ADVERTISEMENT

Close
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

18-09-2026

നീലാകാശത്തെ യുദ്ധക്കളമാക്കരുത്

Editorial

17-09-2026

മാധ്യമസ്വാതന്ത്ര്യമെന്ന ഇരുതലവാൾ

Editorial

16-09-2026

സുരക്ഷിതമാകട്ടെ നമ്മുടെ റോഡുകൾ

Editorial

15-09-2026

രാസവളവും കർഷകരെ കണ്ണീരുകുടിപ്പിക്കുന്നു

Editorial

14-09-2026

പ്രഖ‍്യാപനങ്ങളിലെ ഐക‍്യം അവ നടപ്പാക്കുന്നതിലും വേണം

Editorial

12-09-2026

വിവാദവും പഴിചാരലും പരിഹാരമല്ല സ്വിച്ചിട്ടാൽ ബൾബ് തെളിയണം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Palakkad

എച്ച്1 എൻ1 : ജാഗ്രത വേണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ

പാലക്കാട്: ഇൻഫ്ലുവൻസ എ വൈറസ് മൂലം വായുവിലൂടെ അതിവേഗം പടരുന്ന ശ്വാസകോശ രോഗമായ എച്ച്1 എൻ1 പ്രതിരോധിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കടുത്ത പനി, വിറയൽ, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, അമിതമായ ക്ഷീണം, തളർച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.


രോഗബാധിതരായ ആളുകൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് മുഖേനയോ, അവർ ഉപയോഗിച്ച വസ്തുക്കളിൽ സ്പർശിച്ചശേഷം സ്വന്തം കണ്ണിലോ മൂക്കിലോ തൊടുമ്പോഴോ ആണ് രോഗം പടരുന്നത്.


സാധാരണഗതിയിൽ കുറച്ചു ദിവസങ്ങൾക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും ശ്വാസതടസം, നെഞ്ചുവേദന എന്നിവയുണ്ടായാൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.

കിടപ്പു രോഗികൾ, മറ്റു ഗുരുതരരോഗ ബാധിതർ, ഗർഭിണികൾ, രണ്ടു വയസിന് താഴെയുള്ള കുട്ടികൾ എന്നിവർക്കിടയിൽ പനിയോ മറ്റുരോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണം.

ഗർഭാവസ്ഥയിൽ സ്ത്രീകളുടെ പ്രതിരോധശേഷി കുറയുന്നതിനാൽ വൈറസ് പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. ഗർഭിണികളിൽ ഈ പനി പെട്ടെന്ന് ന്യൂമോണിയ പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങളിലേക്ക് മാറാനും, ഇത് ഗർഭം അലസുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകാനും ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

Thiruvananthapuram

പരിസ്ഥിതി ലോല മേഖല വനത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ മാത്രമാക്കണം

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശ പട്ടികയില്‍ നിന്നും (ഇക്കോളജിക്കലി സെ ന്‍സിറ്റീവ് ഏരിയ-ഇഎസ്എ) ജില്ലയിലെ അമ്പൂരി, വാഴിച്ചാല്‍, കള്ളിക്കാട് വില്ലേജുകളെ ഒഴിവാക്കണമെന്നും ഇഎസ് എയുടെ അതിര്‍ത്തി നെയ്യാര്‍ വന അതിര്‍ത്തിക്കുള്ളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമാക്കി പ്രദേശവാസികള്‍.

ഈ വില്ലേജുകളെ സാംസ്‌കാരിക ഭൂപ്രദേശമായി കണക്കാക്കണമെന്നു കാണിച്ച് അമ്പൂരി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പരിസ്ഥിതി മന്ത്രി സണ്ണി ജോസഫിനും, ഡോ. ശശി തരൂര്‍ എംപിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും കത്തയച്ചു. അമ്പൂരി പഞ്ചായത്ത് തയാറാക്കിയ പഠന റിപ്പോര്‍ട്ടും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പരിസ്ഥിതിലോല പ്രദേശമായി അടയാളപ്പെടുത്തിയ മേഖലയില്‍ അമ്പൂരി, വാഴിച്ചാല്‍, കള്ളിക്കാട് വില്ലേജുകളെ ഉള്‍പ്പെടുത്തിയത് നേരിട്ടുള്ള സ്ഥലപരിശോധന നടത്താതെയാണെന്നും കാര്യക്ഷമമായ ഒരു പരശോധന ഇതുവരെ നടന്നില്ലെന്നും റപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അമ്പൂരി, വാഴിച്ചാല്‍, കള്ളിക്കാട് വില്ലേജുകളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ജനവാസമുള്ളതുമായ പ്രദേശങ്ങളില്‍, ഗണ്യമായ തോതിലുള്ള ജനവാസവും കാര്‍ഷിക ഭൂവിനിയോഗവും ഉള്‍പ്പെടെയുള്ള സാംസ്‌കാരിക ഭൂപ്രകൃതിയുടെ സവിശേഷതകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2011ലെ സെന്‍സസ് പ്രകാരം രേഖപ്പെടുത്തിയ ജനസാന്ദ്രത അമ്പൂരിയില്‍ ചതുരശ്ര കിലോമീറ്ററിനു 243 പേരും, കള്ളിക്കാടില്‍ 627 പേരും, വാഴിച്ചാലില്‍ 294 പേരുമാണ്. എച്ച്എല്‍ഡബ്ല്യൂജി മാനദണ്ഡപ്രകാരം നിശ്ചയിച്ചിട്ടുള്ള പരിധിയായ ചതുരശ്ര കിലോമീറ്ററിന് 100 പേര്‍ എന്നതിനേക്കാള്‍ കൂടുതലാണിത്.

കുറഞ്ഞ റെസല്യൂഷനുള്ള റിമോട്ട് സെന്‍സിംഗ് ചിത്രങ്ങള്‍ ഉപയോഗിച്ച് റബര്‍ തോട്ടങ്ങളെയും വനമേഖലയെയും വേര്‍തിരിച്ചറിയുന്നതിലുള്ള പ്രയാസവും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. കാരണം ഇവയുടെ സ്‌പെക്ട്രല്‍ സിഗ്‌നേച്ചറുകള്‍ സമാനമായിരിക്കാം. അതിനാല്‍ ഇഎസ്എയുടെ അതിര്‍ത്തി നെയ്യാര്‍ വന്യജീവി സങ്കേതത്തിന്‍റെ വനാതിര്‍ത്തിക്കുള്ളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വില്ലേജ് പ്രദേശങ്ങളില്‍ കടുവകളുടെയോ ആനകളുടെയോ വന്യജീവി ഇടനാഴികളോ ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ വിഭാഗത്തില്‍പ്പെട്ട വ്യവസായങ്ങളോ പദ്ധതികളോ ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സങ്കേതത്തിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വലിയ ക്വാറി പ്രവര്‍ത്തനങ്ങളോ മണല്‍ ഖനനമോ ഇല്ല. വനമേഖലയ്ക്കും ജലസംഭരണി പ്രദേശത്തിനും പുറത്തുള്ള സ്വകാര്യ ഭൂമികളെ സാംസ്‌കാരിക ഭൂപ്രകൃതിയായി തരംതിരിക്കണമെന്നും ഇഎസ്എ നിയന്ത്രണങ്ങളില്‍ നിന്ന് അവയെ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജില്ലയില്‍ മൂന്നു ഗ്രാമങ്ങള്‍

തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നതിനായി ഡോ. കെ. കസ്തൂരിരംഗന്‍റെ അധ്യക്ഷതയില്‍ രൂപീകരിച്ച ഉന്നതതല സമിതി (ഹൈ ലെവല്‍ വര്‍ക്കിംഗ് ഗ്രൂപ്പ്) എച്ച്എല്‍ഡബ്ല്യുജി 2013 ഏപ്രില്‍ 15ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് പ്രകാരം, കേരളത്തിലെ 123 ഗ്രാമങ്ങളാണ് പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഇഎസ്എ പരിധിയില്‍ വരുന്നത്. തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നതും നെയ്യാര്‍ വന്യജീവി സങ്കേതവുമായും നെയ്യാര്‍ ജലസംഭരണിയുമായും അതിര്‍ത്തി പങ്കിടുന്നതുമായ അമ്പൂരി, വാഴിച്ചാല്‍, കള്ളിക്കാട് എന്നീ മൂന്നു ഗ്രാമങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത്. നേരിട്ടുള്ള സ്ഥലപരിശോധനയും പ്രസക്തമായ ഭൗമസ്ഥല വിവര മാനദണ്ഡങ്ങളും കൃത്യമായി വിലയിരുത്തിയിരുന്നെങ്കില്‍ ഈ മൂന്ന് ഗ്രാമങ്ങളെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഇഎസ്എ പട്ടികയില്‍ ഉള്‍പ്പെടുമായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അമ്പൂരി

തിരുവനന്തപുരം: ജില്ലയുടെ തെക്കുകിഴക്കന്‍ ഭാഗത്തും നെയ്യാര്‍ നദീതടത്തിന്‍റെ വടക്കന്‍ മേഖലയിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് അമ്പൂരി. 38 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. പശ്ചിമഘട്ടത്തിന്‍റെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ചുറ്റും കുന്നുകളാല്‍ വലയം ചെയ്യപ്പെട്ടുകിടക്കുന്നു. അമ്പൂരിയുടെ തെക്കുകിഴക്കായി തമിഴ്‌നാട് സ്ഥിതി ചെയ്യുന്നു. തെക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ് എന്നീ ദിശകളില്‍ യഥാക്രമം വെള്ളറട, ആര്യങ്കോട്, കള്ളിക്കാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍. വടക്ക്, കിഴക്ക് ഭാഗങ്ങള്‍ നെയ്യാര്‍ വന്യജീവി സങ്കേതത്താല്‍ വ്യാപിച്ചുകിടക്കുന്നു. ഉയര്‍ന്ന വിളവ് നല്‍കുന്നതും വര്‍ഷം മുഴുവന്‍ പച്ചപ്പാര്‍ന്നതുമായ റബര്‍ തോട്ടങ്ങള്‍ക്ക് അമ്പൂരി പ്രശസ്തമാണ്. കൂടാതെ തെങ്ങ്, കുരുമുളക്, ഔഷധസസ്യങ്ങള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.

പരിശോധന നടത്തണം

തിരുവനന്തപുരം: സാംസ്‌കാരികവും പ്രകൃതിദത്തവുമായ ഭൂപ്രകൃതികളെ വേര്‍തിരിച്ചറിയുന്നതിനായി വനമേഖലകളും സ്വകാര്യ ഭൂമികളും സംഗമിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ നേരിട്ടുള്ള പരിശോധന നടത്തണമെന്നു അമ്പൂരി പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് മംഗലശേരി ആവശ്യപ്പെട്ടു. വനമേഖലകളുടേതിനു സമാനമായ സ്‌പെക്ട്രല്‍ സിഗ്‌നേച്ചറുകള്‍ പ്രകടിപ്പിക്കുന്ന റബര്‍ തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kollam

ജില്ലയില്‍ ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് ടെസ്റ്റില്‍ 83.25% വിജയം

കൊല്ലം: മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ 83.25 ശതമാനം വാഹനങ്ങനങ്ങളും പാസായതായി ആര്‍ടിഒ അറിയിച്ചു. ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി 639 വാഹനങ്ങള്‍ പരിശോധന നടത്തിയതില്‍ 532 വാഹനങ്ങളും ടെസ്റ്റ് വിജയിച്ചു. 106 വാഹനങ്ങള്‍ പുനഃപരിശോധനയ്ക്കായി തിരിച്ചയച്ചു.

പരിശോധനയില്‍ വാഹനം പരാജയപ്പെടുകയാണെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തകരാറുകള്‍ പരിഹരിച്ച് ആറു മാസത്തിനുള്ളില്‍ എത്ര തവണ വേണമെങ്കിലും വാഹനം വീണ്ടും ഫിറ്റ്‌നസ് ടെസ്റ്റിനായി ഹാജരാക്കാന്‍ അവസരമുണ്ടെന്നും ആര്‍ടിഒ അധികൃതര്‍ അറിയിച്ചു.

പൂര്‍ണമായും കംപ്യൂട്ടർ വത് കരിച്ച സെന്‍സറുകളും ഹൈ-റെസല്യൂഷന്‍ കാമറകളും സജ്ജീകരിച്ച ട്രാക്കിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടാണ് പരിശോധന നടത്തുന്നത്. വാഹനങ്ങളുടെ പുക, ബ്രേക്ക്, ശബ്ദപരിശോധന, ഹെഡ്‌ലൈറ്റ്, സസ്‌പെന്‍ഷന്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളായുള്ള പരിശോധനകള്‍ ഇവിടെ നടക്കുന്നു.

മാനുവല്‍ പരിശോധനകള്‍ ഒഴിവാക്കി, നിമിഷങ്ങള്‍ക്കകം കൃത്യമായ ഡിജിറ്റല്‍ റിപ്പോര്‍ട്ട് തയാറാക്കാനും കേന്ദ്ര സര്‍ക്കാരിന്‍റെ ‘വാഹന്‍' പോര്‍ട്ടലിലേക്ക് ഡാറ്റ കൈമാറാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. ഏകദേശം 10 മിനിറ്റിനുള്ളില്‍ പരിശോധന പൂര്‍ത്തിയാകും. ജില്ലയില്‍ പൂയപ്പള്ളിയിലും ശാസ്താംകോട്ട ഭരണിക്കാവിലുമാണ് എടിഎസുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഓട്ടോറിക്ഷ, ഗുഡ്‌സ് വാഹനമാണ് കൂടുതലായും എത്തിയത്. 272 വാഹനങ്ങള്‍ ടെസ്റ്റ് ചെയ്തപ്പോള്‍ 240 എണ്ണം പാസായി. 27 എണ്ണം പുനഃപരിശോധനയ്ക്കായി തിരിച്ചയച്ചു. ഇരുചക്രവാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും ടെസ്റ്റ് തുടങ്ങാള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും വകുപ്പുതല സാങ്കേതിക പ്രശ്‌നങ്ങളാല്‍ വൈകുകയാണ്.

ആര്‍ടിഒ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് നടത്തിവന്ന പരമ്പരാഗത ഫിറ്റ്നസ് പരിശോധനകള്‍ക്ക് പകരമാണ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പുതിയ സംവിധാനം. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കിയുള്ള സംവിധാനത്തില്‍ ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഓരോ എടിഎസും പ്രവര്‍ത്തിക്കുന്നത്.

208 ലൈറ്റ് ഗുഡ്‌സ് വാഹനങ്ങള്‍ ടെസ്റ്റിനെത്തിയതില്‍ 165 വാഹനങ്ങളും ടെസ്റ്റ് പാസായി. 84 ലൈറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ ടെസ്റ്റിനെത്തിയപ്പോള്‍ 68 എണ്ണവും സര്‍ട്ടിഫിക്കറ്റുമായി മടങ്ങി. 23 മീഡിയം ഗുഡ്‌സ് വാഹനങ്ങളില്‍ 15 എണ്ണവും 10 മീഡിയം പാസഞ്ചര്‍ വാഹനങ്ങളില്‍ എട്ടെണ്ണവും ടെസ്റ്റ് പാസായി. 33 ഹെവി ഗുഡ്‌സ് വാഹനങ്ങളില്‍ 31 എണ്ണവും പാസായി. ഒമ്പതു ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍ ടെസ്റ്റിനെത്തിയപ്പോള്‍ ആറു വാഹനങ്ങള്‍ ടെസ്റ്റ് പാസായി.

15 വര്‍ഷം പിന്നിട്ട സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മാത്രമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. രണ്ടാഴ്ചയ്ക്കകം അതും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റുമെന്നും ആര്‍ടിഒ അധികൃതര്‍ അറിയിച്ചു.

ടെസ്റ്റിംഗ് സെന്‍ററുകള്‍ക്കെതിരേ പ്രതിഷേധവുമായി ഓട്ടോറിക്ഷ ഉടമകള്‍

ഓട്ടമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകളില്‍ (എടിഎസ്) ഓട്ടോറിക്ഷകളുടെ പരിശോധന ശരിയായ രീതിയിലുള്ളതല്ലെന്ന ആരോപണവുമായി ഉടമകള്‍ രംഗത്തെത്തി. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമെന്നു ടെസ്റ്റിംഗ് സെന്‍റര്‍ അധികൃതര്‍ അറിയിച്ചു.

ഗുഡ്‌സ്, പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ ഇതുവരെ 190 എണ്ണം ടെസ്റ്റിനു ഹാജരാക്കിയപ്പോള്‍ 168 എണ്ണം പാസായി. 22 എണ്ണം മാത്രമാണ് പരാജയപ്പെട്ടതെന്നാണ് ടെസ്റ്റിംഗ് സെന്‍ററിലെ ജീവനക്കാര്‍ അറിയിച്ചത്. ആറു മാസത്തിനുള്ളില്‍ വാഹനത്തിന്‍റെ ഫിറ്റ്‌നസ് പാസായില്ലെങ്കില്‍ മാത്രമേ ആ വാഹനത്തിന്‍റെ വിവരങ്ങള്‍ സൈറ്റില്‍നിന്നു നീക്കുകയുള്ളൂവെന്നും ആറുമാസത്തിനകം എത്രതവണ വേണമെങ്കിലും ടെസ്റ്റിംഗ് നടത്താമെന്നും എടിഎസ് അധികൃതര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചുള്ള എടിഎസുകളുടെ പ്രവര്‍ത്തനത്തില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നാണു ജില്ലയിലെ മോട്ടര്‍ വാഹന വകുപ്പ് അധികൃതരുടെ നിലപാട്. പരിശോധനാ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാരിന്‍റെ സൈറ്റില്‍ നിന്നാണ് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.

95% ഓട്ടോറിക്ഷകളും ഓട്ടമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകളിലെ ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെടുന്നുവെന്നാണ് ഓട്ടോറിക്ഷ ഉടമകളുടെ പ്രധാന പരാതി. പുതിയ ഓട്ടോറിക്ഷകള്‍ക്കും സമാന വിധി നേരിടുന്നതായും അവര്‍ ആരോപണം ഉന്നയിച്ചു.

നിലവിലെ സംവിധാനത്തിലെ പിഴവുകള്‍ പരിഹരിക്കുന്നതുവരെ മാനുല്‍ പരിശോധന നടത്തണമെന്നും ഓട്ടോറിക്ഷാ തൊഴിലാളികളും ഉടമകളും ആവശ്യപ്പെട്ടു. എടിഎസ് പരിശോധനയ്ക്ക് എതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകള്‍. എടിഎസുകളെ ആശ്രയിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ ആശങ്കകള്‍ അകറ്റാന്‍ നടപടി വേണമെന്നാണു സംഘടനകളുടെ പ്രധാന ആവശ്യം.

ടെസ്റ്റിംഗ് സെന്‍ററിലേക്കുള്ള (പൂയപ്പള്ളിയിലേക്കുള്ള) ദൂരമാണു തൊഴിലാളികള്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രശ്‌നം. പുനലൂര്‍, പത്തനാപുരം, തെന്മല, ആര്യങ്കാവ് തുടങ്ങി സ്ഥലങ്ങളില്‍ നിന്ന് പൂയപ്പള്ളിയില്‍ എത്തിച്ചേരാന്‍ ഏകദേശം 40 ലേറെ കിലോമീറ്റര്‍ സഞ്ചരിക്കണം.

ടെസ്റ്റിംഗ് സമയം കുറവാണെങ്കിലും വാഹനങ്ങള്‍ ടെസ്റ്റിനെത്തിക്കാനും മടങ്ങിപ്പോകാനും മണിക്കൂറുകളെടുക്കും. നേരത്തേ തൊട്ടടുത്ത ആര്‍ടി ഓഫിസില്‍ ഫിറ്റ്‌നസ് ടെസ്റ്റ് ചെയ്യാമായിരുന്നുവെന്നും ഉടമകളും തൊഴിലാളികളും പറയുന്നു. ജില്ലയിലെ രണ്ടാമത്തെ കേന്ദ്രം ഭരണിക്കാവില്‍ കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

പ്രതികരണങ്ങൾ

വലിയ പ്രതിസന്ധി

പുനലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന വാഹന പരിശോധനാ കേന്ദ്രം പൂയപ്പള്ളിയിലേയ്ക്ക് മാറ്റുന്നതുതന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്്‌ടിച്ചിരിക്കുന്നത്. ഇതിനെതിരേ സിഐടിയു ശക്തമായി പ്രതിഷേധിക്കുന്നു. പുനലൂരില്‍നിന്ന് ഏതാണ്ട് 40 കിലോ മീറ്ററോളം സഞ്ചരിച്ചു വേണം പൂയപ്പള്ളിയിലെത്താന്‍. അശാസ്ത്രീയമായ ഈ നടപടി ഉടന്‍ പിന്‍വലിയക്കണം. അല്ലാത്തപക്ഷം വലിയ സമരങ്ങള്‍ക്ക് സിഐടിയു നേതൃത്വം നല്‍കും.

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ ജില്ലാ ജോയിന്‍റ് സെക്രട്ടറിയും പുനലൂരിലെ ഓട്ടോറിക്ഷാ തൊഴിലാളിയുമായ അശോകന്‍.

 ഫിറ്റ്‌നസ് പരിശോധന ശരിയല്ല

പുതിയ ഓട്ടോമേറ്റഡ് ടെസ്റ്റിംഗില്‍ ഓട്ടോറിക്ഷകളുടെ ഫിറ്റ്‌നസ് പരിശോധന ശരിയല്ലെന്നാണ് മനസിലാക്കുന്നത്. പരാജയപ്പെടുന്ന ഓട്ടോകള്‍ ഫിറ്റ്‌നസ് ശരിയാക്കാന്‍ വലിയ തുക മുടക്കേണ്ടതായി വരുന്നതായും പരാതിയുണ്ട്. ഇത് തൊഴിലാളികള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. മാത്രവുമല്ല കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ടെസ്റ്റിംഗ് സെന്‍ററുകള്‍ തുടങ്ങണം.

പുനരൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർ അജികുമാര്‍.

Pathanamthitta

അടൂരിലെ മോഷണപരമ്പര: പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ അഞ്ചുപേർ പിടിയിൽ

അടൂർ: അടൂരിലും കൊടുമണ്ണിലും വ്യാപകമായി മോഷണം നടത്തിയ സംഘത്തിലെ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ചുപേർ കസ്റ്റഡിയിൽ. സംഘത്തിൽപെട്ട തിരുവല്ല കവിയൂർ കൊട്ടൂർ തൈക്കാട് വീട്ടിൽ വിശാൽ റാവത്ത് (22) ന്‍റെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. അടൂർ ഡിവൈഎസ്പി കെ.പി. വിനോദ് കുമാറിന്‍റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നാർ ചിന്നക്കനാൽ സൂര്യനെല്ലിയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.

അടൂരിലെ വിവിധ ക്ഷേത്രങ്ങൾ, പള്ളികൾ, വ്യാപാര സ്ഥാപനങ്ങൾ, ബിവറേജസ് കോർപറേഷൻ ഔ‌ട്ട്ലെറ്റ് എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മോഷണവും മോഷണശ്രമവും നടത്തിയ സംഘമാണ് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംഘം മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.

കഴിഞ്ഞ 14ന് പുലർച്ചെ അടൂരിലെത്തിയ സംഘം പന്നിവിഴ, പറപ്പെട്ടി, പറക്കോട്, കൊടുമൺ, വാഴമുട്ടം തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തി. പറക്കോട് സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ വഞ്ചി, എംജിഎം സ്കൂളിന് സമീപത്തെ കുരിശടി, പന്നിവിഴ പീടികയിലെ ദേവിക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ, പറക്കോട് അവറുവേലിൽ ഭദ്രകാളി ദേവീക്ഷേത്രത്തിന്‍റെ കിഴക്കേ റോഡരികിലെ വഞ്ചി, കൊടുമൺ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷണം നടത്തിയത്.
പന്നിവിഴ പീടികയലെ ദേവീക്ഷേത്രത്തിൽ നാലമ്പലത്തിന് പുറത്തുണ്ടായിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന സംഘം ആൽത്തറയിലെ കാണിക്കവഞ്ചി എടുത്തുകൊണ്ടുപോയി. തുടർന്ന് പറക്കോട് – കൊടുമൺ റോഡിലൂടെ സഞ്ചരിച്ച് കൊടുമൺ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിലെത്തി മദ്യം മോഷ്‌ടിച്ചു. ചന്ദനപ്പള്ളി മലങ്കര കത്തോലിക്കാ തീർഥാടന ദേവാലയത്തിന്‍റെ മൂന്ന് കുരിശടികളിലെ പണവും അപഹരിച്ചിരുന്നു.

തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്തുനിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് സംഘം അടൂരിലെത്തിയത്. നേരത്തെ മോഷ്‌ടിച്ച രണ്ട് ബൈക്കുകളും സംഘം ഉപയോഗിച്ചിരുന്നു. കഴിഞ്ഞ 12ന് രാത്രി മോഷ്‌ടിച്ച ബൈക്കുകളിലായി നാലുപേർ തിരുവനന്തപുരത്തെത്തി അവിടെ ബൈക്കുകൾ ഉപേക്ഷിച്ച ശേഷം വെഞ്ഞാറമൂട്ടിൽനിന്ന് ഓട്ടോറിക്ഷ മോഷ്‌ടിച്ച് അടൂരിലേക്ക് വരികയായിരുന്നു. വഴിമധ്യേ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും വഞ്ചികളിലും മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി.
14ന് പുലർച്ചെ ഓട്ടോറിക്ഷയുമായി പന്തളത്തേക്ക് പോയതിനിടെ നരിയാപുരത്ത് വാഹനം തകരാറിലായി. തുടർന്ന് മോഷ്‌ടിച്ച സാധങ്ങൾ ചാക്കിലാക്കി മറ്റൊരു ഓട്ടോറിക്ഷയിൽ കയറ്റി സംഘത്തിലുള്ള ഒരാളുടെ വീട്ടിലെത്തിച്ചു. പിന്നീട് പന്തളത്തുനിന്ന് ബസിൽ തിരുവനന്തപുരത്തേക്ക് പോയ സംഘം അവിട ഉപേക്ഷിച്ചിരുന്ന മോഷ്‌ടിച്ച ബൈക്കുകളുമായി അടൂരിലേക്ക് മടങ്ങിയെത്തി. സംഘത്തിലെ രണ്ടുപേർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളെ കാണാനും പോയി.

16ന് മോഷ്‌ടിച്ച രണ്ട് ബൈക്കുകളിലായി സംഘം മൂന്നാറിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കിടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതിനാൽ ഇവരെ പിന്തുടരുന്നതിൽ പൊലിസിന് ബുദ്ധിമുട്ടുണ്ടായി. ചിന്നക്കനാലിലേക്ക് പോകുന്നതിനിടെ ഒരു വ്യാപാര സ്ഥാപനത്തിൽനിന്നും സംഘം പണം അപഹരിച്ചതായും ഇതിനിടെ കണ്ടെത്തി. ഇതിൽനിന്നുള്ള പണം ചെലവഴിച്ച സംഘം ചിന്നക്കനാൽ സൂര്യനെല്ലിയിലെ ക്യാമ്പ് സൈറ്റിലെത്തി ടെന്‍റിൽ താമസിക്കുകയും ക്യാമ്പ് ഫയർ നടത്തി ആഘോഷിക്കുകയും ചെയ്തു.

ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജില്ല വിട്ടുപോയ സംഘത്തെ പൊലിസ് പിന്തുടർന്ന് കണ്ടെത്തിയത്. മഫ്തിയിലെത്തിയ പൊലിസ് സംഘം ഇവർ തങ്ങിയിരുന്ന സ്ഥത്ത് നിരീക്ഷണം നടത്തി. തുടർന്ന് ഇന്നലെ പുലർച്ചെ ക്യാമ്പ് സൈറ്റിലെത്തിയാണ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഇവരെ അടൂർ സ്റ്റേഷനലെത്തിച്ചു.

അടൂരിൽ മോഷണം വ്യാപകമായതിനെ തുടർന്ന് ഡിവൈഎസ്പി കെ.പി. വിനോദ് കുമാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇൻസ്പെക്‌ടർ ആർ. രാജീവിനായിരുന്നു അന്വേഷണ ചുമതല. എസ്എച്ച്ഒ ജെ.യു. ജിനുവിന്‍റെ നേതൃത്വത്തിൽ സിപിഒമാരായ അഭിലാഷ്, നിധിൻ, വിജയ്, അമീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Idukki

അധ്യാപക വിദ്യാഭ്യാസത്തിൽ കൃത്രിമ ബുദ്ധിയുടെ പുതുവഴികൾ

നെടുങ്കണ്ടം: അധ്യാപക വിദ്യാഭ്യാസ രംഗത്ത് നിർമിത ബുദ്ധിയുടെ (എഐ) സാധ്യതകളും പ്രായോഗിക ഉപയോഗങ്ങളും പരിചയപ്പെടുത്തുന്നതിനായി നെടുങ്കണ്ടം ബിഎഡ് കോളജിൽ ബിഎഡ് വിദ്യാർഥികൾക്കായി എഐ ഇൻ എജ്യുക്കേഷൻ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ജെ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസരംഗത്ത് അതിവേഗം വികസിക്കുന്ന എഐ സാങ്കേതികവിദ്യകളെ അധ്യാപക പരിശീലനവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശില്പശാല. തോട്ടയ്ക്കാട് ബിഎഡ് കോളജിലെ അധ്യാപകൻ ജി. സുരേഷ് ബാബു റിസോഴ്സ് പേഴ്സണായിരുന്നു.

എഐയുടെ അടിസ്ഥാന ആശയങ്ങൾ, അധ്യാപന-പഠന പ്രവർത്തനങ്ങളിലെ സാധ്യതകൾ, പഠനസാമഗ്രികളുടെ നിർമാണം, പാഠാസൂത്രണം, ഉള്ളടക്ക വികസനം, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ എന്നിവയുടെ സൃഷ്ടി തുടങ്ങിയ മേഖലകളിൽ എഐ ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന രീതികൾ ശില്പശാലയിൽ വിശദീകരിച്ചു.

അധ്യാപകൻ ആർ. രഞ്ജിത്ത്, വിദ്യാർഥികളായ മുഹമ്മദ് അൽത്താഫ്, ജി. ഗോപിക എന്നിവർ പ്രസംഗിച്ചു.

Alappuzha

ആലപ്പുഴയിലെ തണൽമരങ്ങൾ നീർകാക്കകളുടെ പിടിയിൽ

തലയിൽവീഴാതെ സൂക്ഷിച്ചോ..!

ചമ്പക്കുളം: റോഡ് വക്കിലെ വലിയ മരങ്ങളെല്ലാം പിടിയിലാക്കി നീർക്കാക്കകൾ.  ഇങ്ങനെ പോയാൽ പല പ്രദേശങ്ങളും ഇവയ്ക്ക് വേണ്ടി മനുഷ്യൻ ഒഴിഞ്ഞു കൊടുക്കേണ്ടിവരുമോ എന്ന പേടിയിലാണ് നാട്ടുകാരിൽ പലരും. രാത്രിയോ പകലോ അറിഞ്ഞോ അറിയാതെയോ മരത്തണലിൽ നിന്നാൽ വാഹനമെന്നോ മനുഷ്യനെന്നോ വ്യത്യാസമില്ലാതെ പക്ഷിക്കാഷ് ഠം ശരീരത്തിലും വാഹനത്തിലും വീഴുമെന്ന കാര്യം ഉറപ്പ്. ആലപ്പുഴ പട്ടണത്തിലെ ഒട്ടുമിക്ക ഉയർന്ന മരങ്ങളും ഇവയുടെ പിടിയിലാണ്.

ആലപ്പുഴ നഗരസഭാ  പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള മരങ്ങളിൽ ചേക്കേറുന്ന പക്ഷികളുടെ കാഷ്ഠം യാത്രക്കാരുടെ മേൽ വീഴുന്നത് ഒരു പുതുമ അല്ലാതായിരിക്കുന്നു. അസഹ്യമായ ദുർഗന്ധം സഹിച്ചാണ് ആളുകൾ ഇതുവഴി യാത്ര ചെയ്യുന്നത്.

അലപ്പുഴയിലെ കനാലുകളുടെ ഇരുകരകളിലുമുള്ള ഒട്ടുമിക്ക വലിയ മരങ്ങളും ഈ പക്ഷികളുടെ പിടിയിലാണ്. ഇവയ്ക്ക്സമീപം കട നടത്തിയിരുന്ന പലരും കച്ചവടം മതിയാക്കി പോയിക്കഴിഞ്ഞു.    

ആലപ്പുഴ- ചങ്ങനാശേരി റോഡിന് വശത്തുണ്ടായിരുന്ന മിക്ക മരങ്ങളും റോഡ് പുനർനിർമാണത്തോടനുബന്ധി ച്ച് വെട്ടിക്കളഞ്ഞിരുന്നു. രാമങ്കരി ഭാഗത്തെ മിക്ക മരങ്ങളും നീർക്കാക്കകൾ കൈയ്യടക്കിയിരിക്കുകയാണ്. കൊടിയ വെയിലിന് അല്പം ആശ്വാസം തേടി ഈ മരങ്ങളുടെ തണലിൽ അഭയം തേടാനോ മഴക്കാലത്ത് ഈ മരങ്ങൾക്ക് അടിയിലൂടെ നടക്കാൻ പോലും പറ്റാത്ത സാഹചര്യമാണ്. സമീപവാസികൾ നാളുകളായി അസഹ്യമായ ദുർഗന്ധം സഹിച്ചു ജീവിക്കേണ്ട സാഹചര്യമാണ് ഇവിടെ എല്ലാം നിലനില്ക്കുന്നത്.     

മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി വെള്ളത്തിൽ മുങ്ങി ആഹാരം തേടുന്ന, മത്സ്യത്തെയും ചെറു ജലജീവികളെയും ആഹാരമാക്കുന്ന പക്ഷി വർഗങ്ങളാണ് ഈ മരങ്ങളിൽ ചേക്കേറുന്നത്. ഇവയുടെ വിസർജ്യത്തിന് അതിയായ ദുർഗന്ധമാണെന്ന് സമീപവാസികൾ പറയുന്നു. ഇത് പല തരത്തിലുള്ള അലർജി രോഗങ്ങൾക്കും കാരണമാകുണ്ടെങ്കിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ ആരോഗ്യ പ്രവർത്തകരുടെയോ ഭരണകൂടത്തിന്‍റെയോ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ല.     

പക്ഷികളും മ്യഗങ്ങളും എല്ലാം പ്രകൃതിയുടെ ഭാഗമാണെങ്കിലും, തെരുവുനായ്ക്കളും ഇപ്രകാരം ജീവിതം  ദുരിതമാക്കുന്ന പക്ഷിക്കൂട്ടങ്ങളും ജീവിതത്തെ മാറ്റിമറിക്കുമ്പോൾ മനുഷ്യനും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്ന കാര്യം അധികാരികൾ മറക്കരുതെന്നാണ് നാട്ടുകാർ പറയുന്നത്.

Kottayam

കടുത്തുരുത്തി ടൗണ്‍ ബൈപാസ് അപകടമൊഴിവാക്കാന്‍ നടപടികൾ

വീപ്പകള്‍ സ്ഥാപിച്ചും റിബണുകള്‍ വലിച്ചുകെട്ടിയും സ്റ്റിക്കറുകള്‍ ഒട്ടിച്ചും ഗതാഗതം തിരിച്ച് താത്കാലിക ക്രമീകരണം

കടുത്തുരുത്തി: കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡില്‍ അപകടമൊഴിവാക്കാന്‍ നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. ഇതിന്‍റെ ഭാഗമായി ബൈപാസ് റോഡ്, പഴയ റോഡുമായി സംഗമിക്കുന്ന ഭാഗത്ത് വീപ്പകള്‍ സ്ഥാപിച്ചും റിബണുകള്‍ വലിച്ചുകെട്ടിയും സ്റ്റിക്കറുകള്‍ ഒട്ടിച്ചും ഗതാഗതം തിരിച്ചിരിക്കുകയാണ്.

താത്കാലികമായിട്ടാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതെങ്കിലും ഫലം കണ്ടാല്‍ സ്ഥിരം സംവിധാനം ഒരുക്കാനാണ് ഉദേശിക്കുന്നത്. കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡ് കോട്ടയം-എറണാകുളം റോഡുമായി സംഗമിക്കുന്ന പാണാവേലി കട്ടിംഗിന്‍റെ ഭാഗത്ത് അപകടങ്ങള്‍ പതിവായതോടെയാണ് നടപടികളുമായി പൊതുമരാമത്ത് വകുപ്പ് രംഗത്ത് വന്നത്. ക്രമീകരണങ്ങള്‍ വന്നതോടെ വാഹനങ്ങള്‍ ശ്രദ്ധിച്ചാണ് ഇതുവഴി കടന്നു പോകുന്നത്. രാത്രി സമയങ്ങളില്‍ വെളിച്ചക്കുറവുള്ളതിനാല്‍ വാഹനങ്ങള്‍ വീപ്പയില്‍ ഇടിക്കാനുള്ള സാധ്യതയുമുണ്ട്.

കടുത്തുരുത്തി ബൈപാസ് രണ്ടാംഘട്ട വികസനപദ്ധതി-ടൗണ്‍ വികസനവും ജംഗ്ഷന്‍ നവീകരണവും നടപ്പാക്കുമെന്നും ബജറ്റില്‍ 1.42 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചിരുന്നു. ബൈപാസ് രണ്ടാംഘട്ട വികസനപദ്ധതിയില്‍ കടുത്തുരുത്തി ടൗണ്‍ വികസനവും ബൈപാസിന്‍റെ പ്രവേശന ഭാഗങ്ങളായ ഐടിസി ജംഗ്ഷനിലും ബ്ലോക്ക് ജംഗ്ഷനിലും നവീകരണവും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 35 കോടി രൂപയോളം ചെലവഴിച്ചാണ് ബൈപാസിന്‍റെ ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്.

അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഐടിസി ഭാഗത്തെ പാണാവേലി കട്ടിംഗില്‍ ഇരുവശത്തുമുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലം ഏറ്റെടുത്ത് മണ്ണ് നീക്കി വീതി വര്‍ധിപ്പിക്കും. മഴക്കാലത്ത് പതിവായി ഇവിടെ കുന്നിടിച്ചിലും ഉണ്ടാകുന്നുണ്ട്. ഇതു ഒഴിവാക്കാനായി ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മിക്കും. കൂടാതെ വശങ്ങളില്‍ നടപ്പാതയും പൂര്‍ത്തിയാക്കും.

ഐറിഷ് രീതിയില്‍ വെള്ളം ഒഴുകിപോകുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇരുവശവും കോണ്‍ക്രീറ്റ് നടത്തി മനോഹരമാക്കാനാണു പദ്ധതി. ബൈപാസ് ആരംഭ ഭാഗത്ത് ഡിവൈഡറുകളും സുരക്ഷാ നടപടികളും സിഗ്നല്‍ സംവിധാനങ്ങളും ഒരുക്കും. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിലും സുരക്ഷാ നടപടികളുടെ ഭാഗമായി സ്ഥലം ഏറ്റെടുത്ത് നവീകരണവും സുരക്ഷാ സംവിധാനങ്ങളും ഡിവൈഡറുകളും ഏര്‍പ്പെടുത്തും.

ഒന്നരക്കിലോമീറ്ററോളം വരുന്ന പുതിയ ബൈപാസ് ഭൂരിഭാഗവും മണ്ണടിച്ചുയര്‍ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. റോഡിന്‍റെ ഇരഭാഗത്തും അപകട ഭീഷണിയുണ്ട്. ഇത് ഒഴിവാക്കാന്‍ ഇരുവശങ്ങളിലും സ്റ്റീല്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കും.

Ernakulam

ഫോണിലൂടെ മാതാവിനോട് അസഭ്യം: സുഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തി

തീകൊളുത്തിയ ജീഷ്ണുവിനും പൊള്ളലേറ്റു

പിറവം: സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ പെട്രോളൊഴിച്ചു തീകൊളുത്തി. ആക്രമണം നടത്തിയ യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു. കക്കാട് കോട്ടുകുന്നത്ത് പ്രകാശിന്‍റെ മകൻ അരുൺ കുമാറിനെ (25) യാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സുഹൃത്തായ നെച്ചൂർ പെരുമ്പിള്ളിൽ വിജയന്‍റെ മകൻ ജിഷ്ണുവാണ് (33) ആക്രമണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണുവിനൊപ്പമെത്തിയ സുഹൃത്തുക്കളായ നെച്ചൂർ പെരുമ്പിള്ളിൽ ചന്ദ്രന്‍റെ മകൻ ചന്ദനു (36), നെച്ചൂർ വാഴയിൽ മാത്യുവിന്‍റെ മകൻ സാൽബെറിൻ (32), കക്കാട് ചൊള്ളാൽ ഗോപിനാഥന്‍റെ മകൻ ദേവ് സി.ജി. (36) എന്നിവരെ അറസ്റ്റുചെയ്ത് റിമാൻഡിലയച്ചു.

ഇന്നലെ പുലർച്ചെ ഒന്നോടെ സ്നേഹ ഭവൻ റോഡിലായിരുന്നു സംഭവം. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അരുൺ ഫോൺ വിളിച്ച് ജിഷ്ണുവിന്‍റെ മാതാവിനോട് അസഭ്യം പറഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പെട്രോൾ ആക്രമണത്തിലേക്ക് എത്തിയതെന്നും പറയപ്പെടുന്നു.

അരുൺ പിറവത്തെ ഒരു ടൂവീലർ വർക്ക് ഷോപ്പിൽ മെക്കാനിക്കാണ്. ജിഷ്ണു കുടുംബ സമേതം സൗദിയിലായിരുന്നു. അടുത്തയിടെയാണ് നാട്ടിൽ അവധിക്കു വന്നത്. അരുണും ജിഷ്ണുവും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പം ബുധനാഴ്ച പകൽ തൊടുപുഴ മേഖലയിൽ കറങ്ങി നടന്ന് വൈകുന്നേരമാണ് വീടുകളിലേക്ക് മടങ്ങിയത്.

രാത്രിയിൽ ജിഷ്ണു വീടിന് സമീപത്തേക്കുള്ള കവലയിലേക്ക് പോയപ്പോൾ മൊബൈൽ ഫോൺ എടുത്തിരുന്നില്ല. അരുൺ ഈ സമയം ഏറെ നേരം ജിഷ്ണുവിനെ വിളിച്ചിരുന്നു. ഒടുവിൽ ജിഷ്ണുവിന്‍റെ മാതാവ് ഫോൺ എടുത്തപ്പോൾ, ജിഷ്ണുവാണെന്ന് കരുതി അസഭ്യം പറഞ്ഞു.
ഇക്കാര്യം വീട്ടിൽ തിരിച്ചെത്തിയ ജിഷ്ണുവിനോട് മാതാവ് പറയുകയും ചെയ്തു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം പിറവത്ത് ബാറിലെത്തി മദ്യപിക്കുകയും രാത്രി 12 -ഓടെ അരുണിനെ വിളിച്ച് എവിടെയാണന്നന്വേഷിച്ചു. ഇതിനുശേഷം പമ്പിലെത്തി സ്കൂട്ടറുകളിൽ പെട്രോൾ നിറച്ച ശേഷം കുപ്പിയിൽ അര ലിറ്റർ പെട്രോൾ വേറെയും വാങ്ങി.

സ്നേഹ ഭവൻ റോഡിലായിരുന്നു അരുണുംരണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നത്. ഇവിടെയെത്തിയ ജിഷ്ണുവും അരുണുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടെ കൈയിലുണ്ടായിരുന്ന പെട്രോൾ അരുണിന്‍റെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. ഏതാനും മിനിട്ട് വീണ്ടും വാക്കുതർക്കം നടക്കുന്നതിനിടെ ജിഷ്ണു സിഗറ്റ് ലാമ്പ് കത്തിച്ച് തീ കൊളുത്തുകയായിരുന്നു. ഒഴിക്കുന്നതിനിടെ ജിഷ്ണുവിന്‍റെ ശരീരത്തിലും പെട്രോൾ തെറിച്ച് വീണതിനെത്തുടർന്നാണ് പൊള്ളലേറ്റത്.

70 ശതമാനത്തോളം പൊള്ളലേറ്റ അരുൺ വെന്‍റിലേറ്ററിലാ ണ്. കൈയിലും വയറ്റത്തും പൊള്ളലേറ്റ ജിഷ്ണു ഐസിയുവിലാണ്. അരുണിനൊപ്പമുണ്ടാരുന്ന സുഹൃത്തുക്കളായ ഗീവർഗീസ്, പ്രഫുൽ എന്നിവരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. അരുൺ അതീവ ഗുരുതരാവസ്ഥയിലാണന്ന് പൊലിസ് പറഞ്ഞു.

Thrissur

ദേശീയപാത വികസനം: കൊരട്ടിയിൽ പ്രീകാസ്റ്റ് കോൺക്രീറ്റ് പാനൽ നിലംപൊത്തി

കൊരട്ടി: മേൽപാലനിർമാണം നടക്കുന്ന കൊരട്ടിയിൽ അപ്രോച്ച് റോഡിന്‍റെ പാർശ്വഭിത്തിക്കായി സ്ഥാപിച്ചിരുന്ന ഭാരമേറിയ പ്രീകാസ്റ്റ് കോൺക്രീറ്റ് പാനൽ നിലംപൊത്തി. ഇന്നലെ രാത്രി എട്ടരയോടെ അങ്കമാലി ദിശയിൽ മദുരാകോട്സ് ഗ്രൗണ്ടിനു സമീപമാണ് സംഭവം.

ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി വാഹനങ്ങൾ കടന്നുപോകുന്ന സർവീസ് റോഡിലാണ് പാനൽ തകർന്നുവീണത്. വാഹനങ്ങൾ നിരനിരയായി കടന്നുപോകുന്ന സമയത്താണ് പാനൽ വീണതെങ്കിലും വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടമുണ്ടാകാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്.

പാർശ്വഭിത്തിക്കായി പ്രീകാസ്റ്റ് കോൺക്രീറ്റ് പാനലുകൾ സ്ഥാപിക്കുന്നതിനിടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. അപകടസാധ്യതയേറിയ നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഗതാഗതസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

സംഭവസ്ഥലത്തെ സർവീസ് റോഡിൽ തെരുവുവിളക്കുകൾ ഇല്ലാത്തതും ആശങ്ക വർധിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളെ മാത്രം ആശ്രയിച്ചാണ് ഇവിടെ ഗതാഗതം.

വിവരമറിഞ്ഞ് കൊരട്ടി പൊലിസും ഹൈവേ പൊലിസും സ്ഥലത്തെത്തി. തുടർന്ന് തൊഴിലാളികൾ സർവീസ് റോഡിലേക്കു വീണ കോൺക്രീറ്റ് പാനൽ യന്ത്രസഹായത്തോടെ നീക്കംചെയ്തു.

Palakkad

എച്ച്1 എൻ1 : ജാഗ്രത വേണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ

പാലക്കാട്: ഇൻഫ്ലുവൻസ എ വൈറസ് മൂലം വായുവിലൂടെ അതിവേഗം പടരുന്ന ശ്വാസകോശ രോഗമായ എച്ച്1 എൻ1 പ്രതിരോധിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കടുത്ത പനി, വിറയൽ, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, അമിതമായ ക്ഷീണം, തളർച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.


രോഗബാധിതരായ ആളുകൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് മുഖേനയോ, അവർ ഉപയോഗിച്ച വസ്തുക്കളിൽ സ്പർശിച്ചശേഷം സ്വന്തം കണ്ണിലോ മൂക്കിലോ തൊടുമ്പോഴോ ആണ് രോഗം പടരുന്നത്.


സാധാരണഗതിയിൽ കുറച്ചു ദിവസങ്ങൾക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും ശ്വാസതടസം, നെഞ്ചുവേദന എന്നിവയുണ്ടായാൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.

കിടപ്പു രോഗികൾ, മറ്റു ഗുരുതരരോഗ ബാധിതർ, ഗർഭിണികൾ, രണ്ടു വയസിന് താഴെയുള്ള കുട്ടികൾ എന്നിവർക്കിടയിൽ പനിയോ മറ്റുരോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണം.

ഗർഭാവസ്ഥയിൽ സ്ത്രീകളുടെ പ്രതിരോധശേഷി കുറയുന്നതിനാൽ വൈറസ് പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. ഗർഭിണികളിൽ ഈ പനി പെട്ടെന്ന് ന്യൂമോണിയ പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങളിലേക്ക് മാറാനും, ഇത് ഗർഭം അലസുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകാനും ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

Malappuram

മൂലേപ്പാടത്തെ ശല്യക്കാരനായ മോഴയാനയെ കാടുകയറ്റി

നിലമ്പൂര്‍: മൂലേപ്പാടത്തും പരിസരപ്രദേശങ്ങളിലും ഭീതി വിതച്ച ശല്യക്കാരനായ മോഴയാനയെ വനപാലകര്‍ അതിസാഹസികമായി ഉള്‍വനത്തിലേക്ക് തുരത്തി. അകമ്പാടം, എടക്കോട് വനംസ്റ്റേഷന്‍ ജീവനക്കാരും പ്രൈമറി റെസ്പോണ്‍സ് ടീമും വനംവകുപ്പ് വാച്ചര്‍മാരും അടങ്ങുന്ന ദൗത്യസംഘം മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ മൂവായിരം ഉള്‍വനത്തിലേക്ക് കയറ്റിവിട്ടത്. ഇന്നലെ രാവിലെ 8.30 ഓടെ പെരുവമ്പാടം മലോടി ഭാഗത്തുവച്ചാണ് ദൗത്യസംഘം ആനയെ കണ്ടുമുട്ടിയത്. പടക്കം പൊട്ടിച്ചും റബര്‍ ബുള്ളറ്റ് ഉതിര്‍ത്തും കിലോമീറ്ററുകളോളം ഓടിച്ചും ആനയെ ഉള്‍വനത്തിലേക്ക് തുരത്തുകയായിരുന്നു.

മൂലേപ്പാടം, തറമുറ്റം, പെരുവമ്പാടം മേഖലകളില്‍ മാസങ്ങളായി ആനയുടെ ശല്യം രൂക്ഷമായിരുന്നു. നിലമ്പൂര്‍-നായാടംപൊയില്‍ നിര്‍ദിഷ്ട മലയോര ഹൈവേയില്‍ മൂലേപ്പാടം എച്ച് ബ്ലോക്ക് മുതല്‍ 150 ഏക്കര്‍ വരെയുള്ള ഭാഗത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിനിടെ നിരവധി ടാപ്പിംഗ് തൊഴിലാളികളാണ് ആനയുടെ മുന്നില്‍പ്പെട്ട് അദ്ഭുതകരമായി രക്ഷപ്പെട്ടത്. പ്രദേശത്തെ 25-ഓളം കര്‍ഷകരുടെ കൃഷിയിടങ്ങളിലും ഈ മോഴയാന വലിയതോതില്‍ നാശനഷ്ടം വരുത്തിയിരുന്നു.

കാടുകയറിയ ആന തിരിച്ചെത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വനംവകുപ്പ് ഇന്നും മേഖലയില്‍ നിരീക്ഷണം തുടരും. ആന വീണ്ടും വരികയാണെങ്കില്‍ മൂവായിരം വനമേഖലയില്‍നിന്ന് പന്തീരായിരം വനത്തിലേക്ക് തുരത്താനാണ് പദ്ധതി. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ (ഗ്രേഡ്) കെ.ആര്‍. പ്രസാദ്, സെക്‌ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എം. വത്സലന്‍, പി.എന്‍. ശ്രീജന്‍, എം.വി. പ്രജീഷ്, എടക്കോട് സെക്‌ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. ശരത് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. മൂന്ന് ദിവസമായി രാപകലില്ലാതെ വനപാലകര്‍ നടത്തിയ ശ്രമം വിജയ കണ്ടതിന്‍റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍.

Kozhikode

ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

പേരാമ്പ്ര: നിരോധിത ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. പൈതോത്ത്
കിഴക്കേ പുത്തൂചാലിൽ നവാസ് (28) ആണ് പേരാമ്പ്ര പൊലിസിന്‍റെ പിടിയിലായത്. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നിരോധിത ലഹരി വസ്തുക്കളായ 210 പാക്കറ്റ് ഹാൻസും 57പാക്കറ്റ് കൂൾ ലിപ് എന്നിവയാണ് ഇയാളിൽ നിന്ന് പിടിച്ചത്. പേരാമ്പ്രയിൽ ഇത്തരം വസ്തുക്കളുടെ മൊത്ത കച്ചവടക്കാരനാണ് പിടിയിലായതെന്നും ഇയാൾ കുറെ കാലങ്ങളായി ലഹരിക്കച്ചവടം നടത്തി വരുന്നുണ്ടെന്നും പൊലിസ് പറഞ്ഞു.

സബ് ഇൻസ്പെക്ടർ ശിവപ്രസാദ്, എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ സി.എം. സുനിൽകുമാർ, വി.സി. ബിനീഷ്, ലിധിൻ എന്നിവരും ഡിവൈഎസ്പിയുടെ സ്ക്വാഡംഗങ്ങളായ ഷാഫി, റഫീക്ക്, ജയേഷ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

Wayanad

മുളങ്കാടുകളിലൂടെ വിജയഗാഥ തീർത്ത് എം. ബാബുരാജ്

സുൽത്താൻ ബത്തേരി: കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതത്തിൽ കേരളത്തിലെ പരന്പരാഗത കൃഷികൾ പലതും പ്രതിസന്ധി നേരിടുന്ന കാലമാണിത്.
കർഷകർക്ക് കൃഷിയോടുള്ള ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ദീർഘകാല വരുമാനം ഉറപ്പാക്കുന്ന ഒരു കാർഷിക മാതൃക വയനാട്ടിൽ വളർന്നുവരുകയാണ്.

ആ മാതൃകയുടെ പിന്നിൽ നിൽക്കുന്നത് തൃക്കപ്പറ്റ സ്വദേശിയായ മുള്ളത്തൊടിയിൽ എം. ബാബുരാജ് എന്ന കർഷകനാണ്. "വേൾഡ് ഓഫ് ബാംബു’ എന്ന സംരംഭത്തിലൂടെ മുളയുടെ ഉത്പാദനം, വിവിധ ഇനങ്ങളുടെ പ്രചാരണം, ഗുണമേൻമയുള്ള തൈകളുടെ വിതരണം, കർഷകർക്ക് പരിശീലനം, വിപണി കണ്ടെത്തൽ തുടങ്ങി സമഗ്രമായ ഒരു കാർഷിക ശൃംഖല രൂപപ്പെടുത്തുകയാണ് അദ്ദേഹം. ഇന്ന് അദ്ദേഹത്തിന്‍റെ കൃഷിയിടത്തിൽ ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും അറുപതിലധികം മുളവർഗങ്ങളാണ് വളരുന്നത്. ഓരോ ഇനത്തിനും വ്യത്യസ്തമായ ഉപയോഗവും വിപണി സാധ്യതയുമുണ്ട്.

കാലാവസ്ഥയെ തോൽപ്പിക്കുന്ന കൃഷി

കാലാവസ്ഥ എത്രമാത്രം മാറിയാലും അതിനെ അതിജീവിച്ച് വളരാൻ കഴിയുന്ന ചുരുക്കം ചില സസ്യങ്ങളിൽ ഒന്നാണ് മുള. കടുത്ത ചൂടും കനത്ത മഴയും താരതമ്യേന കുറഞ്ഞ ജലലഭ്യതയും അതിജീവിക്കാൻ മുളയ്ക്ക് കഴിയും. ആഴത്തിൽ വ്യാപിക്കുന്ന വേരുകൾ മണ്ണിനെ ശക്തമായി പിടിച്ചുനിർത്തുന്നതിനാൽ മണ്ണൊലിപ്പും മണ്ണിടിച്ചിലും കുറയ്ക്കാനും ഇത് സഹായിക്കുന്നു.
മറ്റു പല കൃഷികളും നഷ്ടത്തിലേക്ക് പോകുന്പോഴും മുള കൃഷി കർഷകന് പ്രതീക്ഷ നൽകുന്ന വിളയാണ്. ഒരിക്കൽ നട്ടാൽ പതിറ്റാണ്ടുകളോളം വരുമാനം ലഭിക്കുമെന്ന് ബാബുരാജ് പറഞ്ഞു.


അറുപത് ഇനങ്ങളുടെ ജീവനുള്ള ശേഖരം

ബാബുരാജിന്‍റെ തോട്ടത്തിൽ ആനമുള, കല്ലൻമുള, ബാംബൂസ ബാല്കോവ, ഡെൻഡ്രോകാലമസ് അസ്പർ, ജയന്‍റ് ബാംബൂ, തോണ്‍ലെസ് ഇനങ്ങൾ തുടങ്ങി നിരവധി മുളവർഗങ്ങൾ വളരുന്നു.
ഓരോ ഇനത്തിനും പ്രത്യേകം ഉപയോഗവുമുണ്ട്. നിർമാണ മേഖല, ഫർണിച്ചർ വ്യവസായം, പേപ്പർ വ്യവസായം, അഗർബത്തി നിർമാണം, കൈത്തറി ഉത്പന്നങ്ങൾ, ബയോപ്ലാസ്റ്റിക്, ബയോ എനർജി, ടെക്സ്റ്റൈൽ ഫൈബർ, കാർബണ്‍ ഉത്പന്നങ്ങൾ, ഭക്ഷ്യയോഗ്യമായ മുളങ്കാന്പ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലേക്കാണ് ഇവ എത്തുന്നത്.

മുളയുടെ സാന്പത്തിക ശക്തി

ഇന്ത്യയിൽ മുളയുടെ ആവശ്യകത വർഷംതോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ പദ്ധതികൾ, ദേശീയ പാതകൾ, റിസോർട്ടുകൾ, പ്രകൃതി സൗഹൃദ കെട്ടിടങ്ങൾ, ഇക്കോ ടൂറിസം പദ്ധതികൾ എന്നിവയിൽ മുളയുടെ ഉപയോഗം വർധിച്ചതോടെ അസംസ്കൃത മുളയുടെ വിപണയും വ്യാപകമായി.
നിർമാണത്തിനുപയോഗിക്കുന്ന ഒരു മുളയ്ക്ക് ഗുണനിലവാരമനുസരിച്ച് 100 മുതൽ 200 രൂപ വരെ ലഭിക്കും. ചില പ്രത്യേക ഇനങ്ങൾക്ക് അതിലേറെയും വില ലഭിക്കുന്നുണ്ട്. ഒരേക്കർ മുളത്തോട്ടത്തിൽ അഞ്ചാം വർഷം മുതൽ ശരാശരി 1,500 മുളകൾ വരെ ലഭിക്കും. ഇതിലൂടെ വർഷംതോറും ലക്ഷങ്ങൾ വരുമാനം നേടാൻ കഴിയുമെന്ന് ബാബുരാജ് പറയുന്നു.

മുടക്കുമുതലും പരിപാലനച്ചെലവും കുറവ്

മുളകൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത കുറഞ്ഞ പരിപാലനച്ചെലവാണ്. ഒരു ഏക്കറിൽ ഏകദേശം 200 മുതൽ 250 വരെ തൈകൾ നട്ടുപിടിപ്പിക്കാം. ആദ്യഘട്ട ചെലവ് ഏകദേശം 30,000 മുതൽ 40,000 രൂപ വരെയാണ്. ആദ്യ രണ്ട് വർഷങ്ങളിൽ അടിസ്ഥാനപരമായ പരിചരണം മാത്രം മതിയാകും. പിന്നീട് ചെടികൾ സ്വയം ശക്തമായ വളർച്ച കൈവരിക്കും. മൂന്നാം വർഷം മുതൽ മുള ലഭിച്ചുതുടങ്ങും. അഞ്ചാം വർഷം മുതൽ പൂർണമായ വിളവെടുപ്പിലേക്ക് പ്രവേശിക്കാം. ഒരു തവണ നട്ട മുളത്തോട്ടത്തിൽ നിന്ന് 20 മുതൽ 30 വർഷം വരെ തുടർച്ചയായി വരുമാനംലഭിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം.

മുളങ്കാന്പ് ആരോഗ്യത്തിന്‍റെ കലവറ

മുളയുടെ ഇളം മുളങ്കാന്പ് ഇന്ന് ലോകമെന്പാടും ആരോഗ്യഭക്ഷണമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മുളങ്കാന്പിൽ ധാരാളം ഡയറ്ററിഫൈബർ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി കോംപ്ലക്സ്, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹം നിയന്ത്രിക്കാനും ദഹനപ്രക്രിയ മെച്ചപ്പെടാനും കൊളസ്ട്രോൾ കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുമെന്ന് ബാബുരാജ് പറഞ്ഞു.

ജപ്പാൻ, ചൈന, തായ്‌ലെൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ മുളങ്കാന്പ് വലിയ ഭക്ഷ്യവിപണിയാണ്. കേരളത്തിലും ഇതിന്‍റെ ആവശ്യകത ക്രമേണ വർധിച്ചുവരികയാണ്. സ്റ്റീലിന് പകരമായി ശരിയായ രീതിയിൽ സംസ്കരിച്ച മുള നിർമാണരംഗത്തും ഉപയോഗിക്കുന്നുണ്ട്. ബാംബൂ കോംപോസിറ്റുകൾ, ലാമിനേറ്റഡ് ബാംബൂബോർഡുകൾ, ബാംബൂ പ്ലൈവുഡ്, ബാംബൂ ഫ്ളോറിംഗ്, ബാംബൂ ബീം എന്നിവ ഇന്ന് ലോകവിപണിയിൽ സ്വീകാര്യത നേടിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ നിർമാണത്തിന്‍റെ പ്രതീകമായി മുള മാറിക്കൊണ്ടിരിക്കുകയാണ്.

ഇടവിളയിലൂടെ അധിക വരുമാനം

മുളത്തോട്ടത്തിന്‍റെ ആദ്യ രണ്ട് വർഷങ്ങളിൽ ചെടികൾക്കിടയിൽ ധാരാളം സ്ഥലം ലഭ്യമാണ്.
ഈ സമയത്ത് ഇഞ്ചി, മഞ്ഞ, ചേന, കാച്ചിൽ, പച്ചക്കറികൾ, പയർവർഗങ്ങൾ തുടങ്ങിയ ഇടവിളകൾ കൃഷി ചെയ്യാം. ഇതിലൂടെ മുള വളരുന്ന കാലത്ത് തന്നെ കർഷകന് അധിക വരുമാനം ഉറപ്പാക്കാം. അതോടൊപ്പം മണ്ണിലെ ജൈവസന്പത്തും വർധിക്കും.

Kannur

എസ്പിസി യൂണിറ്റ് പ്രവർത്തനം തുടങ്ങി

പെരുമ്പടവ്: പെരുമ്പടവ് ബിവിജെഎം ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച എസ്പിസി യൂണിറ്റിന്‍റെ ഉദ്ഘാടനം ടി.കെ. ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി ഓതറ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഡിവൈഎസ് ടി.പി സുമേഷ് മുഖ്യ പ്രഭാഷണം നടത്തി.

സ്കൂൾ മാനേജർ ഫാ. ജോർജ് തൈക്കുന്നുംപുറം, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. ഗോപി, ദീപു ജോർജ്, ഷിജി ടോമി, മുഖ്യാധ്യാപകൻ സാൽവി സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ റിൻസി ഏബ്രഹാം, ജെയിംസ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.

Kasaragod

എംഡിഎംഎയുമായി അറസ്റ്റില്‍

കാസര്‍ഗോഡ്: കാറില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 1.68 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ മേല്‍പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു. പെരുമ്പള കോളിയടുക്കത്തെ എം.എ.ഇര്‍ഷാദ് (35) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി കോളിയടുക്കം-കൂളിക്കുന്ന് റോഡിലാണ് സംഭവം. ജില്ലാ ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മേല്‍പറമ്പ് എസ്‌ഐ ടി.അഖിലിന്‍റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

പ്രതി സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡ്രൈവിംഗ് സീറ്റിന്‍റെ മാറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കാര്‍, ഐഫോണ്‍, പണം എന്നിവയും പൊലിസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് ബംഗളുരുവില്‍ നിന്നും വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലിസിനോട് പറഞ്ഞു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

പോൾ മഞ്ഞില

അയ്യന്തോൾ: കേരള സിഡ്കോ റിട്ട. എൻജിനിയറും തൃശൂർ പുത്തൻപള്ളി ബസിലിക്ക ബൈബിൾ ടവർ നിർമാണത്തിന്‍റെ പ്രധാന എൻജിനിയറുമായിരുന്ന പുതൂർക്കര ചിറയത്ത് മഞ്ഞില അന്തോണി മകൻ പോൾ(85) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് അയ്യന്തോൾ സെന്‍റ് മേരീസ് അസംപ്ഷൻ പള്ളിയിൽ. പുത്തൻപള്ളി ഫൊറോന കുടുംബ കൂട്ടായ്മ പ്രസിഡന്‍റ്, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി മുൻ പ്രസിഡന്‍റുമായിരുന്നു. ഭാര്യ: ത്രേസ്യമ്മ കാട്ടൂർ ആലപ്പാട്ട് പാലത്തിങ്കൽ കുടുംബാംഗം. മക്കൾ: അനീഷ് ബാബു മഞ്ഞില, സിജി. മരുമക്കൾ: സൗമ്യ, അനിൽ ജോർജ്.

കെ. രാജന്‍ കുട്ടി

കലയപുരം: കലയപുരം ഞവരൂര്‍ ചരുവിള കെ.രാജന്‍ കുട്ടി ( 61 -റിട്ട. അധ്യാപകന്‍, ഡിവിഎന്‍എസ്എസ് പൂവറ്റൂര്‍ ) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11 ന് കലയപുരം മാര്‍ ബസേലിയോസ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍്. പരേതന്‍ മൈലം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം, കലയപുരം രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്‍റ് പബ്ലിക്ക് ലൈബ്രറി മുന്‍ പ്രസിഡന്‍റ്, ഓര്‍ത്തഡോക്‌സ് വലിയ പള്ളി ട്രസ്റ്റി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: സാലമ്മ ശാമുവേല്‍ (മൈലം ഗ്രാമ പഞ്ചായത്തംഗം,റിട്ട.അധ്യാപിക, ഡിവി എൻഎസ്എസ് എച്ച്എസ്എസ് പൂവറ്റൂർ)മക്കള്‍. ജിബിന്‍ രാജ് (എംപ്ലോയിമെന്‍റ് എക്‌സേഞ്ച്, ശാസ്താംകോട്ട) ജിതിന്‍രാജ്( സൗദി അറേബ്യ) മരുമക്കള്‍. രേഷ്മ റെജി (അധ്യാപിക ഐജിഎം വിഎച്ച്എസ്എസ്, മഞ്ഞക്കാല), സ്‌നേഹ ആന്‍റണി (സെന്‍റ് ഗ്രീഗോറിയോസ് ഹോസ്പിറ്റല്‍, പരുമല). മൃതദേഹം ഇന്ന് വൈകിട്ട് മൂന്നിന് ഭവനത്തില്‍ കൊണ്ടുവരും.

സി.ടി. തോമസ്

അഞ്ചല്‍: അലയമണ്‍ കടവറം ചീരമറ്റത്ത് വീട്ടില്‍ സി.ടി. തോമസ് (86-എക്‌സര്‍വീസ്‌മെന്‍) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് അഞ്ചല്‍ കണ്ണങ്കോട് ജറുസലേം മാര്‍ത്തോമാ പള്ളിയില്‍. ഭാര്യ: തങ്കമ്മ തോമസ് ആയൂര്‍ കൈപ്പള്ളില്‍ കുടുംബാംഗം. മക്കള്‍ : സി.ടി. ഗീവര്‍ഗീസ് (സജി, റിട്ട. അധ്യാപകന്‍ എന്‍വിടിപിഎ സംസ്ഥാന പ്രസിഡന്‍റ് ), സുജാ ജോണ്‍സണ്‍, സജു തോമസ് (യുഎസ്എ). മരുമക്കള്‍: ജയ വര്‍ഗീസ്, അഡ്വ.ജോണ്‍സണ്‍ കെ. കുര്യന്‍, (സെന്‍ട്രല്‍ ഗവണ്‍മെന്‍റ് കൗണ്‍സില്‍), സിനി സജു.

കെ.ഡാനിയേല്‍

കുണ്ടറ: നെടുമ്പായിക്കുളം ട്രിനിറ്റി ഹൗസില്‍ (മണിയനാംകുന്നില്‍) കെ.ഡാനിയേല്‍ (73-എക്‌സ്‌സര്‍വീസ്മാന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് നെടുമ്പായിക്കുളം കോട്ടക്കുഴി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് തീര്‍ഥാടന പള്ളിയില്‍. ഭാര്യ: റോസമ്മ ഡാനിയേല്‍ (റിട്ട. എല്‍എച്ച്എസ് ആരോഗ്യ വകുപ്പ്) നല്ലില തെക്കേമേലത്തില്‍ കുടുംബാംഗം. മക്കള്‍: ഡെന്‍സി ഡാനിയേല്‍ (അബുദാബി), ഡിജോ ഡാനിയേല്‍ (ഡിടിപിസി, കൊല്ലം). മരുമക്കള്‍: ഷാജി ഡാനിയേല്‍ (അബുദാബി), നമിത ഡിജോ (പോസ്റ്റല്‍ വകുപ്പ്).

ഫാത്തിമ ബീവി

അഞ്ചല്‍: അലയമണ്‍ കോളജ് ജംഗ്ഷന്‍ ഹനീഫ് മന്‍സിലില്‍ ഫാത്തിമ ബീവി (87) അന്തരിച്ചു. കബറടക്കം അഞ്ചല്‍ മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ നടന്നു. ഭര്‍ത്താവ്: പരേതനായ ഓലക്കട മുഹമ്മദ് ഹനീഫ. മക്കള്‍: ആബിദാബീവി, ഷാജഹാന്‍ (റിട്ട.ജോയിന്‍റ് സെക്രട്ടറി, കേരള നിയമസഭ) സഫിയത്ത്, മുംതാസ് ബീഗം, മുഹമ്മദ് മുഹമ്മദ് താഹ (റിട്ട.ഡിവിഷണല്‍ അക്കൗണ്ട് കെഎസ്ഇബി പുനലൂര്‍), ശിഹാബുദ്ദീന്‍ (റിട്ട. ശിരസ്തദാര്‍ ജില്ലാ കോടതി), എം.എം. സാദിക് (കോണ്‍ഗ്രസ് അലയമണ്‍ മണ്ഡലം പ്രസിഡന്‍റ്), നാസറുദ്ദീന്‍. മരുമക്കള്‍: പരേതനായ അബ്ദുല്‍ ഗഫൂര്‍, നസീറാബീവി, എസ്.നിസ (എച്ച് എം ഗവണ്‍മെന്‍റ് ന്യൂ എല്‍പിഎസ് അഗസ്ത്യക്കോട്), റീജ (ടീച്ചര്‍ കടയ്ക്കല്‍ കുറ്റിക്കാട് യുപിഎസ്), എം.സിമി(അസിസ്റ്റന്‍റ് ഫീല്‍ഡ് ഓഫീസര്‍, വെറ്ററിനറി സബ് സെന്‍റര്‍ വയല), ജെസീന.

ഏലിയാമ്മ ചാക്കോ

മല്ലപ്പള്ളി: തുരുത്തിക്കാട് കുഴിവേലിൽ വെണ്ണിക്കുളം സെന്‍റ് ബഹനാൻസ് ഹൈസ്കൂൾ റിട്ട.അധ്യാപിക ഏലിയാമ്മ ചാക്കോ (92) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 11 ന് വെണ്ണിക്കുളത്തുളള മകൻ സജി ചാക്കോയുടെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് തുരത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. പരേത കോട്ടയം കുഴിമറ്റം പട്ടശ്ശേരിൽ വാഴച്ചിറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.കെ.ചാക്കോ. മക്കൾ: ഡോ.സജി ചാക്കോ (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് റിട്ട. അധ്യാപകൻ), സുജ ചാക്കോ (തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗം, ഇരവിപേരൂർ സെന്‍റ് ജോൺസ് ഹൈസ്കൂൾ റിട്ട. അധ്യാപിക), ജിജി ചാക്കോ(എൻജിനിയർ). മരുമക്കൾ: എൽസി അലി ചാക്കോ (ചെങ്ങന്നൂർ എം എം എ ആർ സ്കൂൾ പ്രിൻസിപ്പൽ), എം.എം. ഏബ്രഹാം, ബിന്ദു.

സി.ടി.തോമസ്

ആരക്കുഴ: ചേര്‍ക്കോട്ട് സി.ടി.തോമസ് (ടോമി-74, തൊടുപുഴ ചേര്‍ക്കോട്ട് ഫര്‍ണീഷിംഗ് ഉടമ) അന്തരിച്ചു. സംസ്‌കാരം ഇന്നു നാലിന് ആരക്കുഴ സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍. ഭാര്യ റാണി പാലാ കള്ളിവയലില്‍ കുടുംബാംഗം. മക്കള്‍ : റെജിമോള്‍, ആന്‍റോ, മരിയ. മരുമക്കള്‍: രഞ്ജിത്ത് പൗലോസ് ഇടിയനാംകണ്ടത്തില്‍ (തൊടുപുഴ), റിസ ജോസ് കവലയ്ക്കല്‍ (ആലപ്പുഴ), ജോര്‍ജ് സാജന്‍ കള്ളിവയലില്‍ (എറണാകുളം). മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും.

ജോഷി ജെയിംസ്

ഏറ്റുമാനൂർ: ചിറക്കൽ പരേതനായ ജെയിംസിന്‍റെയും ചിന്നമ്മയുടെയും മകൻ ജോഷി ജെയിംസ് (59) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ ജെമ്മ ജോഷി (യുകെ) നാഗപ്പുഴ ഏഴാനിക്കാട്ട് കുടുംബാംഗം. മക്കൾ : ഡോ. ജെറി ജോഷി (മൈസൂർ), ജെസ്‌ലിൻ ജോഷി (കാനഡ). സഹോദരങ്ങൾ : ജയിൻ ജോണി (എറണാകുളം) ജെസമ്മ തോമസ് (യുകെ), ജാൻസി തോമസ് (ഓസ്ട്രേലിയ), ഫാ. ജസ്റ്റിൻ ജെയിംസ് (എംഎസ്എഫ്എസ്, കണ്ണൂർ), ജയ്സൺ ജെയിംസ് (യുകെ). മൃതദേഹം ഇന്നു രാവിലെ 10 മുതൽ ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.

സിസ്റ്റർ ആലീസ് പൊരിയത്ത് എഫ്സിസി

കാഞ്ഞിരപ്പള്ളി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസിലെ ചോറ്റി അസീസി മഠാംഗമായ സിസ്റ്റർ ആലീസ് പൊരിയത്ത് എഫ്സിസി (92) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ ആരംഭിച്ച് പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയിൽ. ചെമ്മലമറ്റം പൊരിയത്ത് പരേതരായ ജോസഫ് - മറിയം ദമ്പതികളുടെ മകളാണ്. പരേത മ്ലാമല, പുറക്കാട്, കാഞ്ചിയാർ, ചങ്ങനാശേരി, എരുമേലി, മുക്കുളം, പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസ്, ജനറലേറ്റ് ആലുവ, അണക്കര, രാമക്കൽമേട്, മുക്കാലി, പുഞ്ചവയൽ, പോത്തുപാറ വെളിച്ചിയാനി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ദേവസ്യാച്ചൻ, സിസ്റ്റർ ആൻ (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആൻഡ് മേരി), അച്ചാമ്മ, റോസമ്മ, സിസ്റ്റർ ബ്രിജിറ്റ് (സിസ്റ്റേഴ്സ് ഓഫ് ബ്ലെസ്ഡ് വിർജിൻ), ജോസ്, സോമി, ലില്ലിക്കുട്ടി, എൽസമ്മ, തങ്കച്ചൻ, പരേതരായ സിസ്റ്റർ ജർമയിൻ എഫ്സിസി, സിസ്റ്റർ നിർമ്മല എസ്ജെഎം (ആഗ്ര).

മാത്യു ജെ. 

കള്ളിവയലിൽ : മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈൽ കള്ളിവയലിൽ മാത്യു ജെ.കള്ളിവയലിൽ (85, പ്ലാന്‍റർ) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു ഭവനത്തിൽആരംഭിച്ച് പെരുവന്താനം സെന്‍റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: മിനി തച്ചിൽ കുടുംബാംഗം. മകൻ: ജോസ് എം. കള്ളിവയലിൽ. മരുമകൾ: ടീന ജോസഫ് കളപ്പുരക്കൽ. പരേതൻ മുൻ ഇടുക്കി ഡിസിസി അംഗം, മുണ്ടക്കയം ലയൺസ് ഇന്‍റർനാഷണലിന്‍റെ മുൻ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ 10ന് മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈലിലുള്ള കള്ളിവയലിൽ തറവാട്ടിൽ കൊണ്ടുവരും.

അന്നക്കുട്ടി

ചക്കാന്പുഴ: കുരിശുംമൂട്ടിൽ അന്നക്കുട്ടി (100) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ചക്കാന്പുഴ ലെരേത്തുമാതാ പള്ളിയിൽ. പരേത കുറിച്ചിത്താനം തുണ്ടത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ആന്‍റണി (കുഞ്ഞേട്ടൻ). മക്കൾ: മേരി, ജോയി, ജോസ് (മലയാറ്റൂർ), ചിന്നമ്മ, തങ്കച്ചൻ (അറക്കുളം), ആലിസ്, അപ്പച്ചൻ, സജി, ബിജു. മരുമക്കൾ: പരേതനായ ആഗസ്തി കാരക്കാട്ട് (അറക്കുളം), എൽസി വട്ടംകുഴിയിൽ (കുര്യനാട്), ഗ്രേസി പള്ളിക്കുന്നേൽ (കുണിഞ്ഞി), പരേതനായ ജോസഫ് പനിച്ചേപ്പിള്ളിൽ (കരിങ്കുന്നം), പരേതയായ വത്സ തങ്കച്ചൻ മൈലക്കൽ (എടാട്), വർക്കിച്ചൻ അറമത്ത് (തീക്കോയി), ആൻസി പറേക്കളം (ഐക്കരച്ചിറ).

പി.സി. സേവ്യർ

ചേരാനല്ലൂർ : പുത്തൻകുടി പി.സി സേവ്യർ ( ശൗരു 96) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ചേരാനല്ലൂർ സെന്‍റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ പരേതയായ റോസി തോട്ടങ്കര ചേരാനല്ലൂർ. മക്കൾ ഫാ. ജേക്കബ് പുത്തൻകുടി (എസ്‌വിഡി സഭ പരാഗ്വ), ജോസ്, വിൽസൺ (മഞ്ഞപ്ര സെന്‍റ് മേരിസ് യുപി സ്കൂൾ റിട്ട. അധ്യാപകൻ), ഫാ. സോജൻ പുത്തൻകുടി (വെസ്റ്റ് വെർജീനിയ യുഎസ്എ), ഷൈജി, സിബി (ഇറ്റലി). മരുമക്കൾ: സിസിലി പെരേപ്പാടൻ തിരുമുടിക്കുന്ന്, നിലി മാളിയേക്കൽ നീലൂർ, ജാജു കണിയോടിക്കൽ ചുണങ്ങംവേലി, ജിനി കാഞ്ഞൂക്കാരൻ കാലടി.

പോൾ മഞ്ഞില

അയ്യന്തോൾ: കേരള സിഡ്കോ റിട്ട. എൻജിനിയറും തൃശൂർ പുത്തൻപള്ളി ബസിലിക്ക ബൈബിൾ ടവർ നിർമാണത്തിന്‍റെ പ്രധാന എൻജിനിയറുമായിരുന്ന പുതൂർക്കര ചിറയത്ത് മഞ്ഞില അന്തോണി മകൻ പോൾ(85) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് അയ്യന്തോൾ സെന്‍റ് മേരീസ് അസംപ്ഷൻ പള്ളിയിൽ. പുത്തൻപള്ളി ഫൊറോന കുടുംബ കൂട്ടായ്മ പ്രസിഡന്‍റ്, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി മുൻ പ്രസിഡന്‍റുമായിരുന്നു. ഭാര്യ: ത്രേസ്യമ്മ കാട്ടൂർ ആലപ്പാട്ട് പാലത്തിങ്കൽ കുടുംബാംഗം. മക്കൾ: അനീഷ് ബാബു മഞ്ഞില, സിജി. മരുമക്കൾ: സൗമ്യ, അനിൽ ജോർജ്.

ഷീല

പാലക്കാട്: കാഴ്ചപ്പറന്പ് മൈത്രി ഗാർഡൻ ലെയ്ൻ-1ലെ ത്രിവേണി (പുളിവേലിൽ) ഷീല ജോയ്(74) അന്തരിച്ചു. മൃതദേഹം ഞായറാഴ്ച മൂന്നിന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരശുശ്രൂഷകളുടെ ആദ്യഭാഗത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ ചിങ്ങവനം സെന്‍റ് മേരിസ് ശാലേം ക്നാനായ പള്ളിയിൽ എത്തിക്കും. തുടർന്ന് മൂന്നിന് സംസ്കരിക്കും. ഭർത്താവ്: പി.കെ. ജോയ് (മുൻ ത്രിവേണി ബസ് ഉടമ), മക്കൾ: നീതു ബിന്നി(ടിഒസിഎച്ച് പബ്ലിക് സ്കൂൾ, എറണാകുളം), കിരണ്‍ ജോയ് (ടൊയോട്ട, കുവൈറ്റ്). മരുമക്കൾ: ബിന്നി എബ്രഹാം വെള്ളേം പള്ളിൽ (കൊച്ചി), സോണി കുഴിപ്പുലത്ത് തുരുത്തിക്കാട് (കുവൈറ്റ്).

പ്രഫ. പി. ജയേന്ദ്രന്‍

കോഴിക്കോട്: ദേവഗിരി സെന്‍റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും എഴുത്തുകാരനുമായിരുന്ന കരുവിശ്ശേരി പൗഷാലിയില്‍ പ്രഫ.പി.ജയേന്ദ്രന്‍ (84) അന്തരിച്ചു. 1965 മുതല്‍ 1997 വരെ ദേവഗിരി കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായും ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുകാരനും ചിന്തകനുമായ ജയേന്ദ്രന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ച ഗുരുക്കന്‍മാരുടെ തറവാടായ കണ്ണൂര്‍ ഊരാച്ചേരിയിലെ പിന്‍മുറക്കാരനാണ്. സാഹിത്യം, കല, ചരിത്രം, ദര്‍ശനം തുടങ്ങിയ വിഷയങ്ങളെകുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇര്‍വിംഗ് സ്റ്റോണിന്‍റെ ലസ്റ്റ് ഫോര്‍ ലൈഫ്, ടാഗോറിന്‍റെ ശേഷേര്‍ കൊബിത, ശങ്കറിന്‍റെ ഒജേന ഒജേന ബിബേകാനജോ, റെമാര്‍ക്കിന്‍റെ ഓള്‍ ക്വയറ്റ് ഓണ്‍ വെസ്റ്റേണ്‍ ഫ്രണ്ട് തുടങ്ങിയ കൃതികള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മിഠായിത്തെരുവും മക്കാണ്ടോയുമാണ് ഏറ്റവും അവസാനം രചിച്ച പുസ്തകം. അവിവാഹിതനായിരുന്നു.

മേരി

പുല്‍പ്പള്ളി: മരക്കടവ് കുടകപ്പറമ്പില്‍ മേരി (94) അന്തരിച്ചു.പുല്‍പ്പള്ളി വാടാനയില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് മരക്കടവ് സെന്‍റ് ജോസഫ്‌സ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ചാക്കോ. മക്കള്‍: ബിജു(വ്യാപാരി, പുല്‍പ്പള്ളി), ബീന, ലീല, പരേതരായ ബേബി, മോളി, വത്സ, സജി. മരുമക്കള്‍: ഷീല മാതാളിക്കുന്നേല്‍(ചീമേനി), ഷാജു മാതാളിക്കുന്നേല്‍ (കോഴിക്കോട്), ജോര്‍ജ് ഞാണക്കല്‍ (പെരുമ്പാവൂര്‍), ലില്ലി പ്ലാക്കപ്പറമ്പില്‍ (മൂന്നുപാലം), ജോര്‍ജ് കോതാട്ടുകാലയില്‍ (പുല്‍പ്പള്ളി), സെബാസ്റ്റ്യന്‍ മൈലാടൂര്‍ (പാലാ).

ജോസഫ്

വള്ളിത്തോട്: കുന്നപ്പള്ളി കെ.എസ്. ജോസഫ് (83) അന്തരിച്ചു. സംസ്‌കാരം നാളെ നാലിന് മുണ്ടയാംപറമ്പ് എസ്എൻഡിപി ശ്മശാനത്തിൽ. 25 വർഷം ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസറായും ഡൽഹിയിൽ സൈനിക് സമാചാർ എഡിറ്ററായും പ്രവർത്തിച്ചിരുന്നു. കിളിയന്തറ സർവീസ് സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റായും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: അച്ചാമ്മ കുര്യാക്കോസ് (അധ്യാപിക). മക്കൾ: അജിത് (എൻജിനിയർ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്), അനിത ബാബു (അഭിഭാഷക). മരുമക്കൾ: റാണി അജിത് (ഫാർമസി മാനേജർ, സ്റ്റാർകെയർ ആശുപത്രി, കോഴിക്കോട്), ബാബു ജോർജ് (വൈസ് പ്രസിഡന്‍റ്, ജെ.എം. ബക്ഷി, ഡൽഹി). സഹോദരങ്ങൾ: ദേവസ്യ, മറിയാമ്മ, ത്രേസ്യാമ്മ (സയന്‍റിസ്റ്റ്, യുഎസ്എ), അന്നക്കുട്ടി (സയന്‍റിസ്റ്റ്, കാനഡ).

കമലാക്ഷി

പടുപ്പ്: അഞ്ചരപതിറ്റാണ്ടോളം പാരമ്പര്യവൈദ്യയായി സേവനമനുഷ്ഠിച്ച പടുപ്പിലെ കമലാക്ഷി (82) അന്തരിച്ചു. സംസ്‌കാരം ഇന്നു പത്തിനു വീട്ടുവളപ്പില്‍. മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലി ചികിത്സയില്‍ പ്രശസ്തയായിരുന്ന കമലാക്ഷി കാസര്‍ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെയും കര്‍ണാടകയിലെയും ആയിരക്കണക്കിന് രോഗികളെ ചികിത്സിച്ച് സുഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവ് പരേതനായ ദാമോദരനും വൈദ്യൻ. മക്കള്‍: നിര്‍മല, സിന്ധു, ബിന്ദു, നവീന്‍കുമാര്‍ (കെഎസ്ആര്‍ടിസി മെക്കാനിക്, കാസര്‍ഗോഡ്). മരുമക്കള്‍: സദാനന്ദന്‍, രമേശന്‍, സഹന, പരേതനായ പ്രസാദ്.

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

18-09-2026

അശോക് സെൽവനും പ്രീതി മുകുന്ദനും ഒന്നിക്കുന്ന ‘അൻപിൽ അവൻ’ ട്രെയിലർ; ‘വരത്തൻ’ റീമേക്കാണോയെന്ന് പ്രേക്ഷകർ  

അശോക് സെൽവൻ – പ്രീതി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ.കാർത്തികേയൻ സംവിധാനം ചെയ്ത ‘അൻപിൽ അവൻ’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസായി. ചിത്രത്തിൽ രേവതിയും സാബുമോൻ അബ്ദുസമദും പ്രധാന വേഷത്തിലുണ്ട്.

ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ‘വരത്തൻ’ സിനിമയോട് ചിത്രത്തിന്‍റെ കഥയ്ക്ക് സാമ്യമുണ്ടെന്നാണ് ട്രെയിലര്‍ കാണുന്ന പ്രേക്ഷകരുടെ കമന്റുകൾ.

കെ.കരുണാമൂർത്തി, അശോക് സെൽവൻ, അഭിനയ സെൽവം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം. ആക്ഷൻ ത്രില്ലറായാണ് സിനിമയെത്തുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

 

18-09-2026

അശോക് സെൽവനും പ്രീതി മുകുന്ദനും ഒന്നിക്കുന്ന ‘അൻപിൽ അവൻ’ ട്രെയിലർ; ‘വരത്തൻ’ റീമേക്കാണോയെന്ന് പ്രേക്ഷകർ  

അശോക് സെൽവൻ – പ്രീതി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ.കാർത്തികേയൻ സംവിധാനം ചെയ്ത ‘അൻപിൽ അവൻ’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസായി. ചിത്രത്തിൽ രേവതിയും സാബുമോൻ അബ്ദുസമദും പ്രധാന വേഷത്തിലുണ്ട്.

ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ‘വരത്തൻ’ സിനിമയോട് ചിത്രത്തിന്‍റെ കഥയ്ക്ക് സാമ്യമുണ്ടെന്നാണ് ട്രെയിലര്‍ കാണുന്ന പ്രേക്ഷകരുടെ കമന്റുകൾ.

കെ.കരുണാമൂർത്തി, അശോക് സെൽവൻ, അഭിനയ സെൽവം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം. ആക്ഷൻ ത്രില്ലറായാണ് സിനിമയെത്തുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

 

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

15-09-2026

‘ഇരുമുടി’പ്രഭയിൽ നക്ഷത്ര.!

റീല്‍സില്‍ നിന്നു സിനിമയിലെത്തി പാന്‍ ഇന്ത്യന്‍ താരമായ കഥയാണ് കണ്ണൂരിലെ കുഞ്ഞുമിടുക്കി നക്ഷത്രയുടേത്. തെലുങ്ക് സൂപ്പര്‍താരം മാസ് മഹാരാജ രവിതേജ നായകവേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ‘ഇരുമുടി’യില്‍ അദ്ദേഹത്തിന്‍റെ മകളായ മണികണ്ഠയെ അവതരിപ്പിച്ചതു നക്ഷത്രയാണ്.

റിലീസായി രണ്ടാഴ്ചയ്ക്കകം ഇരുനൂറു കോടി ക്ലബി ൽ എത്തിയ ‘ഇരുമുടി’യും അതിലെ മലയാളി ബാലതാരവുമാണ് ഇപ്പോള്‍ തെലുങ്ക് ഇന്‍ഡസ്ട്രിയിലെ പ്രധാന സംസാരവിഷയം.

നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘ഐ നോബഡി’യില്‍ പൃഥ്വിരാജിന്‍റെയും പാര്‍വതി തിരുവോത്തി ന്‍റെയും മകളായി, ജിയ എന്ന നിര്‍ണായക വേഷത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. ചിത്രം ഇപ്പോള്‍ ഹോട്ട് സ്റ്റാറിലും പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. കന്നട സൂപ്പര്‍താരം ശിവ.

രാജ് കുമാറിന്‍റെ മകളായി നക്ഷത്ര വേഷമിട്ട ഇമോഷണൽ ത്രില്ലർ ‘ഡാഡ്’ റിലീസിനൊരുങ്ങുന്നു.

തുടക്കം പേട്ടറാപ്പില്‍

കണ്ണൂര്‍ അത്താഴക്കുന്നിലെ സബിന്‍ -റിജിന ദമ്പതിമാരുടെ ഏക മകളാണു നക്ഷത്ര. അമ്മയാണു നാലു വയസുകാരി നക്ഷത്രയുടെ വീഡിയോ റീലുകള്‍ ചിത്രീകരിച്ചുതുടങ്ങിയത്. അമ്മ നിര്‍ബന്ധിക്കുമ്പോള്‍ മാത്രം ഫോണ്‍ കാമറയ്ക്കു മുന്നിലെത്തി, പറഞ്ഞുകൊടുക്കുംപോലെ പെർഫോം ചെയ്തിരുന്ന കൊച്ചു പെൺകുട്ടി. ക്രമേണ ഇന്‍സ്റ്റയില്‍ ഹിറ്റടിച്ച റീലുകള്‍ നക്ഷത്രയ്ക്കു സിനിമയുടെ വാതില്‍തുറന്നു.

2024ല്‍ എസ്. ജെ. സിനു സംവിധാനം ചെയ്ത പ്രഭുദേവ ചിത്രം ‘പേട്ടറാപ്പില്‍’ നായിക വേദികയുടെ കുട്ടിക്കാലം അവതരിപ്പിച്ച് തമിഴിലൂടെ നക്ഷത്രയെന്ന നാലാം ക്ലാസുകാരിയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം മലയാളത്തുടക്കം; മഹേഷ് മധു സംവിധാനം ചെയ്ത ഫാന്‍റസി കോമഡി ത്രില്ലര്‍ ‘എന്നു സ്വന്തം പുണ്യാളനി’ല്‍.

അതില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ കഥാപാത്രം. തുടര്‍ന്നു പ്രണീഷ് വിജയന്‍ സംവിധാനം ചെയ്ത ‘പെറ്റ് ഡിറ്റക്ടീവി’ല്‍ നായിക അനുപമ പരമേശ്വരന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചു. ഈ സിനിമകളിലെ ല്ലാം ഓഡിഷൻ നടത്താതെ നേരിട്ടുവിളിച്ച് ഷൂ‌ട്ടിംഗ് ഡേറ്റ് അറിയിക്കുകയായിരുന്നു.

ഐ നോബഡി ജിയ

ആദ്യ ഓഡിഷന്‍ പൃഥ്വിരാജ് ചിത്രം ‘ഐ നോബഡി’യില്‍. രാജീവന്‍റെയും മീരയുടെയും മൂത്ത മകള്‍ ജിയയായി നക്ഷത്രയുടെ ശാന്തഗംഭീര പ്രകടനം ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളില്‍ പൃഥ്വിയുടെയും പാര്‍വതിയുടെയും പ്രശംസയ്ക്കും ഇടനല്കി.

കഥാപരമായി എറെ പ്രധാന്യമുള്ള ക്ലൈമാക്സ് സീനുകളിലെ നക്ഷത്രയുടെ സാന്നിധ്യം ഇപ്പോള്‍ ഓടിടി പ്രേക്ഷകരുടെയും ശ്രദ്ധ നേടുകയാണ്. ചുരുണ്ട മുടിയും പാര്‍വതിയുമായുള്ള മുഖസാദൃശ്യവും ആ വേഷം ഹൃദ്യമായി അവതരിപ്പിക്കുന്നതില്‍ സഹായകമായി.

‘ഇരുമുടി’ത്തിളക്കം

റീല്‍സിലെ ആകർഷകത്വവും നൃത്തച്ചുവടുകളിലെ പ്രസരിപ്പുമാണ് നക്ഷത്രയെ ശിവ നിര്‍വാണ സംവിധാനം ചെയ്ത, മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ‘ഇരുമുടി’യിലെത്തിച്ചത്. ഹൈദരാബാദിലെ ഓഡിഷൻ വിജയിച്ചാണ് കേന്ദ്രകഥാപാത്രമായി സെലക്ഷന്‍ നേടിയത്. മദ്യപാനത്തിനടിമയായ അച്ഛനെ അതില്‍ നിന്നു മോചിപ്പിക്കുന്നതിനായി 41 ദിവസത്തെ അയ്യപ്പവ്രതം അനുഷ്ഠിച്ച് ശബരിമല ദര്‍ശനത്തിനു പ്രേരിപ്പിക്കുന്ന മണികണ്ഠ എന്ന മകൾ.

അച്ഛന്‍ ത്രിനാഥായി രവി തേജയും അമ്മ കാവേരിയായി പ്രിയ ഭവാനി ശങ്കറും. മലയാളി അഭിനേത്രി സ്വാസികയും ചിത്രത്തിലുണ്ട്. സിനിമയുടെ അവസാന 20 മിനിറ്റുകളിലെ നക്ഷത്രയുടെ വൈകാരിക പ്രകടനം ഇതിനോടകം നിരൂപകപ്രശംസയും നേടിക്കഴിഞ്ഞു.

"ഏറെ ഫ്രണ്ട്‌ലിയാണു രവി തേജ സാര്‍. ഡയലോഗ് പരിഭാഷ ചെയ്തു പറഞ്ഞുതരാന്‍ സെറ്റില്‍ ഒരു ചേട്ട നുണ്ടായിരുന്നു. അങ്ങനെ ആദ്യ തെലുങ്ക് ചിത്രത്തിലും സ്വന്തമായി ഡയലോഗ് പറഞ്ഞു. മനമ്മയെന്നാണ് എന്‍റെ കഥാപാത്രത്തെ സിനിമയില്‍ സ്‌നേഹത്തോടെ വിളിക്കുന്നത്.' ഇരുമുടിയിലെ പല സീനുകളും കണ്ട് ചിലര്‍ കരയാറുണ്ടെങ്കിലും അതു ഷൂട്ട് ചെയ്തപ്പോള്‍ തനിക്ക് അത്തരം വൈകാരിക പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്നു നക്ഷത്ര പറയുന്നു.

ഡാന്‍സും സൂപ്പറാ!

ഇരുമുടിയില്‍ ജി.വി. പ്രകാശ്കുമാര്‍ ഒരുക്കിയ പാട്ടുകള്‍ക്കൊപ്പംതന്നെ ഹിറ്റാണ് രവിതേജയ്‌ക്കൊപ്പമുള്ള നക്ഷത്രയുടെ ചുവടുകളും. ഡാന്‍സ് ശാസ്ത്രീയമായി പരിശീലിച്ചു കളിക്കുകയല്ല നക്ഷത്ര. ഒക്കെയും സ്വതസിദ്ധം. അച്ഛന്‍-മകള്‍ ആത്മബന്ധവും സ്‌നേഹവുമൊക്കെ പ്രമേയമായ ചിത്രങ്ങളാണ് ഇപ്പോൾ നക്ഷത്രയെ തേടിയെ ത്തുന്നത്.

ഐ നോബഡിയിലാണ് അതിന്‍റെ തുടക്കം. ഇരുമുടിയിലെ കഥാപാത്രം പെർഫോമ ൻസിന് ഏറെ ഇടമുള്ള വൈകാരിക സന്ദര്‍ഭങ്ങളിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുണ്ട്.

ഇനി, ഡാഡ്

റീല്‍സിനും ഡാന്‍സിനും അഭിനയത്തിനുമൊപ്പം പഠനത്തിനും തുല്യപ്രാധാന്യം നല്കി മുന്നേറുകയാണ് കണ്ണൂര്‍ കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ ഏഴാം ക്ലാസുകാരി.

അടുത്ത റിലീസ് ‘ഡാഡും’ അച്ഛന്‍-മകള്‍ ഹൃദയബന്ധത്തിന്‍റെ ആഴങ്ങള്‍ തേടുകയാണ്. ഇരുമുടിക്കു മുന്‍പേ ചിത്രീകരണം ആരംഭിച്ച ഇതിലേക്കു വഴിതുറന്നതും സൂപ്പർഹിറ്റ് റീലുകൾ തന്നെ. അനീല്‍ കന്നേഗണ്ടി സംവിധാനം ചെയ്യുന്ന ഡാഡിലൂടെ നടൻ സുരാജ് വെഞ്ഞാറമൂടും കന്നടയില്‍ അരങ്ങേറുന്നു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

18-09-2026

ഗുരുദേവ ദർശനങ്ങളും സന്ദേശങ്ങളും പുതുതലമുറയ്ക്ക് അനിവാര്യമെന്ന് മെഹ്റോളി എംഎൽഎ ഗജേന്ദ്ര യാദവ്

ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവന്‍റെ ദർശനങ്ങളും അദ്ദേഹം മാനവ രാശിക്കു നൽകിയ സന്ദേശങ്ങളും പുതുതലമുറയ്ക്ക് അനിവാര്യമാണെന്നും അവ പ്രാബല്യത്തിൽ വരുത്തി ജീവിതം അർഥപൂർണമാക്കണമെന്നും മെഹ്റോളി എംഎൽഎ ഗജേന്ദ്ര യാദവ്.

എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ മെഹ്റോളി ശാഖയുടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാൾവിയ നഗറിലെ പിടിഎസ് പൊലിസ് കോളനിയിലുള്ള മംഗൾ സദനിലായിരുന്നു ആഘോഷ പരിപാടികൾക്കായി വേദി ഒരുക്കിയത്. ഏരിയ വനിതാ സംഘത്തിന്‍റെ സഹകരണത്തോടെയാണ് ചടങ്ങുകൾ അരങ്ങേറിയത്.

 

18-09-2026

റിയാദിൽ മരിച്ച മലയാളി നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: റിയാദിൽ മരിച്ച കാസർഗോഡ് സ്വദേശിനി ചിപ്പി രതീഷിന്‍റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. ആവശ്യമായ രേഖകളെല്ലാം ശരിയാക്കി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനിയായ ചിപ്പി രതീഷ് കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.

പരേതനായ കരിപ്പടക്കത്ത് മധുവിന്‍റെയും സീതയുടെയും മകളാണ്. ഭർത്താവ് രതീഷ് ദക്ഷിണാഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർഥി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥി ദിവ്യ രതീഷുമാണ് മക്കൾ.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

18-09-2026

ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണാഘോഷം ഗംഭീരമായി

ഹൂസ്റ്റൺ: തിരുവല്ലയിൽ നിന്ന് എത്തി അവർ ഒന്നിച്ച് കൂടി. നാടിന്‍റെ കഥകളും ഓർമകളും ഒരുമിച്ചു പങ്കുവച്ചു. ഗൃഹാതുരത്വം നിറഞ്ഞു നിന്ന ആ മനോഹര ദിനത്തിൽ ആട്ടവും പാട്ടും എല്ലാമായി അവർ ഒത്തൊരുമിച്ച് ഓണം കൊണ്ടാടി. അങ്ങനെ സ്റ്റാഫോർഡ് ഒരു കൊച്ചു തിരുവല്ലയായി മാറി.

തിരുവല്ലയുടെ സ്നേഹവും സൗഹൃദവും പൈതൃകവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഹൂസ്റ്റൺ മേഖലയിലെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണാഘോഷം സ്റ്റാഫോർഡിലെ എപിഎൻഎ മാക്സ് റസ്റ്ററന്‍റിൽ നടന്നു.

നിശബ്ദ പ്രാർഥനയോടെയാണ് ആഘോഷത്തിന് തുടക്കമായത്. ഫ്രണ്ട്സ് ഓഫ് തിരുവല്ല സെക്രട്ടറി ഡോ. ജോർജ് കാക്കനാട് സ്വാഗതം പ്രസംഗം നടത്തി.

ഫ്രണ്ട്സ് ഓഫ് തിരുവല്ല ഒരു സംഘടന മാത്രമല്ല, ഹൂസ്റ്റൺ പ്രദേശത്ത് ജീവിക്കുന്ന അനേകം തിരുവല്ലക്കാരുടെ ഒരു വികാരമാണെന്ന് സ്വാഗതം പ്രസംഗത്തിൽ ഡോ. കാക്കനാട് പറഞ്ഞു.

ഹൂസ്റ്റൺ സമൂഹത്തിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല വളർന്നുവന്നതും സമൂഹത്തിൽ സ്വന്തമായൊരു ഇടം നേടിയതും പ്രസിഡന്‍റ് സുജാ കോശി അധ്യക്ഷപ്രസംഗത്തിൽ വിശദീകരിച്ചു.

സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയും തിരുവല്ലയിൽ ദുരിതമനുഭവിക്കുന്നവർക്കായി നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും അവർ വിശദീകരിച്ചു.

ചടങ്ങിലെ മുഖ്യാതിഥി ഫാ.ഡോ. ബിന്നി ഫിലിപ്പ് ഓണത്തിന്‍റെ ആഴമേറിയ ജീവിതസന്ദേശത്തെക്കുറിച്ച് പ്രഭാഷണം നടത്തി.

 

18-09-2026

"വെറുമൊരു എടിഎം മെഷീൻ മാത്രമോ'; ബെർലിനിൽ നാലിലൊന്ന് ജനങ്ങൾക്കും വോട്ടവകാശമില്ല

ബെർലിൻ: ലോകമെമ്പാടുമുള്ള ആളുകൾ അധിവസിക്കുന്ന ജർമനിയുടെ കോസ്മോപൊളിറ്റൻ തലസ്ഥാനമായ ബെർലിൻ നിർണായകമായ സംസ്ഥാന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ നഗരത്തിലെ നാലിലൊന്ന് ജനങ്ങൾക്കും വോട്ടവകാശമില്ലെന്ന വസ്തുത വലിയ ചർച്ചയാകുന്നു.

ബെർലിനിലെ 39 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 9.76 ലക്ഷത്തിലധികം മുതിർന്നവർക്ക് ജർമൻ പൗരത്വമില്ലെന്ന ഒരൊറ്റ കാരണത്താൽ വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ജർമൻ തലസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഇത്രയധികം ആളുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പുറന്തള്ളപ്പെടുന്നത് ഇതാദ്യമാണ്.

ഈ മാസം 20ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗ് പ്രായം 16 ആയി കുറച്ചതുവഴി വോട്ടർമാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും നഗരത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുനയിക്കുന്ന വിദേശ പ്രഫഷണലുകളും തൊഴിലാളികളുമടങ്ങുന്ന വലിയൊരു വിഭാഗം ഇപ്പോഴും പ്രാതിനിധ്യമില്ലാതെ അവഗണിക്കപ്പെടുകയാണ്.

വെറുമൊരു എടിഎം മെഷീൻ മാത്രം; നിരാശയിൽ പ്രവാസികൾ

വർഷങ്ങളായി ജർമനിയിൽ ജീവിക്കുകയും കൃത്യമായി ഉയർന്ന നികുതി അടയ്ക്കുകയും ചെയ്യുന്ന വിദേശികളാണ് തങ്ങളുടെ ശബ്ദം കേൾക്കാൻ ആരുമില്ലെന്ന പരാതിയുമായി രംഗത്തെത്തുന്നത്.

കുതിച്ചുയരുന്ന വാടക, സങ്കീർണമായ ഉദ്യോഗസ്ഥ ഭരണരീതികൾ, ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ എന്നിവ തങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെങ്കിലും നഗരഭരണത്തിൽ ഒരു വാക്ക് പറയാൻ പോലും തങ്ങൾക്ക് അവകാശമില്ലെന്ന് ഐടി ജീവനക്കാരടക്കമുള്ള പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നു.

വരുമാനത്തിന്‍റെ പകുതിയോളം നികുതിയായി ഈടാക്കുമ്പോഴും യാതൊരു രാഷ്ട്രീയ പ്രാതിനിധ്യവുമില്ലാതെ പണം നൽകുന്ന ബാങ്ക് മെഷീനായിമാത്രം തങ്ങൾ മാറുന്നുവെന്നാണ് പലരുടെയും അമർഷം.

സ്പെയിൻ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിൽ നിശ്ചിത മാനദണ്ഡങ്ങളോടെ വിദേശികൾക്കും വോട്ടവകാശം നൽകുമ്പോൾ, ജർമനിയിൽ ബെർലിൻ ഒരു പ്രത്യേക സംസ്ഥാനം ആയതിനാൽ വിദേശ പൗരന്മാർക്ക് വോട്ട് ചെയ്യാൻ നിയമപരമായി സാധിക്കില്ല.

യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ലോക്കൽ ജില്ലാ കൗൺസിലുകളിൽ വോട്ട് ചെയ്യാമെങ്കിലും അതിന് പരിമിതമായ സ്വാധീനം മാത്രമാണുള്ളത്.

മലയാളി സമൂഹത്തെയും ബാധിക്കുന്ന വിഷയം

ബെർലിനിൽ അടുത്ത കാലത്തായി ഐടി, നഴ്സിംഗ്, എഞ്ചിനിയറിംഗ്, ഗവേഷണ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.

കുടുംബത്തോടൊപ്പം വർഷങ്ങളായി ബെർലിനിൽ സ്ഥിരതാമസമാക്കിയവരും വലിയ തുക സോഷ്യൽ സെക്യൂരിറ്റിയും നികുതിയും നൽകുന്നവരുമായ മലയാളി പ്രവാസികൾക്കും ഈ രാഷ്ട്രീയ അവഗണന കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്.

കിന്‍റർഗാർട്ടൻ ക്ഷാമം, സ്കൂൾ പ്രവേശനം, ഭവന പ്രതിസന്ധി തുടങ്ങി ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല നഗരനയങ്ങളിലും സ്വന്തം അഭിപ്രായം രേഖപ്പെടുത്താൻ മലയാളി സമൂഹത്തിനും അവസരമില്ലാത്ത അവസ്ഥയാണിവിടെയുള്ളത്.

പ്രതീകാത്മക വോട്ടെടുപ്പുമായി ഗ്രീൻ പാർട്ടി മേയർ

വിദേശികൾ തിങ്ങിപ്പാർക്കുന്ന ബെർലിൻ-മിറ്റെ ജില്ലയിൽ ആകെയുള്ള ജനസംഖ്യയിൽ മൂന്നിലൊന്നോളം പേർക്കും വോട്ടവകാശമില്ല. ഇതിനെതിരേ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഗ്രീൻ പാർട്ടി മേയറായ സ്റ്റെഫാനി റെംലിംഗർ വിദേശികൾക്കായി പ്രത്യേക പ്രതീകാത്മക തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.

170-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്ന തലസ്ഥാനത്ത് അവരുടെ ശബ്ദം മൂല്യമുള്ളതാണെന്ന് അറിയിക്കാനാണ് ഈ നീക്കമെന്ന് അവർ പറഞ്ഞു.

എന്നാൽ ജർമനിയിലാകെ ഇപ്പോൾ വീശിയടിക്കുന്ന വലതുപക്ഷ കുടിയേറ്റ വിരുദ്ധ തരംഗം കാരണം വിദേശികൾക്ക് വോട്ടവകാശം ഉദാരമാക്കുന്നതിനെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഭയക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

പൗരത്വ അപേക്ഷകളിലെ കാലതാമസവും ആശങ്കകളും

പൗരത്വം നേടുക എന്നതാണ് വോട്ടവകാശത്തിലേക്കുള്ള ഏക വഴിയെങ്കിലും ബെർലിനിലെ പൗരത്വ അപേക്ഷകളിൽ വർഷങ്ങളോളമാണ് തീരുമാനം വൈകുന്നത്.

ഇതിനിടയിൽ, ചാൻസലർ ഫ്രീഡ്രിഷ് മെർസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്ന് വർഷം കൊണ്ടുള്ള ഫാസ്റ്റ് ട്രാക്ക് പൗരത്വ വ്യവസ്ഥ റദ്ദാക്കിയിരുന്നു.

അഞ്ച് വർഷത്തെ താമസത്തിന് ശേഷം അപേക്ഷിക്കാമെന്ന നിയമം നിലനിൽക്കുന്നുണ്ടെങ്കിലും നടപടിക്രമങ്ങളിലെ മെല്ലെപ്പോക്ക് വലിയ തടസമാണ് സൃഷ്ടിക്കുന്നത്.

രാജ്യത്ത് 2029-ഓടെ 4.4 ലക്ഷത്തിലധികം വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം നേരിടുമെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുമ്പോഴും, കുടിയേറ്റ വിരുദ്ധ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി ബെർലിനിൽ പോലും 20 ശതമാനത്തോളം പിന്തുണയോടെ മുന്നേറുകയാണ്.

ജർമനിയുടെ സാമ്പത്തിക-സാമൂഹിക മേഖലകളിൽ നിർണായക പങ്കുവഹിക്കുന്ന ഇന്ത്യൻ-മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള പ്രതിഭകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാതിരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

14-09-2026

ഫാ. ജോൺ പുതുവയുടെ മരിയൻ ഗാനം റിലീസ് ചെയ്തു

ഡാർവിൻ: ഡാർവിൻ സെന്‍റ് അൽഫോൻസാ സീറോമലബാർ പള്ളി വികാരി ഫാദർ ജോൺ പുതുവ രചിച്ച് സംഗീതം നൽകിയ പുതിയ മരിയൻ ഗാനം റിലീസ് ചെയ്തു. സെപ്റ്റംബർ എട്ടിന് മാതാവിന്‍റെ പിറവി തിരുനാൾ ദിവസം ഡാർവിൻ പള്ളിയിൽ വച്ചു പ്രകാശനം നടന്നു.

കുട്ടികൾക്കായി ആലപിക്കാൻ പറ്റുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മരിയ കോലടിയാണ്. ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് സേവിയർ നായത്തോട് ആണ്.

ഈ ഗാനത്തിന്‍റെ നിർമാണംഎബി ആശാ ഡാർവിൻ ആണ് നിർവഹിച്ചിരിക്കുന്നത്.

“അമ്മേ അമ്മേ ഈശോമ്മേ...
ഈശോ തന്നുടെ പൊന്നമ്മേ..
അമ്മക്കൊരായിരം പൊൻസ്തുതി..
അമ്മയ്ക്ക് ഒരായിരം പൊന്നുമ്മ..''

ഈ ഗാനം frjohnputhuvayoutube ചാനലിൽ ലഭ്യമാണ്.

18-09-2026

ഗുരുദേവ ദർശനങ്ങളും സന്ദേശങ്ങളും പുതുതലമുറയ്ക്ക് അനിവാര്യമെന്ന് മെഹ്റോളി എംഎൽഎ ഗജേന്ദ്ര യാദവ്

ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവന്‍റെ ദർശനങ്ങളും അദ്ദേഹം മാനവ രാശിക്കു നൽകിയ സന്ദേശങ്ങളും പുതുതലമുറയ്ക്ക് അനിവാര്യമാണെന്നും അവ പ്രാബല്യത്തിൽ വരുത്തി ജീവിതം അർഥപൂർണമാക്കണമെന്നും മെഹ്റോളി എംഎൽഎ ഗജേന്ദ്ര യാദവ്.

എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ മെഹ്റോളി ശാഖയുടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാൾവിയ നഗറിലെ പിടിഎസ് പൊലിസ് കോളനിയിലുള്ള മംഗൾ സദനിലായിരുന്നു ആഘോഷ പരിപാടികൾക്കായി വേദി ഒരുക്കിയത്. ഏരിയ വനിതാ സംഘത്തിന്‍റെ സഹകരണത്തോടെയാണ് ചടങ്ങുകൾ അരങ്ങേറിയത്.

 

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

15-09-2026

നേരത്തേയും വൈകിയുമുള്ള ആർത്തവാരംഭം ആരോഗ്യപ്രശ്നമാണോ?

സ്ത്രീകള്‍ക്ക് മാസാമാസം കൃത്യമായും വരുന്ന ആര്‍ത്തവം അഥവാ മാസമുറ അവളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ത്തവമുറയില്‍ വരുന്ന വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുടെയോ അതിന്‍റെ പ്രവര്‍ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും അതുകൊണ്ടുതന്നെ ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് സ്ത്രീകള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലും മാസമുറയില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് പല അര്‍ഥങ്ങളാണ് ഉള്ളത്.

കൗമാരത്തിൽ...

നമുക്ക് കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യം പരിശോധിക്കാം. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയില്‍ 10 വയസിനും 15 വയസിനും ഇടയ്ക്കാണ്. ഈ ആര്‍ത്തവ ആരംഭം പ്രത്യുത്പാദനപരമായി പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് എന്നു തന്നെ പറയാം. അതുകൊണ്ടാണെന്നു തോന്നുന്നു തികച്ചും ശാരീരികമായ ഈ ഒരു പ്രക്രിയയെ ഇപ്പോഴും നമ്മള്‍ കൊണ്ടാടുന്നത്.
മെച്ചപ്പട്ട വിദ്യാഭ്യാസ നിരക്ക് പുലര്‍ത്തുന്ന കേരളീയരുടെ ഇടയില്‍ ഈ ആഘോഷങ്ങള്‍ വലുതായിട്ടില്ല എങ്കിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു വിവാഹത്തിനു സമമായ രീതിയിലാണ് ഈ ആര്‍ത്തവ ആരംഭം അവര്‍ കൊണ്ടാടുന്നത്.

അമിത ശരീരഭാരം...

10 വയസിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15 വയസിനു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും നാം അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസിനു മുമ്പ് ആര്‍ത്തവം വരുന്നതായിട്ട് നമ്മള്‍ കാണുന്നു.
മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറു പ്രായത്തില്‍ തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നതായാണ് നാം കാണുന്നത്. അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോള്‍ അവര്‍ക്ക് ആര്‍ത്തവം നേരത്തേ വരാം.
എന്നിരുന്നാലും 10 വയസിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നതു നല്ലതാണ്. 15 വയസിനു ശേഷവും ആർത്തവം വന്നില്ലെങ്കിലും അതുപോലെത്തന്നെ ഗൗനിക്കേണ്ടതാണ്.

 

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

15-09-2026

നേരത്തേയും വൈകിയുമുള്ള ആർത്തവാരംഭം ആരോഗ്യപ്രശ്നമാണോ?

സ്ത്രീകള്‍ക്ക് മാസാമാസം കൃത്യമായും വരുന്ന ആര്‍ത്തവം അഥവാ മാസമുറ അവളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ത്തവമുറയില്‍ വരുന്ന വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുടെയോ അതിന്‍റെ പ്രവര്‍ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും അതുകൊണ്ടുതന്നെ ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് സ്ത്രീകള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലും മാസമുറയില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് പല അര്‍ഥങ്ങളാണ് ഉള്ളത്.

കൗമാരത്തിൽ...

നമുക്ക് കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യം പരിശോധിക്കാം. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയില്‍ 10 വയസിനും 15 വയസിനും ഇടയ്ക്കാണ്. ഈ ആര്‍ത്തവ ആരംഭം പ്രത്യുത്പാദനപരമായി പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് എന്നു തന്നെ പറയാം. അതുകൊണ്ടാണെന്നു തോന്നുന്നു തികച്ചും ശാരീരികമായ ഈ ഒരു പ്രക്രിയയെ ഇപ്പോഴും നമ്മള്‍ കൊണ്ടാടുന്നത്.
മെച്ചപ്പട്ട വിദ്യാഭ്യാസ നിരക്ക് പുലര്‍ത്തുന്ന കേരളീയരുടെ ഇടയില്‍ ഈ ആഘോഷങ്ങള്‍ വലുതായിട്ടില്ല എങ്കിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു വിവാഹത്തിനു സമമായ രീതിയിലാണ് ഈ ആര്‍ത്തവ ആരംഭം അവര്‍ കൊണ്ടാടുന്നത്.

അമിത ശരീരഭാരം...

10 വയസിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15 വയസിനു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും നാം അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസിനു മുമ്പ് ആര്‍ത്തവം വരുന്നതായിട്ട് നമ്മള്‍ കാണുന്നു.
മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറു പ്രായത്തില്‍ തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നതായാണ് നാം കാണുന്നത്. അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോള്‍ അവര്‍ക്ക് ആര്‍ത്തവം നേരത്തേ വരാം.
എന്നിരുന്നാലും 10 വയസിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നതു നല്ലതാണ്. 15 വയസിനു ശേഷവും ആർത്തവം വന്നില്ലെങ്കിലും അതുപോലെത്തന്നെ ഗൗനിക്കേണ്ടതാണ്.

 

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

14-09-2026

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രംപോക്ക്...സ്ത്രീകളുടെ പ്രശ്നങ്ങൾക്കു കോസ്മെറ്റിക് ഗൈനക്കോളജിയിൽ പരിഹാരമുണ്ടോ?

സ്ത്രീകളുടെ പ്രശ്നങ്ങൾക്കു പരിഹാരം

പല സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് സ്ട്രസ് ഇൻകോൺടിനെൻസ് (stress incontinence) അഥവാ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രംപോക്ക്. ഇതെല്ലാം ശസ്ത്രക്രിയാമാര്‍ഗമാണ് പരിഹരിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ലേസര്‍ ഉപയോഗിച്ച് വേദനരഹിതമായി ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാണ്.

വജൈനൽ ലാക്സിറ്റിക്കു പരിഹാരം

പല സ്ത്രീകളും‍ അനുഭവിക്കുകയും എന്നാല്‍ പുറത്തുപറയാന്‍ വിഷമിക്കുകയും ചെയ്യുന്ന പ്രശ്‌നമാണ് വജൈനൽ ലാക്സിറ്റി (vaginal laxity) അഥവാ വജൈന അയഞ്ഞുപോകുന്നത്. പലപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരുകയും അതിനു പരിഹാരം തേടാന്‍ കഴിയാത്ത അവസ്ഥയുള്ള പല ദമ്പതികളുമുണ്ട്. അവര്‍ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാകുന്നു. ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്‍റിമേറ്റ് ഹെല്‍ത്ത് അഥവാ ശാരീരികബന്ധവും മാനസികഅടുപ്പവും കൂടുതല്‍ ദൃഢമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു.

നിസാരമല്ല...

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന്‍ അവരുടെ സെൻസിറ്റീവ് സ്പോട്ടുകൾ കണ്ടുപിടിച്ച് അതില്‍ ലോക്കൽ ഇൻജക്ഷൻ ഉപയോഗിച്ച് ഒപി രീതിയിൽ പരിഹരിക്കുന്നതാണ് കോസ്‌മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്‍ഷണം. ഇതെല്ലാം പലര്‍ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്‍ഭവും സാഹചര്യവും കിട്ടാത്തതുകൊണ്ട് പലരും അതിനു മടിക്കുന്നു. കൂടാതെ അത് കേള്‍ക്കാന്‍ ആരും തയാറാകുന്നുമില്ല. സ്ത്രീകള്‍ ഇതെല്ലാം പറഞ്ഞാലും അതിനെ നിസാരമായി കാണാനും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ഇതിനെല്ലാം കോസ്‌മെറ്റിക് ഗൈനക്കോളജി വഴി പരിഹാരമുണ്ടാക്കുന്നു.

ആത്മവിശ്വാസം നേടാം

കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് അവരുടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു. അതോടൊപ്പം കുടുംബജീവിതവും സാമൂഹികജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.

വിവരങ്ങൾ: ഡോ.സിമി ഹാരിസ്, കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കാറ്ററിങ്ങുകാരൻ മുങ്ങി, കല്യാണം മുടങ്ങിയില്ല! 250 പേരുടെ വിശപ്പകറ്റി ഈ റിയൽ ഹീറോ
പോലീസിൻ്റെ അന്വേഷണത്തിൽ മന്ത്രി ഇടപെടാറില്ല; റെയ്ഡിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി
ഇതു സത്യം അറിയിക്കുന്ന ദീപം
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up