഏത് ഡോക്ടറുടെ സേവനം ലഭ്യമാണെന്ന് പൊതുജനങ്ങളെ അറിയിക്കുന്ന സംവിധാനം കാര്യക്ഷമമായി നടപ്പാക്കാത്തതും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപമുണ്ട്.

മലയോര മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നും നിലവിലുള്ള കിടത്തി ചികിത്സാ സൗകര്യങ്ങൾ പൂർണതോതിൽ പ്രവർത്തിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.

Kasaragod

കടലില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: തൈക്കടപ്പുറത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോര്‍ കവല എവി ഹൗസിലെ എ.വി.അജ്മല്‍ (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.15 ഓടെ തൈക്കടപ്പുറം അഴിമുഖത്തുനിന്നും രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെയാണ് മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. കാലിച്ചാനടുക്കം സ്വദേശി ഹനീഫയുടെയും റഹ്‌മത്തിന്‍റെയും മകനാണ്. ശനിയാഴ്ച വൈകുന്നേരമാണ് അജ്മല്‍ കടലില്‍ ഒഴുക്കിൽപെട്ടത്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

പി.വി.വർഗീസ്

ചെറുവക്കൽ : മംഗലത്തുവീട്ടിൽ പി.വി.വർഗീസ്(90-റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കോട്ടയ്ക്കവിള സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ വർഗീസ്. മക്കൾ: ശൈനോ മാത്യു(റിട്ട. ട്രഷറി സൂപ്രണ്ട്), സജി വർഗീസ്(മംഗലത്ത് മെഡിക്കൽസ്& ഫൈനാൻസ്, അന്പലംകുന്ന്), സെലിൻ കോശി. മരുമക്കൾ: പരേതനായ പി.എം.മാത്യു(ഗവ. സെക്രട്ടേറിയറ്റ്), ലൗലി സജി, ജി.കോശി(റിട്ട.പ്രിൻസിപ്പൽ, സെന്‍റ് ഗ്രിഗോറിയസ് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടാരക്കര).

സി.ജെ. ജോസഫ്

രാമങ്കരി: ചേപ്പില പുത്തൻപറന്പിൽ സി.ജെ. ജോസഫ് (കുഞ്ഞച്ചായി - 82, രാമങ്കരി സർവീസ് സഹ. ബാങ്ക് മുൻ സെക്രട്ടറി) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് രാമങ്കരി സെന്‍റ് ജോസഫ് പള്ളിയിൽ. ഭാര്യ മറിയാമ്മ ജോസഫ് ഫാത്തിമാപുരം കോട്ടപ്പുറം കുടുംബാംഗം. മക്കൾ: ബിജു പി. ജോസഫ് (ജോമോൻ - ബഹറിൻ), സോമോൾ, സോണിയ. മരുമക്കൾ: റിൽസി വറങ്ങലകുടിയിൽ, മടക്കത്താനം (ബഹറിൻ), ജോർജ് ജോസഫ് പുള്ളോലിൽ (വിളക്കുമാടം), രാജേഷ് സെബാസ്റ്റ്യൻ കിഴക്കേക്കുറ്റ് (തോട്ടയ്ക്കാട്).

കെ. പി. ദേവസ്യ

മല്ലികശേരി: കുന്നത്തുപുരയിടം കെ. പി. ദേവസ്യ (92) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് ഭവനത്തിൽ ആരംഭിച്ച് മല്ലികശേരി സെന്‍റ് തോമസ് പള്ളിയിൽ. ഭാര്യ : പരേതയായ എലിക്കുട്ടി ദേവസ്യ എലിക്കുളം പവ്വത്ത് വടക്കേമംഗലത്ത് കുടുംബാംഗം. മക്കൾ : ബാബുജി സെബാസ്റ്റ്യൻ (റിട്ട. എംഒഎസ്‌സി, കോലഞ്ചേരി), മേഴ്‌സി ഇഗ്നേഷ്യസ് (റിട്ട. ഫാക്ട്), റോസിലി സജി, എൽസമ്മ (ഐസി, റിട്ട. സിസിപിഎൽഎംഎഐ, എച്ച്എസ്എസ്, പെരുമാനൂർ), മാത്തുക്കുട്ടി സെബാസ്റ്റ്യൻ (മാനേജർ, മീനച്ചിൽ ഈസ്റ്റ്‌ ബാങ്ക്, പിണ്ണാക്കനാട്). മരുമക്കൾ : മിനി കെ. അഗസ്റ്റിൻ കല്ലിടുക്കിൽ, ആലക്കോട്. (റിട്ട. എബനേസർ, എച്ച്എസ്എസ്, വീട്ടൂർ), ഇഗ്നേഷ്യസ് മാത്യു പാലേട്ട്, ഇടപ്പള്ളി (റിട്ട. വെതർഫോർഡ്, അബുദാബി), സജി ജോർജ് ഐക്കര, പാലാ (റിട്ട. എൻടിപിസി), ഡോ. കെ. എ. രാജു കിഴക്കയിൽ, തേവര (റിട്ട. എസ്എച്ച് കോളജ്, തേവര), മഞ്ജു ജോസ് മഞ്ഞനാനിക്കൽ (ചോറ്റി).

ടി. കെ. ശ്രീധരൻ

ഭരണങ്ങാനം: താന്നിയ്ക്കതൊട്ടിയിൽ ടി. കെ. ശ്രീധരൻ (94) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ ദേവയാനി പമ്പാവാലി തെരുവത്തിൽ കുടുംബാംഗം. മക്കൾ: തങ്കമണി, പുരുഷോത്തമൻ, വിജയൻ, പ്രസാദ്, സുമ, മോളി, സതി, പ്രിയ, ജയേഷ്, രാജേഷ്. മരുമക്കൾ: പരേതനായ ദാസൻ പുന്നോലിയിൽ പാതാമ്പുഴ, വിലാസിനി പുന്നോലിയിൽ പാതാമ്പുഴ, ഷൈലജ കന്നുവള്ളിയിൽ കോടിക്കുളം, മിനി കീരിയാനിയ്ക്കൽ പനയ്ക്കപാലം, ഷാജി കൊടകശേരിയിൽ കഞ്ഞിക്കുഴി, സന്തോഷ് കോട്ടയിൽ ഭരണങ്ങാനം, ഷിബു കൊല്ലക്കാട്ട് വിളക്കുമാടം, അജി പുത്തൻപുരയിൽ ഉരുളികുന്നം, ജ്യോതി മരുതോലിയിൽ ഐങ്കൊമ്പ്, സ്മിത ചെമ്മനാപറമ്പിൽ ഭരണങ്ങാനം.

റോസമ്മ ജോസഫ്

കട്ടപ്പന: വള്ളക്കടവ് വേനമ്പടം റോസമ്മ ജോസഫ് (91) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് വള്ളക്കടവ് സെന്‍റ് ആന്‍റണീസ് പള്ളിയിൽ. പരേത പൂഞ്ഞാർ വിളക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.ഡി.ജോസഫ്. മക്കൾ: തങ്കച്ചൻ, ലില്ലിക്കുട്ടി, ജോസ്, സണ്ണി, ബെന്നി, മിനിമോൾ, അഡ്വ.പ്രിൻസ് ജോസഫ്. മരുമക്കൾ: സാബു എരുമച്ചാടത്ത് ഇരട്ടയാർ, സോഫി എള്ളൂക്കുന്നേൽ പത്താംമൈൽ, റോസി എഴുപറയിൽ ആനിക്കാട്, റീത്ത പതിനഞ്ചിൽചിറയിൽ ആലപ്പുഴ, ഷാലറ്റ് വട്ടമറ്റത്തിൽ കാഞ്ചിയാർ, പരേതയായ സാലി ആലപ്പാട്ടുകുന്നേൽ മാവടി.

സിസ്റ്റര്‍ ജോവാന്‍ എഫ്‌സിസി

മൂവാറ്റുപുഴ : എഫ്‌സിസി വാഴപ്പിള്ളി ഭവനാംഗമായ സിസ്റ്റര്‍ ജോവാന്‍ എഫ്‌സിസി (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് വിശുദ്ധ കുര്‍ബാനയോട് കൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം സെമിത്തേരിയില്‍. പരേത നെടിയകാട് മണിമല കുര്യാക്കോ - ത്രേസ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഫാ. ജോര്‍ജ് മണിമല (എസ്‌ജെ), പരേതരായ തോമസ് മണിമല നെടിയകാട്, ഏലിയാമ്മ തോമസ് മുണ്ടക്കല്‍ നെടിയകാട്, ത്രേസ്യാമ്മ മാണി കൊട്ടാരത്തില്‍ മൈലക്കൊമ്പ്, ഫാ. ജോസഫ് മണിമല (വിജയപുരം രൂപത മുന്‍ കോര്‍പറേറ്റ് മാനേജര്‍), കുര്യന്‍ മണിമല നെടിയകാട്, ബ്രദര്‍ ഫ്രാന്‍സീസ് (സിഎസ്‌സി, ബംഗളൂരു). പരേത കരിമണ്ണൂര്‍, ജോസ്ഗിരി, തലയനാട്, നെയ്‌ശേരി, അസീസി ഭവന്‍, വിമലഗിരി, ഉടുമ്പന്നൂര്‍, സാന്‍ജോസ് ഭവന്‍ തൊടുപുഴ, പൈങ്ങോട്ടൂര്‍, ഞായപ്പിള്ളി, ശാന്തിനികേതന്‍, നിര്‍മല ഭവന്‍, നിര്‍മലഗിരി, കോഴിപ്പിള്ളി, കലൂര്‍, മുളപ്പുറം എന്നീ ഭവനങ്ങളില്‍ മെസ് മാനേജരായും, ഫാം സൂപ്പര്‍വൈസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി

കോഴിക്കോട്: പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ഡിസിസി മുൻ അധ്യക്ഷനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി (86) അന്തരിച്ചു. കബറടക്കം വാഴക്കാട് പണിക്കര പുറായി കാമശേരി ജുമാമസ്ജിദിൽ നടത്തി. ഭാര്യ: കോനോത്ത് ഫാത്തിമ. മക്കൾ: ഫായിസ്, ഫവാസ്, ഫാസിൽ, എം.വി. ഫാരിസ്. മരുമക്കൾ: ഫാത്തിമ ജസ്ബിൻ പറമ്പൻ (എടവണ്ണ), ഷോമിയ അഞ്ചരക്കണ്ടി, ഫാത്തിമ താനി. കോഴിക്കോട് ബാറില്‍ അഭിഭാഷകനായിരുന്ന അദ്ദേഹം അഞ്ച് വര്‍ഷം കോഴിക്കോട് ഡിസിസി പ്രസിഡന്‍റായിരുന്നു. ന്യൂനപക്ഷ കമ്മീഷന്‍റെ ആദ്യ ചെയര്‍മാനാണ്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.

മേരി

മടമ്പം : ചടനാക്കുഴിയിൽ മേരി (79) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് മടമ്പം ലൂർദ് മാതാ ഫൊറോന പള്ളിയിൽ. പരേത കീരുമുകളേൽ കുടുംബാംഗം. ഭർത്താവ്: ജോസ്. മക്കൾ: ജോഷി, ജോജോ (സൈനികൻ, ആസാം), സിസ്റ്റർ ജിൽസി എസ്‌വിഎം (പ്രിൻസിപ്പൽ, സെന്‍റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പയ്യാവൂർ), മിനി (നഴ്സ്, യുകെ). മരുമക്കൾ: റെജി ചെറുകര (ആശാ വർക്കർ), ബിന്ദു എളമ്പാശേരിയിൽ (ജെപിഎച്ച്എൻ, നടുവിൽ), ഫിലിപ്പ് പതിയിൽ (യു കെ). സഹോദരങ്ങൾ: സിസ്റ്റർ റാഹേൽ (ഡിഎസ്എസ്, പട്ടുവം), ഏബ്രഹാം, പരേതനായ സൈമൺ.

ചിന്നമ്മ ജോർജ്

കുന്നോത്ത്: കുന്നോത്ത് സെന്‍റ് ജോസഫ്സ് യുപി സ്കൂൾ റിട്ട. അധ്യാപിക വയലിങ്കൽ ചിന്നമ്മ ജോർജ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കുന്നോത്ത് സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ ഏബ്രഹാം തോമസ് (തൊണ്ടിയിൽ സെന്‍റ് ജോൺസ് യുപി സ്കൂൾ റിട്ട. മുഖ്യാധ്യാപകൻ). മക്കൾ: ഗ്ലോറിയ (സ്റ്റാഫ് നഴ്സ്, ഹമദ് ആശുപത്രി, ഖത്തർ), എബി തോമസ് (റിട്ട. അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാവശേരി), ജിസെല്ല (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാക്കയങ്ങാട് പാല). മരുമക്കൾ: സിബി കല്ലറക്കൽ (അക്കൗണ്ടന്‍റ്, അൽസലാം ഗ്രൂപ്പ്, ഖത്തർ), ഷിപ്സി (അധ്യാപിക, സേക്രഡ് ഹാർട്ട് യുപി സ്കൂൾ, അങ്ങാടിക്കടവ്), ജിജോ (അധ്യാപകൻ, വേക്കളം യുപി സ്കൂൾ).

മാത്യു

കരുവഞ്ചാൽ: തേർമലയിലെ മറ്റത്തിൽ മാത്യു (അപ്പച്ചൻ- 74) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് തേർമല അൽഫോൻസ പള്ളിയിൽ. പരേതരായ മറ്റത്തിൽ ജോർജ്-അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലീലമ്മ പടപ്പേങ്ങാട് പായിക്കാട്ട് കുടുംബാംഗം. മക്കൾ: അജയ് മാത്യു, അനീറ്റ മാത്യു (സൗദി അറേബ്യ), പരേതനായ അഭിലാഷ് മാത്യു. മരുമക്കൾ : ബിജി അങ്ങാടിയത്ത്, ജോബി മാത്യു അധികാരത്തിൽ കുടിയാൻമല (സൗദി അറേബ്യ). സഹോദരങ്ങൾ: മേരി (മുംബൈ), ജോസ് മറ്റത്തിൽ (നടുവിൽ), ആലീസ് കിഴക്കേടനത്ത് (കാലടി), ഡോ. സജീവ് മറ്റത്തിൽ (കനകപ്പള്ളി), ഡെയ്സി ജോസ് കാക്കിയാനിയിൽ (ഡൽഹി), പരേതയായ ലൂസി ചെമ്മണ്ണൂർ.

കുഞ്ഞമ്പു

നീലേശ്വരം: മാര്‍ക്കറ്റ് ജംഗ്ഷനിലെ ലക്ഷ്മി വുഡ് ഇന്‍ഡസ്ട്രീസ് ഉടമ വി.വി. കുഞ്ഞമ്പു (96) അന്തരിച്ചു. നീലേശ്വരം മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ട്രഷറര്‍, ലോറി ഓണേഴ്സ് അസോസിയേഷന്‍ ട്രഷറര്‍, ടിമ്പര്‍ അസോസിയേഷന്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ കെ. രാധ. മക്കള്‍: ഡോ. രാധാകൃഷ്ണന്‍ (കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം), രാജ്‌മോഹനന്‍ (പൗര്‍ണിമ മെഡിക്കല്‍സ്, നീലേശ്വരം), പ്രേമലത (കാഞ്ഞങ്ങാട്), മധുസൂദനന്‍ (റിട്ട. ആര്‍ടിഒ), രേണുക (കൊച്ചി), ഹരീഷ് (സ്വപ്ന എന്‍റര്‍പ്രൈസസ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ഡോ. സുമംഗലി (കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം), സിമി (സൂര്യ എന്‍റര്‍പ്രൈസസ്, കാഞ്ഞങ്ങാട്), ബാലന്‍ (റിട്ട. ആര്‍ടിഒ, കാഞ്ഞങ്ങാട്), ദീപ്തി (അധ്യാപിക, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കണ്ണൂര്‍), ശ്രീധരന്‍ (റിട്ട. ജോയിന്‍റ് രജിസ്ട്രാര്‍, ഇഗ്‌നോ), സിന്ധു (അധ്യാപിക, പടന്നക്കാട് എസ്എന്‍ടിടിഐ).

സോണിയ ജോണ്‍

കാഞ്ഞങ്ങാട്: മൂരിക്കുന്നേല്‍ സോണിയ ജോണ്‍ (36) അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിനു കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. ഭര്‍ത്താവ്: ഡാവി സ്റ്റീഫന്‍ (യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി). മക്കള്‍: ലിസ ഗ്രേസ്, മിഷേല്‍ മറിയം. പയ്യാവൂര്‍ വാക്കച്ചാലില്‍ ജോണ്‍- ജെസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജസ്റ്റിന്‍ (മംഗളുരു), ജെയിന്‍ (ഓസ്‌ട്രേലിയ).

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

03-09-2026

ഹൊറർ ചിത്രവുമായി രാജകൃഷ്ണ മേനോൻ; തൃഷയും അപർണയും നായികമാർ

മലയാളിയും ബോളിവുഡ് സംവിധായകനുമായ രാജകൃഷ്ണ മേനോന്‍റെ പുതിയ സിനിമയിൽ തൃഷയും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളാകുന്നു. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പനോരമ സ്റ്റുഡിയോസ് ആണ് നിർമിക്കുന്നത്.

സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചു. രാധിക ശരത്കുമാർ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

എയർലിഫ്റ്റ്, ഷെഫ് തുടങ്ങിയ ഹിന്ദി സിനിമകളിലൂടെ ശ്രദ്ധേയനായ രാജാ കൃഷ്ണ മേനോൻ അന്തരിച്ച നടൻ ടി.പി. മാധവന്‍റെ മകനാണ്.

03-09-2026

ഹൊറർ ചിത്രവുമായി രാജകൃഷ്ണ മേനോൻ; തൃഷയും അപർണയും നായികമാർ

മലയാളിയും ബോളിവുഡ് സംവിധായകനുമായ രാജകൃഷ്ണ മേനോന്‍റെ പുതിയ സിനിമയിൽ തൃഷയും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളാകുന്നു. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പനോരമ സ്റ്റുഡിയോസ് ആണ് നിർമിക്കുന്നത്.

സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചു. രാധിക ശരത്കുമാർ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

എയർലിഫ്റ്റ്, ഷെഫ് തുടങ്ങിയ ഹിന്ദി സിനിമകളിലൂടെ ശ്രദ്ധേയനായ രാജാ കൃഷ്ണ മേനോൻ അന്തരിച്ച നടൻ ടി.പി. മാധവന്‍റെ മകനാണ്.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

03-09-2026

റവ.ഫാ. ജോജി കെ. ജോയിക്ക് ഊഷ്മളമായ സ്വീകരണം നൽകി

 

കുവൈറ്റ് സിറ്റി: വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിനും സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷനും നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന റവ.ഫാ. ജോജി കെ. ജോയിക്ക് കുവൈറ്റ്‌ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അടൂര്‍ - കടമ്പനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കടമ്പനാട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയും ശാസ്താംകോട്ട സെന്‍റ് ബേസില്‍ ബൈബിള്‍ സ്കൂളിന്‍റെ വൈസ് പ്രിന്‍സിപ്പാളും വചനപ്രഘോഷകനുമാണ് റവ.ഫാ. ജോജി കെ. ജോയി.

മഹാ ഇടവക സഹവികാരി റവ.ഫാ. ബിജു ഡാനിയേൽ, ട്രസ്റ്റി ജെറി ജോൺ കോശി, ആക്ടിംഗ് സെക്രട്ടറി ബിജു ജേക്കബ്, കൺവൻഷൻ കൺവീനർ റെജി സഖറിയ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളിൽ വൈകുന്നേരം 6.45 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ വച്ച് കൺവെൻഷനും ഏഴിന് വൈകുന്നേരം 5.30 മുതൽ എട്ടു നോമ്പ്‌ വീടലിന്‍റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും.

03-09-2026

റവ.ഫാ. ജോജി കെ. ജോയിക്ക് ഊഷ്മളമായ സ്വീകരണം നൽകി

 

കുവൈറ്റ് സിറ്റി: വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിനും സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷനും നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന റവ.ഫാ. ജോജി കെ. ജോയിക്ക് കുവൈറ്റ്‌ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അടൂര്‍ - കടമ്പനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കടമ്പനാട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയും ശാസ്താംകോട്ട സെന്‍റ് ബേസില്‍ ബൈബിള്‍ സ്കൂളിന്‍റെ വൈസ് പ്രിന്‍സിപ്പാളും വചനപ്രഘോഷകനുമാണ് റവ.ഫാ. ജോജി കെ. ജോയി.

മഹാ ഇടവക സഹവികാരി റവ.ഫാ. ബിജു ഡാനിയേൽ, ട്രസ്റ്റി ജെറി ജോൺ കോശി, ആക്ടിംഗ് സെക്രട്ടറി ബിജു ജേക്കബ്, കൺവൻഷൻ കൺവീനർ റെജി സഖറിയ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളിൽ വൈകുന്നേരം 6.45 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ വച്ച് കൺവെൻഷനും ഏഴിന് വൈകുന്നേരം 5.30 മുതൽ എട്ടു നോമ്പ്‌ വീടലിന്‍റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

02-09-2026

നിര്‍മ്മലാ സീതാരാമന് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം

ഷിക്കാഗോ: അമേരിക്കയില്‍ നടക്കുന്ന ജി-20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം നല്‍കി. ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് സ്വീകരണ യോഗവും ഡിന്നറും ഒരുക്കിയത്.

ഷിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരായ 150 പേരെയാണ് സ്വീകരണ ചടങ്ങിലേക്ക് ക്ഷണിച്ചത്. മലയാളികളെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റും യുഎസ് ടെക്‌ട്രോണിക്‌സിന്‍റെ പ്രസിഡന്‍റുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഫോമാ മുന്‍ വൈസ് പ്രസിഡന്‍റ് സണ്ണി വള്ളിക്കളം, ഷിക്കാഗോ മുന്‍ സാര്‍ജന്‍റ് ഓഫ് പൊലിസ് ടോമി മേത്തിപ്പാറ എന്നിവര്‍ സംബന്ധിച്ചു.

നിര്‍മ്മലാ സീതാരാമന്‍ നടത്തിയ പ്രസംഗത്തില്‍ 2026-ല്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞു. അതില്‍ ഏറ്റവും പ്രധാനമായത് 7.6 ശതമാനം ജിഡിപി വളര്‍ച്ച നേടിയതാണ്. യുദ്ധങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലാണ് 2026ല്‍ ഈ നേട്ടം കൈവരിച്ചത്.

2025ല്‍ 7.1 ശതമാനമായിരുന്നു. കാനഡയിലേയും ഷിക്കാഗോയിലേയും വിവിധ കമ്പനികളുടെ സിഇഒമാരുമായി അവര്‍ ചര്‍ച്ചകള്‍ നടത്തി. അവരെ ഇന്ത്യയിലേക്ക് ബിസിനസ് നടത്തുവാന്‍ ക്ഷണിച്ചു.

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസന്‍റുമായും മറ്റ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുമായും വിവിധ ചര്‍ച്ചകള്‍ നടത്തും.

ഇന്ത്യയില്‍ വിവിധ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനും തൊഴില്‍ അവസരങ്ങള്‍ കൂട്ടുവാനും സഹായമായ സാഹചര്യം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. മലയാളികള്‍ക്ക് അവര്‍ ഹൃദ്യമായ ഓണാശംസകള്‍ നേര്‍ന്നു.

ഷിക്കാഗോ കോണ്‍സുലേറ്റിന്‍റെ പരിധിയില്‍ ഒമ്പത് അമേരിക്കന്‍ സ്റ്റേറ്റുകള്‍ ആണ്. അവിടെ ഏതാണ്ട് 8,00,000 ലക്ഷം ഇന്ത്യക്കാരുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ് പറഞ്ഞു.

കോണ്‍ഗ്രസുമാന്‍ രാജാ കൃഷ്ണമൂര്‍ത്തി തന്‍റെ പ്രസംഗത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ആറ് കോണ്‍ഗ്രസുമാന്‍മാരും അമേരിക്കയിലെ മൊത്തം ഡോക്‌ടര്‍മാരില്‍ 10 ശതമാനവും ഇന്ത്യക്കാരാണെന്നും കൂട്ടിച്ചേര്‍ത്തു.

02-09-2026

കുമ്പിൾ ക്രിയേഷൻസിന്‍റെ മരിയൻ ഭക്തിഗാനം

കൊളോൺ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസും യൂറോപ്പിലെ ആദ്യ മലയാളം ഓൺലൈൻ പോർട്ടലായ പ്രവാസിഓൺലൈനും (2007) സംയുക്തമായി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ മരിയൻ ഭക്തിഗാനം "സ്വർഗീയ നാഥയ്ക്കായ്' റിലീസിനൊരുങ്ങുന്നു.

പ്രവാസി മലയാളികളുടെ പ്രിയങ്കരനായ ഗാനരചയിതാവും മാധ്യമപ്രവർത്തകനും ലോക കേരള സഭാംഗവുമായ ജോസ് കുമ്പിളുവേലിൽ രചന നിർവഹിച്ച ഭക്തിസാന്ദ്രമായ ഗാനമാണിത്. ക്രിസ്തീയ ഭക്തിഗാന ശാഖയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച കുമ്പിൾ ക്രിയേഷൻസ് ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം ഉടൻ ആസ്വാദകരിലേക്ക് എത്തുന്നത്.

"ദിവ്യ കാരുണ്യം ചൊരിയുന്ന അമ്മേ... മാതാവേ...' എന്ന് തുടങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രാർഥനാനിർഭരമായ വരികൾക്ക് യുവ സംഗീതജ്ഞൻ പ്രിൻസ് മൈക്കിൾ ജോസഫ് ഈണമിട്ടിരിക്കുന്നു.

ഗാനത്തിന് അതിമനോഹരമായ ഓർക്കസ്ട്രേഷൻ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ ബിനു മാതിരംപുഴ ആണ്. ജർമനിയിൽ നിന്നുള്ള പ്രമുഖ ഗായകരായ പിന്‍റോ ചിറയത്തും സെബിൻ പുലിപ്രയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ജർമനിയിൽ നിന്നുള്ള രണ്ട് ഗായകർ ഒന്നിക്കുന്ന ആദ്യത്തെ യുഗ്മഗാനം എന്ന പ്രത്യേകതയും "സ്വർഗീയ നാഥയ്ക്കായ്' എന്ന ഈ സംഗീത ആൽബത്തിനുണ്ട്.

ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവർ

രചന: ജോസ് കുമ്പിളുവേലിൽ, സംഗീതം: പ്രിൻസ് മൈക്കിൾ ജോസഫ്, ഓർക്കസ്ട്രേഷൻ: ബിനു മാതിരംപുഴ, ആലാപനം: പിന്‍റോ ചിറയത്ത് (ജർമനി), സെബിൻ പുലിപ്ര (ജർമനി), നിർമാണം: ജെൻസ്, ജോയൽ & ഷീന കുമ്പിളുവേലിൽ, ബാനർ & റിലീസ്: കുമ്പിൾ ക്രിയേഷൻസ് (Kumpil Creations).

സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പ് നാളുകൾക്ക് കൂടുതൽ ആത്മീയത പകരാൻ, ഭക്തിസാന്ദ്രമായ ആലാപനവും സംഗീതവും കൊണ്ട് കേൾവിക്കാരുടെ ഹൃദയം കവരാനൊരുങ്ങുന്ന സ്വർഗീയ നാഥയ്ക്കായ്' ഉടൻ തന്നെ കുമ്പിൾ ക്രിയേഷൻസ് യൂട്യൂബ് ചാനലിലൂടെ സംഗീത പ്രേമികൾക്ക് മുൻപിൽ സമർപ്പിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

യൂട്യൂബ് ചാനൽ ലിങ്ക്: https://www.youtube.com/c/KUMPILCREATIONS

01-09-2026

ഡാർവിൻ സെന്‍റ് അൽഫോൻസാ പള്ളിയിൽ ബൈബിൾ മാസാചാരണം

ഡാർവിൻ: സെന്‍റ് അൽഫോൻസാ സീറോമലബാർ ദേവാലയത്തിൽ ബൈബിൾ മാസാചരണത്തിന് തുടക്കമായി. സെപ്റ്റംബർ മാസം ബൈബിൾ മാസമായി ആചരിക്കുന്നതിന്‍റെ ഭാഗമായി അൾത്താരയിൽ പ്രത്യേകം അലങ്കരിച്ച പീഠത്തിൽ ബൈബിൾ പ്രതിഷ്ഠിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്.

ബൈബിളിലെ 73 പുസ്തകങ്ങളെ പ്രതിനിധീകരിച്ച് 73 കുട്ടികൾ 73 ബൈബിൾ കയ്യിൽ പിടിച്ചു കൊണ്ട് വികാരി ഫാ.ഡോ. ജോൺ പുതുവയുടെ നേതൃത്വത്തിൽ പ്രദക്ഷിണമായി ബൈബിൾ ആഘോഷമായി കൊണ്ടുവന്നു പ്രതിഷ്ഠിചുകൊണ്ട് ദേവാലയത്തിൽ തുടക്കം കുറിച്ചത് പോലെ തന്നെ എല്ലാ ഭവനങ്ങളിലും സെപ്റ്റംബർ ഒന്നിന് ആഘോഷമായി ബൈബിൾ പ്രതിഷ്ഠ നടത്തി.

 

01-09-2026

മയൂർ വിഹാർ ശാഖയുടെ ഗുരുദേവ ജയന്തി

ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്‍റെ കീഴിലെ മയൂർ വിഹാർ ശാഖ നമ്പർ 4351-ന്‍റെ ആഭിമുഖ്യത്തിൽ 172-ാമത് ഗുരുദേവ ജയന്തി ആഘോഷിച്ചു. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയമായിരുന്നു വേദി.

മയൂർ വിഹാർ ശാഖ പ്രസിഡന്‍റ് എസ്.കെ. കുട്ടി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.എസ്. അനിൽ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

ഡൽഹി സർക്കാരിന്‍റെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അരുൺ കുറുവത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ശാഖ സെക്രട്ടറി ലൈനാ അനിൽ, വൈസ് പ്രസിഡന്‍റ് കെ.കെ. ഭദ്രൻ, ശാഖ വനിതാ സംഘം പ്രസിഡന്‍റ് വാസന്തി ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.

വിനി സൗരഭ് ആയിരുന്നു അവതാരക. തുടർന്ന് ബിജു ചെങ്ങന്നൂർ നയിച്ച നാദതരംഗിണി ഓർക്കസ്ട്ര, ഡൽഹിയുടെ ഗാനമേളയും അരങ്ങേറി. ചതയ സദ്യയോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

02-09-2026

ഫംഗസ് രോഗബാധ (വട്ടച്ചൊറി) എങ്ങനെ തിരിച്ചറിയാം?

വളരെ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).

ആര്‍ക്കാണ് ഫംഗല്‍ രോഗബാധ ഉണ്ടാകുന്നത്?

· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.

എങ്ങനെ തിരിച്ചറിയാം?

സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്‍റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്. ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.

ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?

· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.

· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.

· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.

· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

 

വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

02-09-2026

ഫംഗസ് രോഗബാധ (വട്ടച്ചൊറി) എങ്ങനെ തിരിച്ചറിയാം?

വളരെ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).

ആര്‍ക്കാണ് ഫംഗല്‍ രോഗബാധ ഉണ്ടാകുന്നത്?

· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.

എങ്ങനെ തിരിച്ചറിയാം?

സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്‍റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്. ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.

ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?

· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.

· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.

· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.

· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

 

വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ഇത് എത്രത്തോളം അപകടകരമാണെന്ന് ലോകം ചിന്തിക്കണം
പാരഡികളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയുടെ വിശേഷങ്ങൾ
30 കഴിഞ്ഞുള്ള ഗർഭധാരണം റിസ്കോ ? ഡോ. റെജി ദിവാകർ പറയുന്നു
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

All

Technology

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up