ADVERTISEMENT

Close
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

21-07-2026

വിവ എസ്പാഞ്ഞ! വിവ ഫുട്ബോൾ!

Editorial

20-07-2026

ഇതും ലോകകപ്പാ പ്രതിഭയുടെ മറ്റൊരംശം

Editorial

18-07-2026

കടലേ ബാക്കിയുള്ളൂ, അതും ചോദിക്കരുത്

Editorial

17-07-2026

ധാരാ സിംഗ് വ്യക്തിയല്ല

Editorial

16-07-2026

ഒറ്റപ്പാലത്തൊതുങ്ങരുത് അനിലിന്‍റെ വിജയഗാഥ

Editorial

15-07-2026

പൗരത്വത്തിനു രേഖയില്ല പൗരർക്കു സമാധാനവും

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Ernakulam

ജീവസ് പ്രതിമാസ പ്രഭാഷണം നടത്തി

ആലുവ: ആലുവ ജീവസ് കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. സിഎംഐ സേക്രഡ് ഹാര്‍ട്ട് രാജഗിരി കൊച്ചി പ്രൊവിന്‍ഷ്യല്‍ ഫാ. പൗലോസ് കിടങ്ങേന്‍ ഉദ്ഘാടനം നിർവഹിച്ചു. ജീവസ് കേന്ദ്രം ആലുവ ഡയറക്ടര്‍ ഫാ. സജി തെക്കേകൈതക്കാട്ട് അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ നസ്രാണികളും മാര്‍ത്തോമ്മാ മാര്‍ഗവും എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്രകാരനും ഗ്രന്ഥകാരനും എറണാകുളം അങ്കമാലി അതിരൂപത സീറോ മലബാര്‍ ആര്‍ക്കൈവ്‌സ് ആന്‍ഡ് മ്യൂസിയം ഡയറക്ടറുമായ ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി പ്രഭാഷണം നടത്തി.

ജീവസ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബാബു കെ. വര്‍ഗീസ്, ജോസി പി. ആന്‍ഡ്രൂസ്, ലെസ്‌ലി ജോസഫ്, ബേബി പുത്തന്‍പീടിക, ബോബി കൊല്ലമാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Thiruvananthapuram

കെസിഎല്ലിൽ കരുത്ത് തെളിയിക്കാൻ തിരുവനന്തപുരത്തിന്‍റെ താരങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്‍റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ ടീമുകളിലായി അണിനിരക്കുന്നത്. കെസിഎല്ലിന് മുന്നോടിയായി നടന്ന എൻഎസ്കെ ട്രോഫിയിലും തിരുവനന്തപുരം ഫൈനലിലെത്തിയിരുന്നു. നേരിയ വ്യത്യാസത്തിലായിരുന്നു എറണാകുളത്തോട് കിരീടം നഷ്ടപ്പെട്ടത്.

ടൂർണമെന്‍റിൽ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന പ്രമുഖ ടീമുകളിൽ ഒന്നായ 'ട്രിവാൻഡ്രം റോയൽസ്' വളരെ ശക്തമായ നിരയുമായാണ് മൂന്നാം സീസണിന് ഒരുങ്ങുന്നത്. തലസ്ഥാന നഗരിയുടെ ക്രിക്കറ്റ് പെരുമ കാക്കാൻ തിരുവനന്തപുരത്തുനിന്നുള്ള അഞ്ച് താരങ്ങളാണ് ഇത്തവണ റോയൽസ് ജേഴ്സിയിൽ അണിനിരക്കുന്നത്.

കൃഷ്ണ പ്രസാദ്, അഭിഷേക് പി നായർ, ഭരത് സൂര്യ, അജീഷ് കെ, രാഹുൽ ചന്ദ്രൻ എന്നിവരടങ്ങുന്ന ഈ അഞ്ചംഗ സംഘം ടീമിന്റെ നട്ടെല്ലാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ റൺവേട്ടയിൽ മുന്നിലെത്തിയ ആദ്യ രണ്ട് പേരും തിരുവനന്തപുരത്തുനിന്നുള്ള താരങ്ങളായിരുന്നു. 479 റൺസുമായി കൃഷ്ണപ്രസാദും 437 റൺസുമായി അഹ്മദ് ഇമ്രാനും. കൃഷ്ണപ്രസാദിനെ തിരുവനന്തപുരവും അഹ്മദ് ഇമ്രാനെ തൃശൂർ ടൈറ്റൻസും നിലനിർത്തിയിട്ടുണ്ട്. ഇരുവർക്കും ഏഴര ലക്ഷം രൂപ വീതമാണ് ലേലത്തിൽ ലഭിച്ചത്.

കൂടാതെ ഷോൺ റോജർ, അഭിഷേക് ജെ നായർ, മാനവ് കൃഷ്ണ, കൃഷ്ണദേവൻ തുടങ്ങി ബാറ്റർമാരുടെ നീണ്ടൊരു നിര തന്നെ തിരുവനന്തപുരത്തിന്റെ അഭിമാനമായി കളത്തിലിറങ്ങുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും ബാറ്റിങ്ങിൽ സ്ഥിരത പുലർത്തിയ അഭിഷേക് ജെ നായർ ഇക്കുറിയും കൊല്ലം സെയിലേഴ്സിനൊപ്പം തന്നെയാണ്. യുവതാരങ്ങളായ ഷോൺ റോജറും മാനവ് കൃഷ്ണയും തൃശൂരിനായും പാഡുകെട്ടും. ദേശീയ അണ്ടർ 19 താരമായ മാനവ് കൃഷ്ണയുടെ ആദ്യ കെസിഎൽ സീസൺ കൂടിയാണിത്. വെടിക്കെട്ട് ഇന്നിങ്സുകളിലൂടെ കഴിഞ്ഞ സീസണിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കൃഷ്ണദേവനും എ.കെ. അർജുനും ഏവരും ഉറ്റുനോക്കുന്ന താരങ്ങളാണ്.

ബാറ്റിങ്ങിലെപ്പോലെ ബൗളിങ്ങിലും ഓൾറൗണ്ട് മികവിലും വിവിധ ടീമുകൾക്ക് കരുത്തായി തിരുവനന്തപുരത്തിന്റെ താരങ്ങൾ ഇത്തവണ രംഗത്തുണ്ട്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിലൊരാളായ അഭിജിത്ത് പ്രവീൺ ബാറ്റിങ്ങിലും ചില മികച്ച ഇന്നിങ്സുകൾ കാഴ്ചവെച്ചിരുന്നു.

ആറ് ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസാണ് ഇത്തവണ അഭിജിത്തിനെ സ്വന്തമാക്കിയത്. അഭിജിത്തിന് പുറമെ വിജയ് വിശ്വനാഥ്, ബിജു നാരായണൻ, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ താരങ്ങളും ഓൾറൗണ്ട് മികവുമായി മൂന്നാം സീസണിലേക്കായി തയ്യാറെടുക്കുകയാണ്. ബൗളിങ്ങിൽ ഏദൻ ആപ്പിൾ ടോം, രാഹുൽ ചന്ദ്രൻ തുടങ്ങിയ താരങ്ങളും ഇത്തവണ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് കെസിഎല്ലിലുണ്ട്. മുഹമ്മദ് ഷാനു, അഭിഷേക് പി നായർ, ഭരത് സൂര്യ, അജീഷ് കെ തുടങ്ങിയവരാണ് ജില്ലയിൽ നിന്നുള്ള മറ്റ് താരങ്ങൾ.

Kollam

അരിപ്പയില്‍ വിതരണം ചെയ്തത് വന ഭൂമി; നിര്‍മാണം പാടില്ലെന്ന് വനം വകുപ്പ്

കുളത്തുപ്പുഴ: അരിപ്പയില്‍ ഭൂസമരക്കാര്‍ക്ക് മുന്‍ സര്‍ക്കാര്‍ വിതരണം ചെയ്തത് വനഭൂമിയാണെന്നു വനംവകുപ്പ്. ഭൂമിയില്‍ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും ഉത്തരവ്.

ജില്ലയിലെ കുളത്തൂപ്പുഴയോട് ചേര്‍ന്നുള്ള അരിപ്പയില്‍, ഭൂമിയില്ലാത്ത നിര്‍ധനരായ കുടുംബങ്ങള്‍ക്കും ആദിവാസികള്‍ക്കും കഴിഞ്ഞ സര്‍ക്കാരിന്‍റെ നേതൃത്വത്തിലാണ് ഭൂമി പട്ടയം നല്‍കി വിതരണം ചെയ്തത്. എന്നാല്‍, വിതരണം ചെയ്ത ഭൂമി വനഭൂമിയാണെന്നും അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നുമുള്ള വനം വകുപ്പിന്‍റെ നിലപാട് വലിയ പ്രതിഷേധങ്ങള്‍ക്കും നിയമ തര്‍ക്കങ്ങള്‍ക്കും വഴിവയ്ക്കുമെന്നുറപ്പായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യവ്യക്തി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഭൂമി പാട്ട കാലാവധി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ തിരിച്ചെടുത്തു.

ഈ ഭൂമിയിലാണ് ഒന്നര പതിറ്റാണ്ട് മുമ്പ് ഭൂരഹിതരായ സമരക്കാര്‍ ഭൂമി കൈയേറി കുടില്‍ കെട്ടി താമസിച്ച് സമരം ആരംഭിച്ചത്. നിരവധി ചര്‍ച്ച കള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ ഫെബ്രുവരി 14 നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സമരക്കാര്‍ക്കായി ഭൂമി പ്ലോട്ടുകളാക്കി തിരിച്ച് പട്ടയം നല്‍കിയത്.
സര്‍ക്കാര്‍ പിടിച്ചെടുത്ത വനഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഇരുവകുപ്പുകളും തുടരുന്നതിനിടെ തങ്ങളുടെ അനുമതിയില്ലാതെയാണ് പട്ടയ വിതരണം നടത്തിയതെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. വിതരണം ചെയ്ത ഭൂമി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷനന്‍റെ കൈവശമിരുന്ന റിസര്‍വ് വനഭൂമിയുടെ പരിധിയില്‍ വരുന്നതാണെന്നും, കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം ഇവിടെ സ്ഥിരമായ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുമതിയില്ലെന്നുമാണ് വനം വകുപ്പിന്‍റെ വാദം. നിലവില്‍ തര്‍ക്കം തുടരുന്ന വനഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിനോ നിര്‍മാണപ്രവര്‍ ത്തനങ്ങള്‍നടത്തുന്നതിനോ അനുവാദമില്ലെന്നും അത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അഞ്ചല്‍ റെയിഞ്ച് ഓഫിസര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

ഭൂമി ലഭിച്ച പലരും വീട് വയ്ക്കുന്നതിനായി മരങ്ങള്‍ മുറിച്ചുനീക്കുന്നതിനായി വില്പന കരാര്‍ നല്‍കി പണം കൈപ്പറ്റുകയും കുറെയൊ ക്കെ മുറിച്ചു മാറ്റുകയും ചെയ്തു കഴിഞ്ഞു. അ നധികൃതമായി മരം മുറിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് വനം വകുപ്പ് രംഗത്തെത്തിയതോടെ കയ്യില്‍ സര്‍ക്കാരിന്‍റെ സാധുവായ പട്ടയമുണ്ടായിട്ടും അവിടെ അടച്ചുറപ്പുള്ള വീട് വെയ്ക്കാനോ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍. പലരും മഴയും വെയിലുമേറ്റ് പ്ലാസ്റ്റിക് ഷെഡുകളിലും താത്കാലിക നിര്‍മിതികളിലുമാണ് വര്‍ഷങ്ങളായി കഴിച്ചുകൂട്ടുന്നത്.

സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭുമിയില്‍ വീട് വയ്ക്കണമെങ്കില്‍ മരം മുറിക്കണം. മരം മുറിച്ചാല്‍ വനം വകുപ്പ് കേസെടുക്കും. ഈ നിലയെത്തിയതോടെ അരിപ്പ ഭൂവിതരണം നിയമകുരുക്കിലേക്ക് മാറുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഉന്നതതല ഇടപെടലിലൂടെ മാത്രമേ ഈ വിഷയത്തിന് ശാശ്വത പരിഹാരം സാധ്യമാകൂ.

Pathanamthitta

പള്ളിയോടങ്ങളിലെ തുഴച്ചിൽകാർക്ക് ഇൻഷ്വറൻസ്

ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ള സദ്യയിലും ഉത്രട്ടാതി ജലമേളയിലും പങ്കെടുക്കുന്ന 52 പള്ളിയോടങ്ങളിലെ 5200 തുഴച്ചിൽകാർക്കും പള്ളിയോട പ്രതിനിധികൾക്കുമുള്ള ഇൻഷ്വറൻസ് പോളിസി പള്ളിയോടസേവാ സംഘത്തിനു വേണ്ടി മന്ത്രി കെ. മുരളീധരൻ യുണൈറ്റഡ് ഇൻഡ്യ മാർക്കറ്റിംഗ് റീജിയണൽ മാനേജർ പ്രതീഷ് തോമസിൽ നിന്ന് ഏറ്റുവാങ്ങി. പള്ളിയോടങ്ങൾ നീറ്റിലിറക്കുന്ന 19 മുതൽ തിരുവോണ സദ്യ , അഷ്ടമിരോഹിണി വള്ളസദ്യ, ഉത്രട്ടാതി ജലമേള തുടങ്ങിയ വിശേഷ ദിവസങ്ങൾ ഉൾപ്പെടെ സെപ്റ്റംബർ 17 വരെ പള്ളിയോടങ്ങളിലെ തുഴച്ചിൽ കാർക്കും പള്ളിയോട പ്രതിനിധികൾക്കും ഉണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷ്വറൻസ് കവറേജ് ഉണ്ടായിരിക്കും.

പള്ളിയോട സേവാ സംഘം പ്രസിഡന്‍റ് കെ.വി. സാംബ ദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ആന്‍റോ ആന്‍റണി എംപി,പഴകുളം മധു എംഎൽഎ,ഫുഡ് കമ്മിറ്റി കൺവീനർ കൃഷ്ണകുമാർ,യുണൈറ്റഡ് ഇൻഡ്യ റീജനൽ മാനേജർ അഭിലാഷ്, ഷിബി തങ്കം, അസി. റീജിയണൽ മാനേജർ ജയകൃഷ്ണൻ, സീനിയർ മാനേജർ ഭരത്, അമൽ വിനോയി, ഡോ. ബി. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Idukki

ഫാമിലി അപ്പൊസ്തലേറ്റ്, ഡിഎഫ്‌സി കണ്‍വന്‍ഷന്‍ നടത്തി

മുതലക്കോടം: ഫാമിലി അപ്പൊസ്തലേറ്റിന്‍റെയും ദീപിക ഫ്രണ്ട്‌സ് ക്ലബിന്‍റെയും മുതലക്കോടം ഫൊറോന തല സംയുക്ത കണ്‍വന്‍ഷന്‍ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി ഹാളില്‍ നടന്നു. രൂപത ഡയറക്ടര്‍ ഫാ.ഡോ. ആന്‍റണി പുത്തന്‍കുളം ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ അധ്യക്ഷത വഹിച്ചു.

കേരള ലേബര്‍ മൂവ്‌മെന്‍റ് സംസ്ഥാന ഡയറക്ടര്‍ ഫാ. അരുണ്‍ വലിയ താഴത്ത് സമുദായിക ശക്തീകരണം കുടുംബകൂട്ടായമകളിലൂടെ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. രൂപത പ്രസിഡന്‍റ് ഡിഗോള്‍ കെ. ജോര്‍ജ്, ഫൊറോന പ്രസിഡന്‍റ് ജയിംസ് തോപ്പില്‍, നോബിള്‍ പരത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Alappuzha

മാലിന്യം തള്ളൽ: ദുരിതത്തിലായി പ്രദേശം; പകർച്ചവ്യാധി ഭീതിയിൽ

 

ചെങ്ങന്നൂർ: മാവേലിക്കര-കോഴഞ്ചേരി റോഡിൽ മഠത്തുംപടിക്കും പേരിശേരി കുരിശടിക്കും ഇടയിൽ പുലിയൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ റോഡരികിലും മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. കാൽനടകാർക്ക് മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാനാവാത്ത അവസ്ഥയാണ്. ഇൻജക്‌ഷൻ മരുന്നുകുപ്പികൾ, മദ്യക്കുപ്പികൾ, പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്‌ടങ്ങൾ തുടങ്ങിയവ രാത്രിയുടെ മറവിലാണ് പ്രദേശത്ത് തള്ളുന്നത്. ഇവ തെരുവുനായ്ക്കൾ കടിച്ചെടുത്ത് സമീപത്തെ വീട്ടുപറമ്പുകളിൽ കൊണ്ടിടുന്നത് താമസക്കാർക്ക് വലിയ ദുരിതമാകുന്നു.
പ്രദേശത്ത് പകർച്ചവ്യാധി പിടിപെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡരികിൽ കാടുപിടിച്ചു കിടക്കുന്നതാണ് സാമൂഹികവിരുദ്ധർക്ക് മാലിന്യം തള്ളാൻ തണലാകുന്നത്. മൂന്ന് വർഷം മുമ്പ് സ്ഥാപിച്ച ഹരിതകർമസേനയുടെ ബങ്ക് കാണുന്ന യാത്രക്കാർ ഇത് മാലിന്യനിക്ഷേപ കേന്ദ്രമാണെന്ന് തെറ്റിദ്ധരിച്ച് മാലിന്യം ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പഞ്ചായത്ത് അധികൃതർ ഇവിടെയെത്തി മാലിന്യങ്ങൾ നീക്കാതെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
കാട് വെട്ടിത്തെളിച്ചില്ല;
പ്രതിഷേധം ശക്തം

മുൻപ് നടന്ന താലൂക്ക് തല യോഗത്തിൽ എംഎൽഎയുടെ അധ്യക്ഷതയിൽ ഈ ഭാഗത്തുള്ള റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് പരാതിയുണ്ട്. റോഡരികിലെ കാടുകൾ അടിയന്തരമായി വെട്ടിത്തെളിച്ച് മേഖലയിൽ ശുചിത്വം ഉറപ്പാക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മാലിന്യം തള്ളിയ തമിഴ്‌നാട്
സ്വദേശി പിടിയിൽ;
പതിനായിരം രൂപ പിഴ ഈടാക്കി
ചെങ്ങന്നൂർ: റോഡരികിൽ നിരന്തരം മാലിന്യം തള്ളിയിരുന്ന തമിഴ്‌നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവച്ച് പഞ്ചായത്ത് അധികൃതർക്ക് കൈമാറി. പുലിയൂർ-ചിറയപ്പടി വൻമഴി റോഡിൽ പുലിയൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ താമരപ്പള്ളി ഭാഗത്തായിരുന്നു സംഭവം. ചെങ്ങന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുത്തുപാണ്ഡ്യനാണ് നാട്ടുകാരുടെ പിടിയിലായത്. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു. റോഡരികിൽ നിക്ഷേപിച്ച മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്ത് പ്രദേശം ശുചീകരിച്ചു. ജെസിബി വാടക ഉൾപ്പെടെ 10,000 രൂപ പിഴയായി കുറ്റക്കാരനിൽനിന്ന് ഈടാക്കി.

Kottayam

തെരുവോര കച്ചവടങ്ങൾക്ക് നിയന്ത്രണം

കോട്ടയം: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓഗസ്റ്റ് ഒന്നു മുതല്‍ കോട്ടയം നഗരത്തില്‍ തെരുവോര കച്ചവടക്കാരെ നിയന്ത്രിക്കാന്‍ നഗരസഭ.

തെരുവോര കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ചും നഗരസഭാ പരിധിയിലെ സാമൂഹ്യവിരുദ്ധരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചുമുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്‍റുകളുമായി ഇന്നലെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.പി. സന്തോഷ്‌കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ നഗരത്തിലെ തെരുവോര കച്ചവടവുമായി ബന്ധപ്പെട്ട് മറ്റു ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.

നഗരസഭാ പരിധിയില്‍ കച്ചവടം നടത്തുന്ന നൈറ്റ്കടകള്‍രാത്രി എട്ടു മുതല്‍ 12 വരെയും ബജിക്കടകള്‍ വൈകുന്നേരം നാലു മുതല്‍ എട്ടു വരെയും മാത്രമേ പ്രവര്‍ത്തിക്കാവൂ. തെരുവോര കച്ചവടം നാലു വീല്‍ വണ്ടിയില്‍ മാത്രമേ ക്രമീകരിക്കാന്‍ പറ്റുകയുള്ളൂ. ഇതിന് മറ്റ് ചാര്‍ത്തുകളോ, പടുതാകളോ പാടില്ല. അതത് ദിവസം കച്ചവടത്തിനുശേഷം വണ്ടി ഫുട്പാത്തില്‍നിന്നു മാറ്റേണ്ടതാണ്. കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാകുന്ന വിധത്തില്‍ ഫുട്ത്തുകളില്‍ തെരുവോരകച്ചവടം അനുവദിക്കില്ല.

നിരോധിക്കപ്പെട്ട മുറുക്കാന്‍, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയുടെ കച്ചവടം അനുവദിക്കുന്നതല്ല. സൗജന്യമായി നഗരത്തില്‍ ഭക്ഷണം നല്‍കുന്നവരെ നിയന്ത്രിക്കും.
ഇതിനായി പൊതുഇടം സജ്ജമാക്കും. തിരുനക്കര മൈതാനം, നാഗമ്പടംബസ് സ്റ്റാന്‍ഡ്, നെഹ്‌റു സ്റ്റേഡിയം, തിരുനക്കര ക്ഷേത്രമൈതനം എന്നിവിടങ്ങളില്‍ തമ്പടിച്ചിരിക്കുന്ന സാമൂഹ്യവിരുദ്ധരെയും യാചകരെയും പോലീസുമായി ചേര്‍ന്ന് ഒഴിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാറിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബാ പുന്നന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ കക്ഷി നേതാക്കളായ കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി ബി. അനില്‍കുമാര്‍, ക്ലീന്‍ സിറ്റിമാനേജര്‍ ടി.എ. തങ്കം, വെസ്റ്റ് പോലീസ് എസ്‌ഐ ടി.സി. അജയ്, ഈസ്റ്റ് പോലrസ് എസ്‌ഐ ബോബി ഏബ്രഹാം, ഗാന്ധിനഗര്‍ പോലീസ് എസ്‌ഐ എം.ബി. പ്രശാന്ത്, ഡെപ്യൂട്ടി തഹസില്‍ദാര് നാരായണന്‍കുട്ടി, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ സിജു ബെന്‍, ഡിഎംഒയുടെ പ്രതിനിധികളായ ഡോ.സിതാര വൈ, ഡോ.ആശ, പിഡബ്ല്യുഡി റോഡ്‌സിനുവേണ്ടി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി.എസ്. സീമ എന്നിവര്‍ പങ്കെടുത്തു.

Ernakulam

ജീവസ് പ്രതിമാസ പ്രഭാഷണം നടത്തി

ആലുവ: ആലുവ ജീവസ് കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. സിഎംഐ സേക്രഡ് ഹാര്‍ട്ട് രാജഗിരി കൊച്ചി പ്രൊവിന്‍ഷ്യല്‍ ഫാ. പൗലോസ് കിടങ്ങേന്‍ ഉദ്ഘാടനം നിർവഹിച്ചു. ജീവസ് കേന്ദ്രം ആലുവ ഡയറക്ടര്‍ ഫാ. സജി തെക്കേകൈതക്കാട്ട് അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ നസ്രാണികളും മാര്‍ത്തോമ്മാ മാര്‍ഗവും എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്രകാരനും ഗ്രന്ഥകാരനും എറണാകുളം അങ്കമാലി അതിരൂപത സീറോ മലബാര്‍ ആര്‍ക്കൈവ്‌സ് ആന്‍ഡ് മ്യൂസിയം ഡയറക്ടറുമായ ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി പ്രഭാഷണം നടത്തി.

ജീവസ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബാബു കെ. വര്‍ഗീസ്, ജോസി പി. ആന്‍ഡ്രൂസ്, ലെസ്‌ലി ജോസഫ്, ബേബി പുത്തന്‍പീടിക, ബോബി കൊല്ലമാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Thrissur

ജൂബിലിയിലെ ഗവേഷണ വിസ്മയങ്ങൾ കണ്ടറിഞ്ഞ് വിദ്യാർഥികൾ

തൃശൂർ: കാൻസർ അടക്കമുള്ള രോഗങ്ങൾ കണ്ടെത്താനും ചികിത്സിച്ചു രോഗശാന്തിയേകാനും ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ഗവേഷണകേന്ദ്രങ്ങളിൽ നടക്കുന്ന ഗവേഷണങ്ങൾ വൈദ്യശാസ്ത്രത്തിനു വലിയ പ്രതീക്ഷ പകരുന്നതാണെന്ന് പ്രശസ്ത കാൻസർ ചികിൽസാ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരൻ.

പുകവലിയും മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഡിഎൻഎയിൽ മാറ്റമുണ്ടാക്കുമെന്നും കോശങ്ങളെ രോഗാവസ്ഥയിലാക്കുമെന്നും ഡോ. ഗംഗാധരൻ ചൂണ്ടിക്കാട്ടി. ശ്വാസകോശ അർബുദത്തിന് 80 ശതമാനം കാരണവും പുകയിലയും പുകവലിയുമാണ്. പ്രതിരോധശേഷിയുള്ള കോശങ്ങളെ വളർത്താനുള്ള ശേഷിയെ ലഹരി തളർത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ വിദ്യാർഥികൾക്ക് വൈദ്യശാസ്ത്രത്തിലും ഗവേഷണത്തിലും അഭിരുചി വളർത്താൻ ജൂബിലി മിഷൻ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആശുപത്രിയിലെ ഗവേഷണവിഭാഗം ഒരുക്കിയ കാച്ച് ദെം യംഗ് പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 50 സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ വിദ്യാർഥികളും അവരുടെ അധ്യാപകരും രക്ഷിതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്.

ജൂബിലി മിഷൻ ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന രാജ്യാന്തര പ്രാധാന്യമുള്ള ഗവേഷണങ്ങളെ വിദ്യാർഥികൾക്കു പരിചയപ്പെടുത്തി. വാതരോഗമുണ്ടാക്കുന്ന രണ്ടു പ്രോട്ടീനുകളെ കണ്ടെത്തിയതും മാസം തികയുംമുന്പേ ജനിക്കുന്ന കുഞ്ഞുങ്ങൾക്കു പൊക്കിൾക്കൊടി സംരക്ഷണമേകുന്നതും ഓണാട്ടുകര എള്ളെണ്ണയുടെ സവിശേഷതയും അടക്കമുള്ള ഒരു ഡസനിലേറെ ഗവേഷണനേട്ടങ്ങൾ ലോകത്തിനു സമ്മാനിച്ച ജൂബിലി ഗവേഷണ കേന്ദ്രത്തിന്‍റെ ലബോറട്ടറി സന്ദർശനം വിദ്യാർഥികൾക്കു വിസ്മയക്കാഴ്ചയായി.

ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസ്, മെഡിക്കൽ റിസർച്ച് ഡയറക്ടർ ഡോ.ഡി.എം. വാസുദേവൻ, റിസേർച്ച് കോ-ഓർഡിനേറ്ററും പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ജനറൽ കണ്‍വീനറുമായ ഡോ.പി.ആർ. വർഗീസ്, ഡോ. കുമുദം എം. ഉണ്ണി എന്നിവർ പ്രസംഗിച്ചു. ഡോ. വിനോദ്കുമാർ, ഡോ. പ്രസാദ് അലക്സ്, ഡിന്പിൾ റീഷൻ എന്നിവർ ക്ലാസ് നയിച്ചു.

Palakkad

ക്വാറിവിരുദ്ധസമിതി രൂപീകരിച്ചു

മംഗലംഡാം: നീതിപുരത്തും ആലാംപരുതയിലും വിആർടിയിലും കരിങ്കൽക്വാറികൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. മലയോരകർഷക ക്വാറിവിരുദ്ധസമിതി രൂപീകരിച്ച് ഇന്നലെ പ്രതിഷേധ പരിപാടികളും യോഗവും നടത്തി.
നീതിപുരം സെന്‍റ് ജോസഫ് പള്ളി ഹാളിലായിരുന്നു പ്രതിഷേധ പരിപാടികൾ.

വികാരി ഫാ. ബിജു കുമ്മങ്കോട്ടിൽ, കാക്കഞ്ചേരി മോർ ഇഗ്നാത്തിയോസ് പാത്രിയാർക്ക സെന്‍റർ വികാരി ഫാ. ജയ്സൺ, ക്വാറിവിരുദ്ധ പ്രതിഷേധ കമ്മിറ്റി കൺവീനർ ജോ കളരിക്കൽ, കിഴക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കെ. ബാലൻ, മെംബർമാരായ അനിൽകുമാർ, ധന്യ ബൈജു, പ്രദേശവാസികളായ സ്കറിയ കൊടുവനാൽ, ബേബി കോലാനി പ്രസംഗിച്ചു.

വിവിധ രാഷ്ട്രീയ മത സാമൂഹിക മേഖലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് മലയോരകർഷക ക്വാറിവിരുദ്ധസമിതിക്ക് രൂപം നൽകിയിട്ടുള്ളത്. ക്വാറികൾ ആരംഭിക്കുന്ന പ്രദേശത്തിനു ചുറ്റുമാണ് മംഗലംഡാം, പീച്ചി തുടങ്ങിയ വനപ്രദേശങ്ങളും ഡാമുകളുമുള്ളത്. പരിസ്ഥിതിലോല പ്രദേശംകൂടിയാണിത്.

ഇതിനാൽ ഉരുൾപൊട്ടലും മലയിടിച്ചിലുംപോലെ പ്രകൃതിദുരന്ത സാധ്യതകളുള്ള പ്രദേശം എന്ന നിലയിൽ ക്വാറി തുടങ്ങുന്നത് മഹാവിപത്ത് ക്ഷണിച്ചു വരുത്തലാകുമെന്നും യോഗം വിലയിരുത്തി.  അടുത്തമാസം ആറിന് മംഗലംഡാമിൽ നടക്കുന്ന പബ്ലിക് ഹിയറിംഗിൽ ക്വാറി തുടങ്ങുന്നതു സംബന്ധിച്ചുള്ള ആശങ്കകൾ അറിയിക്കുവാനും യോഗം തീരുമാനിച്ചു.
രാവിലെ 11ന് മംഗലംഡാം ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിലാണ് ഹിയറിംഗ്.

Malappuram

ലഹരിക്കെതിരേ പോരാടാൻ "കെയർ’ വോളണ്ടിയർമാർ

മലപ്പുറം: ജില്ലയിലെ ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ക്ലേശകരമായ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് അടിയന്തര സഹായവും പുനരധിവാസവും ഉറപ്പാക്കുന്ന ’കെയർ’പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. കളക്‌ടർ ഡോ. വിനയ് ഗോയലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതി ജനകീയമാക്കുന്നതിനും ലഹരിവിരുദ്ധ പോരാട്ടങ്ങളിൽ പങ്കാളികളാക്കുന്നതിനുമുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.

ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി ഓഫീസും ജില്ലാ ട്രോമാ കെയറുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയുടെ സേവനം താഴെത്തട്ടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കെയർ യൂണിറ്റുകൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു.

സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കെയർ വോളണ്ടിയർമാരുടെ സേവനം പൂർണമായി പ്രയോജനപ്പെടുത്തും. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന യൂണിറ്റുകൾ വഴി വാർഡ്തലങ്ങളിൽ വരെ ലഹരിവിരുദ്ധ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ വിവിധ സർക്കാർ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും കൂടുതൽ സുഗമമാക്കുന്നതിനുമായി എല്ലാ വകുപ്പുകളിലും പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കാൻ യോഗം നിർദേശിച്ചു. ഇതുവഴി അടിയന്തര സാഹചര്യങ്ങളിൽ പെടുന്നവർക്ക് വിവിധ വകുപ്പുകളിൽനിന്നുള്ള സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും.

2024 ഓഗസ്റ്റ് മുതൽ ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കെയർ പദ്ധതി വഴി ഇതിനകം നിരവധി പേർക്ക് സഹായം എത്തിക്കാൻ സാധിച്ചിട്ടുണ്ട്.ജില്ലാ കളക്‌ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.പി. സ്മിജി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്, കെയർ വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

 

Wayanad

ഇഞ്ചി: വിലയുണ്ട് വിളവില്ല

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ഇഞ്ചിക്കൃഷി ചെയ്യുന്ന കര്‍ഷകരുടെ എണ്ണം കുറയുന്നു. ഒരുകാലത്ത് വ്യാപകമായിരുന്ന ഇഞ്ചിക്കൃഷി ജില്ലയില്‍ നിലവില്‍ നാമമാത്രമാണ്.

തുടര്‍ച്ചയായ രോഗബാധ, കീടാക്രമണം, വിലത്തകര്‍ച്ച, വന്യമൃഗശല്യം എന്നിവയാണ് കര്‍ഷകരെ ഇഞ്ചിക്കൃഷിയില്‍നിന്ന് അകറ്റിയത്. ഇഞ്ചിക്കൃഷി പൂര്‍ണമായും ഉപേക്ഷിച്ച കര്‍ഷകര്‍ നിരവധിയാണ്. ചിലര്‍ വീട്ടാവശ്യത്തിന് മാത്രമാണ് ഇഞ്ചി കൃഷി ചെയ്യുന്നത്. ഇലമഞ്ഞളിപ്പ്, തണ്ടുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ ഇഞ്ചിക്കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിയത്.

ഇഞ്ചി മുളച്ചുതുടങ്ങുന്ന ഘട്ടത്തില്‍ത്തന്നെ കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ നശിപ്പിക്കുന്നതും തിരിച്ചടിയായി. രാവും പകലും കാവല്‍ നിന്നിട്ടും വിള സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യം പല കര്‍ഷകരെയും കൃഷിയില്‍നിന്ന് പിന്തിരിപ്പിച്ചു. വിപണിയില്‍ ഇഞ്ചിക്ക് മെച്ചപ്പെട്ട വിലയാണ് ഇപ്പോഴുള്ളത്. ചാക്കിന് (60 കിലോഗ്രാം) 7,500 മുതല്‍ 8,000 രൂപ വരെയാണ് വില.

ചില്ലറ വിപണിയില്‍ ഇഞ്ചി കിലോഗ്രാമിന് 160 രൂപ വരെയും മൊത്തവിപണിയില്‍ 120-130 രൂപയും വിലയുണ്ട്. എന്നാല്‍ വില്‍ക്കാന്‍ ഉത്പന്നമില്ലാത്തതിനാല്‍ ഇതിന്‍റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നിരവധി മലയാളികള്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തുന്നുണ്ട്. ഇവരെയും രോഗവ്യാപനം ബാധിച്ചിരിക്കയാണ്.

Kannur

പണി കഴിഞ്ഞപ്പോള്‍ മനസിലായി, ദേശീയപാത ഗതാഗതയോഗ്യമല്ല !

ചെറുവത്തൂര്‍:ദേശീയപാത 66ന്‍റെ രണ്ടാം റീച്ചില്‍ നിര്‍മാണം പൂര്‍ത്തിയായ കാര്യങ്കോട് പാലം മുതല്‍ മയിച്ച പാലം വരെയുള്ള 600 മീറ്റര്‍ ഭാഗം ഗതാഗതയോഗ്യമല്ലെന്നു മണ്ണുപരിശോധനയില്‍ കണ്ടെത്തി. ഈ ഭാഗം പൊളിച്ചുമാറ്റി ആകാശപ്പാത നിര്‍മിക്കാന്‍ കരാര്‍ക്കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിനു ദേശീയപാത അഥോറിറ്റി (എന്‍എച്ച്എഐ) നിര്‍ദേശം നല്‍കി.

നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിനു തുറന്നുനല്‍കിയ ഭാഗമാണിത്. മഴക്കാലത്തു വെള്ളപ്പൊക്കമുണ്ടാകുന്ന മയിച്ച പ്രദേശം ചതുപ്പുനിലമാണെന്ന കാര്യം കണക്കിലെടുത്താണ് ഇവിടെ മണ്ണുപരിശോധന നടത്തിയത്. പാതയുടെ സമീപത്തു രണ്ടു ഭാഗത്തും തോടുകളും പുഴയും തടാകവുമുണ്ട്.

ഇവിടെയുണ്ടായിരുന്ന തടാകം നിര്‍മാണത്തിന്‍റെ ഭാഗമായി നികത്തിയിരുന്നു. ദേശീയപാത നിര്‍മാണത്തിലെ ഏറ്റവും സങ്കീര്‍ണമായ മേഖലയായാണ് കാര്യങ്കോട് പാലം മുതല്‍ ചെറുവത്തൂരിലെ പഴയ ചെക്‌പോസ്റ്റ് വരെയുള്ള ഭാഗത്തെ കണക്കാക്കുന്നത്. വീരമലയും ഈ മേഖലയിലാണു സ്ഥിതിചെയ്യുന്നത്. വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍ തടയുന്നതിനുള്ള സുരക്ഷാപദ്ധതിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.

Kasaragod

സെന്‍സസ്: സംസ്ഥാനത്ത് ആദ്യമായി വിവരശേഖരണം പൂര്‍ത്തിയാക്കി ജില്ലയിലെ സൂപ്പര്‍വൈസറി സര്‍ക്കിളുകള്‍

കാസര്‍ഗോഡ്:ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പ്രിന്‍സിപ്പല്‍ സെന്‍സര്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിലയിരുത്തി. ജില്ലാ സെന്‍സസ് ഓഫീസര്‍ എഡിഎം പി.ഉദയകുമാര്‍ അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാര്‍ സബ് ഡിവിഷണല്‍ സെന്‍സസ് ഓഫീസര്‍മാര്‍ ചാര്‍ജ് ഓഫീസര്‍മാരായ തഹസില്‍ദാര്‍മാര്‍ മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി മികച്ച പ്രവര്‍ത്തനം നടത്തിയ എന്യുമറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

ഭാരത് സെന്‍സസ് 2027 ന്‍റെ ആദ്യഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്യുമറേറ്റര്‍മാരുടെ നേതൃത്വത്തില്‍ വീട് സന്ദര്‍ശനം പുരോഗമിക്കുകയാണ്. സെല്‍ഫ് എന്യൂമറേഷന്‍റെ ഭാഗമായി പൂരിപ്പിച്ച 34 ചോദ്യങ്ങളുമായി ബന്ധപ്പെട്ട് 30 രെയുള്ള ദിവസങ്ങളില്‍ സെന്‍സസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്ന ഘട്ടമാണ് നിലവില്‍ നടന്നു വരുന്നത്.

ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥന തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി ജില്ലയിലെ സൂപ്പര്‍വൈസറി സര്‍ക്കിളുകള്‍. രണ്ടു സ്ഥാനവും നേടിയത് കാസര്‍ഗോഡ് താലൂക്ക് പരിധിയിലെ സൂപ്പര്‍വൈസറി സര്‍ക്കിളുകളാണ്. ബി.മുഹമ്മദ് ജുനൈദ് സൂപ്പര്‍വൈസറായ മുട്ടത്തൊടി വില്ലേജിലെ (സൂപ്പര്‍വൈസറി സര്‍ക്കിള്‍ നമ്പര്‍ 59) ആണ് സെന്‍സസ് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ ആദ്യം പൂര്‍ത്തിയാക്കിയത്. 1625 വീടുകളിലാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കദീജത്ത് സജീന, കദീജത്ത് നാഫിയ, പി.വി.വര്‍ഷ, രേഷ്മ രാജേന്ദ്രന്‍, അനില്‍ സേവ്യര്‍, വി.നിമിഷ, പി.രഞ്ജിത എന്നിവരാണ് സൂപ്പര്‍വൈസറി സര്‍ക്കിളില്‍ ഗൃഹസന്ദര്‍ശനം നടത്തിയ എന്യുമറേറ്റര്‍മാര്‍. ഏഴു ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളാണ് സൂപ്പര്‍വൈസറി സര്‍ക്കിളില്‍ ഉള്‍പ്പെട്ടത്

ബി. വിഘ്നേശ്വര സൂപ്പര്‍വൈസറായ നീര്‍ച്ചാല്‍ വില്ലേജിലെ (സൂപ്പര്‍വൈസറി സര്‍ക്കിള്‍ നമ്പര്‍ രണ്ട്) ആണ് സെന്‍സസ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ രണ്ടാമതായി പൂര്‍ത്തിയാക്കിയത്. 1584 വീടുകളിലാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കെ.ശിവപ്രകാശ്, വി.ആര്‍. പ്രദീപ്കുമാര്‍, പി.അബ്ദുള്‍ സലാം, ശോഭ കെ.ഹിരേമത്, കെ.വീക്ഷിത, എന്‍. വൈഷ്ണി എന്നിവരാണ് സൂപ്പര്‍വൈസറി സര്‍ക്കിളില്‍ ഗൃഹസന്ദര്‍ശനം നടത്തിയ എന്യൂമറേറ്റര്‍മാര്‍. ആറു ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളാണ് സൂപ്പര്‍വൈസറി സര്‍ക്കിളില്‍ ഉള്‍പ്പെട്ടത്. ഒന്നാം തീയതി ആരംഭിച്ച എന്യൂമറേഷന്‍ ശനിയാഴ്ച ഉച്ചയോടെ രണ്ടു സൂപ്പര്‍വൈസറി സര്‍ക്കിളുകളിലും പൂര്‍ത്തിയായി.

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിനായി ജില്ലയെ 2516 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ ആയി തിരിച്ചിട്ടുണ്ട്. ഓരോ ബ്ലോക്കിന്‍റെയും ചുമതലയുള്ള എന്യുമറേറ്റര്‍മാര്‍ അതാതു ബ്ലോക്കുകളിലെ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് നമ്പറിടും. ജില്ലയില്‍ അതാതു താലൂക്കുകളിലും മുന്‍സിപ്പാലിറ്റികളിലും സെന്‍സസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ 2509 എന്യുമറേറ്റര്‍മാരും 366 സൂപ്പര്‍വൈസര്‍മാരുമാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

സാങ്കേതിക സഹായത്തിന് ഒന്‍പതു ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുണ്ട്. 40 ഫീല്‍ഡ് ട്രെയിനേഴ്സും ഏഴു സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാരും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ജില്ലയിലെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ ജില്ലാ കളക്ടർ അർജുന്‍ പാണ്ഡ്യനും ജില്ലാ സെന്‍സസ് ഓഫീസര്‍ എഡിഎം പി.ഉദയകുമാറുമാണ്. ചാര്‍ജ് ഓഫീസര്‍മാര്‍ താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരും മുന്‍സിപ്പാലിറ്റി തലത്തില്‍ മുന്‍സിപ്പല്‍ സെക്രട്ടറിമാരുമാണ്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഡോ.ചെറിയാൻ എം. തോമസ്

തിരുവനന്തപുരം: ഓർത്തോപീഡിക് ചികിത്സാരംഗത്തെ പ്രമുഖനും തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ പ്രഫസറുമായിരുന്ന ഡോ. ചെറിയാൻ എം. തോമസ് മണ്ണാപറമ്പിൽ (83)അന്തരിച്ചു. തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രി ചീഫ് കൺസൾട്ടന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് മൂന്നിന് ഈറിക്കാട് പുതുപ്പള്ളി മോറിയ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: റബേക്ക ചെറിയാൻ. മക്കൾ:ഡോ.തോമസ് ചെറിയാൻ, ഡോ.സാറാ ചെറിയാൻ. മരുമക്കൾ: ഡോ.ബിന്ദു ഏബ്രഹാം, ഡോ.തോമസ് അരുൺ വർഗീസ്.

ഷാൻ ഷാജി തോമസ്

പരുമല: പന്നായിക്കടവിൽ നടുവിലെമുറിയിൽ (പയ്യപ്പാടി മല്ലക്കാട്ട് പുത്തൻപുരയിൽ) ഷാജി തോമസിന്‍റെ മകൻ ഷാൻ ഷാജി തോമസ് (17, പ്ലസ് ടു വിദ്യാർഥി, തിരുവല്ല എസ് ഇ എസ് ഹയർസെക്കൻഡറി സ്കൂൾ) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു പയ്യപ്പാടി സെന്‍റ് പോൾസ് ഹോറേബ് മാർത്തോമാ പള്ളിയിൽ. അമ്മ: എലിസബേത്ത് ഷാജി (സെന്‍റ് ഗ്രീഗോറിയോസ് മിഷൻ ഹോസ്പിറ്റൽ പരുമല) പരുമല പന്നായിക്കടവിൽ നടുവിലെ മുറിയിൽ കുടുംബാംഗം. സഹോദരി: ഷാനി മേരി ഷാജി. മൃതദേഹം നാളെ 11ന് പുതുപ്പള്ളി പയ്യപ്പാടി സെന്‍റ് പോൾസ് ഹോറേബ് മാർത്തോമാ പള്ളിയിലേക്ക് കൊണ്ടുപോകും.

കുര്യൻ ടി. കുര്യൻ

തിരുവല്ല: തുകലശേരി തോട്ടത്തിൽ ശാരോൺ വ്യൂവിൽ കുര്യൻ ടി. കുര്യൻ (ബാബു -75) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു തുകലശേരി സെന്‍റ് തോമസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ ആനി (ഓമന) കോട്ടയം കുമാരനല്ലൂർ കൊളഞ്ഞകൊമ്പിൽ കുടുംബാംഗം. മക്കൾ: ശരത്ത് കുര്യൻ (പാപ്പുവ ന്യൂഗിനിയ), ശാരി മറിയം കുര്യൻ (ഫ്ലോറിഡ), ശിശിർ കുര്യൻ (കാഴ്ച സ്റ്റുഡിയോ തുകലശേരി). മരുമക്കൾ: ജെൻസി മാത്യു പനമറ്റത്ത് മുണ്ടക്കയം, ഷെബി തങ്കച്ചൻ താനോത്തറ ചരുവിൽ പുതുവയൽ, ബെസ്റ്റ് ജോർജ് കോലത്ത് തിരുവനന്തപുരം .

സിബി സി. പട്ടാറ

മുഹമ്മ: പട്ടാറ പള്ളിവാതുക്കൽ ബ്രൂക്ക്‌ലാന്‍റിൽ സിബി സി. പട്ടാറ (സിബിച്ചൻ - 73 )അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുഹമ്മ സെന്‍റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി (റിട്ട. സൗത്ത് ഇൻഡ്യൻ ബാങ്ക് ഉദ്യോഗസ്ഥ) ചക്കരക്കടവ് മാഞ്ഞൂരാൻ കുടുംബാംഗം . മക്കൾ: സംഗീത അജോ (വെബ് ഡെവലപ്പർ, കാനഡ), ചിത്രാ സംഗീത് ( സോഫ്റ്റ് വെയർ എൻജിനീയർ, ടി സി എസ് കൊച്ചി), ആനന്ദ് അലക്സ് പട്ടാറ (റിസർച്ച് അനലിസ്റ്റ്, നോർവേ). മരുമക്കൾ: അജോ സേവ്യർ കുളങ്ങര പെരുമ്പാവൂർ (സോഫ്റ്റ്‌വെയർ എൻജിനീയർ, കാനഡ), പരേതനായ സംഗീത് ലാൽ ചെറുകര (ചങ്ങനാശേരി), യാമിനി ആനന്ദ് തെക്കേമുറി ഇടപ്പള്ളി (സോഫ്റ്റ് വെയർ എൻജിനീയർ നോർവേ).

എം. ഹരികൃഷ്ണൻ

ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ ആലപ്പുറത്ത് മഠത്തിൽ എം. ഹരികൃഷ്ണൻ (65, റിട്ട. ടീച്ചർ എഡ്യുക്കേറ്റർ, എസ് സിആർവി ടിടിഐ അങ്ങാടിക്കൽ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാംബിക ദേവി, (റിട്ട. പോസ്റ്റ് മാസ്റ്റർ) പത്തനാപുരം ചെമ്പകശേരി മഠം കുടുംബാംഗം.മക്കൾ: എച്ച്. നീതു കൃഷ്ണൻ (സോഫ്റ്റ് വെയർ എൻജിനീയർ, ടിസിഎസ് എറണാകുളം), എച്ച്. നവ്യ കൃഷ്ണൻ (സോഫ്റ്റ് വെയർ എൻജിനീയർ, ടിസിഎസ് എറണാകുളം). മരുമക്കൾ: ജയകൃഷ്ണൻ ശ്രീധരൻ (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു), ആശിഷ് സുരേഷ് (മറൈൻ എൻജിനീയർ).

ഫാത്തിമ ബീവി

പുന്നപ്ര: കുറവന്തോട് ജംഗ്ഷന് കിഴക്ക് പൈങ്ങാമഠത്തിൽ ഫാത്തിമ ബീവി (73) അന്തരിച്ചു കബറടക്കം ഇന്ന് രാവിലെ ഒന്പതിന് കല്ല്പാലം കിഴക്കേജുംഅ മസ്ജിദിൽ. ഭർത്താവ് പി. എ. മാഹീൻ (റിട്ട. എക് സൈസ് ഡ്രൈവർ). മക്കൾ: ജാസ്മിൻ, പരേതനായ അഡ്വ. നാസർ പൈങ്ങാമഠ, ഖദീജ, സബീന, ഹസൻ പൈങ്ങാ മഠം (എം ഇ എസ് അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി , ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അമ്പലപ്പുഴ താലൂക്ക് മാനേജിംഗ് കമ്മിറ്റി അംഗം), ഉമർ, കമാൽ. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, അസ്‌ഹർ, നവാബ്, ജസീന, സുബിത, ഷെബീന, ഷൈമ.

കെ.വി. സെബാസ്റ്റ്യൻ

കോട്ടമുറി: കടന്തോട് കെ.വി. സെബാസ്റ്റ്യൻ (കുഞ്ഞച്ചി-85) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ചാഞ്ഞോടി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ആനിക്കാട് തണ്ണിപ്പാറ കുടുംബാംഗം. മക്കൾ: പ്രേം സെബാസ്റ്റ്യൻ (ടൈംസ് അഡ്‌വർടൈസേഴ്സ്, ചങ്ങനാശേരി), പ്രഭാ സെബാസ്റ്റ്യൻ (ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ, തെങ്ങണ), പ്രദീപ് സെബാസ്റ്റ്യൻ (യുകെ), പ്രമോദ് സെബാസ്റ്റ്യൻ (ബിസിനസ്). മരുമക്കൾ: ജൂലി പ്രേം കാലായിൽ കുറുന്പനാടം, സാജൻ പി. ഫിലിപ്പ് പൂവേലിൽ (എസ്എച്ച് ഹോം), ഷേബ മോടിയിൽ ചാക്കോ (യുകെ), തനു മേരി ജോർജ് പൊട്ടംകുളം (സൗത്ത് ഇന്ത്യൻ ബാങ്ക്). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

അന്നമ്മ തോമസ്

കോതനല്ലൂർ: മലയിൽ അന്നമ്മ തോമസ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയിൽ. പരേത അതിരന്പുഴ കിടങ്ങയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എം.ടി. തോമസ്. മക്കൾ: പരേതനായ എം.ടി. തോമസ്, ഫാ. ജോർജ് എസ്ടിബി, ജോസഫ്, ബേബി, മേരിക്കുട്ടി, പരേതയായ എത്സമ്മ, ലിസി, സിബി. മരുമക്കൾ: ത്രേസ്യാമ്മ മങ്ങാട്ട് മാൻവെട്ടം, തങ്കമ്മ അറേക്കാട്ടിൽ അതിരന്പുഴ, ജെസി പാണ്ടിപ്പള്ളിൽ മോനിപ്പള്ളി, ജോർജ് വടക്കേടം വള്ളിനാട്, ബാബു കൊച്ചുപുരയ്ക്കൽ കുറവിലങ്ങാട്, ജെയ്മോൻ തടത്തിൽ കോതനല്ലൂർ, വത്സമ്മ മേച്ചേരിമണ്ണിൽ ഇടുക്കി.

പി.എം. ചാക്കോ

കോതനല്ലൂർ: കിഴക്കേവട്ടപറമ്പിൽ (പഴയിടത്ത് ) പി.എം. ചാക്കോ (84) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം കോതനല്ലൂർ സെന്‍റ് മേരീസ്‌ ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: മേരി ചാക്കോ ഇരവിമംഗലം തച്ചേരിയി ൽ കുടുംബാംഗം. മക്കൾ :രാജു (വിമുക്തഭടൻ, എസ്ബിഐ, ഏറ്റുമാനൂർ), ജെസി (യുകെ), ബിജു (യുകെ), സജു (വിമുക്തഭടൻ) , ജിനി (ഛത്തീസ്ഗഡ്). മരുമക്കൾ : ബിജി മൂത്തേടത്തുമ്യാലിൽ ഏറ്റുമാനൂർ, ജയ്മോൻ തോട്ടത്തിൽ നീണ്ടൂർ(യുകെ), മഞ്ജു മണലേൽ പൂഴിക്കോൽ (യുകെ), റെനി കണ്ടക്കാട്ട് തോട്ടറ (കുവൈറ്റ്‌).

സി.എം.തോമസ്

തൊടുപുഴ: ഏഴല്ലൂര്‍ ചീമ്പാറയില്‍ (എടാട്ടേല്‍) സി.എം.തോമസ് (91) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30 ന് ഏഴല്ലൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി നെടുങ്കല്ലേല്‍ കുടുംബാംഗം. മക്കള്‍: വത്സമ്മ, മാത്യു , ജേക്കബ് , ജോയി , ജോണ്‍സണ്‍, ജെസി, റ്റെസി ബിജു ,ജോജി. മരുമക്കള്‍: ബേബി കാപ്പില്‍ കോടിക്കുളം, ലിസി പുളിയനാല്‍ തൊടുപുഴ, ഷേര്‍ളി കളമ്പാട്ടുപറമ്പില്‍ വാഴക്കുളം, സിനി മനാട്ടുകാലായില്‍ കൊടകര, സ്റ്റില്ലി കൂട്ടുങ്കല്‍ വാഴത്തോപ്പ്, അഗസ്റ്റ്യന്‍ മഞ്ഞക്കുന്നേല്‍ അറക്കുളം, ജോസ് കല്ലറയ്ക്കല്‍ കരിമണ്ണൂര്‍, ജിംഷ ചിറ്റിലപ്പിള്ളി എറണാകുളം.

ഏലിക്കുട്ടി ജോസഫ്

വെള്ളിയാമറ്റം: കുളമാക്കല്‍ ഏലിക്കുട്ടി ജോസഫ് (100) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30 ന് വെള്ളിയാമറ്റം സെന്‍റ് ജോര്‍ജ് പള്ളിയില്‍. പരേത നീലൂര്‍ കുമ്പുക്കല്‍ കുടുംബാംഗം. ഭര്‍ത്താവ് പരേതനായ ജോസഫ്. മക്കള്‍: അച്ചാമ്മ, പരേതയായ ലീലാമ്മ, ജോസ്, മേരി, കുട്ടിച്ചന്‍, ബേബി, തോമാച്ചന്‍, സെലിന്‍, ബെന്നി, ജോമോന്‍. മരുമക്കള്‍: പരേതനായ ജോര്‍ജ് കുളങ്ങര പുറപ്പുഴ, പരേതനായ ജോര്‍ജ് കുന്നേല്‍ ഉപ്പുതറ, സെലിന്‍ പാറേക്കുടിയില്‍ പൊട്ടന്‍പ്ലാവ്, പരേതനായ പാപ്പച്ചന്‍ ഇടശേരി പൗവ്വത്തില്‍ പൈക, ഷേര്‍ളി തൊടുവനാല്‍ മൂന്നിലവ്, ഡെയ്‌സി കുരിശുമൂട്ടില്‍ കൊല്ലപ്പിള്ളി, സാലി ചുനയുംമാക്കല്‍ പൊട്ടന്‍പ്ലാവ്, ബാബു പെരുമ്പാറയില്‍ രാമപുരം, മിനി പാലക്കുഴിയില്‍ ഓടംതോട്, ആശ കലയത്തിനാല്‍ പന്നിമറ്റം.

ടി.പി. ജേക്കബ്

ആലുവ: തുരുത്ത് പുല്ലുറകാതുറ്റ് റോഡിൽ തൊലിക്കോട് വീട്ടിൽ ടി.പി. ജേക്കബ് (69) ചെന്നൈയിൽ മകളുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് തുരുത്തിലെ വീട്ടുവളപ്പിൽ. ഭാര്യ: റോസ്‌ലി. മക്കൾ: സ്വാതി, അക്സ. മരുമകൻ: സാം. തിരുവനന്തപുരം പാറശാല ദൽമുഗം സ്വദേശിയായ ജേക്കബ് 1980 ലാണ് ആലുവ തുരുത്തിൽ താമസമാരംഭിച്ചത്. സമൂസ ഉണ്ടാക്കി ബേക്കറികളിൽ വിതരണം ചെയ്തിരുന്ന ജില്ലയിലെ ആദ്യ വ്യക്തിയെന്ന പേരിൽ അറിയപ്പെട്ടിരുന്നു. ജേക്കബിനെ സമൂസ ജേക്കബ് എന്നാണ് വിളിച്ചിരുന്നത്.

ഫാ. പോൾ തേനേത്ത് എംഎസ്എഫ്എസ്

വടക്കഞ്ചേരി: മിഷണറീസ് ഓഫ് സെന്‍റ് ഫ്രാൻസിസ് ഡി സെയിൽസ് സഭാംഗവും വിശാഖപട്ടണം പ്രൊവിൻസ് വൈദികനുമായ ഫാ.പോൾ തേനേത്ത്(72) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 2.30ന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്‍റെ പ്രധാനകാർമികത്വത്തിൽ ചുവട്ടുപ്പാടത്തുള്ള എംഎസ്എഫ്എസിന്‍റെ മെർമിയർ ഭവനിൽ. എറണാകുളം പിറവം മുളക്കുളം തേനേത്ത് പരേതരായ പൈലി - കന്നുംകുഴിയിൽ റോസമ്മ ദമ്പതികളുടെ മകനാണ്. 1984 ൽ വൈദിക പട്ടം സ്വീകരിച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്കൂൾ പ്രിൻസിപ്പൽ, റെക്ടർ, സുപ്പീരിയർ, പാരിഷ് പ്രീസ്റ്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശ് സർക്കാരിന്‍റെ ബെസ്റ്റ് ടീച്ചർ അവാർഡും ഭാരത് ജ്യോതി അവാർഡും ലഭിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോസ് (റിട്ട. അധ്യാപകൻ പുല്ലൂരാംപാറ, തിരുവമ്പാടി), ത്രേസ്യാമ്മ തലക്കൽ (കുറവിലങ്ങാട്), പത്രോസ്, തോമസ് (ഇരുവരും കല്ലൂർ തൃശൂർ), സെബാസ്റ്റ്യൻ, മാത്യു (ഇരുവരും മുളക്കുളം പിറവം), റോസിലി പുന്നത്താനത്ത് (കുറവിലങ്ങാട്), മേരിക്കുട്ടി തോട്ടക്കാട് (മുളക്കുളം, പിറവം), ജോൺസൺ (യുകെ).

രവീന്ദ്രൻ നായർ

കോഴിക്കോട്: ഹാർബർ എന്‍ജിനിയറിംഗ് ഡിപ്പാർട്ട്മെന്‍റ് റിട്ട. എക്സിക്യൂട്ടീവ് എന്‍ജിനിയർ കാരപ്പറമ്പ് "ആരാധന'യിൽ രവീന്ദ്രൻ നായർ വെളുത്തൂർ (80) അന്തരിച്ചു. പരേതരായ ഒതയമംഗലത്ത് നാരായണൻ നായരുടെയും വെളുത്തൂർ കാർത്യായനി അമ്മയുടെയും മകനാണ്. ഭാര്യ: നളിനി രവീന്ദ്രൻ (റിട്ട. എപിഎം, പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ്).മക്കൾ: ഡോ. അജു രവീന്ദ്രൻ (മലബാർ മെഡിക്കൽ കോളജ്, സ്റ്റാർകെയർ ഹോസ്പിറ്റൽ), ധന്യ രവീന്ദ്രൻ (ബംഗളൂരു). മരുമക്കൾ: ഡോ.സി.ലക്ഷ്മി, പ്രദീപ് രാമകൃഷ്ണൻ. സഹോദരങ്ങൾ: വസുമതി ഭാസ്കരൻ, രമ ബാലഗോപാൽ, രതി അരവിന്ദൻ, രാജീവൻ, പരേതനായ സുരേന്ദ്രൻ.

ജോസഫ്

ഭീമനടി : ശൗര്യാംതടത്തില്‍ ജോസഫ് (79) അന്തരിച്ചു. സംസ്‌കാരം ഇന്നു 11നു ഭീമനടി ക്രിസ്തുരാജാ ദേവാലയത്തില്‍. ഭാര്യ: കത്രീന. മക്കള്‍: മോളി, ബിജി, സിസ്റ്റര്‍ ഷാനറ്റ് ഡിഎം (മേരിമാതാ പ്രൊവിന്‍സ്, സുല്‍ത്താന്‍ ബത്തേരി), ജോജി (അധ്യാപകന്‍, ഡല്‍ഹി), ഷിജി, ഷിജോ (അധ്യാപകന്‍, ബംഗളൂരു). മരുമക്കള്‍:സെബാസ്റ്റ്യന്‍ ചാലില്‍ (ചെറുപുഴ), ഷാജി ചൊള്ളമ്പുഴ (മാലോം), ചാക്കോ മുളങ്ങാട്ടില്‍ (എണ്ണപ്പാറ), മനീഷ മൈതോട്ടത്തില്‍, ജാക്വിലിന്‍ അയിലൂക്കുന്നേല്‍ (ഇരുവരും ഇരിട്ടി).

കുസുമം

ചെമ്പേരി : കരിവെള്ളേരിയിലെ കാക്കനാട്ട് കുസുമം (70) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പരേത കരുവാരക്കുണ്ട് തെക്കേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോയി (പൗലോസ്) കാക്കനാട്ട്. മക്കൾ: ലെഫ്റ്റനന്‍റ് പ്രജു കെ. പോൾ (അസിസ്റ്റന്‍റ് പ്രഫ. എസ്ഇഎസ് കോളജ്, ശ്രീകണ്ഠപുരം), മഞ്ജു കെ. പോൾ (പാണത്തൂർ). മരുമക്കൾ: ഷെബിൻ ചാക്കോ കല്ലിടുക്കിൽ, കണിയാർവയൽ (അധ്യാപിക, സെന്‍റ് ജോസഫ് ഹൈസ്‌കൂൾ, കുന്നോത്ത്), ലിൻസ് തൊണ്ടിയ്ക്കൽ (പാണത്തൂർ).

ഫാ. തോമസ് ജെ. മുതുകാട്ടില്‍

കള്ളാര്‍ : കോട്ടയം രൂപതാംഗം ഫാ. തോമസ് ജെ. മുതുകാട്ടില്‍ (93) അന്തരിച്ചു. സംസ്‌കാരം പിന്നീട് മടമ്പം അലക്‌സ് നഗര്‍ ലൂര്‍ദ്മാതാ ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. കാസർഗോഡ് ജില്ലയിലെ കള്ളാർ അടോട്ടുകയയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.1933 ല്‍ കോട്ടയം പൈങ്ങളത്ത് ജോസഫ്-അന്ന ദമ്പതികളുടെ മകനായി ജനിച്ചു. 1966 ല്‍ വൈദികപട്ടം സ്വീകരിച്ചു. അമേരിക്കയിലെ ബ്രൂക്ക്‌ലിന്‍ രൂപതയില്‍ വൈദികനായി സേവനമനുഷ്ഠിച്ചു. മുതുകാട്ടില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സ്ഥാപകനാണ്. സഹോദരങ്ങള്‍: മേരി വേങ്ങച്ചേരില്‍, തെരേസ കോട്ടൂര്‍, സിസ്റ്റര്‍ ആന്‍സ എസ്‌വിഎം (റാണിപുരം), പരേതരായ ഫാ. സ്റ്റീഫന്‍ മുതുകാട്ടില്‍, മത്തായി, സൈമണ്‍, ഉലഹന്നാന്‍, അലക്‌സ്.

ജാനകിയമ്മ

പിലിക്കോട് : കൊടക്കാട് പൊള്ളപ്പൊയിലിലെ കിഴക്കേ കോടിയത്ത് ജാനകിയമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് ആനിക്കാടി സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പനയന്തട്ട നാരായണൻ നമ്പ്യാർ(റിട്ട. കമ്പൗണ്ടർ, ആർമി). മക്കൾ: രാധ, വേണു, വിജയൻ( അബുദാബി), ഭാരതി, സുഭദ്ര, ജയശ്രീ, നാരായണൻ (ബംഗളുരു), ശ്രീദേവി, പരേതയായ രേണുക. മരുമക്കൾ: കുഞ്ഞികൃഷ്ണൻ അടിയോടി, നളിനി, വിജയലക്ഷ്‌മി, ബാലകൃഷ്ണൻ വണ്ണാടിൽ, കുറുവാട്ട് രാഘവൻ നായർ (പ്രദീപ് ഇലക്ടിക്കൽസ്, കാഞ്ഞങ്ങാട്), ജയപ്രകാശൻ വണ്ണാടിൽ(നവരംഗ് സിൽക്സ് മംഗളൂരു), സരള, പരേതരായ പര്യാച്ചേരി ദാമോദരൻ, വിജയകുമാർ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

20-07-2026

സൽമാൻ ഖാന് ഇതെന്തുപറ്റി? ആകെ ക്ഷീണിച്ചിരിക്കുന്നു: മറുപടിയുമായി താരം

മുംബൈയിൽ നടന്ന ഒരു പൊതുപരിപാടിക്കെത്തിയ ബോളിവുഡ് താരം സൽമാൻ ഖാന്‍റെ പുതിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സാധാരണ കണ്ടുവരാറുള്ള എനർജിയില്ലാതെ ഏറെ തളർന്ന രൂപത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്‍റെ ആരോഗ്യസ്ഥിതിയെച്ചൊല്ലി ആരാധകർ വലിയ ആശങ്കയിലാണ്.

പരിപാടിക്കിടെ താരം ഇടയ്ക്കിടെ ചുമയ്ക്കുന്നുമുണ്ട്. വീഡിയോ വൈറലായതോടെ താരത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിച്ചു.

 

20-07-2026

സൽമാൻ ഖാന് ഇതെന്തുപറ്റി? ആകെ ക്ഷീണിച്ചിരിക്കുന്നു: മറുപടിയുമായി താരം

മുംബൈയിൽ നടന്ന ഒരു പൊതുപരിപാടിക്കെത്തിയ ബോളിവുഡ് താരം സൽമാൻ ഖാന്‍റെ പുതിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സാധാരണ കണ്ടുവരാറുള്ള എനർജിയില്ലാതെ ഏറെ തളർന്ന രൂപത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്‍റെ ആരോഗ്യസ്ഥിതിയെച്ചൊല്ലി ആരാധകർ വലിയ ആശങ്കയിലാണ്.

പരിപാടിക്കിടെ താരം ഇടയ്ക്കിടെ ചുമയ്ക്കുന്നുമുണ്ട്. വീഡിയോ വൈറലായതോടെ താരത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിച്ചു.

 

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

02-07-2026

പുതിയ കാലത്തെ അഭിനേതാക്കൾ ഭാഗ്യവാന്മാർ: കരിഷ്മ കപുർ

ബോളിവുഡിന്‍റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.

ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്‍റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.

തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്‌ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

20-07-2026

ഒമാനിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ഒമാൻ: സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണുർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്‍റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്.

ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈമയിൽ സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്കത്തിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റിംഗ് വിസയിൽ ഒമാനിലെത്തിയത്.

20-07-2026

ഒമാനിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ഒമാൻ: സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണുർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്‍റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്.

ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈമയിൽ സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്കത്തിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റിംഗ് വിസയിൽ ഒമാനിലെത്തിയത്.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

19-07-2026

ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ്  ആവേശകരമായ രണ്ടാം ദിവസം

ദൈവിക സ്നേഹത്തിന്‍റെ അചഞ്ചലവും ഊഷ്മളവും ഭക്തിനിർഭരവുമായ സന്ദേശവുമായി മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രണ്ടാം ദിനം പ്രൗഢഗംഭീരമായി. പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍റർ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് വ്യാഴാഴ്‌ച വൈവിധ്യമാർന്ന ആത്മീയ-യുവജന പരിപാടി കളാൽ ആവേശകരവും ഭക്തിനിർ‌ഭരവുമായി.

രാവിലെ 6.30ന് ലിങ്കൺ തിയേറ്ററിൽ മലയാളം പ്രഭാത നമസ്കാരവും വീറ്റ്‌ലാൻഡിൽ ഇംഗ്ലീഷ് പ്രഭാത നമസ്കാരവും നടന്നു. തുടർന്ന് 7 മണിക്ക് ലിങ്കൺ തിയേറ്ററിൽ ഫാ. ഡോ. ബാബു കെ. മാത്യു 109-ാം സങ്കീർത്തനം 105-ാം വാക്യത്തെ അടിസ്ഥാനമാക്കി മലയാളത്തിൽ വചന സന്ദേശം നൽകി. "നിന്‍റെ വചനം എന്‍റെ കാലുകൾക്കു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു" എന്ന തിരുവചനം കോൺഫറൻസിനെ സംബന്ധിച്ച് ഏറെ പ്രസക്തമായി. ഈ കോൺഫറൻസ് വരുംദിവസങ്ങളിൽ ജീവിതത്തിന് വലിയൊരു പ്രകാശമായി മാറുവാൻ തക്കവണ്ണം നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി ദൈവം നമ്മെ ഏവരെയും ഇടയാക്കട്ടെ എന്ന് ഫാ. ഡോ. ബാബു കെ. മാത്യു ഓർമ്മിപ്പിച്ചു.

സന്ദേശത്തിൽ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ അച്ചൻ വ്യക്തമാക്കി. ഒന്നാമതായി, വിശ്വാസത്തിൽ ആഴപ്പെടുവാൻ 'വളക്കൂറുള്ള മണ്ണും', രണ്ടാമതായി തിന്മകളിൽ നിന്നും തളർച്ചകളിൽ നിന്നും നമ്മെ കാത്തുസൂക്ഷിക്കാൻ ഒരു സംരക്ഷണവും നമുക്ക് ആവശ്യമുണ്ട്. ഈ രണ്ടു കാര്യങ്ങളും നമുക്ക് ലഭിക്കുന്നത് ദൈവത്തിൽ നിന്നാണ്. ദൈവത്തിൽ നിന്ന് മാത്രമേ യഥാർത്ഥ സംരക്ഷണവും ആത്മീയ വളർച്ചയും കൈവരിക്കാനാകൂ. ഇത്തരം കോൺഫറൻസുകളിലൂടെയും കൂട്ടായ്മകളിലൂടെയുമാണ് ഇതൊക്കെയും നമുക്ക് സാധ്യമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീറ്റ്‌ലാൻഡിൽ ഫാ. ജെറി വർഗീസ് ഇംഗ്ലീഷിൽ വചനസന്ദേശം നൽകി. ഗായക സംഘത്തിൽ തീം സോംഗ് എഴുതി, സംഗീതം പകർന്നു ജോസഫ് പാപ്പൻ (റെജി) എഴുതിയ ഗാനം "മണ്ണിൽ നിന്നു എൻ ജീവനെ നീ രൂപപ്പെടുത്തി" എന്ന മനോഹര ഗാനവും, റെജി തന്നെ എഴുതിയ "ദൈവ കൃപയിൽ" എന്ന ഗാനവും " കൂടാതെ വന്ദനം യേശു പരാ " എന്ന ഗാനവും ആസ്വാദകരുടെ മനം കവർന്നു. 9ന് ലിങ്കൺ തിയേറ്ററിൽ ഹൈറോമോങ്ക് വാസിലിയോസ് വില്ലാർഡ് (റഷ്യൻ ഓർത്തഡോക്സ്‌) പ്രഭാത സന്ദേശത്തിൽ ദൈവകൃപയുടെ പാത്രങ്ങളെന്ന നിലയിൽ മനുഷ്യന്‍റെയും സഭയുടെയും കുടുംബങ്ങളുടെയും പങ്കിനെക്കുറിച്ചുള്ള ആഴമേറിയ ചിന്തകൾ പങ്കുവച്ചു.

ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തെയും കൃപയെയും കുറിച്ചുള്ള ചിന്തകൾ പങ്കുവച്ച പ്രഭാഷണം നാം വെറും ശൂന്യമായ പാത്രങ്ങളല്ലെന്നും, മറിച്ച് ദൈവകൃപയാൽ നിറയ്ക്കപ്പെടേണ്ട വലിയ ദൗത്യമാണ് നമുക്കുള്ളതെന്നും ഓർമിപ്പിച്ചു .'നാം' എന്ന വാക്കിനെ മൂന്ന് തലങ്ങളിൽ വിശകലനം ചെയ്തുകൊണ്ടായിരുന്നു സന്ദേശം .

ഒന്നാമതായി ദൈവം ലോകത്തെ വീണ്ടെടുത്തുവെന്ന് പ്രഖ്യാപിക്കുമ്പോൾ, അത് മനുഷ്യരാശിയെ ഒന്നടങ്കം ഉൾക്കൊള്ളുന്ന ഒന്നാണെന്നും സൃഷ്ടി പ്രപഞ്ചത്തോടുള്ള ദൈവത്തിന്റെ സ്നേഹമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ഹൈറോമോങ്ക് വാസിലിയോസ് വില്ലാർഡ് ഓർമ്മിപ്പിച്ചു. സഭയെ ക്രിസ്തുവിന്റെ ശരീരമായി കാണുമ്പോൾ, ഐക്യത്തിലും വിശ്വാസത്തിലും സേവനത്തിലും അധിഷ്ഠിതമായ ഒരു കൂട്ടായ്മയായി മാറാൻ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.മൂന്നാമതായി, കുടുംബങ്ങളെ ദൈവത്തിന്റെ ഭവനമായി കാണുകയും, അവിടെ വിശ്വാസം വളർത്തപ്പെടുകയും പങ്കുവെക്കപ്പെടുകയും വേണമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.

യഥാർത്ഥ സ്വത്വവും ഉത്തരവാദിത്തങ്ങളും തിരിച്ചറിഞ്ഞ്, ദൈവകൃപയുടെ പാത്രങ്ങളായി ജീവിക്കാൻ ഓരോ വിശ്വാസിയും കടപ്പെട്ടിരിക്കുന്നു എന്ന് ഹൈറോമോങ്ക് വാസിലിയോസ് ഓർമ്മിപ്പിച്ചു. 9.10ന് ഗ്രാൻഡ് സ്പോൺസേഴ്‌സിനെ ആദരിച്ചു. തുടർന്ന് ലിങ്കൺ തിയേറ്ററിൽ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് മുതിർന്നവർക്കായി മലയാളത്തിൽ സന്ദേശം നൽകി. കൃപ കൊണ്ട് മാത്രമാണ് സത്യം തിരിച്ചറിയുക. പങ്കാളിത്തത്തിനു ദൈവം തരുന്ന കൃപ. രക്ഷയും കൃപയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പാപികളായ മനുഷ്യവർഗത്തിനു പാപമില്ലാത്ത ക്രിസ്തുവിന്റെ ക്രൂശുമരണത്താൽ പാപമോചനവും രക്ഷയും ലഭിക്കുന്നത് കൃപയാലാണ്. സത്യം തിരിച്ചറിവാനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തോടു താദാത്മ്യം പ്രാപിപ്പാനും കൃപയാൽ സാധ്യമാവും.വീറ്റ്‌ലാൻഡിൽ ഹൈറോമോങ്ക് വാസിലിയോസ് വില്ലാർഡ് ഇംഗ്ലീഷിലും (ഫോക്കസ്) മറീറ്റയിൽ എം.ജി.ഒ.സി.എസ്.എം ന് വേണ്ടി ഫാ. ഡോ. എബി ജോർജും മുഖ്യ പ്രഭാഷണങ്ങൾ നടത്തി.9.30 മുതൽ ന്യൂ ഹോളണ്ടിൽ ലിജിൻ ഹന്ന തോമസും ( മിഡിൽ സ്കൂൾ) ലൈം റോക്കിൽ ഫാ. സുജിത് തോമസും (എലിമെന്ററി) സ്ട്രാസ്ബർഗിൽ അഖില സണ്ണി (പ്രീ-കെ) യും സന്ദേശം നൽകി . 10.30ന് കോഫി ബ്രേക്ക് (ലിങ്കൺ ലോഞ്ച് & ബാൾറൂം ഫോയറിൽ). തുടർന്ന് നടന്ന സൂപ്പർ സെഷനുകളിൽ(Challenges of Relationships in the Family Circle-കുടുംബബന്ധങ്ങളിലെ വെല്ലുവിളികൾ) എന്ന വിഷയത്തിൽ ഫാ. ഡോ. വർഗീസ് എം. ഡാനിയേലും (ലിങ്കൺ തിയേറ്റർ), ശ്രദ്ധ തെറ്റുന്ന കാലഘട്ടത്തിൽ ജാഗ്രത പരിശീലിക്കുക എന്ന വിഷയത്തിൽ എയ്മി തോംസണും (ഹോപ് വെൽ), "I BELIEVE, HELP MY UNBELIEF": HOLDING FAITH THROUGH DOUBT AND TRANSITION-ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ സഹായിക്കണമേ: സംശയങ്ങളുടെയും മാറ്റങ്ങളുടെയും സമയത്ത് വിശ്വാസം കൈവിടാതെ പിടിച്ചു നിൽക്കുക) എന്ന വിഷയത്തിൽ (പാരഡൈസ് ) ഹൈറോമോങ്ക് വാസിലിയോസ് വില്ലാർഡും സന്ദേശം നൽകി.

10.45ന് LETTING GO WITHOUT LOSING YOURSELF: FORGIVENESS AS ORTHODOX PRACTICE-നിങ്ങളെ സ്വയം നഷ്ടപ്പെടുത്താതെ വിട്ടുകൊടുക്കുക -ക്ഷമയുടെ പരിശീലനം ഓർത്തഡോക്സ് വിശ്വാസത്തിൽ എന്ന വിഷയത്തിൽ ഫാ. ഡോ. എബി ജോർജും (മറീറ്റ) സന്ദേശം നൽകി .തുടർന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കളാവോസ് നയിച്ച ഓപ്പൺ ഫോറം (വീറ്റ്‌ലാൻഡ്) ശ്രദ്ധേയമായി.മിഡിൽ സ്‌കൂൾ സെഷന് ലിജിൻ ഹന്ന തോമസും (ന്യൂ ഹോളണ്ട്) എലിമെന്ററി സെഷന് ഫാ. സുജിത് തോമസും (ലൈം റോക്ക്), പ്രീ-കെ സെഷന് അഖില സണ്ണിയും (സ്ട്രാസ്ബർഗ്) നേതൃത്വം നൽകി.

12 മണിക്ക് ഉച്ച നമസ്കാരം യഥാക്രമം മലയാളത്തിലും (ലിങ്കൺ തിയേറ്റർ) ഇംഗ്ലീഷിലും (വീറ്റ്‌ലാൻഡ്) നടന്നു.12.15ന് ഉച്ചഭക്ഷണം (ലാങ്കസ്റ്റർ ബാൾറൂം).തുടർന്ന് വൈദികർക്കായി 'ക്ലർജി ഫെലോഷിപ്പും' (ഹോപ്പ്‌വെൽ) കൊച്ചമ്മമാർക്കായി 'ബസ്കിയോമോ ഫെലോഷിപ്പും' (കോൺവാൾ) നടന്നു. അതോടൊപ്പം 1.15ന് എം.എം.വി.എസ് ഫെലോഷിപ്പും (മറീറ്റ) എം.ജി.ഒ.സി.എസ്.എം അലുമിനി ഫെലോഷിപ്പും തുടർന്ന് 2 മണിക്ക് വിവിധ സ്പോർട്സ് (പാരഡൈസ്- ടെറെസ് ഏരിയയ്ക്ക് പുറത്ത് ) പരിപാടികളും സംഘടിപ്പിച്ചു. ഇതോടൊപ്പം മെഡിറ്റേഷനും യോഗയും (പാരഡൈസ്) ഉണ്ടായിരുന്നു. 3 മണിക്ക് കോഫി ബ്രേക്ക് (ബാൾറൂം ഫോയർ, പാരഡൈസ്- ടെറെസ്). 5 മണിക്ക് ഡിന്നർ- (ലാങ്കസ്റ്റർ ബാൾറൂം). 6-15ന് ക്വയർ( ലിങ്കൺ തിയേറ്റർ ).

തുടർന്ന് ലിങ്കൺ തിയേറ്ററിൽ മലയാളത്തിൽ സന്ധ്യാനമസ്കാരവും വീറ്റ്‌ലാൻഡിൽ ഇംഗ്ളീഷിൽ സന്ധ്യാനമസ്കാരവും നടന്നു.7 മണിക്ക് ലിങ്കൺ തിയേറ്ററിൽ ഫാ. എം. കെ. കുര്യാക്കോസ് മലയാളത്തിലും വീറ്റ്‌ലാൻഡിൽ ഫാ. ഗീവർഗീസ് ജോൺ ഇംഗ്ലീഷിലും വചനശുശ്രൂഷ നടത്തി.7.15ന് ലിങ്കൺ തിയേറ്ററിൽ സുവനീർ പ്രകാശനം നടന്നു. ഡോ. റെബേക്കാ പോത്തൻ ആയിരുന്നു സുവനീർ എഡിറ്റർ. തുടർന്ന് നടന്ന എന്റർടൈൻമെന്റ് നൈറ്റ് വൈവിധ്യം കൊണ്ടും നിലവാരം കൊണ്ടും ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി.രാത്രി 9:15-ന് വൈദികരുമായി സൗഹൃദ സംവാദത്തിനും ചോദ്യോത്തരവേളയ്ക്കും (Fireside Chats with Clergy) ശേഷം 11 മണിയോടെ രണ്ടാം ദിന പരിപാടികൾ സമാപിച്ചു.

19-07-2026

 യൂറോപ്പിന്റെ പ്രതിരോധ-സാമ്പത്തിക നയങ്ങളിൽ പുതിയ അധ്യായം; ഫ്രഞ്ച്-ജർമ്മൻ ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കം

ബർലിൻ /കൊളോൺ: യൂറോപ്പിന്‍റെ സാമ്പത്തിക, പ്രതിരോധ മേഖലകളിൽ പുതിയ ഉണർവ് ലക്ഷ്യമിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ജർമൻ ചാൻസലർ ഫ്രീഡ്രിഹ് മെർസും തമ്മിലുള്ള ഉഭയകക്ഷി മന്ത്രിതല ചർച്ചകൾക്ക് പടിഞ്ഞാറൻ ജർമനിയിൽ തുടക്കമായി.

കൊളോണിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ ബെൻസ്‌ബെർഗ് കൊട്ടാരത്തിൽ (Bensberg Palace) വെച്ചാണ് നേതാക്കൾ പ്രാഥമിക ചർച്ചകൾ നടത്തിയത്. പ്രധാനമായും യൂറോപ്പിന്റെ തന്ത്രപരമായ പുനരുജ്ജീവനം (Strategic Renewal), പ്രതിരോധ സഹകരണം എന്നിവയാണ് ഈ ഉച്ചകോടിയുടെ പ്രധാന അജണ്ട. വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന പ്രതിരോധ പദ്ധതികളിലെ അസ്വാരസ്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനാണ് ഇരുനേതാക്കളുടെയും തീരുമാനം.

പ്രതിരോധ സഹകരണത്തിൽ പുതിയ വഴിത്തിരി യുറോപ്യൻ പ്രതിരോധ സഹകരണത്തിന്റെ 'ഫ്ലാഗ്ഷിപ്പ്' പദ്ധതിയായി കരുതിയിരുന്ന 'ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റം' (FCAS) ഫൈറ്റർ ജെറ്റ് പദ്ധതിയിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. സാങ്കേതിക വിദ്യയുടെ മേൽനോട്ടം, തൊഴിൽ വിഭജനം എന്നിവയെച്ചൊല്ലിയുണ്ടായ തർക്കങ്ങൾ പരിഹരിക്കാനും പ്രതിരോധ പദ്ധതികൾ വേഗത്തിലാക്കാനും ഇരുനേതാക്കളും മുൻകൈ എടുക്കും.

ഉച്ചകോടിയുടെ പ്രധാന വേദിവ്യാഴാഴ്ച രാത്രി ബെൻസ്‌ബെർഗ് കൊട്ടാരത്തിൽ വെച്ച് മാക്രോണും മെർസും തമ്മിൽ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെ നോർവെനിഷ് എയർ ബേസിൽ വെച്ച് ഫ്രഞ്ച്-ജർമൻ പ്രതിരോധ-സുരക്ഷാ കൗൺസിൽ യോഗം ചേർന്നു. കൊളോണിന് തെക്കുള്ള ബ്രൂൾ (Brühl) പട്ടണത്തിലെ ഓഗസ്റ്റസ്ബർഗ് കൊട്ടാരത്തിലാണ് (Schloss Augustusburg) മന്ത്രിതല ചർച്ചകൾ നടക്കുന്നത്.

യൂറോപ്യൻ അജണ്ടയിൽ ഐക്യംകഴിഞ്ഞ കുറച്ചു മാസങ്ങളായി യൂറോപ്യൻ അജണ്ടയിൽ ഫ്രാൻസും ജർമനിയും തമ്മിൽ വലിയൊരു ഐക്യം (Franco-German rapprochement) പ്രകടമാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോൺ മാധ്യമങ്ങളോട് പറഞ്ഞു. ആഗോള പ്രശ്നങ്ങളിൽ ഒരുമിച്ച് നിൽക്കാനും യൂറോപ്പിന്‍റെ സുരക്ഷാ ഭദ്രത ഉറപ്പാക്കാനും ഈ കൂടിക്കാഴ്ചകൾ വഴിയൊരുക്കുമെന്നാണ് ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.

ജർമനിയും ഫ്രാൻസും യൂറോപ്യൻ യൂണിയന്‍റെ നട്ടെല്ലാണ്. ഈ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ കരാറുകൾ യൂറോപ്പിലെ വിപണിയിലും തൊഴിൽ മേഖലയിലും വലിയ സ്വാധീനം ചെലുത്തും. ജർമനിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഈ ഉച്ചകോടി തീരുമാനങ്ങൾ ഭാവിയിൽ ഏറെ നിർണായകമാണ്.

16-07-2026

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ജോജി സി. ബേബി കുന്നുകാലായിൽ

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിക്‌ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസ് (വികെസിസി) പ്രസിഡന്‍റ് ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്‍റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ച, വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

ഓഷ്യാനയിലെ മുഴുവൻ ക്നാനായർക്കും ഏറെ അഭിമാന നിമിഷമാണ് ഇത് സമ്മാനിച്ചത്. Australia India Friendship Forum (AIF) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു ഈ ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്, വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ക്നാനായ പൈതൃകം പ്രധാനമന്ത്രിക്ക് മുന്നിൽ

വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോജി സി. ബേബി കുന്നുകാലായിൽ, ക്നാനായ സമൂഹം ഓസ്ട്രേലിയയിൽ നടത്തുന്ന സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിചയപ്പെടുത്തി.

കഴിഞ്ഞ ഏപ്രിലിൽ സിഡ്‌നിയിൽ വച്ച് വൻ വിജയമായി തീർന്ന "ഓഷ്യാന പൈതൃകം' മഹാസമ്മേളനത്തെക്കുറിച്ചും ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്. ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ Australia India Friendship Forum (AIF)-നോട് നന്ദി രേഖപ്പെടുത്തുന്നു.

- ജോജി സി. ബേബി കുന്നുകാലായിൽ (VKCC പ്രസിഡന്‍റ്)

ആഗോളതലത്തിൽ അഭിനന്ദനപ്രവാഹം

ക്നാനായ സമൂഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്‍റെ പൈതൃകവും മൂല്യങ്ങളും ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ക്നാനായ സമൂഹത്തിന്റെ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും സമൂഹത്തിന്‍റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

ഇത് വിക്ടോറിയൻ ക്നാനായ സമൂഹത്തിനു മാത്രമുള്ള അംഗീകാരമല്ല, മറിച്ച് ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും ലഭിച്ച ആദരവാണെന്ന് KCCO പ്രസിഡന്‍റ് ജോസ് അബ്രഹാം അഭിപ്രായപ്പെട്ടു.

വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്നാനായ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടതിന്‍റെ തെളിവാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിക്ടോറിയൻ ക്നാനായ സമൂഹത്തിന്‍റെ സാന്നിധ്യവും സേവന പ്രവർത്തനങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്‍റെ പ്രതീകമായി ഈ കൂടിക്കാഴ്ചയെ പ്രവാസി സമൂഹം വിലയിരുത്തുന്നു.

17-07-2026

ലഹരിവിരുദ്ധ കൂട്ടപ്രതിജ്ഞ സംഘടിപ്പിച്ചു

ന്യൂഡൽഹി: കേരളത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ സർക്കാർ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ സമൂഹത്തിന്‍റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും അനിവാര്യമാണ്.

മയക്കുമരുന്ന് കടത്ത് തടയൽ, ലഹരി മാഫിയക്കെതിരായ നിയമനടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സയും പുനരധിവാസവും എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴാണ് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.

അതോടൊപ്പം കുടുംബങ്ങൾ, സ്കൂളുകൾ, മത-സാമൂഹിക സംഘടനകൾ എന്നിവരും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റാൻ സജീവമായി പങ്കാളികളാകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.

 

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

10-07-2026

മനസ് തുറക്കൂ... ആയുസ് വർധിപ്പിക്കൂ; ആരോഗ്യത്തോടെ 100 കടക്കാം

രോഗ്യപൂർണമായ ദീർഘായുസ് സ്വപ്നമായി അവശേഷിക്കില്ല. നിങ്ങൾ തുറന്ന മനസിന് ഉടമയാണെങ്കിൽ തീർച്ചയായും ആരോഗ്യകരമായ വാർധക്യവും ദീർഘായുസും സ്വായത്തമാക്കാം. ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ ഭക്ഷണക്രമം, വ്യായാമം, സാമൂഹിക ബന്ധങ്ങൾ എന്നിവയാണു പ്രധാനമായി കണക്കാക്കാറുള്ളത്. എന്നാൽ, നമ്മുടെ ആയുസ് നിർണയിക്കുന്നതിൽ വ്യക്തിത്വത്തിനു വലിയൊരു പങ്കുണ്ടെന്നു പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു മനുഷ്യൻ നൂറിലധികം വർഷം ജീവിച്ചിരിക്കുന്നതിനു പിന്നിലെ രഹസ്യം, ഓപ്പൺനെസ് (തുറന്ന മനസ്) - എന്ന ഒരൊറ്റ സ്വഭാവഗുണമായിരിക്കുമെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.

ഇറ്റലിയിലെ കാഗ്‌ളിയാരി സർവകലാശാലയിലെ സൈക്കോളജിസ്റ്റായ മരിയ കിയാര ഫാസ്റ്റാമും സംഘവുമാണു പഠനത്തിനു പിന്നിൽ പ്രവർത്തിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ നൂറു വയസിനുമേൽ പ്രായമുള്ളവർ ജീവിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നായ സാർഡീനിയയിലെ ബ്ലൂ സോൺ നിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മാറുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള വ്യക്തിത്വ സവിശേഷതകളും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുമാണ് പ്രായമായവരിലും സജീവ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നതെന്നു വ്യക്തമാക്കുന്നു.

എന്താണ് ബ്ലൂ സോൺ പഠനം?
71-നും 101-നും ഇടയിൽ പ്രായമുള്ള 125 മുതിർന്ന വ്യക്തികളെയാണ് ഗവേഷകർ നിരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ 55 പേർ ബ്ലൂ സോണിൽ ജീവിക്കുന്നവരും 70 പേർ അതിനു പുറത്തുള്ള അടുത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരുമായിരുന്നു. ഇരുവിഭാഗത്തിനും ഒരേ സാമൂഹിക പശ്ചാത്തലവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമാണുള്ളത്. ഇതു വ്യക്തിത്വത്തിലെ വ്യത്യാസങ്ങൾ കൃത്യമായി മനസിലാക്കാൻ ഗവേഷകരെ സഹായിച്ചു. പങ്കെടുത്തവരുടെ മാനസിക-ശാരീരിക ആരോഗ്യം, ജീവിതശൈലി, വിനോദങ്ങൾ എന്നിവയ്ക്കൊപ്പം മനഃശാസ്ത്രത്തിലെ, ബിഗ് ഫൈവ് - വ്യക്തിത്വ സവിശേഷതകളായ;
ഓപ്പൺനെസ് (തുറന്ന മനസ്), കോൺഷ്യൻഷ്യസ്നെസ് (വിവേകം/ഉത്തരവാദിത്തബോധം), എക്സ്ട്രാ വേർഷൻ (സാമൂഹിക ഇടപെടൽ), അഗ്രീയബിൾനെസ് (ഇണങ്ങാനുള്ള മനസ്),
ന്യൂറോട്ടിസിസം (വൈകാരിക അസ്ഥിരത) എന്നിവയും പഠനവിധേയമാക്കി.

തുറന്ന മനസ് ആകട്ടെ നിങ്ങൾക്കും
ശാരീരിക ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഇരുവിഭാഗവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലൂ സോണിലുള്ളവരെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചത് അവരിലുണ്ടായിരുന്ന ഉയർന്ന അളവിലുള്ള, ഓപ്പൺനെസ് - ആയിരുന്നു. പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം, പുതിയ അനുഭവങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയാണ് ഇവരിൽ കൂടുതലായി കണ്ടത്. കൂടാതെ പ്രതിസന്ധികളെ നേരിടാനുള്ള ഉയർന്ന കഴിവും മാനസികോല്ലാസം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള താത്പര്യവും ഇവർ പ്രകടിപ്പിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ, തുറന്ന മനസ് - ഉള്ളവർ മികച്ച മാനസികാരോഗ്യമുള്ളവരാണെന്ന് കണ്ടെത്തി. ഉത്തരവാദിത്തബോധം കൂടുതലുള്ളവരിൽ ജീവിത സംതൃപ്തി കൂടുതലായിരുന്നു. അതേസമയം, വൈകാരിക അസ്ഥിരത ഉള്ളവരിൽ ജീവിതനിലവാരം കുറവാണെന്നും ഗവേഷകർ നിരീക്ഷിച്ചു.

വ്യക്തിത്വവും ആയുസും
വ്യക്തിത്വം നേരിട്ടല്ല ഒരാളുടെ ആയുസ് വർധിപ്പിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പകരം, പുതിയ കാര്യങ്ങളോടുള്ള ജിജ്ഞാസ നിലനിർത്താനും, സജീവമായിരിക്കാനും, ആളുകളുമായി ഇടപഴകാനും ഈ സ്വഭാവവിശേഷം ഇവരെ പ്രേരിപ്പിക്കുന്നു. ഈ നല്ല ശീലങ്ങളാണ് കാലക്രമേണ ആരോഗ്യകരമായ വാർധക്യത്തിലേക്കും ദീർഘായുസിലേക്കും നയിക്കുന്നത്.

ഇതൊരു ചെറിയ നിരീക്ഷണ പഠനമായതിനാൽ ഇതിന്‍റെ കൃത്യമായ കാരണവും ഫലവും പൂർണമായി തെളിയിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എങ്കിലും, നല്ല ഭക്ഷണവും വ്യായാമവും പോലെ തന്നെ ദീർഘായുസിന്‍റെ കഥയിൽ നമ്മുടെ മനസിനും വ്യക്തിത്വത്തിനും തുല്യ പങ്കുണ്ടെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് ഇപ്പോൾ സംശയമില്ല.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

01-07-2026

ആർത്തവവിരാമം: വേണം കരുതൽ, സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളില്‍ ആര്‍ത്തവം അഥവാ മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്.

ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു. 45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്.

പ്രായത്തിന്‍റേതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു.

ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. Resistance exercise, Weight bearing exercise എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

ഹൃദ്രോഗം (Cardio Vascular Disease - CVD)

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്‍റെ അളവ്കൂടുകയ മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു.

ദിവസവും എയ്‌റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ദ്ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്‌ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്‌ട്രോളിന്‍റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു.

ഇതു കൂടാതെ Metabolism നല്ല രീതിയില്‍ ആക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

ശരീരത്തിന്‍റെ ബാലന്‍സ്

ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിലെ ന്യൂറോ സെന്‍സറി സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ശരീരത്തിന്‍റെ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ബാലന്‍സ് നഷ്ടമാകുമ്പോള്‍ വീഴ്ചയുടെ സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അനുയോജ്യമായ പരിശീലനവും വ്യായാമവും ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം കൃത്യമായി ചെയ്യേണ്ടതാണ്.

പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്‌സ് (Pelvic Organ Prolapse)

ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലം പെല്‍വിക് ഫ്ലോറിലെ പേശികളുടെ ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് Pelvic Organ Prolapse സംഭവിക്കുന്നത്.

പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്.

യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്.

മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ Endorphinsserotonin പോലുള്ള രാസവസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക.

വ്യായാമം ചെയ്യുന്നതലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function) മെച്ചപ്പെടുത്തുന്നു. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ ശാരീരിക ക്ഷമത, ജീവിത നിലവാരം, മെറ്റബോളിക് ആരോഗ്യം, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും അസ്ഥിനാശം തടയുന്നതിനും വ്യക്തിഗത വ്യായാമം സഹായകരമാണ്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ക്കായുള്ള ഏറ്റവും ഫലപ്രദമായ ഔഷധ രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യക്തിഗത വ്യായാമങ്ങള്‍.

ഇവ ദിവസവും കൃത്യമായി ചെയ്യുന്നതിലൂടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായകരമാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വ്യായമത്തിന്‍റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ലിംഗസമത്വം വെറും വാക്കിലോ? പുരുഷന്മാർ നേരിടുന്ന പ്രതിസന്ധികളും
11 പേർക്കെതിരെ മാത്രമല്ല, ഏഴാം കടലിനപ്പുറമുള്ള വിമർശകരോട് കൂടിയാണ് അർജന്‍റീനയുടെ ഈ യുദ്ധം!
കലാശപ്പോരിൽ കപ്പ് ഉയർത്തുക മെസ്സിയോ… യമാലോ?
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg