ADVERTISEMENT

Close
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

25-08-2026

'ക്രൈസ്റ്റി'ലെ സമരം വിദ്യാഭ്യാസക്കവർച്ച

Editorial

24-08-2026

പാലക്കാട് ഡിവിഷൻ വെട്ട്: കേരളവും അമേരിക്കയിലല്ല

Editorial

22-08-2026

സ്വർണത്തേക്കാൾ വിലയുള്ള സത്യം

Editorial

21-08-2026

കരുവാറ്റക്കണ്ണാടിയിൽ മുഖം നോക്കാം

Editorial

20-08-2026

പിഎം കെയേഴ്സ്; ചവിട്ടിപ്പിടിച്ച ‘ചാവുപണം’

Editorial

19-08-2026

റെയിൽവേയുടെ വൃത്തികേട് കുടിവെള്ളത്തിലും കലക്കി

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kozhikode

അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണം: കെഎസ്എസ്ടിഎഫ്

കോഴിക്കോട്: കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ അതിന് അനുസൃതമായി അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന് കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് (കെഎസ്എസ്ടിഎഫ് )ഉത്തരമേഖല നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ്. ഈ ഉത്തരവാദത്തില്‍നിന്നും സര്‍ക്കാര്‍ ഒളിച്ചോടരുതെന്ന് യോഗം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്‍റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്‍റ് ഡോ. നോയല്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി കെ. തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പോരുവഴി ബാലചന്ദ്രന്‍, പി. രാധാകൃഷ്ണക്കുറുപ്പ്, കെ.എം.എ. നാസര്‍, ഷാജി എബ്രഹാം, ജെയിംസ് കോശി, മുഹമ്മദ് അസ്ലം, എബി ദേവസ്യ, ബിന്ദു പി. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Thiruvananthapuram

എംഎസ്‌സി മാരി ലെസ്ലി 28ന് നങ്കുരമിടും

വിഴിഞ്ഞം: ഫ്ലാഗ് ഓഫ് കഴിഞ്ഞ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കാത്തു കിടക്കുന്ന രണ്ടു കണ്ടെയ്നറുകൾ കേരളത്തിന്‍റെ ചരക്കുകളു മായി 29ന് കടൽ കടക്കും. അതിനായി എംഎസ്‌സിയുടെ മാരി ലെസ്ലി 28ന് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടും.

വാഴയ്ക്ക, ചക്ക ഉൾപ്പെടെയുള്ള ചിപ്സ്, വറ്റൽ ഉത്പ ന്നങ്ങളും മറയൂർ ശർക്കരയുമായുള്ള നിലമേൽ എക്സ് പോർട്ടിന്‍റെ കണ്ടെയ്നർ സ്‌പെയിനിലെ വാലൻഷ്യാ തുറമുത്തേക്കു യാത്ര തിരിക്കുമ്പോൾ ചാക്യാട്ട് എക്സ്പോർട്ടിന്‍റെ മേൽനോട്ടത്തിൽ കാൽഷ്യന്‍റ് ക്ലേയുമായുള്ള കണ്ടെയ്നർ തുർക്കിയിലെ ഇ സ്താംബൂളിലേക്ക് പോകും.

ചിപ്സ് ഐറ്റംസ് 21 ദിവസംകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ കാൽഷ്യന്‍റ് ക്ലേ 30 ദിവസത്തിനുള്ളിൽ തുർക്കിയിൽ അടുക്കുമെന്നാണറിവ്. ഹിമാലയൻ എക്സ്പ്രസ് റൂട്ടുവഴി മെഡിറ്ററേനിയൻ പോർട്ടുകൾ, യൂറോപ്പ്, ആഫ്രിക്ക, കാനഡ എന്നിവിടങ്ങളിലേക്കു വിഴിഞ്ഞത്തുനിന്നു നേരിട്ടുള്ള ആദ്യ സർവീസ് ലക്ഷ്യം വച്ചാണ് മാരി ലസ്ലിയുടെ വരവ്.

ഇനിമുതൽ ഈ റൂട്ടിലെക്ക് ചരക്കുമായി പോകാൻ മാസത്തിൽ രണ്ട് കപ്പലുകൾ വീതം വിഴിഞ്ഞം തുറമുഖത്ത് അടുക്കും. കയറ്റിറക്ക് പൂർണതോതിൽ എത്തുന്നതോടെ സമയലാഭവും സാമ്പത്തിക ലാഭവും ഉണ്ടാകുമെന്നാണ് ഏജൻസികളുടെ വിലയിരുത്തൽ.

നേരത്തെ കൊച്ചിയിൽ നിന്ന് കൊളംബോ വഴിയായിരുന്നു ഇവരുടെ കയറ്റുമതി. അന്നുള്ളതിനേക്കാൾ പകുതി ദിവസം കൊണ്ട് സ്‌പെയിനിലും തുർക്കിയിലും എത്തുമെന്നതാണ് വിഴിഞ്ഞത്തിന്‍റെ പ്രത്യേകത. എന്നാൽ പറയുന്ന തരത്തിലുള്ള കണ്ടെയ്നർ കടത്ത് സാധ്യമാകണമെങ്കിൽ കണ്ടെയ്നർ യാർഡും ഫ്രൈറ്റ് സ്റ്റേഷനും വിഴിഞ്ഞത്തു വരണം. നിലവിൽ കസ്റ്റംസ് സീലിംഗ് പെർമിഷൻ സ്വന്തമായുള്ള ഏജൻസികൾക്കും ഫുൾ കണ്ടെയ്നർ കയറ്റുമതിക്കാർക്കുമാണ് ഇതുവഴിയുള്ള പ്രയോജനം.

ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കയറ്റുമതിക്കാർ വികസനം വരുന്നതുവരെ കാത്തിരിക്കണം. വിഴിഞ്ഞത്ത് കണ്ടെയ്നർ യാർഡ് ഇല്ലാത്തതിനാൽ ചരക്ക് കയറ്റാൻ എംഎസ്സിയുടെ ഒഴിഞ്ഞ കണ്ടെയ്നറുകൾ കൊച്ചിയിൽനിന്ന് എടുത്തുവേണം ഗോഡൗണുകളിൽ എത്തിക്കാൻ. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പല ഏജൻസികളെയും പിന്തിരിപ്പിക്കുന്നതായാണറിവ്. നിലവിൽ ഫ്ലാഗ് ഓഫ് കഴിഞ്ഞ രണ്ട് കണ്ടെയ്നറുകൾക്കുപരി നിലമേൽ എക്സ് പോർട്ടിന്‍റെ വക ഒരു കണ്ടെയ്നർ അടുത്തമാസം കാനഡയിലേക്കും കയറ്റി അയക്കുമെന്നും അറിയുന്നു. എന്നാൽ ഇറക്കുമതിയുടെ കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനമായില്ല.
വിഴിഞ്ഞത്തെ അടിസ്ഥാന വികസനക്കുറവാണ് ഇറക്കുമതിയെ പിന്നോട്ടടിക്കാൻ കാരണമായും പറയപ്പെടുന്നു.

Kollam

ഓണം കെങ്കേമമാക്കാൻ തൂശനിലകളെത്തി

കൊല്ലം: ഓണാഘോഷത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഓണസദ്യ. ഓണ നാളുകളില്‍ മലയാളിയുടെ തനിമയും സമൃദ്ധിയും വിളിച്ചോതുന്ന പൂര്‍ണ സസ്യഭക്ഷണ വിരുന്നാണ് ഓണസദ്യ. പരമ്പരാഗതമായി തൂശനിലയിൽ (വാഴയിലയുടെ തലപ്പത്ത്) ഇടത്തുവശത്ത് നിന്ന് വലത്തുവശത്തേക്ക് പ്രത്യേക ക്രമത്തിലാണ് വിഭവങ്ങള്‍ വിളമ്പുന്നത്. ഇത്തവണയും ഓണസദ്യയൊരുക്കാന്‍ തൂശനിലകളെത്തിയിട്ടുണ്ട്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇരട്ടിയിലധികം വില ഉയര്‍ന്നിട്ടുണ്ട്.

വരവ് തമിഴ്‌നാട്ടില്‍ നിന്ന്

ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാലും തെക്കന്‍ കേരളത്തിലെ വലിയ വിപണിയായതിനാലും പ്രധാനമായും തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍നിന്നാണ് (തിരുനെല്‍വേലി, നാഗര്‍കോവില്‍, മാര്‍ത്താണ്ഡം, കമ്പം) തൂശനി ലകള്‍ എത്തുന്നത്.കാറ്ററിംഗ് ആവശ്യങ്ങള്‍ക്കും മൊത്തവ്യാപാരത്തിനും വേണ്ട വലിയ നാക്കിലകള്‍ (തൂശനിലകള്‍) ഇവിടെനിന്നും ലോറികളിലും മിനി വാനുകളിലുമായി കൊല്ലത്തെ വിപണികളിലെത്തുന്നു.

കൊല്ലം ജില്ലയിലെ തെന്മല, ആര്യങ്കാവ്, അഞ്ചല്‍, പത്തനാപുരം തുടങ്ങിയ മലയോര മേഖലകളില്‍ നിന്നും ചെറിയ തോതില്‍ ഇലകള്‍ എത്താറുണ്ടെങ്കിലും വിപണിയിലെ വന്‍ ഡിമാന്‍ഡ് തീര്‍ക്കാന്‍ തമിഴ്നാടിനെ തന്നെയാണ് ആശ്രയിക്കുന്നത്.

ഓണസദ്യ ഒരുക്കുന്ന ഹോട്ടലുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ക്ലബുകള്‍ എന്നിവര്‍ ഓഗസ്റ്റ്/സെപ്റ്റംബര്‍ മാസങ്ങളിലെ തിരുവോണം-ഉത്രാട നാളുകളിലെ ആവശ്യത്തിനായി ആഴ്ചകള്‍ക്ക് മുന്‍പേ തമിഴ്നാട്ടിലെ ഏജന്‍റുമാര്‍ വഴിയോ കൊല്ലത്തെ മൊത്തവ്യാപാരികള്‍ വഴിയോ ഇലകള്‍ ബുക്ക് ചെയ്യാറുണ്ട്. സദ്യയ്ക്ക് വിളമ്പാന്‍ അനുയോജ്യമായ നല്ല വീതിയുള്ളതും നീളമുള്ളതുമായ ‘കദളി' അല്ലെങ്കില്‍ ‘പൂവന്‍' വാഴകളുടെ ഇലകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. സദ്യകള്‍ക്കും പ്രധാന വിരുന്നുകള്‍ക്കും ഉപയോഗിക്കുന്ന തൂശനിലകളും (നാക്കില) ഹോട്ടലുകളില്‍ തട്ടുകട വിഭവങ്ങള്‍ക്കും (പൊതിച്ചോറ്, മീന്‍ പൊള്ളിച്ചത്) പാര്‍സലുകള്‍ക്കും ഉപയോഗിക്കുന്ന മുറിച്ചിട്ട ഇലകള്‍ (പീസുകള്‍) എന്നിവയാണ് വില്പനയ്‌ക്കെത്തുന്നത്. തൂശനിലകള്‍ക്കാണ് വിലക്കൂടുതല്‍.

മൂന്നിരട്ടി വില

ഇത്തവണ ഓണത്തിന് ഇലയുടെ വില സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വര്‍ധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ നാലു മുതല്‍ അഞ്ചുരൂപവരെയാണ് ഒരു ഇലയുടെ വിലയെങ്കില്‍ ഉത്രാടത്തിന്‍റെ തലേദിവസമായ ഇന്നലെ മുതല്‍ 15 രൂപയായി ഉയര്‍ന്നിട്ടുണ്ട്. തമിഴ്നാട്ടിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും മഴയും കാറ്റും കാരണം ഇല ഉത്പാദനം കുറയുന്നതാണ് പെട്ടെന്ന് വില കുത്തനെ കൂടാനുള്ള കാരണമെന്നു വ്യാപാരികള്‍ പറഞ്ഞു.

ചെലവ് കുറയ്ക്കാന്‍ ചിലര്‍ പ്ലാസ്റ്റിക്/പേപ്പര്‍ ഇലകളിലേക്ക് മാറുന്നത് പരമ്പരാഗത ഇലക്കച്ചവടക്കാരെ ബാധിക്കാറുണ്ടെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
പ്രധാന വ്യാപാര കേന്ദ്രങ്ങള്‍

ജില്ലയിലെ ഏറ്റവും വലിയ വാഴയില മൊത്തവ്യാപാരം നടക്കുന്നത് കൊല്ലം വലിയ മാര്‍ക്കറ്റിലും ചാലക്കടയിലുമാണ്. പുലര്‍ച്ചെ നാലു മുതല്‍ തന്നെ തമിഴ്നാട്ടില്‍നിന്നുള്ള ലോറികളില്‍ ഇവിടുത്തെ കടകളിലേക്ക് ഇലകള്‍ എത്തി തുടങ്ങും. കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍, അഞ്ചല്‍ എന്നിവിടങ്ങലാണ് മറ്റു പ്രധാന വാഴയില വില്പന കേന്ദ്രങ്ങള്‍. മധ്യ-വടക്കന്‍ കൊല്ലം മേഖലകളിലെ കടകളിലേക്കും കാറ്ററിംഗ് ഏജന്‍സികള്‍ക്കും ഇലയെത്തിക്കുന്ന പ്രധാന ഉപകേന്ദ്രങ്ങളാണ് കൊട്ടാരക്കരയും കരുനാഗപ്പള്ളിയും.

തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ ആര്യങ്കാവ് ചുരം വഴി എത്തുന്ന ഇലകളുടെ പ്രാദേശിക വിതരണ കേന്ദ്രങ്ങളാണ് പുനലൂരും അഞ്ചലും.

കര്‍ണാടകത്തില്‍ നിന്നും തൂശനിലകൾ

പ്രധാനമായും തമിഴ്നാട്ടില്‍നിന്നാണ് കൊല്ലത്തേക്ക് തൂശ നില കൂടുതലായി എത്തുന്നതെങ്കിലും ഓണം, വിഷു തുടങ്ങിയ പ്രധാന ആഘോഷ സീസണുകളില്‍ വിപണിയിലെ വന്‍ ഡിമാന്‍ഡ് നേരിടാന്‍ കര്‍ണാടകത്തിലെ ചില പ്രദേശങ്ങളില്‍നിന്നും വലിയ തോതില്‍ വാഴയില എത്തിക്കാറുണ്ട്. വയനാട്, പാലക്കാട് അല്ലെങ്കില്‍ കുമളി/ആര്യങ്കാവ് ചുരങ്ങള്‍ വഴിയാണ് ചരക്ക് ലോറികളില്‍ കൊല്ലം വലിയ മാര്‍ക്കറ്റ്, കരുനാഗപ്പള്ളി, കൊട്ടാരക്കര തുടങ്ങിയ പ്രധാന വിതരണ കേന്ദ്രങ്ങളിലേക്ക് കര്‍ണാടകയില്‍ നിന്നുള്ള ഇലകള്‍ എത്തുന്നത്.

തമിഴ്നാട്ടില്‍ കടുത്ത വേനലോ മഴയോ മൂലം വാഴക്കൃഷി നശിക്കുകയോ ഇല ലഭ്യത കുറയുകയോ ചെയ്യുമ്പോള്‍ വന്‍കിട മൊത്തവ്യാപാരികള്‍ കര്‍ണാടക വിപണികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

കര്‍ണാടകയിലെ തോട്ടങ്ങളില്‍നിന്നുള്ള ഇലകള്‍ നല്ല വലിപ്പവും വീതിയുമുള്ള (നാക്കില) ഇനമായതിനാല്‍ സദ്യകള്‍ക്കും കാറ്ററിംഗ് ആവശ്യങ്ങള്‍ക്കും പ്രത്യേക പ്രിയമുണ്ട്. കര്‍ണാടകത്തിലെ പ്രധാന വാഴക്കൃഷി കേന്ദ്രങ്ങളിലൊന്നായ മൈസൂരു മേഖലയില്‍നിന്നും അതിനോട് ചേര്‍ന്നുള്ള ഗ്രാമപ്രദേശങ്ങളില്‍നിന്നും (പ്രത്യേകിച്ച് ദേവരാജ മാര്‍ക്കറ്റ് വഴി) വാഴയിലകള്‍ വ്യാപാരത്തിനായി കൊല്ലം ഉള്‍പ്പെടെയുള്ള തെക്കന്‍ കേരള വിപണികളിലേക്ക് വരാറുണ്ട്.
കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ല വന്‍തോതില്‍ വാഴ ഉത്പാദിപ്പിക്കുന്ന ഇടമാണ്.
ഇവിടെ നിന്നാണ് വലിയ വിതരണക്കാര്‍ വഴി ലോറികളില്‍ ഇലകള്‍ എത്തിക്കുന്നത്. കൂടാതെ തമിഴ്നാട്-കര്‍ണാടക അതിര്‍ത്തി മേഖലയിലുള്ള സത്യമംഗലം വനത്തോടും കാര്‍ഷിക മേഖലകളോടും ചേര്‍ന്നുള്ള വലിയ വാഴത്തോട്ടങ്ങളില്‍നിന്ന് കേരളത്തിലേക്ക് കുറച്ചു കാലമായി വലിയ തോതില്‍ വാഴയില കയറ്റി അയക്കു ന്നുണ്ട്.

Pathanamthitta

ഉത്രാടപ്പാച്ചില്‍ ഇന്ന്; നാടും നഗരവും ഓണത്തിരക്കില്‍

അടൂർ: നാടും നഗരവും ഓണത്തിരക്കിൽ. ഇന്ന് ഉത്രാടപ്പാച്ചില്‍. തിരുവോണനാളുകളിലേക്കുള്ള ഒരുക്കമായി വിപണികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പൊതുവിപണിയിലും സപ്ലൈകോ, ത്രിവേണി സ്‌റ്റോറുകളിലും ആളുകളുടെ നീണ്ടനിരയാണുണ്ടായത്. പച്ചക്കറി, പലവ്യഞ്ജനം, വസ്ത്ര വിപണികളിലാണ് തിരക്ക് ഏറെയുണ്ടായത്. ഏത്തക്കായയും ഉപ്പേരിയും വാങ്ങാനും തിരക്കുണ്ടായി.

ഓണവിപണിയില്‍ തിരക്കേറിയതോടെ അടൂരില്‍ മൊബൈല്‍ ഫോണ്‍ വിപണിയും സജീവമായി. വസ്ത്രവിപണിക്കൊപ്പം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും ഉപഭോക്താക്കളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. 10000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയിലുള്ളത്.

മൊബൈല്‍ ഫോണ്‍ ചിപ്പുകളുടെ ലഭ്യതക്കുറവ് വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരാനിടയുണ്ടെന്ന കണക്കുകൂട്ടലില്‍ ഓണക്കാലത്തുതന്നെ ഫോണ്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ട്. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ ഉപയോഗം വര്‍ധിച്ചതും മൊബൈല്‍ ഫോണുകളുടെ വില ഉയരാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു.

മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് തവണ വ്യവസ്ഥയില്‍ പണം അടയ്ക്കാനുള്ള ഇഎംഐ സൗകര്യവും ലഭ്യമാണ്. ഓണം മലയാളിയുടെ ആഘോഷം മാത്രമല്ല, പുതുമയെ സ്വീകരിക്കുന്ന മലയാളിയുടെ മനസിന്‍റെ ആഘോഷം കൂടിയാണ്. കാലം മാറുന്നതിനനുസരിച്ച് ഓണാഘോഷ രീതികളിലും മാറ്റമുണ്ടാകുന്നുണ്ട്. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കുന്നതും കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും മികച്ചൊരു സമ്മാനം നല്‍കുന്നതും ഓണാഘോഷത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. മൊബൈല്‍ ഫോണ്‍ ഇന്ന് ആശയവിനിമയത്തിനുള്ള ഉപകരണം മാത്രമല്ല. പഠനം, ജോലി, ബിസിനസ്, വിനോദം, ഫോട്ടോഗ്രഫി, ഡിജിറ്റല്‍ പണമിടപാട് തുടങ്ങി ജീവിതത്തിന്‍റെ വിവിധ മേഖലകളിലും സ്മാര്‍ട്ട്‌ഫോണ്‍ പ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ വിപണിയും ഓരോ ദിവസവും പുതിയ സാങ്കേതികവിദ്യകളുമായി വളരുകയാണ്.

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കാനും സ്വന്തം ആവശ്യങ്ങള്‍ക്കായി പുതിയ ഫോണ്‍ സ്വന്തമാക്കാനും ആളുകള്‍ കൂടുതലായി തീരുമാനിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്തും ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകളും സമ്മാനങ്ങളും ഫിനാന്‍സ് സൗകര്യങ്ങളും ഒരുക്കുകയാണ് മൊബൈല്‍ വ്യാപാര സ്ഥാപനങ്ങൾ.

Idukki

വികസനത്തിന്‍റെ കാത്തിരിപ്പിൽ ഇടുക്കിയുടെ ടൂറിസം കവാടം

നെടുങ്കണ്ടം: കാറ്റിന്‍റെ കരുത്തും മലനിരകളുടെ സൗന്ദര്യവും അതിരില്ലാത്ത കാഴ്ചകളുമൊരുക്കി സഞ്ചാരികളുടെ മനം കവരുന്ന രാമക്കൽമേട്. ഇടുക്കിയുടെ വിനോദസഞ്ചാര ഭൂപടത്തിൽ ഏറെക്കാലമായി ശ്രദ്ധേയമായ ഇടം നേടിയിട്ടും അതിനനുസരിച്ചുള്ള സമഗ്ര വികസനം ഇപ്പോഴും പാതിവഴിയിലാണ്. പ്രകൃതിയും ഐതിഹ്യവും സാഹസിക വിനോദസഞ്ചാരവും വൈദ്യുതോത്പാദനവും അതിർത്തിക്കാഴ്ചകളുമെല്ലാം ഒരിടത്ത് സംഗമിക്കുന്ന അപൂർവ കേന്ദ്രമാണ് രാമക്കൽമേട്. പശ്ചിമഘട്ടത്തിന്‍റെ ഉയർന്ന മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3500 അടി ഉയരത്തിലാണ് രാമക്കൽമേട്. ഏഷ്യയിലെ ശക്തമായ കാറ്റ് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായ ഇവിടെ എത്തുന്നവർക്ക് ഏറ്റവും ആദ്യം അനുഭവപ്പെടുന്നത് മലനിരകളിലൂടെ ആഞ്ഞുവീശുന്ന കാറ്റാണ്. കാറ്റിനൊപ്പം മഞ്ഞും വെയിലും മഴയും മാറിമാറിയെത്തുന്ന കാലാവസ്ഥയും രാമക്കൽമേടിന്‍റെ പ്രത്യേകതയാണ്. തമിഴ്നാടിന്‍റെ വിശാലമായ സമതലപ്രദേശങ്ങളിലേക്കുള്ള ദൂരക്കാഴ്ചയാണ് മറ്റൊരു പ്രധാന ആകർഷണം. തെളിഞ്ഞ കാലാവസ്ഥയിൽ തേനി, കമ്പം, ഉത്തമപാളയം, ബോഡിനായ്ക്കന്നൂർ തുടങ്ങിയ പ്രദേശങ്ങളുടെ വിശാലമായ ഭൂപ്രകൃതി മലമുകളിൽനിന്ന് ആസ്വദിക്കാം. സന്ധ്യയാകുമ്പോൾ താഴ്‌വരയിലെ പട്ടണങ്ങളിൽ തെളിയുന്ന വിളക്കുകളും കാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നു.

രാമന്‍റെ പാദസ്പർശത്തിന്‍റെ ഐതിഹ്യം

രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് രാമക്കൽമേടിന്‍റെ പേരിനും പ്രശസ്തിക്കും പിന്നിൽ. സീതയെ അന്വേഷിച്ച് ശ്രീരാമനും ലക്ഷ്മണനും ഈ മലനിരകളിൽ എത്തിയെന്നും രാമൻ പാറയിൽ കാൽവച്ച സ്ഥലമാണ് പിന്നീട് രാമക്കൽമേടെന്ന പേരിൽ അറിയപ്പെട്ടതെന്നുമാണ് പ്രാദേശിക വിശ്വാസം. ഐതിഹ്യവും പ്രകൃതിഭംഗിയും ഒരുമിക്കുന്നതാണ് ഈ മലനിരകളുടെ പ്രത്യേകത.
കുറവൻ–കുറത്തി ശില്പം

രാമക്കൽമേട്ടിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് കുറവൻ–കുറത്തി ശില്പം. ഇടുക്കി അണക്കെട്ടിന്‍റെ നിർമാണ ചരിത്രവുമായി ബന്ധമുള്ള കുറവൻ–കുറത്തി ദമ്പതികളുടെ സ്മരണയിലാണ് ശില്പം സ്ഥാപിച്ചിരിക്കുന്നത്. ഈ ശില്പം രാമക്കൽമേടിന്‍റെ പ്രധാന അടയാളങ്ങളിലൊന്നായി മാറി. കൊടുംകാറ്റിലും മഴയിലും മലമുകളിൽ ഉറച്ചുനിൽക്കുന്ന ശില്പവും അതിനു ചുറ്റുമുള്ള വിശാലമായ പ്രകൃതിദൃശ്യങ്ങളും സഞ്ചാരികൾക്ക് മികച്ച കാഴ്ചാനുഭവമാണ് നൽകുന്നത്. കുറവൻ–കുറത്തി ശില്പത്തിനു പുറമേ ഹോൺബിൽ ആകൃതിയിലുള്ള വാച്ച് ടവർ, കുട്ടികളുടെ പാർക്ക്, വിവിധ വ്യൂ പോയിന്‍റുകൾ എന്നിവയും ഇവിടെയുണ്ട്. ആമപ്പാറ, ആമപ്പാറയിലെ പാറക്കെട്ടുകൾ, ഓഫ് റോഡ് യാത്ര, മലനടപ്പ് തുടങ്ങിയവയും സാഹസിക വിനോദസഞ്ചാരത്തിന്‍റെ സാധ്യതകൾ വർധിപ്പിക്കുന്നു.

കാറ്റാടിപ്പാടങ്ങളും രാമക്കൽമേടിന്‍റെ മറ്റൊരു മുഖവും

രാമക്കൽമേടിന്‍റെ മറ്റൊരു പ്രത്യേകതയാണ് കാറ്റിൽനിന്നുള്ള വൈദ്യുതി ഉത്പാദനം. പുഷ്പക്കണ്ടം, കുറുവിക്കാനം മേഖലകളിലെ കാറ്റാടികൾ മലനിരകളുടെ ഭംഗിക്ക് പുതിയൊരു ദൃശ്യഭാവം നൽകുന്നു. കാറ്റിന്‍റെ സാധ്യത പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശമെന്ന നിലയിലും രാമക്കൽമേട് ശ്രദ്ധേയമാണ്.അതേസമയം, കോടികൾ മുടക്കി നിർമിച്ച സോളാർ വൈദ്യുതി കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്തത് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. 16 കോടി രൂപ ചെലവിൽ നിർമിച്ച സോളാർ വൈദ്യുതി കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് നാല് വർഷമായിട്ടും പ്രവർത്തനസജ്ജമാകാതെ കാടുകയറി നശിക്കുന്ന അവസ്ഥയിലാണ് വൈദ്യുതി ഉത്പാദനത്തിന് വലിയ സാധ്യതയുള്ള രാമക്കൽമേട്ടിൽത്തന്നെ കോടികൾ ചെലവഴിച്ച പദ്ധതി പ്രവർത്തനരഹിതമായി കിടക്കുന്നത് പരിഹരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

ടൂറിസം വികസനത്തിന് പുതിയ പ്രതീക്ഷ

രാമക്കൽമേട് ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 1.2കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ടൂറിസം കേന്ദ്രത്തിന്‍റെ മുഖം മിനുക്കുന്നതിനുമുള്ള പദ്ധതികൾ ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതിനുപുറമേ, രാമക്കൽമേട് ടൂറിസം കേന്ദ്രത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ താത്പര്യപത്രം ക്ഷണിച്ചിട്ടുമുണ്ട്. സാഹസിക വിനോദങ്ങൾ, വിനോദപാർക്ക്, സുരക്ഷാ സംവിധാനങ്ങൾ, ഫസ്റ്റ് എയ്ഡ്, സിസിടിവി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്ന വികസനമാണ് നിർദേശിച്ചിരിക്കുന്നത്.

ആയിരങ്ങൾ എത്തുന്നു; അടിസ്ഥാന സൗകര്യങ്ങൾ ഇനിയും പരിമിതം

ദിവസേന ശരാശരി ആയിരത്തോളം സഞ്ചാരികൾ രാമക്കൽമേട്ടിൽ എത്തുന്നതായി ഡിടിപിസി കണക്കുകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇത്രയും വലിയ സന്ദർശക പ്രവാഹത്തിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും പരിമിതമാണെന്നാണ് നാട്ടുകാരുടെ പരാതി. സമഗ്രമായ ടൂറിസം വികസനം, സാഹസിക വിനോദസഞ്ചാരത്തിന് കൂടുതൽ അവസരങ്ങൾ, ശില്പങ്ങളുടെ സംരക്ഷണം, മികച്ച പാർക്കിംഗ് സൗകര്യം, ശുചിമുറികൾ, വിശ്രമകേന്ദ്രങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവിൽ ഡിടിപിസിയുടെ ടൂറിസം കേന്ദ്രം രാവിലെ 8.30 മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവർത്തിക്കുന്നത്. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് പ്രവേശന നിരക്ക്.

സാഹസിക ടൂറിസത്തിന്‍റെ വലിയ സാധ്യത

രാമക്കൽമേടിനെ ഒരു സാധാരണ വ്യൂ പോയിന്‍റായി മാത്രം കാണാതെ സമഗ്രമായ സാഹസിക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനാകും. മലനടപ്പ്, ഓഫ് റോഡ് ജീപ്പ് സഫാരി, ക്യാംപിംഗ്, പാറകയറ്റം, പ്രകൃതി നിരീക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതയാണ് ഇവിടെയുള്ളത്.രാമക്കൽമേടിനോട് ചേർന്ന ആമപ്പാറയിലേക്ക് ജീപ്പ് സഫാരിയും പാറക്കെട്ടുകളിലൂടെയുള്ള യാത്രയും സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് നൽകുന്നത്. അതോടൊപ്പം തമിഴ്നാട്ടിലെ കമ്പം താഴ്‌വരയും മുന്തിരിത്തോട്ടങ്ങളും ഉൾപ്പെടുത്തി ഒരു സമഗ്ര ടൂറിസം സർക്യൂട്ട് വികസിപ്പിക്കാനും കഴിയും.

രാമക്കൽമേട് മാറണം; വെറും കാഴ്ചാകേന്ദ്രമായി ഒതുങ്ങരുത്

പ്രകൃതിയുടെ അപൂർവ സൗന്ദര്യം കൊണ്ട് സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രാമക്കൽമേടിന് ഇനിയും വലിയ സാധ്യതകളുണ്ട്. കാറ്റാടിപ്പാടങ്ങൾ, കുറവൻ–കുറത്തി ശില്പം, മലനിരകൾ, തമിഴ്നാടിന്‍റെ വിശാലമായ കാഴ്ച, ഐതിഹ്യം, സാഹസിക വിനോദസഞ്ചാരം എന്നിവയെല്ലാം ചേർത്തൊരുക്കിയാൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ടൂറിസം കേന്ദ്രമായി രാമക്കൽമേടിനെ ഉയർത്താനാകും.എന്നാൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുകയും നിലവിലുള്ള സൗകര്യങ്ങൾ പരിപാലിക്കുകയും വേണം.

കോടികൾ ചെലവഴിച്ച സോളാർ പദ്ധതി പ്രവർത്തനരഹിതമായി കിടക്കുന്ന സാഹചര്യം ആവർത്തിക്കരുതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് രാമക്കൽമേടിന് ആവശ്യം. കുന്നും കാറ്റും കാഴ്ചകളും ഐതിഹ്യവും കൈവിടാതെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സാഹസിക ടൂറിസത്തിനും കുടുംബ വിനോദസഞ്ചാരത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാൽ രാമക്കൽമേട് ഇടുക്കിയുടെ മാത്രമല്ല, കേരളത്തിന്‍റെതന്നെ പ്രധാന ടൂറിസം ബ്രാൻഡായി മാറും.

 

 

 

 

Alappuzha

മാന്നാർ മഹാന്മാ ജലോത്സവം: പുണ്യാളൻ നിരണം ജേതാക്കൾ

മാന്നാർ: പമ്പാ നദിക്കരയിൽ തിങ്ങിനിറഞ്ഞ ജലോത്സവ പ്രേമികളുടെ ആവേശം അലയടിച്ചുയർന്ന അന്തരീക്ഷത്തിൽ 60-ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവത്തിൽ പുണ്യാളൻ നിരണം ജേതാക്കളായി.

നിരണം ചുണ്ടൻ രണ്ടാമതും മേൽപ്പാടം മൂന്നാം സ്ഥാനവും നേടി. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ജവഹർ തായങ്കരി ജേതാക്കളായി. ആനാരിചുണ്ടനാണ് രണ്ടാമതെത്തിയത്. വെപ്പ് വള്ളങ്ങളിൽ നവജ്യോതി ഒന്നാമെത്തിയപ്പോൾ മണലിയാണ് രണ്ടാം സ്ഥാനം നേടിയത്.

പട്ടേരി പുരയ്ക്കൻ മൂന്നാം സ്ഥാനം നേടി. ജലോത്സവം ആന്‍റോ ആന്‍റണി എംപിയും മാസ് ഡ്രിൻ കൊടിക്കുന്നിൽ സുരേഷ് എംപിയും ഉദ്ഘാടനം ചെയ്തു. എൻ. ഷൈലാജ് അധ്യക്ഷനായിരുന്നു. സതീശ് കൊച്ചു പറന്പിൽ, മാന്നാർ അബ്‌ദുൾ ലത്തീഫ്, റ്റി.കെ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

Kottayam

ചങ്ങനാശേരി ഫെസ്റ്റ്: മാടപ്പള്ളി പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാര്‍

ചങ്ങനാശേരി: റേഡിയോ മീഡിയാ വില്ലേജിന്‍റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകള്‍, പോലീസ് എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ എട്ട് ദിവസങ്ങളിലായി നടന്നുവന്ന ഓണാഘോഷ പരിപാടികള്‍ സമാപിച്ചു.
ഇതോടനുബന്ധിച്ച് നടന്ന ഓണ വിപണി, സാംസ്‌കാരിക ഘോഷയാത്ര, അത്തപ്പൂക്കള മത്സരം, കലാ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ചങ്ങനാശേരിക്കാര്‍ ഒന്നാണ്, ഒന്നിച്ചാണ് എന്ന് വിളിച്ചോതുന്ന രീതിയിലുള്ള പരിപാടികളാണ് അരങ്ങേറിയത്.

സമാപന സമ്മേളനം വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എസ്. ആഷാദ് മുഖ്യപ്രഭാഷണം നടത്തി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാലിമ്മ ടോമി, വൈസ്പ്രസിഡന്‍റ് മനുകുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോമി ജോസഫ് പഞ്ചായത്തു പ്രസിഡന്‍റുമാരായ വീണ സി. ദിലീപ്, സുനിമോള്‍ ചാക്കോ, മോട്ടി മുല്ലശേരി, സുനിലാ പ്രസന്നന്‍, എം.എന്‍. മുരളീധരന്‍ നായര്‍, മീഡിയാ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോഫി പുതുപ്പറമ്പില്‍, ഫാ. ലിബിന്‍ തുണ്ടുകളം, ഫെര്‍ണാണ്ടോ ഹീറോ ഉടമ തോമസ് മാത്യു, സ്വപ്ന ജ്വല്ലറി ഉടമ ബിനീഷ് അബ്ദുള്‍ ഖാദര്‍, സമറാസ് സോളാര്‍ എനര്‍ജി ഉടമ ഷിയാസ് എന്നിവര്‍ പ്രസംഗിച്ചു.

ചലച്ചിത്രതാരം സ്മിനു സിജോ സമ്മാനദാനം നിര്‍വഹിച്ചു. ഓവറോള്‍ ഒന്നാം സ്ഥാനം ലഭിച്ച മാടപ്പള്ളി പഞ്ചായത്തിന് വിനു ജോബ് എംഎല്‍എ സ്‌പോണ്‍സര്‍ചെയ്ത ഒരുമയില്‍ ഒരോണം എവർറോളിംഗ് ട്രോഫി നല്കി. ഏറ്റവും മികച്ച ഘോഷയാത്രയ്ക്കുള്ള സമ്മാനം മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകള്‍ കരസ്ഥമാക്കി. അത്തപ്പൂക്കളമത്സരത്തില്‍ സുമേഷ് ആന്‍ഡ് ടീം പായിപ്പാട് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. മീഡിയാ വില്ലേജ് ടീം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Ernakulam

മൂവാറ്റുപുഴ-ബംഗളൂരു കെഎസ്ആർടിസി സർവീസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നിന്ന് ബംഗ്ലൂര്‍ക്കും ഇനി കെഎസ്ആര്‍ടിസിയില്‍ സഞ്ചരിക്കാം. ബസ് സര്‍വീസ് പദ്ധതിയുടെ ഉദ്ഘാടനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു.

ദിവസവും വൈകുന്നേരം ആറിന് മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. പിറ്റേ ദിവസം വൈകുന്നേരം ഏഴിന് ബംഗളൂരുവിൽനിന്ന് മൂവാറ്റുപുഴക്ക് തിരിക്കും. ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മാത്യു കുഴല്‍നാടന്‍ എംഎല്‍എ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസ് അനുവദിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ജില്ല പഞ്ചായത്തംഗം മാത്യൂസ് വര്‍ക്കി, സാബു ജോണ്‍, കെ.എ. അബ്ദുള്‍ സലാം, ജോളി എന്നിവര്‍ പങ്കെടുത്തു.

Thrissur

ക്രൈസ്റ്റ് എന്‍ജിനിയറിംഗ് കോളജിലെ മെഗാ ഓണസദ്യക്ക് 625 വിഭവങ്ങൾ

ഇരിങ്ങാലക്കുട: ഓണാഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചുകൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ വൈവിധ്യമാര്‍ന്ന മെഗാ ഓണസദ്യ 2026 പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കേരളത്തിന്‍റെ തനതുവിഭവങ്ങളും തനിമയും വിളിച്ചോതുന്ന 625 ലധികം വിഭവങ്ങളോടെയാണ് മെഗാ ഓണസദ്യ ഒരുക്കിയത്.

ഒരു കാമ്പസ്, അനേകം ഹൃദയങ്ങള്‍, ഒരു സദ്യ എന്ന സന്ദേശവുമായി കാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഒത്തുചേര്‍ന്ന് സൗഹൃദത്തിന്‍റെയും കൂട്ടായ്മയുടെയും വേറിട്ടൊരു ആഘോഷാനുഭവമാക്കി സദ്യയെ മാറ്റി. കഥകളി സംഗീത വിദഗ്ധന്‍ കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു.

മലയാളം ഹയര്‍സെക്കന്‍ഡറി അധ്യാപകരായ ഡോ. എസ്. സ്മിത, സൗമ്യ എം. മുക്കുളത്ത് എന്നിവര്‍ മുഖ്യാതിഥികളായി. പരിപാടിയുടെ വിജയകരമായ സംഘാടനത്തിന് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരായ അസി. പ്രഫസര്‍ സി.ആര്‍. ബാലകൃഷ്ണന്‍, അസി. പ്രഫസര്‍ സി.ജി. റീന, പി.എം. സ്വാതി, ഹിംഗ് സ്റ്റണ്‍ സേവ്യര്‍, ജോണ്‍ മാത്യു, ജിന്‍സി ജോര്‍ജ്, വിദ്യാര്‍ഥി കോ ഓര്‍ഡിനേറ്റര്‍ മാരായ ഐബല്‍, ദേവിക രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Palakkad

മലമ്പുഴ ഉദ്യാനത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓണസമ്മാനം

മലന്പുഴ: മലമ്പുഴ ഉദ്യാനത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓണസമ്മാനമെത്തി.

ഇക്കഴിഞ്ഞ ദിവസം മലമ്പുഴ ഉദ്യാനനവീകരണം വിലയിരുത്താനെത്തിയ മന്ത്രിക്കുമുമ്പിൽ ഹരിതകർമസേനാംഗങ്ങൾ കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിക്കാത്തതു സംബന്ധിച്ച് വിഷമം നേരിൽ അറിയിച്ചിരുന്നു. ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഓണത്തിനുമുമ്പ് അവർക്ക് ശമ്പളം നൽകണമെന്ന് മന്ത്രി നിർദേശിച്ചിരുന്നു.

ഒപ്പം മലമ്പുഴ മണ്ഡലം ബിജെപി ഭാരവാഹികളോടു പത്ത് ഹരിതകർമസേനാംഗങ്ങൾക്കും ഓണക്കിറ്റി തന്‍റെ ഓണസമ്മാനമായി നൽകണമെന്നും നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ മന്ത്രിയുടെ ഓണക്കിറ്റ് അവർക്കു കൈമാറി.

മന്ത്രിയുടെ നിർദേശംമൂലം ശമ്പളം ലഭിച്ചുവെന്നും ഹരിതകർമസേനാംഗങ്ങൾ നേതാക്കളെ അറിയിച്ചു. ബിജെപി മലമ്പുഴ മണ്ഡലം പ്രസിഡന്‍റ് ജി. സുജിത്ത്, നേതാക്കളായ വിപിൻ, ജ്യോതിഷ്, സുബ്രഹ്്മണ്യൻ, സുധീർ, പ്രവീൺ, ഉണ്ണികൃഷ്ണൻ, പ്രദ്യുമ്നൻ, മിറാഷ് എന്നിവർ ബിജെപി സംഘത്തിലുണ്ടായിരുന്നു.

Malappuram

ഓണാഘോഷം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

മലപ്പുറം: ജില്ലാ ഭരണകൂടത്തിന്‍റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്‍റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഓണാഘോഷം 2026’ വിപുലമായി പരിപാടികളോടെ നടക്കും. ആഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നാളെ വൈകീട്ട് ആറിന് മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്ക് ഓപ്പണ്‍ സ്റ്റേജിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.പി. അനിൽകുമാർ, കെ.എം. ഷാജി, ഇ.ടി. മുഹമ്മദ് ബഷീർ എംപി എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലയിലെ എംഎൽഎമാർ, ജനപ്രതിനിധികൾ, രാഷ‌്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.

26 മുതൽ 30 വരെ വൈവിധ്യമാർന്ന കലാ, സാംസ്കാരിക പരിപാടികളാണ് കോട്ടക്കുന്നിൽ അരങ്ങേറുന്നത്. ഉദ്ഘാടന ദിവസമായ നാളെ രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്ര താരങ്ങളായ ഹരീഷ് കണാരനും നിർമൽ പാലാഴിയും നയിക്കുന്ന "കണാരൻ ഷോ’യും ഫാസില ബാനുവും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

27ന് വൈകീട്ട് 6.30ന് കലാമണ്ഡലം വിവേക് അവതരിപ്പിക്കുന്ന ചാക്യാർകൂത്തും 7.30ന് ചലച്ചിത്ര പിന്നണി ഗായകൻ അൻവർ സാദത്തും സംഘവും നയിക്കുന്ന ലൈവ് മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കും. 28ന് എടരിക്കോട് സംഘത്തിന്‍റെ ഒപ്പന, കോൽക്കളി, പാലക്കാട് നിഴൽ ഫോക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ടുകളും തെയ്യം, തിറ, കാളിവേഷങ്ങൾ ഉൾപ്പെടുന്ന പരന്പരാഗത ദൃശ്യവിരുന്നും അരങ്ങേറും. 29ന് വൈകീട്ട് 6.30ന് ഷൊർണൂർ കെ. വിശ്വനാഥ പുലവർ സംഘത്തിന്‍റെ തോൽപാവക്കൂത്തും ഏഴിന് സമീർ ബിൻസിയും സംഘവും അവതരിപ്പിക്കുന്ന സൂഫി ഖവ്വാലി നൈറ്റും നടക്കും.

സമാപന ദിവസമായ 30ന് വൈകീട്ട് 6.30ന് ശിവഗംഗ വളാഞ്ചേരിയുടെ തിരുവാതിരയും ഏഴിന് പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ നയിക്കുന്ന "സ്മൃതിഗീതം’ മ്യൂസിക് ഷോയും അരങ്ങേറും.

Kozhikode

അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണം: കെഎസ്എസ്ടിഎഫ്

കോഴിക്കോട്: കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ അതിന് അനുസൃതമായി അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന് കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് (കെഎസ്എസ്ടിഎഫ് )ഉത്തരമേഖല നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ്. ഈ ഉത്തരവാദത്തില്‍നിന്നും സര്‍ക്കാര്‍ ഒളിച്ചോടരുതെന്ന് യോഗം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്‍റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്‍റ് ഡോ. നോയല്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി കെ. തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പോരുവഴി ബാലചന്ദ്രന്‍, പി. രാധാകൃഷ്ണക്കുറുപ്പ്, കെ.എം.എ. നാസര്‍, ഷാജി എബ്രഹാം, ജെയിംസ് കോശി, മുഹമ്മദ് അസ്ലം, എബി ദേവസ്യ, ബിന്ദു പി. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad

ഓണം അതിജീവനത്തിന്‍റെ ഉത്സവം: മന്ത്രി ടി. സിദ്ദിഖ്

കൽപ്പറ്റ: ജില്ലയുടെ അതിജീവനത്തിന്‍റെ ഉത്സവമാണ് ഓണമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. സർവതല സ്പർശിയായി എല്ലാം മേഖലകളെയും ബന്ധിപ്പിച്ചുള്ള ഓണാഘോഷ പരിപാടികൾക്കാണ് ജില്ല നേതൃത്വം നൽകുന്നത്.
ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലത്തെ പൊതു വിപണികളിലെ വില വർധന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ സിവിൽ സ്പ്ലൈസ് മുഖേന വിപുലമായ ഇടപെടലാണ് നടത്തുന്നത്. സംസ്ഥാനത്ത് സിവിൽ സ്പ്ലൈസ് കോർപറേഷനിലൂടെ മുന്നൂറ് കോടിയുടെ വിറ്റുവരവ് നടന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച രണ്ടായിരം ചന്തകളിലൂടെ 30 ശതമാനം വിലക്കുറവിൽ അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നുണ്ട്. കർഷകരിൽ നിന്നും പച്ചക്കറി സംഭരിച്ച ഇനത്തിൽ കർഷകർക്ക് നൽകാനുള്ള മുഴുവൻ തുകയും സർക്കാർ നൽകി.

സംസ്ഥാനത്തെ നെൽ കർഷകർക്ക് നൽകാനുള്ള സന്പൂർണ തുകയും ഓഗസ്റ്റ് 31 നകം വിതരണം ചെയ്യും. പ്രയാസമില്ലാതെ ഏല്ലാവർക്കും ഓണം ആഘോഷിക്കാൻ സർക്കാർ ശക്തമായ ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

കൽപ്പറ്റ ജനറൽ ആശുപത്രിയോട് ചേർന്ന് എൽസ്റ്റണ്‍ എസ്റ്റേറ്റിൽ 45 കോടി രൂപ ചെലവിൽ നിർമിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായി മന്ത്രി അറിയിച്ചു.

കെട്ടിടത്തിന്‍റെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, ചൂരൽമല, ടൗണ്‍ഷിപ്പ് മേഖലകളിലെ കിടപ്പു രോഗികൾക്ക് അക്ഷയപാത്ര ഫൗണ്ടേഷൻ നൽകുന്ന ഓണക്കിറ്റ്, ജില്ലയിലെ വിവിധ കോഴ്സുകളിൽ പഠിക്കുന്ന അർഹരായ 50 കുട്ടികൾക്ക് ഇവൈജിഡിഎസ് സിഎസ്ആർ കന്പനി നൽകുന്ന ലാപ്ടോപ്പ്, ഓണക്കോടി എന്നിവ മന്ത്രി വിതരണം ചെയ്തു.
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഓണം വാരാഘോഷ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, കൽപ്പറ്റ നഗരസഭ ചെയർപേഴ്സണ്‍ പി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ഹനീഫ, വൈസ് പ്രസിഡന്‍റ് ജിൻസി സണ്ണി, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, അക്ഷയപാത്ര ഫൗണ്ടേഷൻ പ്രതിനിധി ഡോ. മഹോത്സഹ ചൈതന്യ ദാസ്, ഇവൈജിഡിഎസ് സിഎസ്ആർ കന്പനി പ്രതിനിധി വി.എസ്.വിനോദ്, പഞ്ചായത്ത് അധ്യക്ഷൻമാർ, സ്ഥിരം സമിതി അധ്യക്ഷൻമാർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിത കർമ സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Kannur

നാടെങ്ങും ഒാണത്തിരക്ക്

കണ്ണൂർ: ഓണാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന ജില്ലാതല ഓണം വാരാഘോഷം ഇന്നു മുതല്‍ 30 വരെ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കുമെന്ന് ടി.ഒ. മോഹനന്‍ എംഎല്‍എ. കലയും സംഗീതവും വിനോദവും പാരമ്പര്യവും ഒത്തുചേരുന്ന ഈ ആഘോഷവേദിയില്‍ കുടുംബസമേതം ആസ്വദി ക്കാനാകുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് പത്രസമ്മേളന ത്തില്‍ എംഎൽഎ അറിയിച്ചു. ഓണാഘോഷത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6.30 ന് മന്ത്രി സണ്ണി ജോസഫ് നിര്‍വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് കലാ പരിപാടികള്‍ ആരംഭിക്കും.

30ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ഊര്‍പ്പള്ളി വയലില്‍ മഴയുത്സവവും ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മഡ് ഫുട്‌ബോൾ, കമ്പവലി, ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് റംഷി പട്ടുവം നയിക്കുന്ന നാടന്‍ കലാമേള എന്നിവയും നടക്കും. പത്രസമ്മേളനത്തില്‍ ഡിടിപിസി സെക്രട്ടറി ഡി.വി. പ്രഭാത്, റിജില്‍ മാക്കുറ്റി, സി. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
നെല്ലിക്കുറ്റി സ്കൂൾ

നെല്ലിക്കുറ്റി: ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിലെ ഓണാഘോഷം'ത്രില്ലോണം' വർണാഭമായ പരിപാടികളോടെ നടന്നു. സ്കൂൾ അങ്കണത്തിൽ പൂക്കളം തീർത്ത വിദ്യാർഥികൾ ചെണ്ടമേള ത്തോടെ മാവേലി മന്നനെ സ്കൂളിലേക്ക് വരവേറ്റു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വൈവിധ്യങ്ങളായ മത്സരങ്ങളും അരങ്ങേറി. തുടർന്ന് നെല്ലിക്കുറ്റി ടൗണിലേക്ക് വർണാഭമായ ഓണാഘോഷയാത്രയും സംഘടിപ്പിച്ചു. വടംവലി മത്സരവും നടന്നു. സമ്മാനദാന ചടങ്ങ് സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെംബർ സോജൻകാരാമയിൽ, എം. രാജുമാത്യു, മഞ്ജു മാത്യു തുടങ്ങിയവർ പങ്കെടുത്തു.
സാന്താമരിയ അയൽക്കൂട്ടം

ആലക്കോട്: ബത്തേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രേയസ് കരുവഞ്ചാൽ യൂണിറ്റിനു കീഴിലെ സാന്താമരിയ അയൽക്കൂട്ടത്തിന്‍റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള ആദരവും സംഘടിപ്പിച്ചു. ആലക്കോട് പൊലിസ് സ്റ്റേഷനിലെ എഎസ്ഐ കെ. മുനീറിനെയാണു ചടങ്ങിൽ ആദരിച്ചത്.

നടുവിൽ പഞ്ചായത്തംഗം പി. ബഷീർ ഉദ്ഘാടനം ചെയ്തു. അയൽക്കൂട്ടം പ്രസിഡന്‍റ് ഓമന ബാബു അധ്യക്ഷത വഹിച്ചു. ‌എഎസ്ഐ കെ. മുനീർ, ശ്രേയസ് സോണൽ മാനേജർ സാജൻ വർഗീസ്, സിഇഒ ശ്യാമള മോഹനൻ, ജിനു ജിജി, ടോമി മാന്തറ, ഗാഥ തോമസ്, ജിജി ജോൺസൺ എന്നിവർ പ്രസംഗിച്ചു.
ഉദയഗിരിയിൽ കർഷകച്ചന്ത

‌ ഉദയഗിരി: ഉദയഗിരി പഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിലുള്ള ഈ വർഷത്തെ കർഷകച്ചന്തയ്ക്ക് തുടക്കമായി. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടെസി ആലുംമൂട്ടിൽ കർഷകച്ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എൻ.എൻ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷീബ ഡാനി, ജോയി പള്ളിപ്പറമ്പിൽ, ബെന്നി പീടികയ്ക്കൻ, കൃഷി ഓഫീസർ ഡീന സെബാസ്റ്റ്യൻ, എസ്. ശ്രീജ എന്നിവർ പ്രസംഗിച്ചു. നാളെ വരെ പഞ്ചായത്ത് ഓഫീസിനു സമീപമാണു കർഷകച്ചന്ത പ്രവർത്തിക്കുക.
കർഷകരിൽ നിന്ന് അവർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ വിപണിവിലയേക്കാൾ 10 ശതമാനം അധികവിലയ്ക്ക് സംഭരിച്ചാണ് ചന്ത നടത്തുന്നത്. ഉപഭോക്താക്കൾക്ക് വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിൽ പച്ചക്കറികൾ ഇവിടെ ലഭ്യമാകും.

Kasaragod

ദുരന്തത്തിന് രണ്ടുവർഷം; കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പുതിയ മേൽപാലമൊരുങ്ങുന്നു

കാഞ്ഞങ്ങാട്: രണ്ടുവർഷം മുമ്പ് തിരുവോണത്തലേന്ന് സന്ധ്യയ്ക്കു നടന്ന ദുരന്തത്തിന്‍റെ ഓർമകൾ മായാതെ നിൽക്കുന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ അപകടം നടന്ന സ്ഥലത്ത് പുതിയ മേൽപാലമൊരുങ്ങുന്നു. മേൽപാലമില്ലാത്ത ഭാഗത്ത് റെയിൽപാത മുറിച്ചുകടക്കുകയായിരുന്ന മൂന്നു സ്ത്രീകളാണ് 2024 സെപ്റ്റംബർ 14 നു സന്ധ്യയ്ക്ക് ഇവിടെ സൂപ്പർഫാസ്റ്റ് ട്രെയിൻതട്ടി മരിച്ചത്. രാജപുരത്ത് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തുമടങ്ങുകയായിരുന്ന കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ, ആലീസ് തോമസ്, ഏയ്ഞ്ചൽ ഏബ്രഹാം എന്നിവരാണ് ദുരന്തത്തിനിരയായത്.
റെയിൽവേ സ്റ്റേഷനിലെ ഏറ്റവും തിരക്കേറിയ വടക്കുഭാഗത്ത് മേൽപാലം വേണമെന്ന ആവശ്യം ഏറെക്കാലമായി ഉള്ളതായിരുന്നു. നഗരത്തിലേക്കും തീരദേശമേഖലയിലേക്കുമുള്ള പ്രധാന വഴികളെല്ലാം സ്ഥിതിചെയ്യുന്നത് ഈ ഭാഗത്തായതിനാൽ ട്രെയിൻ യാത്രക്കാർക്കും നഗരത്തിൽ നിന്ന് തീരദേശമേഖലയിലേക്കും തിരിച്ചുമുള്ള കാൽനടയാത്രക്കാർക്കുമെല്ലാം പാളം മുറിച്ചുകടക്കുകയല്ലാതെ നിർവാഹമില്ലാത്ത സ്ഥിതിയാണ്.

വലിയൊരു ദുരന്തം സംഭവിച്ചിട്ടും സാങ്കേതിക തടസങ്ങളുടെ പേരിൽ മേൽപാലത്തിന്‍റെ നിർമാണം പിന്നെയും നീണ്ടുപോയി. ഒരു വർഷം മുമ്പ് ഈ ഭാഗത്തുണ്ടായിരുന്ന വാഹന പാർക്കിംഗ് കേന്ദ്രം സ്റ്റേഷന്‍റെ തെക്കുഭാഗത്തേക്കു മാറ്റിയ ശേഷമാണ് ഇവിടെ മേൽപാലത്തിന്‍റെ നിർമാണം തുടങ്ങിയത്. അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിൽ യാത്രക്കാർ പാത മുറിച്ചുകടക്കേണ്ടിവരുന്ന അവസ്ഥ ഇപ്പോഴും തുടരുകയാണ്.

ഇരുവശങ്ങളിലും മധ്യത്തിലുമുള്ള തൂണുകളുടെ നിർമാണവും പാലത്തിന്‍റെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയും ഇപ്പോൾ പൂർത്തിയായി. ഗർഡറുകൾ കൂട്ടിയോജിപ്പിച്ച് പാലം പൂർത്തിയാക്കുന്ന ജോലിയും ചവിട്ടുപടികളുടെയും ലിഫ്റ്റിന്‍റെയും മേൽക്കൂരയുടെയും നിർമാണവും പൂർത്തിയാകാനുണ്ട്. അതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം മേൽപാലം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾക്കിടയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കു പുറമേ ഇരുവശങ്ങളിലും പുറത്തുനിന്നുള്ള കാൽനടയാത്രക്കാർക്കും മേൽപാലത്തിൽ കയറി മറുവശത്തേക്കു കടക്കാൻ സൗകര്യമൊരുക്കുന്നുണ്ട്. ഇതോടെ ഇവിടെ യാത്രക്കാർ റെയിൽപാത മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാനാകും.
പ്ലാറ്റ്ഫോമിന്‍റെ തെക്കേയറ്റത്ത് ആവിക്കര ഭാഗത്തേക്കുള്ള റോഡ് സ്ഥിതിചെയ്യുന്നയിടത്തും മേൽപാലം നിർമിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. ഇവിടെയും കാൽനടയാത്രക്കാർ പാളം മുറിച്ചുകടക്കുമ്പോൾ പലതവണ അപകടങ്ങളും ജീവഹാനിയും ഉണ്ടായതാണ്. എന്നാൽ ഇവിടെ ട്രെയിൻ യാത്രക്കാർ പാളം മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യം പൊതുവേ കുറവായതിനാൽ നഗരസഭ ചെലവുവഹിക്കുകയാണെങ്കിൽ മാത്രമേ മേൽപാലം നിർമിക്കാനാകൂ എന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്. ഇക്കാര്യത്തിൽ നഗരസഭ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

അച്ചാമ്മ വർഗീസ്

തിരുവനന്തപുരം: കുറവൻകോണം കൈരളി നഗർ കെഎൻആർഎ 30 വീരളശേരിൽ അച്ചാമ്മ വർഗീസ് (ബാവ - 66) അന്തരിച്ചു. ചാത്തന്നൂർ കാഞ്ഞിരംവിളയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 11.30ന് കേശവദാസപുരം ഇവാഞ്ചലിക്കൽ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം മലമുകൾ സെമിത്തേരിയിൽ. ഭർത്താവ്: വി. ഒ. വർഗീസ് (സെക്രട്ടേറിയറ്റ് ധനവകുപ്പ് റിട്ട. അഡീഷണൽ സെക്രട്ടറി). മക്കൾ: സുജോ മേരി വർഗീസ് (പെരുമ്പാവൂർ മാർത്തോമ വനിതാ കോളജ് പ്രിൻസിപ്പൽ), ബെജോ ഉമ്മൻ വർഗീസ്, റിജോ ആൻ വർഗീസ്. മരുമക്കൾ: സുജിത് ഈപ്പൻ ഏബ്രഹാം (ഫിനാൻഷ്യൽ കൺസൾട്ടന്‍റ്), ജെനിഫർ മറിയം ജോൺസൺ, ദിപിൻ വർഗീസ് പണിക്കർ (അഗ്രി. കൺസൾട്ടന്‍റ്). മൃദേഹം ഇന്ന് എട്ടിന് വസതിയിൽ കൊണ്ടുവരും.

അച്ചാമ്മ വർഗീസ്

തിരുവനന്തപുരം: കുറവൻകോണം കൈരളി നഗർ കെഎൻആർഎ 30 വീരളശേരിൽ അച്ചാമ്മ വർഗീസ് (ബാവ - 66) അന്തരിച്ചു. ചാത്തന്നൂർ കാഞ്ഞിരംവിളയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 11.30ന് കേശവദാസപുരം ഇവാഞ്ചലിക്കൽ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം മലമുകൾ സെമിത്തേരിയിൽ. ഭർത്താവ്: വി. ഒ. വർഗീസ് (സെക്രട്ടേറിയറ്റ് ധനവകുപ്പ് റിട്ട. അഡീഷണൽ സെക്രട്ടറി). മക്കൾ: സുജോ മേരി വർഗീസ് (പെരുമ്പാവൂർ മാർത്തോമ വനിതാ കോളജ് പ്രിൻസിപ്പൽ), ബെജോ ഉമ്മൻ വർഗീസ്, റിജോ ആൻ വർഗീസ്. മരുമക്കൾ: സുജിത് ഈപ്പൻ ഏബ്രഹാം (ഫിനാൻഷ്യൽ കൺസൾട്ടന്‍റ്), ജെനിഫർ മറിയം ജോൺസൺ, ദിപിൻ വർഗീസ് പണിക്കർ (അഗ്രി. കൺസൾട്ടന്‍റ്). മൃദേഹം ഇന്ന് എട്ടിന് വസതിയിൽ കൊണ്ടുവരും.

റവ. എൻ.ഐ. മത്തായി

കുമ്പളാംപൊയ്ക : മാർത്തോമ്മാ സഭാ മുൻ വൈദിക ട്രസ്‌റ്റി ഇടമല റവ. എൻ.ഐ. മത്തായി (91) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 11ന് കുമ്പളാംപൊയ്ക ശാലേം മാർത്തോമ്മാ പള്ളിയിൽ. ദീർഘകാലം മാരാമൺ കൺവൻഷൻ ഗായകസംഘത്തിനു നേതൃത്വം നൽകി. സഭയുടെ വിവിധ സമിതികളിൽ അംഗമായി പ്രവർത്തിച്ചു. ഭാര്യ: പരേതയായ തങ്കമ്മ മത്തായി. മക്കൾ: പ്രസാദ് എം. ഐപ്പ്, ശോഭ മേരി, എം. ജോർജ്. മരുമക്കൾ: റവ. ഷാജി എം. തോമസ് (ഡയറക്ടർ, ഗിരി ദീപ്‌തി മന്ദിരം എറണാകുളം), ജയ പ്രസാദ്, ജുബിൻ ജോർജ്. മൃതദേഹം നാളെ വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

കെ.ടി. തോമസ്

ചേറ്റുതോട്: കുന്നത്തുപുരയിടം കെ.ടി. തോമസ് (തോമാച്ചൻ-94) അന്തരിച്ചു സംസ്കാരം ഇന്ന് മൂന്നിനു ഭവനത്തിൽ ആരംഭിച്ച് ചേറ്റുതോട് ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി തോമസ് അതിരമ്പുഴ കരിയമ്പുഴ കുടുംബാംഗം. മക്കൾ: ജോസ് തോമസ് (ജോയിച്ചൻ, റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ സഹകരണ വകുപ്പ്), ആനിയമ്മ, സിസ്റ്റർ റാണി എസ്എബിഎസ് (ആരാധന മഠം പൊൻകുന്നം), ജോളി, പരേതരായ റ്റോമി, ഷേർളി. മരുമക്കൾ: ആൻസി കിണറ്റുകര (പിണ്ണാക്കനാട്), മാണി ജോസഫ് പുതുപ്പറമ്പിൽ (കൂരാലി), ജോസ് തോമസ് ഞാവള്ളിൽ (ബസാനി) മണർകാട്.

മത്തായി ദേവസ്യ

നെല്ലിപ്പാറ: ഹൈറേഞ്ചിലെ ആദ്യ കാല കുടിയേറ്റ കർഷകൻ കപ്പലുമാക്കൽ മത്തായി ദേവസ്യ (90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പാറ സെന്‍റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി തീക്കോയി വെളുത്തേടത്ത് പറമ്പിൽ കുടുംബാംഗം. മക്കൾ : ജോസ് ചേനാട്, റോയ് അണക്കര, ബീന ഇടമറുക്, കെന്നഡി കാൽവരി മൗണ്ട്, ബിനോയ് മൂവാറ്റുപുഴ, മനോജ്. മരുമക്കൾ: ആൻസി ഉറവാറും തറയിൽ (പുഞ്ചവയൽ), മോളമ്മ ഇണ്ടികുഴിയിൽ (അണക്കര), ജോസ് കരുംകുറ്റികുളത്ത് (ഇടമറുക് ), ജെസി വേലൂർ (കൂട്ടാർ), സിന്ധു (കോമ്പയാർ), സൗമ്യ പുല്ലാനി കാവുങ്കൽ (ചക്കുപള്ളം).

സിസ്റ്റര്‍ ഐറിന്‍ കാലായില്‍ സിഎംസി

അടിമാലി: കര്‍മലമാതാവിന്‍റെ സന്യാസിനി സമൂഹത്തിലെ, ഇടുക്കി കാര്‍മല്‍ഗിരി പ്രോവിന്‍സിലെ സിസ്റ്റര്‍ ഐറിന്‍ സിഎംസി (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് 9.30 ന് അടിമാലി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ആരംഭിച്ച് അടിമാലി സെന്‍റ് ജൂഡ് ഫൊറോന പള്ളിയില്‍. കോതമംഗലം ബസ്‌ലഹേം കാലായില്‍ പരേതരായ പോള്‍ - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. പരേത നെടുങ്ങപ്ര, വാഴത്തോപ്പ്, അരിക്കുഴ, അടിമാലി, തൊടുപുഴ, തോപ്രാന്‍കുടി, പെരുമ്പല്ലൂര്‍, ഇടുക്കി, ആയിരമേക്കര്‍, കോതമംഗലം, വിമലഗിരി, പാറത്തോട്, പൈനാവ് തുടങ്ങിയ മഠങ്ങളില്‍ അംഗമായും കാല്‍വരിമൗണ്ടില്‍ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സഹോദരങ്ങള്‍: ജോണ്‍, സിസ്റ്റര്‍ ജോസെന്ന സിഎംസി (ഹസാരിബാഗ്), മത്തായി, സിസിലി, എല്‍സി, പരേതരായ ജോസഫ്, പോള്‍, ജോര്‍ജ്.

മറിയാമ്മ

നെടുംകണ്ടം: പാലത്തിനാൽ മറിയാമ്മ (96) അന്തരിച്ചു. സംസ്കാരം നാളെ 11ന് നെടുംകണ്ടം സെന്‍റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പി സ്കോപ്പൽ പള്ളിയിൽ. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: റോസമ്മ, എലിക്കുട്ടി, മേരിക്കുട്ടി, സാലി, മോളി, ജോസ് പാലത്തിനാൽ ( കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്‍റ്), ജോർജ്, ജോജി. മരുമക്കൾ: ഇ. ഡി. മാത്യു മണിയാക്കുപാറ (ഇടമറ്റം), എം.കെ. ജോസഫ് മാരിപുറത്ത് (നെടുങ്കണ്ടം), പരേതനായ ദേവസ്യ കടപ്പൂര് (കാഞ്ഞാർ), ഏബ്രഹാം വേഴമ്പതോട്ടം (കട്ടപ്പന), വർഗീസ് കുമ്പളാട്ടുകുന്നേൽ (കട്ടപ്പന), ഷേർളി കാഞ്ഞിരത്തുങ്കൽ (ചേമ്പളം), ലിസി പോളയ്ക്കൽ (കരിമ്പാനി), ലീന വേഴപ്പറമ്പിൽ (കല്ലാർകുട്ടി).

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

24-08-2026

രജനികാന്തിനൊപ്പം നൃത്തം ചെയ്യാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഷംന കാസിം

രു സൂപ്പർഹീറോയ്ക്കൊപ്പം നൃത്തം ചെയ്യാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് നടി ഷംന കാസിം. നെൽസൺ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'-ലെ 'അലാ ബോലെലോ' എന്ന ഗാനരംഗത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു താരം. ചിത്രത്തിലെ ഗാനത്തിനു മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്.

സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം നൽകിയതിന് സംവിധായകൻ നെൽസന് ഷംന നന്ദി അറിയിച്ചു. ചെറുപ്പം മുതലേ നൃത്തം തന്നെയാണ് തന്‍റെ ലോകമെന്നും ഡാൻസ് ടീച്ചർ ആകണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹമെന്നും താരം കുറിച്ചു. ഇന്ന് ദുബായിൽ ആ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഒരു സൂപ്പർ ഹീറോയ്ക്കൊപ്പം പെർഫോം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും രജനികാന്ത് സാറിന്‍റെ ചിത്രത്തിൽ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷംന വ്യക്തമാക്കി.

അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവഹിച്ച 'അലാ ബോലെലോ' എന്ന ഗാനം ഇതിനോടകം യൂട്യൂബിൽ ദശലക്ഷക്കണക്കിന് വ്യൂസ് നേടിയിട്ടുണ്ട്. കേരളത്തനിമയുള്ള കസവ് സാരി ധരിച്ചാണ് ഷംന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 15-ന് തിയേറ്ററുകളിൽ എത്തും.

 

24-08-2026

രജനികാന്തിനൊപ്പം നൃത്തം ചെയ്യാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഷംന കാസിം

രു സൂപ്പർഹീറോയ്ക്കൊപ്പം നൃത്തം ചെയ്യാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് നടി ഷംന കാസിം. നെൽസൺ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'-ലെ 'അലാ ബോലെലോ' എന്ന ഗാനരംഗത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു താരം. ചിത്രത്തിലെ ഗാനത്തിനു മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്.

സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം നൽകിയതിന് സംവിധായകൻ നെൽസന് ഷംന നന്ദി അറിയിച്ചു. ചെറുപ്പം മുതലേ നൃത്തം തന്നെയാണ് തന്‍റെ ലോകമെന്നും ഡാൻസ് ടീച്ചർ ആകണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹമെന്നും താരം കുറിച്ചു. ഇന്ന് ദുബായിൽ ആ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഒരു സൂപ്പർ ഹീറോയ്ക്കൊപ്പം പെർഫോം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും രജനികാന്ത് സാറിന്‍റെ ചിത്രത്തിൽ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷംന വ്യക്തമാക്കി.

അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവഹിച്ച 'അലാ ബോലെലോ' എന്ന ഗാനം ഇതിനോടകം യൂട്യൂബിൽ ദശലക്ഷക്കണക്കിന് വ്യൂസ് നേടിയിട്ടുണ്ട്. കേരളത്തനിമയുള്ള കസവ് സാരി ധരിച്ചാണ് ഷംന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 15-ന് തിയേറ്ററുകളിൽ എത്തും.

 

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

25-08-2026

 സ്നേഹക്കൂട്ടായ്മയൊരുക്കി കെപിഎ ബഹ്റിൻ

കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ (KPA Bahrain) നാട്ടിൽ അവധിക്കെത്തിയ അംഗങ്ങളെയും, കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. ഹൗസ്ബോട്ടിൽ നടന്ന കുടുംബസംഗമത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

പ്രവാസജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ നാട്ടിലെത്തിയ അംഗങ്ങൾക്കും കുടുംബങ്ങൾക്കും പരസ്പരം കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാനും സംഗമം അവസരമായി. മനോഹരമായ കായൽക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഹൗസ്ബോട്ടിൽ നടന്ന സംഗമം സന്തോഷത്തിന്‍റെയും സൗഹൃദത്തിന്‍റെയും മനോഹരമായ അനുഭവമായി മാറി.

വിവിധ വിനോദപരിപാടികളും സൗഹൃദ കൂട്ടായ്മകളും സംഗമത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

പരിപാടിക്ക് കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, കെപിഎ എക്സ്പ്രവാസി കൺവീനർ കിഷോർ കുമാർ, രക്ഷാധികാരി ബിനോജ് മാത്യു, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, ലിനീഷ് പി. ആചാരി, റജിമോൻ ബേബിക്കുട്ടി, ഡിസ്ട്രിക്ട് കമ്മിറ്റി അംഗം മുനീർ എന്നിവർ നേതൃത്വം നൽകി.

പ്രവാസത്തിലും നാട്ടിലും കെപിഎ അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമം പങ്കെടുത്തവർക്ക് അവിസ്മരണീയമായ ഓർമ്മയായി. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ രീതിയിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

25-08-2026

 സ്നേഹക്കൂട്ടായ്മയൊരുക്കി കെപിഎ ബഹ്റിൻ

കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ (KPA Bahrain) നാട്ടിൽ അവധിക്കെത്തിയ അംഗങ്ങളെയും, കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. ഹൗസ്ബോട്ടിൽ നടന്ന കുടുംബസംഗമത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

പ്രവാസജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ നാട്ടിലെത്തിയ അംഗങ്ങൾക്കും കുടുംബങ്ങൾക്കും പരസ്പരം കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാനും സംഗമം അവസരമായി. മനോഹരമായ കായൽക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഹൗസ്ബോട്ടിൽ നടന്ന സംഗമം സന്തോഷത്തിന്‍റെയും സൗഹൃദത്തിന്‍റെയും മനോഹരമായ അനുഭവമായി മാറി.

വിവിധ വിനോദപരിപാടികളും സൗഹൃദ കൂട്ടായ്മകളും സംഗമത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

പരിപാടിക്ക് കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, കെപിഎ എക്സ്പ്രവാസി കൺവീനർ കിഷോർ കുമാർ, രക്ഷാധികാരി ബിനോജ് മാത്യു, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, ലിനീഷ് പി. ആചാരി, റജിമോൻ ബേബിക്കുട്ടി, ഡിസ്ട്രിക്ട് കമ്മിറ്റി അംഗം മുനീർ എന്നിവർ നേതൃത്വം നൽകി.

പ്രവാസത്തിലും നാട്ടിലും കെപിഎ അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമം പങ്കെടുത്തവർക്ക് അവിസ്മരണീയമായ ഓർമ്മയായി. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ രീതിയിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

23-08-2026

ലൂക്കോസ് ജോസഫ് കൂവള്ളൂരിന് കേരളത്തിലെ മികച്ച ജൈവ കര്‍ഷകനുള്ള അവാഡ്

 ന്യൂയോര്‍ക്ക്: അറിയപ്പെടുന്ന അമേരിക്കന്‍ മലയാളി തോമസ് ജെ. കൂവള്ളൂരിന്‍റെ സഹോദരന്‍ ലൂക്കോസ് ജെ. കൂവള്ളൂരിന് കാര്‍ഷികമേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍പ്പെട്ട ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ 2026 ഓഗസ്റ്റ് 17ന് ’ചിങ്ങം ഒന്നാം തീയതി കര്‍ഷകദിനം 2026’ എന്ന കേരള സര്‍ക്കാരിന്‍റെ പദ്ധതി അനുസരിച്ച് ലഭിക്കുകയുണ്ടായി.

കേരളത്തിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിങ്ങം ഒന്നാംതീയതി കര്‍ഷകദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ചടത്തോളം വലിയൊരു നേട്ടമാണ്.

കര്‍ഷകരുടെ സേവനങ്ങളെയും സംഭാവനകളെയും മാനിച്ച് സര്‍ക്കാര്‍ തലത്തിലും, വിവിധ സംഘടനകളുടെ നേതൃത്വത്തിലും കര്‍ഷകരെ ആദരിക്കുന്നതിനുവേണ്ടി ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഒന്നാണ് കര്‍ഷകദിനം (ഫാര്‍മേഴ്സ് ഡേ). തോമസ് കൂവള്ളൂരിന്റെ പിതാവ് കെ.റ്റി. ജോസഫ് കൂവള്ളൂര്‍ കേരളത്തിലെ അറിയപ്പെട്ടിരുന്ന ഒരു മാതൃകാകൃഷിക്കാരനും, പട്ടംതാണുപിള്ളയുടെ കാലത്ത് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ആദ്യമായി കുടിയേറ്റത്തിന് നേതൃത്വം നല്‍കിയ പാലാ മീനച്ചില്‍ താലൂക്കില്‍പ്പെട്ട കടപ്ലാമറ്റം പ്രദേശത്തുനിന്നുമുള്ള ആളുമാണ്.

അദ്ദേഹത്തിന്‍റെ ടീമില്‍ ഉണ്ടായിരുന്ന കടപ്ലാമറ്റംകാരനാണ് പില്‍ക്കാലത്ത് തങ്കമണി പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ അതിന്‍റെ ആദ്യകാല പ്രസിഡന്‍റായിത്തീര്‍ന്ന അടയ്ക്കനാട്ട് പാപ്പച്ചന്‍ ചേട്ടന്‍ എന്ന തോമസ് കൂവള്ളൂരിന്‍റെ തൊട്ടഅയല്‍വാസി.കെ.റ്റി. ജോസഫ് കൂവള്ളൂര്‍ തന്റെ ടീമില്‍പ്പെട്ട ഏറ്റവും വിശ്വസ്തനായിരുന്ന ചുണ്ടെലിക്കാട്ട് ജോര്‍ജ് എന്നയാള്‍ കാടുവെട്ടിത്തെളിച്ചപ്പോള്‍ ഒരു മരക്കൊമ്പ് വീണ് അപായമരണം സംഭവിച്ചതോടെ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കി തിരികെ നാട്ടിലേക്കുപോരുകയുണ്ടായി. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകന്‍ തന്‍റെ പിതാവിന്‍റെ നഷ്ടപ്പെട്ട സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് എന്നുള്ളത് ചരിത്രബോധമുള്ളവര്‍ക്ക് ചിന്തിക്കാന്‍ ഇടം നല്‍കുന്ന ഒന്നാണ്. ആദ്യകാല കുടിയേറ്റക്കാരുടെ പേടിസ്വപ്നമായിരുന്നു.

കാട്ടുപോത്തുകളും, കാട്ടാനകളും കടുവാ, കരടി മുതലായ വന്യമൃഗങ്ങളും. ആദ്യകാല കുടിയേറ്റക്കാരില്‍ പലരും ഇവയുടെ ആക്രമണം ഭയന്ന് നാട്ടിലേക്കുതന്നെ തിരിച്ചുപോന്നു.

ബൈസണ്‍ വാലി എന്ന പേരിന്‍റെ പിന്നിലുള്ളത് കാട്ടുപോത്താണ് എന്നോര്‍ക്കണം (ആകടഛച എന്ന ഇംഗ്ലീഷ് പേരില്‍ നിന്നുമാണ് ബൈസണ്‍ വാലിയുടെ ഉത്ഭവം). ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ്. മൂന്നാര്‍ ടൂറിസ്റ്റ് സെന്ററിന് അടുത്താണ് ബൈസണ്‍ വാലി സ്ഥിതി ചെയ്യുന്നത്. ആനച്ചാല്‍, കുഞ്ചിത്തണ്ണി, രാജാക്കാട് എന്നീ പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ ബൈസണ്‍ വാലി ഗ്രാമപഞ്ചായത്തിന്റെ സമീപപ്രദേശങ്ങളാണ്.

കുവൈറ്റില്‍ ദീര്‍ഘകാലം സേവനം നടത്തിയ ലൂക്കോസ് കൂവള്ളൂര്‍ തന്‍റെ പിതാവിനു നടപ്പാക്കാന്‍ കഴിയാതെപോയ മേഖലയിലേക്ക് സ്വയം ഇറങ്ങിപ്പുറപ്പെട്ടയാളാണ്. നല്ലൊരു കത്തോലിക്കാ വിശ്വാസിയുമാണ് ലൂക്കോസ്. ചുരുങ്ങിയ കാലംകൊണ്ട് സമൂഹത്തില്‍ അറിയപ്പെടുന്ന ഒരാളായി മാറാന്‍ ലൂക്കോസ് കൂവള്ളൂരിനു കഴിഞ്ഞു എന്നുള്ളത് വാസ്തവം. തന്റെ പിതാവിന്‍റെ അതേ ഗുണങ്ങളുള്ള മകന്‍.

തരിശായിക്കിടന്ന ഭൂമിയില്‍ ലൂക്കോസ് ഒരു മുഴുവന്‍ സമയ കൃഷിക്കാരനായി മാറുന്നത് 2020ല്‍ കോവിഡ് 19 എന്ന മാരകവ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷമാണ്. 2020ല്‍ അദ്ദേഹം തന്‍റെ കുവൈറ്റ് ജീവിതത്തോടു വിടപറഞ്ഞ് ബൈസണ്‍ വാലിയിലേക്ക് ഒറ്റയ്ക്കുപുറപ്പെടുകയാണുണ്ടായത്. തുടക്കത്തില്‍ സ്വന്തക്കാര്‍പോലും അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും ലൂക്കോസ് കൂവള്ളൂര്‍ തന്‍റെ ദൃഢനിശ്ചയത്തില്‍ നിന്നും പിന്മാറിയില്ല.

തുടക്കത്തില്‍ കാട്ടുപന്നിശല്യം വന്‍തോതില്‍ ഉണ്ടായെങ്കിലും അദ്ദേഹം അതിനെയെല്ലാം അതിജീവിച്ച് തന്‍റെ ഏലത്തോട്ടവും കുരുമുളക് തോട്ടവും കാപ്പിത്തോട്ടവുമെല്ലാം സംരക്ഷിച്ച് മറ്റു കൃഷികാര്‍ക്കുകൂടി മാതൃകയായി. ഇന്ന് ചെടികളെപ്പറ്റിയും, ഏലം മുതലായ മലഞ്ചരക്കു വിഭവങ്ങളെപ്പറ്റിയും പഠിക്കാന്‍ ഇന്ത്യയുടെയും ലോകത്തിന്‍റെെയും വിവിധഭാഗങ്ങളില്‍ നിന്നുമുള്ള അന്വേഷണദൃക്കുകള്‍ അദ്ദേഹത്തിന്‍റെ ഫാം സന്ദര്‍ശിക്കാറുണ്ട്. ടൂറിസ്റ്റുകള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസിക്കാനുള്ള സംവിധാനവും അദ്ദേഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫാം ടൂറിസവും ഹോം സ്റ്റേ സംവിധാനങ്ങളും ലൂക്കോസ് കൂവള്ളൂരുമായി ബന്ധപ്പെട്ടാല്‍ കുറഞ്ഞ ചിലവില്‍ ലഭിക്കാനുള്ള ഏര്‍പ്പാടു ചെയ്യുന്നതായിരിക്കും.

ബൈസണ്‍ വാലി പഞ്ചായത്തുപ്രസിഡന്റ് ശാലുമോള്‍ സാബു, ബൈസണ്‍ വാലി കൃഷിഭവന്‍ ഓഫീസര്‍ സ്മിത എസ്. കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അവാര്‍ഡുകള്‍ നല്‍കിയത്. ദേവികുളം താലൂക്കിലെ ജോസ്ഗിരി എന്ന പ്രദേശത്തു മൂന്നാറിനുള്ള റോഡരുകിലാണ് കൂവള്ളൂര്‍ ഫാം സ്ഥിതി ചെയ്യുന്നത്. ലൂക്കോസ് കൂവള്ളൂര്‍ ജോസ് ഗിരി ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് +91 8108138736 എന്ന ഫോണ്‍ വാട്ട്സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതുമാണ്.

23-08-2026

ഡ്രൈവറില്ലാ കാറുകൾ എസ്തോണിയൻ നിരത്തുകളിലേക്ക്; വിപ്ലവകരമായ ചുവടുവെപ്പുമായി ജർമൻ സ്റ്റാർട്ടപ്പ്

ടാലിൻ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സാങ്കേതികവിദ്യയുടെ കരുത്തിൽ സ്വയം നിയന്ത്രിതമായി ഓടുന്ന ഡ്രൈവറില്ലാ കാറുകൾ എസ്തോണിയൻ നിരത്തുകളിലേക്ക് എത്തിച്ച് ജർമൻ സ്റ്റാർട്ടപ്പ് കമ്പനിയായ ’ബ്ലിക്’ Bliq). സാധാരണ റോബോട്ടാക്സി സർവീസുകളിൽ നിന്ന് വ്യത്യസ്തമായി, സ്വകാര്യ വ്യക്തികൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ വാഹനവ്യൂഹങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് കമ്പനി ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വാഹനങ്ങളുടെ മുകളിൽ ഘടിപ്പിക്കുന്ന അത്യാധുനിക ക്യാമറകൾ, സെൻസറുകൾ, ഓൺബോർഡ് കമ്പ്യൂട്ടറുകൾ എന്നിവയടങ്ങുന്ന പ്രത്യേക എഐ സംവിധാനമാണ് കാറുകളെ സ്വയം ഡ്രൈവ് ചെയ്യാൻ പ്രാപ്തമാക്കുന്നത്. പൂർണമായും യാന്ത്രികമാണെങ്കിലും സുരക്ഷ മുൻനിർത്തി റിമോട്ട് കൺട്രോൾ വഴി മനുഷ്യ ഓപ്പറേറ്റർമാരുടെ മേൽനോട്ടവും യാത്രകൾക്കുണ്ടാകും. സങ്കീർണമായ ട്രാഫിക് സാഹചര്യങ്ങളിലോ പ്രതിസന്ധികളിലോ സോഫ്റ്റ്വെയറിന് സഹായം ആവശ്യമെങ്കിൽ ഈ ഓപ്പറേറ്റർമാർക്ക് റിമോട്ടായി വാഹനത്തെ നിയന്ത്രിക്കാൻ സാധിക്കും.

സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് (Autonomous vehicles)  നിയമപരമായ അനുമതി നൽകിയ ആദ്യ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് എസ്തോണിയ. ഈ പശ്ചാത്തലത്തിലാണ് ബ്ലിക് തങ്ങളുടെ പ്രവർത്തനം ഇവിടെ ആരംഭിച്ചത്. എസ്തോണിയയിലെ വിജയത്തിന് ശേഷം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും തങ്ങളുടെ ഡ്രൈവർരഹിത വാഹന സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രവാസികൾക്കും ഗതാഗത മേഖലയ്ക്കും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ഈ പുതിയ മുന്നേറ്റം.

20-08-2026

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം മെൽബണിൽ സംഘടിപ്പിച്ചു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.

മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.

23-08-2026

ഡിഎംഎ മെഹ്റോളി ഏരിയ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

ന്യൂഡൽഹി: ഡിഎംഎ മെഹ്റോളി ഏരിയ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷം ഡിഎംഎയുടെ മെഹ്റോളി ഏരിയ ഓഫീസ് അങ്കണത്തിൽ നടത്തി.

വൈസ് ചെയർമാൻ എസ് പദ്മകുമാർ ത്രിവർണ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സെക്രട്ടറി സുജ രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി മോഹനചന്ദ്രൻ പിള്ള, ഇന്റേണൽ ഓഡിറ്റർ രജീഷ് എം ആർ, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, യുവജന വിഭാഗം കൺവീനർ ആഷിഷ് സന്തോഷ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യോഗത്തിൽ നിർവാഹക സമിതി അംഗങ്ങളായ മിനി സുദർശൻ, എൻ രാജേന്ദ്രൻ, മിഥുൻ കാർത്തികേയൻ, ശ്രീലക്ഷ്മി മോഹൻ എന്നിവരും പങ്കെടുത്തു.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

22-08-2026

സ്ഥിരമായ അലർജി ജീവനു ഭീഷണിയാണോ?

രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ‌ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത്‌ അലര്‍ജിക്ക്‌ കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച്‌ അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്‌. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത്‌ (Fixed), ചാക്രികമായത്‌ (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.

എല്ലാത്തിനോടും അലർജിയോ?

കുറച്ചു കാലം മുമ്പ്‌ വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് ‌" എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു. മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട്‌ പ്രതികരിക്കുന്നുവെന്നത്‌ സത്യമാണെങ്കിലും, "ഒരാള്‍ക്ക്‌ എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക്‌ രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്‌.

സ്ഥിരമായ (Fixed) അലര്‍ജി

പൊതുവേ, സ്ഥിരമായ (Fixed) അലര്‍ജിയില്‍ എല്ലാത്തരം ശ്വസന അലര്‍ജികളും ഉള്‍പ്പെടുന്നു. പ്രാണികളുടെ കുത്ത്‌, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും ഉള്‍പ്പെടുന്നു. ചില തരത്തിലുള്ള ഭക്ഷണ അല‌ര്‍ജികളും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരത്തിലുള്ള അലര്‍ജി പദാര്‍ഥവുമായി സമ്പര്‍ക്കം കഴിഞ്ഞ്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായി പ്രത്യക്ഷപ്പെടുന്നു. രോഗി അലര്‍ജി ഉള്ള പദാര്‍ഥവുമായി ഓരോ പ്രാവശ്യവും സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം ഇത്‌ സാധാരണയായി സംഭവിക്കുന്നു. ഇത്തരത്തിലുള്ള അലര്‍ജി ജീവനു ഭീഷണിയാകാം, അതുകൊണ്ട് ഏറ്റവും സൂക്ഷ്മമായ നിയന്ത്രണം ആവശ്യമാണ്.

സൈക്ലിക് അഥവാ ചാക്രിക അലര്‍ജി

ഫിക്സ്ഡ്‌ അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്‍റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്‍ത്തിച്ചുണ്ടായില്ലെങ്കില്‍ ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം.
കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക്‌ താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം.

ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ

കുട്ടികളില്‍ ജലദോഷത്തിനു പല കാരണങ്ങളുണ്ട്‌. ഈ ജലദോഷങ്ങളില്‍ 50%വും അലര്‍ജി മൂലമാണ് ഉണ്ടാകുന്നത്‌. മൂക്ക്‌, ചെവി, അണ്ണാക്ക്‌ അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്‌, മൂക്കടപ്പ്‌, കൂർക്കംവലി, വായ തുറന്നുള്ള ശ്വസനം, സൈനസ്‌ മൂലമുള്ള തലവേദന, ചെവി അടപ്പ്‌, ചെവി വേദന, ചുമ, ഇടയ്ക്കിടയ്ക്കുള്ള തൊണ്ട കാറല്‍, ഉണങ്ങിയ ചുമ, ഉറക്കക്കുറവ്‌, അതുമൂലം പകല്‍ സമയത്തുള്ള ക്ഷീണം എന്നിവ അലർജിക് റിനൈറ്റിസിന്‍റെ ( Rhinitis) ചില ലക്ഷണങ്ങളാണ്. ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവയ്ക്കും മൂലകാരണം അലര്‍ജി തന്നെയാണ്.

വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്‍റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.

22-08-2026

സ്ഥിരമായ അലർജി ജീവനു ഭീഷണിയാണോ?

രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ‌ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത്‌ അലര്‍ജിക്ക്‌ കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച്‌ അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്‌. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത്‌ (Fixed), ചാക്രികമായത്‌ (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.

എല്ലാത്തിനോടും അലർജിയോ?

കുറച്ചു കാലം മുമ്പ്‌ വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് ‌" എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു. മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട്‌ പ്രതികരിക്കുന്നുവെന്നത്‌ സത്യമാണെങ്കിലും, "ഒരാള്‍ക്ക്‌ എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക്‌ രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്‌.

സ്ഥിരമായ (Fixed) അലര്‍ജി

പൊതുവേ, സ്ഥിരമായ (Fixed) അലര്‍ജിയില്‍ എല്ലാത്തരം ശ്വസന അലര്‍ജികളും ഉള്‍പ്പെടുന്നു. പ്രാണികളുടെ കുത്ത്‌, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും ഉള്‍പ്പെടുന്നു. ചില തരത്തിലുള്ള ഭക്ഷണ അല‌ര്‍ജികളും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരത്തിലുള്ള അലര്‍ജി പദാര്‍ഥവുമായി സമ്പര്‍ക്കം കഴിഞ്ഞ്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായി പ്രത്യക്ഷപ്പെടുന്നു. രോഗി അലര്‍ജി ഉള്ള പദാര്‍ഥവുമായി ഓരോ പ്രാവശ്യവും സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം ഇത്‌ സാധാരണയായി സംഭവിക്കുന്നു. ഇത്തരത്തിലുള്ള അലര്‍ജി ജീവനു ഭീഷണിയാകാം, അതുകൊണ്ട് ഏറ്റവും സൂക്ഷ്മമായ നിയന്ത്രണം ആവശ്യമാണ്.

സൈക്ലിക് അഥവാ ചാക്രിക അലര്‍ജി

ഫിക്സ്ഡ്‌ അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്‍റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്‍ത്തിച്ചുണ്ടായില്ലെങ്കില്‍ ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം.
കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക്‌ താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം.

ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ

കുട്ടികളില്‍ ജലദോഷത്തിനു പല കാരണങ്ങളുണ്ട്‌. ഈ ജലദോഷങ്ങളില്‍ 50%വും അലര്‍ജി മൂലമാണ് ഉണ്ടാകുന്നത്‌. മൂക്ക്‌, ചെവി, അണ്ണാക്ക്‌ അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്‌, മൂക്കടപ്പ്‌, കൂർക്കംവലി, വായ തുറന്നുള്ള ശ്വസനം, സൈനസ്‌ മൂലമുള്ള തലവേദന, ചെവി അടപ്പ്‌, ചെവി വേദന, ചുമ, ഇടയ്ക്കിടയ്ക്കുള്ള തൊണ്ട കാറല്‍, ഉണങ്ങിയ ചുമ, ഉറക്കക്കുറവ്‌, അതുമൂലം പകല്‍ സമയത്തുള്ള ക്ഷീണം എന്നിവ അലർജിക് റിനൈറ്റിസിന്‍റെ ( Rhinitis) ചില ലക്ഷണങ്ങളാണ്. ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവയ്ക്കും മൂലകാരണം അലര്‍ജി തന്നെയാണ്.

വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്‍റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

എൻ്റെ ഫേവറൈറ്റ് മന്ത്രി ... ചാണ്ടി ഉമ്മൻ പറയുന്നു
വാഴയില വിപണയിൽ നേട്ടം കൊയ്ത് ഈറ്റയ്ക്കൻ ഫാംസ് ഓണക്കാലത്ത് ദിവസവും വില്ക്കുന്നത് 30000 വാഴയിലകൾ
മലയാളി മറക്കാത്ത ഓണപ്പാട്ടുകളുമായി പാട്ടിന്റെ പാലാഴി രണ്ടാം ഭാഗം
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up