ADVERTISEMENT

Close
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

04-07-2026

വിഴിഞ്ഞത്തെ വിവാദക്കടൽ കടയുമ്പോൾ

Editorial

03-07-2026

കോടതിവിധിക്ക് ഒന്നര മാസം, അക്രമിനായകളെ കൊല്ലണം

Editorial

02-07-2026

നിറമേതായാലും കീറണം ഗുണ്ടകളുടെ കൊടിരക്ഷ

Editorial

01-07-2026

കൈയാങ്കളിക്കാർക്കെന്താ, പോയത് തിരുവനന്തപുരത്തിന്

Editorial

30-06-2026

വോട്ടർപട്ടിക കുടുക്കിയ ഇന്ത്യൻ ജീവിതങ്ങൾ

Editorial

29-06-2026

വംശഹത്യ റിപ്പോർട്ടിന് അരിശമല്ല മറുപടി

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Alappuzha

ലഹരിവിരുദ്ധ ബോധവത്കരണം

എടത്വ: സെന്‍റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, സ്‌കൂള്‍ പ്രൊട്ടക‌്ഷന്‍ ഗ്രൂപ്പ്, റേഞ്ചര്‍ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണറാലി, സമ്മേളനം എന്നിവ സംഘടിപ്പിച്ചു.

എടത്വ സീനിയര്‍ എസ്‌ഐ എന്‍. രാജേഷ് റാലി ഫ്ളാഗ് ഓഫ് ചെയ്ത് യോഗം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പിന്‍റു ഡി. കളരിപ്പറമ്പില്‍, എസ്പിസി കോ-ഓർഡിനേറ്റര്‍ പ്രസാദ് ജോസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ റാണി റ്റി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Thiruvananthapuram

വായന മാസാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

ഉള്ളൂർ: പി.എൻ. പണിക്കർ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ചാക്ക ഓൾ സെയിന്‍റ്സ് കോളജിൽ സംഘടിപ്പിച്ച വായന മാസാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു.

വായിച്ചു വളരുക എന്ന സന്ദേശം കേരളത്തിനു നൽകിയ പി.എൻ. പണിക്കർ, വായനയെ വലിയ കാമ്പയിനാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാ കായിക രംഗങ്ങളിൽ മികവ് തെളിയിച്ച കോളജ് വിദ്യാർഥികൾക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ രശ്മി ആർ. പ്രസാദ്, മലയാള വിഭാഗം മേധാവി സി. ഉദയകല, ബിഎസ്എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, സംഗീതജ്ഞ സതീദേവി ഡി. മണിമല, ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി തോംസൺ ലോറൻസ് എന്നിവർ പങ്കെടുത്തു.

Kollam

ശ്രീനാരായണപുരം - പന്നിക്കുഴി റോഡിൽ കാല്‍നട യാത്ര പോലും ദുഷ്കരം

കൊട്ടാരക്കര: പവിത്രേശ്വരം പഞ്ചായത്തിലെ ശ്രീനാരായണപുരം - പന്നിക്കുഴി റോഡ് തകര്‍ന്നു. കാല്‍നട യാത്രപോലും കഴിയാത്തവിധം റോഡ് തകര്‍ന്നതോടെ നാട് തീര്‍ത്തും യാത്രാ ദുരിതത്തിലാണ്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ചതാണ് റോഡ്. ഉണ്ടാന്‍മുക്ക്- കാരിക്കല്‍- എസ്എന്‍പുരം- പന്നിക്കുഴി വരെയാണ് റോഡ് അന്ന് നിര്‍മിച്ചത്. പിന്നീട് അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല.

കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നു. ഭരണിക്കാവ്- പുത്തൂര്‍ റോഡില്‍ നിന്ന് തിരിഞ്ഞ് പവിത്രേശ്വരം- കല്ലട റോഡുമായി ചേരുന്നതാണ് തകര്‍ച്ചയിലായ റോഡ്. കാരിക്കല്‍ കൊമളത്ത് ജംഗ്ഷനില്‍ നിന്ന് റോഡിന്‍റെ തകര്‍ച്ച തുടങ്ങുന്നു. വെട്ടിക്കുഴി പാലത്തിന് സമീപത്ത് വലിയ തോതില്‍ വെള്ളക്കെട്ടും ദുരിതവുമാണ്. കയറ്റം കയറിയെത്തിയാല്‍ വീണ്ടും വെള്ളക്കെട്ട് തുടങ്ങും. കാരിക്കുഴി കഴിഞ്ഞുള്ള വാണിവിള ഭാഗത്ത് ടാറിന്‍റെ പൊടിപോലുമില്ലാത്ത വിധം റോഡ് തകര്‍ന്നു. ഇവിടെ റോഡിന്‍റെ ഇരുവശങ്ങളിലും വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.

എസ്എന്‍ പുരം- പന്നിക്കുഴി റോഡ് ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും നടന്നില്ല. റോഡ് ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് എവര്‍ഷൈന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്‌ളബിന്‍റെ നേതൃത്വത്തില്‍ ഉല്ലാസ് കോവൂര്‍ എംഎല്‍എക്ക് നിവേദനം നല്‍കി. പഞ്ചായത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രം, രണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയിലേക്കെല്ലാം ഈ റോഡു വഴിയാണ് സഞ്ചരിക്കുന്നത്.

റോഡ് നന്നാക്കിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തുമെന്ന് ബസ് ഉടമ അറിയിച്ചു. സ്‌കൂള്‍ ബസുകള്‍ കടന്നുപോകുന്നതും പ്രയാസപ്പെട്ടാണ്. ഓട്ടോയടക്കമുള്ള വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുചക്ര വാഹനങ്ങളില്‍ വരുന്നവര്‍ മിക്കപ്പോഴും അപകടത്തില്‍പ്പെടുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് 20 ലക്ഷം രൂപ നവീകരണത്തിന് അനുവദിച്ചിരുന്നു. റോഡിന്‍റെ വളരെ കുറച്ച് ഭാഗം നവീകരിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിന്‍റെ തുടര്‍ നടപടി ആയിട്ടില്ല.

 

Pathanamthitta

ഓപ്പറേഷൻ തൂഫാൻ : പോലീസ് നിരീക്ഷണത്തിൽ കൂടുതൽപേർ

പത്തനംതിട്ട: മയക്കുമരുന്നു മാഫിയകളെ തളയ്ക്കാൻ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി വില്പനക്കാർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ എന്നിങ്ങനെ സംശയത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി പോലീസ്. ഇവരിലേറെയും യുവാക്കളാണ്. ജില്ലയിൽ നാനൂറിലേറെ യുവാക്കൾ ഇതുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലാണ്.

മയക്കുമരുന്ന് വിതരണസംഘത്തിൽ യുവതികളുമുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നിരീക്ഷണ വലയത്തിൽ ഇവരുമുണ്ട്. റാന്നിയിലും അടൂരിലും യുവതികളെ പിടികൂടിയിരുന്നു. ഇവരുടെ ശൃംഖലയിൽ കൂടുതൽ പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനയുടെ അടിസ്ഥാനത്തിൽ വനിതാ പോലീസിനെ മഫ്തിയിൽ നിയോഗിച്ച് നിരീക്ഷണം കർശനമാക്കി.

മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലാകുന്നവരുടെ കൂട്ടാളികളും മുൻപ് അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയവരും നിരീക്ഷണ പട്ടികയിലുണ്ട്. ജില്ലയിലെമ്പാടും തൂഫാൻ ഓപ്പറേഷൻ വ്യാപിപ്പിച്ചു. ജില്ലയിലേക്ക് മയക്കുമരുന്നുകൾ എത്തിക്കുന്ന റൂട്ടുകളും പോലീസ് നിരീക്ഷണത്തിലാണ്.

വിനോദ സഞ്ചാരകേന്ദ്രങ്ങൾ, യുവാക്കൾ സമ്മേളിക്കുന്ന മൈതാനങ്ങൾ, കോളജ് പരിസരങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഇടവഴികൾ, ആഘോഷ സ്ഥലങ്ങൾ തുടങ്ങിയവയെല്ലാം നിരീക്ഷണത്തിലാണ്. റാന്നിയിലും തിരുവല്ലയിലും അടൂരിലും കലഞ്ഞൂരിലും പോലീസിന്‍റെ പ്രത്യേക നിരീക്ഷകസംഘങ്ങളെ നിയോഗിച്ചു. ഓപ്പറേഷൻ തൂഫാൻ റെയ്ഡുകൾ ശക്തിപ്പെടുത്തുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.

ബാങ്ക് ഇടപാടുകൾ പരിശോധിക്കും

അറസ്റ്റിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. മയക്കു മരുന്ന് വില്പന നടത്തിയതിന്‍റെ പണം ഗൂഗിൾ പേ മുഖേന കൈമാറിയിട്ടുണ്ടെന്നാണ് വിവരം. നിരീക്ഷണത്തിലുള്ളവരുടെയും ബാങ്ക് രേഖകൾ പരിശോധിക്കുന്നുണ്ട്. കഞ്ചാവിന് 10 ഗ്രാമിന് 600 - 700 രൂപ വരെ ഇടാക്കുന്നുണ്ട്. എംഡിഎംഎയ്ക്ക് ഗ്രാമിന് പല രീതിയിൽ വില ഈടാക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു.

പോലീസ് നടപടികൾ ഊർജിതം

മയക്കുമരുന്ന് വിപണന കേന്ദ്രങ്ങളുടെ പട്ടിക തയാറാക്കി ജില്ലയിൽ ഡ്രഗ് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിക്കൊണ്ടാണ് നടപടികൾ. ലഹരി ഉപയോഗിക്കുന്നവർക്ക് കൗൺസലിംഗ് നൽകും. ഇവരിൽ നിന്ന് ഉറവിടം കണ്ടെത്തുകയാണ് മറ്റൊരു ലക്ഷ്യം. ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന അന്തർസംസ്ഥാന ലോബിയെ തളയ്ക്കാനുള്ള ശ്രമത്തിന് പിന്തുണ തേടി പോലീസ് നാട്ടിലെ യുവാക്കളുടെ സഘങ്ങളെ ആശ്രയിക്കുന്നുണ്ട്.

സ ്കൂളുകളിൽ കുട്ടികൾക്ക് പ്രത്യേക കൗൺസലിംഗ് സൗകര്യം ചെയ്യുന്നതിനൊപ്പം എസ്പിസി, എൻസിസി കേഡറ്റുകളെ സജ്ജരാക്കി മയക്കുമരുന്ന് വില്പനക്കാരെ കണ്ടെത്താനും ലക്ഷ്യമിട്ടിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ വനിതാ പോലീസിനെ അടക്കം നിയോഗിച്ച് പരിശോധനകൾ കർശനമാക്കി.

Idukki

മകന്‍റെ ഓട്ടോയിൽ പിതാവ് മരിച്ച നിലയിൽ

തൊടുപുഴ: കാഞ്ഞിരമറ്റത്ത് വയോധികനെ മകന്‍റെ ഓട്ടോറിക്ഷയിൽ മരിച്ച നിലയില്‍ കണ്ടെത്തി. മേലുകാവ് സ്വദേശി കാനാട്ട് രാജനാണ് (64) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ഉഴവൂരിലെ ഷാപ്പില്‍ ജോലി ചെയ്തിരുന്ന പിതാവ് പനിയെത്തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകൻ അനുരാജ് ആശുപത്രിയിലെത്തി പിതാവിനെ വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ടുപോയി.

എന്നാൽ വീട്ടിലെത്തിയശേഷം പിതാവ് ഓട്ടോയിൽനിന്ന് ഇറങ്ങാതെ വന്നതോടെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് മകൻ വിശദീകരിക്കുന്നത്.

തൊടുപുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രാജന്‍റെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: കുമാരി.

 

 

Alappuzha

ലഹരിവിരുദ്ധ ബോധവത്കരണം

എടത്വ: സെന്‍റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, സ്‌കൂള്‍ പ്രൊട്ടക‌്ഷന്‍ ഗ്രൂപ്പ്, റേഞ്ചര്‍ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണറാലി, സമ്മേളനം എന്നിവ സംഘടിപ്പിച്ചു.

എടത്വ സീനിയര്‍ എസ്‌ഐ എന്‍. രാജേഷ് റാലി ഫ്ളാഗ് ഓഫ് ചെയ്ത് യോഗം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പിന്‍റു ഡി. കളരിപ്പറമ്പില്‍, എസ്പിസി കോ-ഓർഡിനേറ്റര്‍ പ്രസാദ് ജോസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ റാണി റ്റി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Kottayam

അധികാരികള്‍ ഉണരണം, ജനങ്ങളുടെ ദുരിതം കാണണം : എസി കനാലില്‍ മനയ്ക്കിച്ചിറ ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി

ചങ്ങനാശേരി: എസി കനാലില്‍ മനയ്ക്കിച്ചിറ ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി. കനാലിന്‍റെ ചുറ്റുപാടുകളില്‍ താമസിക്കുന്ന ആളുകളുടെ ജീവിതം ദുരിതത്തിൽ. കൊടിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന വസ്തുക്കളാണ് കനാലില്‍ അടിഞ്ഞുകൂടിയത്.

ഈ ഭാഗങ്ങളില്‍ ദുര്‍ഗന്ധവും ഇഴജന്തുക്കളുടെ ശല്യവും വ്യാപകമാണ്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള ഉമ്പിഴിച്ചിറയില്‍ ആരംഭിച്ച് പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപത്തുകൂടി ഹിദായത്ത്, ആവണി ഭാഗംവഴി എസി കനാലിലേക്കുള്ള തോട്ടിലൂടെയാണ് അമിതമായ രീതിയില്‍ പ്ലാസ്റ്റിക്, വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ, കക്കൂസ് മാലിന്യങ്ങള്‍, ഡയപ്പറുകള്‍ തുടങ്ങിയ മനയ് ക്കച്ചിറയിലേക്ക് ഒഴുകിയെത്തുന്നത്.

ആവണിത്തോട്ടിലെ അടഞ്ഞുകിടന്ന പല കലുങ്കുകളിലെയും ഒഴുക്ക് തടസം നഗരസഭ നീക്കം ചെയ്തപ്പോഴാണ് അനിയന്ത്രിതമായവിധം മാലിന്യശേഖരം എസി കനാലിലേക്ക് ഒഴികിയെത്തിയത്. നഗരത്തിലെ പല ഓടകളില്‍നിന്നുള്ള മാലിന്യവും ഉമ്പിഴച്ചിറ തോട്ടിലേക്ക് എത്തുന്നുണ്ട്.

എസി കനാലിലെ പോളയും മാലിന്യങ്ങളും ഒരുഭാഗത്തു നീക്കംചെയ്യുന്ന ജോലികള്‍ തുടരുമ്പോഴാണ് മറുഭാഗത്ത് വ്യാപകമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴുകിയെത്തുന്നത്. മാലിന്യം നീക്കംചെയ്യാന്‍ നഗരസഭയും മൈനര്‍ ഇറിഗേഷനും സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരു ന്നത്.

Ernakulam

കനത്ത മഴയെ അവഗണിച്ച് പെരുമ്പാവൂരിൽ ലഹരിക്കെതിരെ ആവേശ റാലി

പെരുമ്പാവൂര്‍: ലഹരി വിരുദ്ധ ജനകീയ കാമ്പയിന്‍ ഓപ്പറേഷന്‍ തൂഫാന്‍; ദി നാര്‍ക്കോ ഹണ്ട് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി പെരുമ്പാവൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നയിച്ച ജനജാഗരണ്‍ ലഹരി വിരുദ്ധ റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍. ഓപ്പറേഷന്‍ തൂഫാന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന പോലീസ് സംഘടിപ്പിച്ച തൂഫാന്‍ ജാഗരണ്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് ആഭ്യന്തര മന്ത്രി പെരുമ്പാവൂരിലെത്തിയത്.

കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് പെരുമ്പാവൂര്‍ ബോയ്‌സ് സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ സംസ്ഥാന ഡിജിപി, ജനപ്രതിനിധികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാര സംഘടനകള്‍ അടക്കം ആയിരങ്ങളാണ് അണിനിരന്നത്. റാലിക്ക് മുന്നോടിയായി മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടര്‍ന്ന് ആരംഭിച്ച ലഹരിവിരുദ്ധ ബഹുജന റാലി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മുന്നില്‍ സമാപിച്ചു. ആഭ്യന്തര മന്ത്രി തൂഫാന്‍ പതാക ഉയര്‍ത്തി. ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി തൂഫാന്‍ ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ടു.

ഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ വ്യാപാര, വ്യവസായ മേഖലയിലെ പ്രതിനിധികളുമായി മുഖാമുഖം സംഘടിപ്പിച്ചു. ഇതര സംസ്ഥാന സ്വദേശികള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പെരുമ്പാവൂരില്‍ രമേശ് ചെന്നിത്തല നയിച്ച പടുകൂറ്റന്‍ റാലി അക്ഷരാര്‍ഥത്തില്‍ നഗരത്തെ നിശ്ചലമാക്കി.

നഗരത്തിലൂടെ കടന്നു പോകേണ്ട വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി പോലീസ് നേരത്തെ തന്നെ വേണ്ട ഒരുക്കങ്ങള്‍ ക്രമീകരിച്ചിരുന്നു. റാലിയിലെ ജനപങ്കാളിത്തം സംസ്ഥാനത്ത് തൂഫാന്‍ അനിവര്യമാണ് എന്നതിന്‍റെ തെളിവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുറന്ന ജീപ്പില്‍ ആഭ്യന്തര മന്ത്രി റോഡിന് ഇരുവശവും നിന്നവരെ അഭിവാദ്യം ചെയ്ത് കടന്നുപോയി.

നൂറുകണക്കിന് ആളുകളാണ് ജനജാഗരണ്‍ റാലി കാണുന്നതിന് മാത്രമായി പെരുമ്പാവൂരില്‍ എത്തിച്ചേര്‍ന്നത്.

ഇതരസംസ്ഥാന തൊഴിലാളികളോട് ആഭ്യന്തരമന്ത്രി : "സഹകരിക്കണം ഭായ്'

പെരുമ്പാവൂര്‍: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ സഹകരണം അഭ്യർ ഥിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്‍ ജാഗരണിന്‍റെ ഭാഗമായി കണ്ടന്തറ ഭായ് കോളനി സന്ദര്‍ശിച്ച് പ്രദേശവാസികളുമായി ആശയവിനിമയം നടത്തവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകണം.

ലഹരി വില്‍പ്പനയെയും ഉപയോഗത്തെയും കുറിച്ച് വിവരം ലഭിച്ചാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം തൊഴിലാളികളോട് ആവശ്യപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളുമായി ദീര്‍ഘനേരം മന്ത്രി ഹിന്ദിയില്‍ സംസാരിച്ചു. ചില വ്യക്തികളുടെ ഇത്തരം പ്രവൃത്തികള്‍ തങ്ങളെക്കൂടി മോശക്കാരാക്കുന്നുണ്ടെന്നും അതിനാല്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്നും തൊഴിലാളികള്‍ മന്ത്രിക്ക് ഉറപ്പ് നല്‍കി.

പെരുമ്പാവൂരിന്‍റെ യഥാര്‍ഥ തിരിച്ചറിയല്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് ഓപ്പറേഷന്‍ തൂഫാന്‍ എന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഉയര്‍ന്ന വേതനം തേടിയെത്തിയ തൊഴിലാളികളെ മറയാക്കിയും ദുരുപയോഗം ചെയ്തും ലഹരി മാഫിയ കേരളത്തെ വന്‍ലാഭം കൊയ്യുന്ന ലഹരി വ്യാപാരത്തിന്റെ കേന്ദ്രമാക്കാന്‍ ശ്രമിച്ചു.

മനുഷ്യന്‍റെ അധ്വാനത്തിന്‍റെ മഹത്തായ ഉദാഹരണമാണ് പെരുമ്പാവൂര്‍. ഏഷ്യയിലെ പ്ലൈവുഡ് തലസ്ഥാനമായി വളര്‍ന്ന ഈ നാടിന്‍റെ അഭിമാനത്തെ മറയാക്കിയാണ് ലഹരി മാഫിയ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. പ്ലൈവുഡ് ക്യാപിറ്റല്‍ എന്ന പേര് തിരിച്ചെടുക്കാനുള്ള വലിയ പോരാട്ടത്തിലാണ് പെരുമ്പാവൂര്‍. ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലി എൽഎഫ് ആശുപത്രിക്ക് അഭിനന്ദനം

തൂഫാന്‍ കെയര്‍ പദ്ധതിയുമായി ആദ്യമായി സഹകരിച്ച അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയെ അഭിനന്ദിക്കുന്നു. ഇതോടൊപ്പം 35 ഓളം ആശുപത്രികള്‍ സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും തൂഫാന്‍ ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരി വേട്ടയില്‍ ഒതുങ്ങുന്നതല്ല ഓപ്പറേഷന്‍ തൂഫാന്‍.

കര്‍ശനമായ നിയമനടപടികളും തുടര്‍നിരീക്ഷണവും ഒരുപോലെ ശക്തമാക്കുമെന്നും അതിനുദാഹരണമാണ് ഇവിടെ നടന്നത് എന്നും ചെന്നിത്തല പറഞ്ഞു. പെരുമ്പാവൂരിലെ മുഴുവന്‍ ജനങ്ങളെയും തൂഫാന്‍ വാരിയേഴ്‌സ് ആയി പ്രഖ്യാപിക്കുന്നതായും മന്ത്രി അറിയിച്ചു.

തുടര്‍ന്ന് ജനപ്രതിനിധികളും സംസ്ഥാന പോലീസ് മേധാവിയും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഭായ് കോളനി നിവാസികളുമായും തദ്ദേശവാസികളുമായും കൂടിക്കാഴ്ച നടത്തി.

 

 

Palakkad

പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൊഴിഞ്ഞാമ്പാറ: മേയുന്നതിനിടെ കൊക്കർണിയിൽവീണ പശുവിനെ ചിറ്റൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

വടകരപ്പതി കാരപ്പാറ രാമസ്വാമിയുടെ രണ്ടുവയസു പ്രായമുള്ള പശുവാണ് കൊക്കർണയിൽ വീണത്. നാൽപ്പതടിയോളം ആഴമുള്ള കിണറ്റിൽ പകുതിയോളം വെള്ളവുമുണ്ടായിരുന്നു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. എസ്എഫ്ആർഒ സതീഷ്‌കുമാർ, എഫ്ആർഒമാരായ കൃഷ്‌ണദാസ്, ദിനേശ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ചുറ്റുമതിലും കൽപ്പടവുകളോ ഇല്ലാത്ത കൊക്കർണയിൽ സമീപവാസികളുടെ സഹായത്തിലാണ് എഫ്ആർഒമാരായ കൃഷ്ണദാസും, ദിനേശും കൊക്കർണയിൽ ഇറങ്ങിയത്. തുടർന്ന് ഏറെശ്രമകരമായ ദൗത്യത്തിലൂടെ കയറിൽകെട്ടി പശുവിനെ മുകളിലെത്തിച്ചു ഉടമയ്ക്കു കൈമാറി.

Malappuram

അമൃത് ഭാരത് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് പ്രവൃത്തി പുരോഗതി വിലയിരുത്തി

നിലമ്പൂര്‍: അമൃത് ഭാരത് റെയില്‍വേ സ്റ്റേഷന്‌റെ പ്രഖ്യാപന ഉദ്ഘാടനം ഈ മാസം തന്നെ നടത്താന്‍ മുന്നൊരുക്കം. നിര്‍മാണ പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ മധുകര്‍ റാവുത്ത് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു.

റെയില്‍വേ സ്റ്റേഷന്‍ മുന്‍ഭാഗത്തുള്ള നിര്‍മാണ പ്രവൃത്തിയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പ്രവൃത്തി പൂര്‍ത്തിയാക്കി ഈ മാസം തന്നെ ഉദ്ഘാടനം നടത്താനാണ് തീരുമാനം. നിലമ്പൂര്‍ പാതയില്‍ അങ്ങാടിപ്പുറം, മേലാറ്റൂര്‍, വാണിയമ്പലം തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടത്തി. കുലുക്കല്ലൂര്‍ സ്റ്റേഷനില്‍ പുതിയതായി ക്രോസിംഗ് സൗകര്യം തുടങ്ങിയിട്ടുണ്ട്.

മേലാറ്റൂരിലും ക്രോസിംഗ് സൗകര്യം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും. ഡിആര്‍എമ്മിനൊപ്പം സീനിയര്‍ ഡിവിഷണല്‍ എൻജിനിയര്‍ കോ-ഓര്‍ഡിനേഷന്‍ മുഹമ്മദ് ഇസ്‌ലം, സീനിയര്‍ ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജര്‍ ബാലസുബ്രഹ്‌മണ്യന്‍, ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍ മിഥുന്‍ ഇ. സോമരാജന്‍ എന്നിവരും വിവിധ സെക്‌ഷന്‍ ഓഫീസര്‍മാരും ഉണ്ടായിരുന്നു.

Kozhikode

മോഷ്ടാക്കൾ ഭക്ഷണ പ്രിയർ : ചക്കിട്ടപാറയിലും ചെമ്പ്രയിലും കടകളിൽ മോഷണം

ചക്കിട്ടപാറ: ചക്കിട്ടപാറയിലേയും ചെമ്പ്രയിലേയും കടകളിൽ മോഷണം. ചക്കിട്ടപാറ ടൗണിൽ നരിനട റോഡിലെ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജോൺസ് ഡ്രൈ ഫ്രൂട്സ് സ്റ്റാളിൽ ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ഉടമ അറിയുന്നത്.

പുലർച്ചെ രണ്ടിന് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. തൊട്ടടുത്ത കടയിലെ സിസിടിവി കാമറ പിന്നിൽ നിന്ന് എതിർ ദിശയിലേക്ക് തിരിച്ചു വച്ച ശേഷമായിരുന്നു മോഷണം. 60,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് ഉടമ കെ.ജെ. ജോൺ പോലീസിനെ അറിയിച്ചു. വിൽപനക്കായി വെച്ച പിസ്ത, വാൽനട്ട്, ഈത്തപ്പഴം തുടങ്ങി വിവിധ തരം ഡ്രൈ ഫ്രൂട്സ്, നെയ്, വെളിച്ചെണ്ണ എന്നിവയെല്ലാമാണ് നഷ്ടപ്പെട്ടത്.

ചക്കിട്ടപാറ- പേരാമ്പ്ര റൂട്ടിലുള്ള ചെമ്പ്ര അങ്ങാടിയിലെ വൈഗ ഹോട്ടലിന്‍റെ പിൻവശ വാതിൽ പൊളിച്ച് മോഷണം നടത്തി. മേശ വലിപ്പിലെ പണം മുഴുവൻ എടുത്ത ഇവർ അലമാരയിലുണ്ടായിരുന്ന പുഴുങ്ങിയ മൂന്ന് മുട്ടയും രണ്ട് പത്തിരിയും ഭക്ഷിച്ചു. രണ്ടിടങ്ങളിൽ നിന്നും ഭക്ഷ്യ വസ്തുക്കളാണ് നഷ്ടമായത്. ഹോട്ടൽ ഉടമ വാസുവും ഭാര്യയും ഹോട്ടലിന്‍റെ മുകൾ ഭാഗത്ത് ഉറങ്ങുന്പോഴായിരുന്നു മോഷണം.

പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ചക്കിട്ടപാറയും ചെമ്പ്രയും. രണ്ടിടത്തും ഒരേ സംഘമാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. പോലീസ് സ്ഥലത്തെത്തി സംഭവം നടന്ന ഇരു കടകളും പരിശോധിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.

മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ യൂണിറ്റ് പ്രസിഡന്‍റ് ബെന്നി സെബാസ്റ്റ്യനും ചെമ്പ്ര യൂണിറ്റ് പ്രസിഡന്‍റും വാർഡ് അംഗവുമാ‍യ കോടേരി മൊയ്തിയും ആവശ്യപ്പെട്ടു.

Wayanad

ഭൂദാനത്ത് കാട്ടാനശല്യം രൂക്ഷം

പുല്‍പ്പള്ളി: ഭൂദാനം, ഷെഡ് പ്രദേശത്ത് കാട്ടാനശല്യം വീണ്ടും രൂക്ഷമായി.
ഈ മേഖലയില്‍ സ്ഥിരമായി എത്തുന്ന കാട്ടാന കഴിഞ്ഞദിവസവും രാത്രി കൃഷിയിടങ്ങളില്‍ എത്തി നിരവധി കര്‍ഷകരുടെ കൃഷികള്‍ നശിപ്പിച്ചു. പ്രധാനമായും വാഴ, കമുക്, കാപ്പി എന്നിവയാണ് നഷ്ടമായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി.

റോബര്‍ട്ട് കാട്ടാങ്കോട്ടില്‍, ബേബി പൂവത്തിങ്കല്‍, ബിനോയ് പൂവത്തിങ്കല്‍, മനോജ് നടുക്കുടിയില്‍, ബാബു കുമരപള്ളി തുടങ്ങിയ നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കാട്ടാന നാശം വിതച്ചു.

കൃഷിയിടത്തില്‍ കാട്ടാന കയറിയ വിവരം രാത്രി തന്നെ കര്‍ഷകര്‍ വീട്ടിമൂലയിലെ ഫോറസ്റ്റ് സ്‌റ്റേഷനില്‍ അറിയിച്ചെങ്കിലും കാട്ടാനകളെ കൃഷിയിടത്തില്‍ നിന്നും തുരത്താനുള്ള യാതൊരു നടപടിയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷങ്ങളായി വേലിയമ്പം, ഭൂദാനം, മരകാവ്, മൂഴിമല, കാപ്പികുന്ന് പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ വന്‍ നാശമാണ് വരുത്തിയത്.

സന്ധ്യ കഴിഞ്ഞാല്‍ കാട്ടാനയെ ഭയന്ന് പ്രദേശത്തെ കര്‍ഷകര്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. പ്രശ്‌നം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല.

കോടിക്കണക്കിന് രൂപയുടെ കൃഷിനാശം വന്യമൃഗങ്ങള്‍ മൂലം ഈ മേഖലയില്‍ ഉണ്ടായിട്ടും വന്യമൃഗപ്രതിരോധത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Kannur

ടിഎസ്എസ്എസ് വാർഷിക പൊതുയോഗം നടത്തി

കാർത്തികപുരം: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ട്രസ്റ്റ് കാർത്തികപുരം യൂണിറ്റ് വാർഷിക പൊതുയോഗവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും നടത്തി.

കാർത്തികപുരം സെന്‍റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ ടിഎസ്എസ്എസ് അതിരൂപത ഡയറക്ടർ ഫാ. വിപിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു.

ഇടവക വികാരി ഫാ. ജോസഫ് കുളത്തറ അധ്യക്ഷത വഹിച്ചു. ഇൻഫാം അതിരൂപത പ്രസിഡന്‍റ് അജി പൂന്തോട്ടം, സി.കെ. ദേവസ്യ, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ സ്വപ്ന, ആന്‍റണി തോമസ്, ശോഭന സനൽ, ജാൻസി സേവ്യർ, ജോബിൻസ് കണയങ്കൽ എന്നിവർ പ്രസംഗിച്ചു.

Kasaragod

പാലാവയലിൽ വായ്പാമേള നടത്തി

പാലാവയല്‍: വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പാലാവയലിൽ വായ്പാമേള നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് ഉമേശന്‍ വേളൂര്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗങ്ങളായ മാത്യു സെബാസ്റ്റ്യന്‍ നായ്ക്കംപറമ്പില്‍, ജോളി പേണ്ടാനത്ത്, ഷീബ പൊടിമറ്റം, ഈസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് മാത്യു പടിഞ്ഞാറയില്‍, ഈസ്റ്റ് എളേരി വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് വത്സമ്മ ജോണി തെരുവംകുന്നേൽ, കാര്‍ഷിക വികസന ബാങ്ക് ഭരണസമതി അംഗങ്ങളായ വി.കെ. രാജന്‍ നായര്‍, ജോയി മാരൂര്‍, എ.ആർ. ഷിമി, എ. കാര്‍ത്യായനി, മുന്‍ ഡയറക്ടര്‍മാരായ തോമസ് കൊറ്റനാല്‍, ബേബി കുര്യന്‍, പ്രശാന്ത് സെബാസ്റ്റ്യന്‍, ഗോപാലകൃഷ്ണന്‍ തയ്യേനി, വൈസ് പ്രസിഡന്‍റ് അഗസ്റ്റിൻ നടുവിലേക്കുറ്റ്, സുബി അഗസ്റ്റിൻ എന്നിവര്‍ പ്രസംഗിച്ചു. ബാങ്കിലെ വിവിധ വായ്പകളെക്കുറിച്ച് സെക്രട്ടറി വിനോദ് കൃഷ്ണ വിശദീകരിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സി.കെ. തങ്കമ്മ

എഴുമറ്റൂർ: അനശ്വരയിൽ കടമ്മാട്ട് സി.കെ. തങ്കമ്മ (94) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. പരേത പ്ലാങ്കമണ്ണിൽ ചരുവിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എൻ.കെ.സുകുമാരൻ. മക്കൾ: വത്സല, സുധ (അനശ്വര റൂഫിംഗ് ആന്‍റ് ഹാർഡ്‌വെയേഴ്‌സ് എഴുമറ്റൂർ), സോമ (പെരുനാട്), ഉഷ (മുട്ടം-ഹരിപ്പാട്), ഷീജ (റിട്ട. കേരള ബാങ്ക് മാനേജർ). മരുമക്കൾ: രാജപ്പൻ, സുശീലൻ (കാർത്തിക ഹാർഡ്‌വെയേഴ്സ് പെരുനാട്), അജിത്ത് (വെട്ടത്തറ ഇലക്ട്രിക്കൽസ് തടിയൂർ), പരേതരായ ശശി, സഹദേവൻ.

ടി. ജയചന്ദ്രന്‍

വെള്ളറട: കിളിയൂര്‍ കടുക്കാനിരപ്പ് രാജി നിവാസില്‍ ടി. ജയചന്ദ്രന്‍ (63) അന്തരിച്ചു. കോണ്‍ഗ്രസ് കിളിയൂര്‍ മണ്ഡലം പ്രസിഡന്‍റ്, പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം, കരിക്കാമന്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കിളിയൂര്‍ പാല്‍ സൊസൈറ്റി ബോര്‍ഡ്‌ മെമ്പര്‍, കിളിയൂര്‍ സാഗര ഗ്രന്ഥശാല പ്രസിഡന്‍റ് തുടങ്ങിയ നിലയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: രമണി. മക്കള്‍: രാഹുല്‍ ചന്ദ്രന്‍, രാജി ചന്ദ്രന്‍. മരുമകന്‍: ഭവിന്‍. പ്രാര്‍ഥന ചെവ്വാഴ്ച രാവിലെ ഒന്പതിന്.

ശോശാമ്മ ചാക്കോ

ആയൂർ: നടുക്കുന്ന് കീഴാറ്റൂർ മണക്കോട്ട് പുത്തൻ വീട്ടിൽ ശോശാമ്മ ചാക്കോ(95) അന്തരിച്ചു. സംസ്‌കാരം തിങ്കൾ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം നീറായ്ക്കോട് സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ കൊച്ചുമ്മൻ ചാക്കോ. പരേത പനവേലി വിളയിൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ രാജൻ, ജേക്കബ്.സി.ജോൺസൺ, എം. സി.വർഗീസ്, അലക്‌സാണ്ടർ ചാക്കോ, ഏബ്രഹാം ചാക്കോ. മരുമക്കൾ: രാജൻ കുട്ടി, ലീലാമ്മ ജേക്കബ്, ഡോളി വർഗീസ്, ജോളി അലക്‌സാണ്ടർ, ലാലി ഏബ്രഹാം.

എസ്.ജയരാമന്‍ നായര്‍

മാറനല്ലൂര്‍: ഊരൂട്ടമ്പലം ജയശ്രീ ഭവനില്‍ റിട്ട. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ എസ്. ജയരാമന്‍ നായര്‍ (80) അന്തരിച്ചു. ഭാര്യ: കെ.പത്മിനി അമ്മ(റിട്ട.ഡെപ്യൂട്ടി കളക്ടര്‍). മക്കള്‍: പി.ജയശ്രീ(അസിസ്റ്റന്‍റ് പ്രഫ. കാര്‍ഷിക കോളജ് വെള്ളായണി), ജെ.പി ജയകുമാര്‍(ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ തൃശൂര്‍). മരുമക്കള്‍: വി.എസ്. ഹരികൃഷ്ണന്‍ (അസി. പബ്ലിക് പ്രോസിക്യൂട്ടന്‍ നെയ്യാറ്റിന്‍കര), എം.ജെ. മിത്രജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.

എല്‍സി ജോര്‍ജ്

അഞ്ചല്‍: കുണ്ടറ തെക്കെപുരയില്‍ പരേതനായ ടി.ജി. ജോര്‍ജ് പണിക്കരുടെ (ഓര്‍ത്തഡോക്ള്‍സ് സഭാ മുന്‍ മാനേജിംഗ് കമ്മറ്റിയംഗം) ഭാര്യ എല്‍സി ജോര്‍ജ് (90) അന്തരിച്ചു. പരേത പറക്കോട് പടയത്ത് കുടുംബഗം. കോട്ടയത്തുള്ള മകന്‍റെ വസതിയിലെ (കൊല്ലാട്, മങ്ങാട്ടു അപ്പാര്‍ട്ടുമെന്‍റ്) ശുശ്രൂഷയ്ക്കുശേഷം സംസ്‌കാരം ഇന്നു ശനിയാഴ്ച മൂന്നിന് മാങ്ങാനം എബെനെസര്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍. മക്കള്‍: വര്‍ഗീസ് ജോര്‍ജ്, മനു ചാക്കോ. മരുമക്കള്‍: ദീപ ജോര്‍ജ് സ്രാകത്ത്, ചാക്കോ ഫിലിപ്പ് പുല്ലുകാട്ട്.

സി.കെ. തങ്കമ്മ

എഴുമറ്റൂർ: അനശ്വരയിൽ കടമ്മാട്ട് സി.കെ. തങ്കമ്മ (94) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. പരേത പ്ലാങ്കമണ്ണിൽ ചരുവിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എൻ.കെ.സുകുമാരൻ. മക്കൾ: വത്സല, സുധ (അനശ്വര റൂഫിംഗ് ആന്‍റ് ഹാർഡ്‌വെയേഴ്‌സ് എഴുമറ്റൂർ), സോമ (പെരുനാട്), ഉഷ (മുട്ടം-ഹരിപ്പാട്), ഷീജ (റിട്ട. കേരള ബാങ്ക് മാനേജർ). മരുമക്കൾ: രാജപ്പൻ, സുശീലൻ (കാർത്തിക ഹാർഡ്‌വെയേഴ്സ് പെരുനാട്), അജിത്ത് (വെട്ടത്തറ ഇലക്ട്രിക്കൽസ് തടിയൂർ), പരേതരായ ശശി, സഹദേവൻ.

കുഞ്ഞമ്മ വർഗീസ്

വെച്ചൂച്ചിറ: എക്സ് സർവീസ്മെൻ കോളനിയിൽ വർക്കല മുക്ക് ചെമ്മരിയിൽ (കല്ലൂപ്പാറ) കുഞ്ഞമ്മ വർഗീസ് (95) അന്തരിച്ചു. സംസ്കാരം നാളെ 12.30ന് വെച്ചൂച്ചിറ കോളനി സെന്‍റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പരേത ചെങ്ങന്നീർ പുത്തൻതെരുവിൽ പള്ളത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ സി.എം. വർഗീസ്. മക്കൾ: സി.വി. മാത്യു, സി.വി. ഐസക്ക്, സി.വി. വർഗീസ്, മോളി രാജു, സോളി സണ്ണി, ജോളി സജി. മരുമക്കൾ: ലാലി മാത്യു, ഷീബ ഐസക്, മേഴ്സി വർഗീസ്, പരേതരായ രാജു സ്റ്റീഫൻ, സണ്ണി കടക്കലേത്ത്.

കൊച്ചുത്രേസ്യാമ്മ ജോസഫ്

ചങ്ങനാശേരി: ചെറുകരമുട്ടത്ത് കുന്പിളുവേലിലായ ഇളപ്പുങ്കൽ കൊച്ചുത്രേസ്യാമ്മ ജോസഫ് (84, റിട്ട. ടീച്ചർ, സെന്‍റ് തെരേസാസ് ഹൈസ്കൂൾ നെടുങ്കുന്നം) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് വലിയകുളം സന്തോഷ് നഗറിലുള്ള വസതിയിൽ ആരംഭിച്ച് പാറേൽ സെന്‍റ് മേരീസ് പള്ളിയിൽ. പരേത കൈനകരി പത്തിൽ പുഷ്പമംഗലം കുടുംബാംഗം. ഭർത്താവ്: പരേതനായ ഇ.സി. ജോസഫ്. മക്കൾ; ജാൻസ് ഏലിയാസ് ജോസ്, പ്രഫ. ഡോ. ടോം ലാൽ ജോസ് (എസ്ബി കോളജ്). മരുമകൾ: റാണി മാത്യു നാകത്തിൽ ചീരഞ്ചിറ (സെന്‍റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, എടത്വ). സഹോദരങ്ങൾ: പരേതരായ സിസ്റ്റർ മരിയ ഫ്ളവർ, സിസ്റ്റർ മരിയ ഗാസ്പർ, സിസ്റ്റർ ക്ലെയർ മേരി, അന്നമ്മ ജേക്കബ് മണ്ണൂപ്പറന്പ് (പത്തിൽ). മൃതദേഹം നാളെ രാവിലെ എട്ടിനു വസതിയിൽ കൊണ്ടുവരും.

മേരിക്കുട്ടി സ്കറിയ

ചേനപ്പാടി: കണ്ടത്തിൽ മേരിക്കുട്ടി സ്കറിയ (79) അന്തരിച്ചു.സംസ്കാരം നാളെ മൂന്നിനു ചേനപ്പാടി തരകനാട്ടുകുന്നു സെന്‍റ് ആന്‍റണിസ് പള്ളിയിൽ. പരേത വായ്പൂര് മേലേമണ്ണിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.സി സ്കറിയ (റിട്ട.അധ്യാപകൻ). മക്കൾ: ജേക്കബ്, തോമസ്, ജോസഫ്, പരേതയായ എൽസമ്മ. മരുമക്കൾ: സോമി കാരുവേലിൽ (ചിറക്കടവ്), മായ പരുവനാനിൽ (എരുമേലി), ഡോളി മതിച്ചിപ്പറമ്പിൽ മാമ്മൂട്. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

റിമോള മാത്തച്ചൻ

കൊച്ചി: പാലാരിവട്ടം നോർത്ത് ജനതാ റോഡ്, അരവിന്ദാക്ഷൻ ലെയ്നിൽ റിമോള മാത്തച്ചൻ (73) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഇടപ്പള്ളി സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ. ഭർത്താവ്: കെ.കെ. മാത്തച്ചൻ കോയിക്കര. നെടുമുടി പൊങ്ങ പാലത്തുങ്കൽ കാഞ്ഞൂപ്പറമ്പിൽ പരേതരായ പി.സി. കോശിയും ( കുഞ്ഞച്ചൻ പാലത്തുങ്കൽ ) വെളിയനാട് തോപ്പിൽ മേരി കോശിയുമാണ് (പാലത്തുങ്കൽ മറിയക്കുട്ടി) മാതാപിതാക്കൾ. മക്കൾ: റീമ, റുപിൻ (ഇരുവരും യുഎസ്എ). മരുമക്കൾ: ദീപക് അലക്സ് പള്ളിത്തറ, ആൻസി റുപിൻ തച്ചിൽ (ഇരുവരും യുഎസ്എ). ഭൗതികശരീരം നാളെ രാവിലെ ഏഴിന് പാലാരിവട്ടത്തുള്ള വീട്ടിൽ എത്തിക്കും.

പി.പി. വര്‍ഗീസ്

മൂക്കന്നൂര്‍: ആഴകം ഫിസാറ്റ് കോളജിന് സമീപം പ്ലാച്ചേരി പി.പി. വര്‍ഗീസ് (വര്‍ക്കി-94) അന്തരിച്ചു. സംസ്‌കാരം ഇന്നു 11ന് ആഴകം സെന്റ് മേരീസ് ഹെര്‍മ്മോന്‍ പള്ളിയില്‍. ഭാര്യ: ശോശാമ്മ അങ്കമാലി കൂരന്‍ താഴത്തുപറമ്പില്‍ കുടുംബാംഗം. മക്കള്‍: പി.വി. പൗലോസ് (റിട്ട. സൂപ്രണ്ട്, നേവല്‍ ബേസ് കൊച്ചി, ഡയറക്ടര്‍ മൂക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), റൂബി, റെജി. മരുമക്കള്‍: ലിസി തേലക്കാടന്‍ താബോര്‍, സ്‌കറിയ തൃക്കടായിയില്‍ തിരുമാറാടി, പരേതനായ എല്‍ദോസ് കൊച്ചുപുരയ്ക്കല്‍ മൂവാറ്റുപുഴ.

പി.എം. സുമുമാസ്റ്റർ

പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരളം ഹൈസ്‌കൂള്‍ റോഡ് പറമ്പില്‍ വീട്ടില്‍ പി.എം. സുമുമാസ്റ്റര്‍(67) അന്തരിച്ചു. സംസ്‌കാരം ഇന്നു വൈകിട്ട് 4.30ന് സ്വവസതിയില്‍. ഭാര്യ: രാജമ്മ കല്ലൂര്‍ക്കാട് യുപി സ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ്. മക്കള്‍: സൂരജ് (പാര്‍ട്ണര്‍, ഫ്യൂച്ചര്‍ അക്കാദമി പെരുമ്പാവൂര്‍), സുബിന്‍ (ലണ്ടന്‍). മരുമക്കള്‍: ശ്രുതി, ഡോ. അഞ്ജന. 2015ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവാണ് പരേതൻ. പെരുമ്പാവൂര്‍ കുന്നുമ്മല്‍ സ്‌കൂളിലെ പ്രഥമ എസ്പിസി അധ്യാപകനും ഇരിങ്ങോള്‍ സ്‌കൂളിലെ റിട്ട. അധ്യാപകനും ജയകേരളം റസിഡന്‍സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമാണ് പരേതൻ.

പി.വി. ജോസ്

അങ്കമാലി: ടെൽക്ക് റിട്ടയേർഡ് ജനറൽ മാനേജരും എറണാകുളം ലിസി, വെൽകെയർ ആശുപത്രികളിലെ അഡ്മിനിസ്ട്രേറ്ററും ആയിരുന്ന കറുകുറ്റി വാഴച്ചാൽ പൈനാടത്ത് (കിഴക്കേ വീട്) പി.വി. ജോസ് (91) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കറുകുറ്റി ബസ്ലേഹം സെന്‍റ് ജോസഫ്സ് പള്ളിയിൽ. സ്റ്റാർ ജീസസ് സ്കൂൾ സ്ഥാപകാംഗം, പൈനാടത്ത് കുടുംബയോഗം പ്രസിഡന്‍റ്, ബസ്ലേഹം സെന്‍റ് ജോസഫ്സ് പള്ളി ട്രസ്റ്റി, ഫാമലി യൂണിയൻ വൈസ് ചെയർമാൻ തുടങ്ങി മറ്റു നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഭാര്യ ഡെയ്സി മേനാച്ചേരി പുത്തൻപള്ളി (റിട്ട. അധ്യാപിക). മക്കൾ: ഡോ. റീസ (ന്യൂസിലൻഡ്), ജോർജ് (എൻജിനീയർ, ബംഗളൂരു), റോസ്‌നീന (ബംഗളൂരു), മീനു മേരി (കുവൈറ്റ്), മരുമക്കൾ: സണ്ണി കോടിക്കൽ ഫോർട്ട് കൊച്ചി (ന്യൂസിലൻഡ്), ആനി ലത കവുണ്ടൻ ഇടപ്പള്ളി, ടോം പാനാട്ടിൽ മുട്ടാർ (ബംഗളൂരു), സെബാസ്റ്റ്യൻ സിറിയക്ക് മറ്റം തിരുവനന്തപുരം (കുവൈറ്റ്). മുൻ മന്ത്രി പി.ജെ. ജോസഫ് ഭാര്യയുടെ ജേഷ്ടത്തിയുടെ ഭർത്താവാണ്.

ചാക്കോ

പേരാമ്പ്ര: മാളിയേക്കൽ ചാക്കോ (കുട്ടപ്പൻ ചേട്ടൻ-92) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ചക്കിട്ടപാറ സെന്‍റ് ആന്‍റണീസ്‌ പള്ളിയിൽ. കർഷകനും ആദ്യകാല സാംസ്കാരിക പൊതുപ്രവർത്തകനും ചക്കിട്ടപാറ സെന്‍റ് ആന്‍റണീസ് പള്ളി ഇടവക സ്ഥാപിക്കുന്നതിന് മുന്നിൽനിന്ന് പ്രവർത്തിച്ച വ്യക്തിയുമായിരുന്നു. ഭാര്യ: ഏലിക്കുട്ടി (കുളത്തുവയൽ കണക്കഞ്ചേരി കുടുംബാംഗം). മക്കൾ: മോളി, ജെസി, ബോബൻ, ഷാജു, പരേതനായ ജോയി, ബിനു. മരുമക്കൾ: ആഗസ്റ്റിൻ പന്തേനാൽ, പരേതനായ ജോർജ് നിരപ്പേൽ, മോളി കണിയാറാകത്ത്, ടെസി ഇരവുചിറ, ഷീബ മോളേക്കുന്നേൽ, ബിൻസി പ്രാക്കുഴി. സഹോദരങ്ങൾ: ഏലികുട്ടി ജോൺ മണ്ഡപത്തിൽ ചക്കിട്ടപാറ, ബേബി മാളിയേക്കൽ, സിസ്റ്റർ തെരസ് ജോൺ (എസ്എച്ച് കോൺവെന്‍റ് ദ്വാരക, മാനന്തവാടി), പരേതരായ കുഞ്ഞന്ന മാത്യു, സിസ്റ്റർ ജോന്ന എസ്എംഐ (അഹമ്മദാബാദ്).

മറിയാമ്മ

കോഴിക്കോട്: മലാപ്പറമ്പ് ഹൗസിംഗ് കോളനി കിളിയില്ലം മറിയാമ്മ തോമസ് (100) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് മാവൂർ ക്രിസ്തുരാജ പള്ളിയിലെ കുടുംബ കല്ലറയിൽ. മാവൂർ ഗ്വാളിയർ റയോൺസ് സ്കൂൾ റിട്ട. അധ്യാപികയാണ്. എടത്വ തൈശേരി മെതിക്കളം കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ അഡ്വ. കെ.ടി. തോമസ് (റിട്ട. പേർസണൽ മാനേജർ മാവൂർ ഗ്വാളിയർ റയോൺസ്). മക്കൾ: പരേതയായ ഡോ. സുസൺ ജോൺ (പ്രഫസർ, നിർമ്മല കോളജ്, മൂവാറ്റുപുഴ), ആനി ബേബി (കോഴിക്കോട്), അജിത് തോമസ് (എൻജിനിയർ, ഇൻഷ്വറൻസ് വാലുവേറ്റർ). മരുമക്കൾ: പരേതനായ ക്യാപ്റ്റൻ ജോൺ വർക്കി കുഴിക്കണ്ടത്തിൽ (മൂവാറ്റുപുഴ) കെ.പി. ബേബി കിഴക്കേ ഭാഗത്ത് (കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി അംഗം), ഷമ്മി മാത്യു കുരിശുംമുട്ടിൽ (റിട്ട. അസി. ഡയറക്ടർ, കേരള കൃഷി വകുപ്പ്).

ഉലഹന്നാൻ

കോടഞ്ചേരി : വലിയകൊല്ലി കൊട്ടാരത്തിൽ ഉലഹന്നാൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വലിയകൊല്ലി സെന്‍റ് അൽഫോൻസ പള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ പുത്തൻകണ്ടത്തിൽ. മക്കൾ: എൽസി, ഡെയ്സി, ജെസി (റിട്ട.എച്ച്എം, ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ, പുഷ്പഗിരി), ബെസി (എച്ച്എം, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ, കട്ടിപ്പാറ), ലിൻസി (ലത്തീഫ ഹോസ്പിറ്റൽ, ദുബായ്), സിസ്റ്റർ ഷിൻസി (ഹോളി സ്പിരിറ്റ് സിസ്റ്റേഴ്സ്, കുമളി). മരുമക്കൾ: ജോസഫ് പടപ്പനാനിക്കൽ, ജോസ് മംഗലപ്പിള്ളിൽ, റോയി തോണക്കര (റിട്ട. അധ്യാപകൻ), രാജീവ് മാത്യു കച്ചിറയിൽ (റിട്ട. അധ്യാപകൻ, സെന്‍റ് ആന്‍റണീസ് ഹൈസ്കൂൾ, കണ്ണോത്ത്), ബിനോ (അബുദാബി).

ഗർവാഡിസ്

പൊറ്റമ്മൽ: റിട്ട. എൻഐടി പ്രഫ. പി.പി. ഗർവാഡിസ് (ബേബി - 86) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് ചേവായൂർ നിത്യസഹായ മാതാ ദേവാലയത്തിലെ പ്രാർഥനകൾക്ക് ശേഷം മാവൂർ ക്രിസ്തുരാജ പള്ളിയിൽ. പരേതൻ മലയാറ്റൂർ പടയാട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ഞാറക്കൽ കണ്ണമ്പുഴ കാളിയാടൻ ലീല ബേബി. മകൾ: ഡോ. മെയ്മോൾ ആന്‍റണി (ഗവ. ജനറൽ ഹോസ്പിറ്റൽ, കോഴിക്കോട്). മരുമകൻ: ഡോ. ആന്‍റണി തോമസ് (ക്രാഫ്റ്റ് ഡെന്‍റൽ ക്ലിനിക്, പൊറ്റമ്മൽ). സഹോദരങ്ങൾ: പരേതനായ ഡോ. പി.പി. ജോസഫ്, ഫാ. മാത്യു പടയാട്ടിൽ എസ്ജെ (പഞ്ചാബ്), സിസ്റ്റർ ഡിവിനാ എസ്ഡി (ഹരിയാന), പി.പി. തോമസ് (റിട്ട. ബാങ്ക് സ്റ്റാഫ്).

ത്രേസ്യാമ്മ

കരുവഞ്ചാൽ: ആശാൻകവലയിലെ തേലക്കാട്ട് ത്രേസ്യാമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വിജയപുരം (ആശാൻകവല) സെന്‍റ് തോമസ് പള്ളിയിൽ. ഭർത്താവ്: പരേതനായ തേലക്കാട്ട് പൗലോസ്. മക്കൾ: മോളി, ലിസി, റോസമ്മ, സാജു, ഷാലി, മനോജ്, ഹെലേന, പരേതനായ ഫാ. സേവ്യർ തേലക്കാട്ട് (മലയാറ്റൂർ പള്ളി മുൻവികാരി). മരുമക്കൾ: ബാബു പായിക്കാട്ട് (കുടിയാന്മല), സണ്ണി കടുപ്പിൽ (ചെമ്പന്തൊട്ടി), ഷാജി തുണിയമ്പ്ര (വെള്ളാട്), സിന്ധു പീടിയേക്കൽ (കരുവഞ്ചാൽ), റോയി കുന്നത്താനിയിൽ (പാലുംചിത്ത), പ്രിയ കാരികര (കനകക്കുന്ന്), സിനോജ് മുണ്ടയ്ക്കൽ (പരപ്പ).

രതി

കുടുക്കിമെട്ട: കുടുക്കിമെട്ട കാരുണ്യ ക്ലിനിക്കിന് മുൻവശം റിട്ട. റവന്യൂ ഇൻസ്പെക്ടർ എടക്കണമ്പേത്ത് കുഞ്ഞിരാമന്‍റെ ഭാര്യ റിട്ട. പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് രതി തെക്കുമ്പാത്ത് (76 )അന്തരിച്ചു. മക്കൾ: ദീപ, സന്ദീപ്, സുദീപ് ( വൈദ്യുതി ഓഫീസ്, ഏച്ചൂർ). മരുമക്കൾ: ജഗദീഷ് (മസ്ക്കറ്റ്), സിനിജ (സിവിൽ പോലീസ് ഓഫീസർ, ചക്കരക്കൽ),നവ്യ (ടീച്ചർ, ഭാരതീയ വിദ്യാഭവൻ, കക്കാട്). സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. കേണൽ കണ്ണൂർ), രമ (ചാലാട് ), ശ്യാമള (ചൊവ്വ), ശൈലജ (കക്കാട്), രാജീവൻ (പൊടിക്കുണ്ട്), രമ്യ (പള്ളിക്കുന്ന് ).

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

04-07-2026

കല്യാണി ബോളിവുഡിലേക്ക്

സംവിധായകൻ പ്രിയദർശന്‍റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ‌ ബോളിവുഡിലേക്ക്. ബിഗ് ബജറ്റിൽ ഒരുക്കുന്ന രൺവീർ സിംഗ് നായനാകുന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം.

300 കോടി ബജറ്റിൽ ഒരുക്കുന്ന പ്രളയ് എന്ന സർവൈവൽ ത്രില്ലർ വിചിത്രരൂപികൾക്കിടയിൽ പെട്ടുപോകുന്ന ദന്പതികളുടെ കഥയാണ് പറയുന്നത്. തകർന്നടിഞ്ഞ മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിലാണു കഥ. വൈകാതെ തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഓസ്ട്രേലിയയിൽ ആരംഭിക്കുമെന്നാണു റിപ്പോർട്ടുകൾ.

2013ൽ ഒരു ഹിന്ദി സിനിമയിൽ അസിസ്റ്റന്‍റ് പ്രൊഡക്‌ഷൻ ഡിസൈനറായാണു തുടക്കം. 2016ൽ ഒരു തമിഴ് സിനിമയിൽ അസിസ്റ്റന്‍റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. 2017ൽ റിലീസായ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തി.

2020ൽ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ലോകഃ എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവായത്. ഈ ചിത്രത്തോടെ പാൻ ഇന്ത്യൻ താരമായി കല്യാണി വളർന്നു.

04-07-2026

കല്യാണി ബോളിവുഡിലേക്ക്

സംവിധായകൻ പ്രിയദർശന്‍റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ‌ ബോളിവുഡിലേക്ക്. ബിഗ് ബജറ്റിൽ ഒരുക്കുന്ന രൺവീർ സിംഗ് നായനാകുന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം.

300 കോടി ബജറ്റിൽ ഒരുക്കുന്ന പ്രളയ് എന്ന സർവൈവൽ ത്രില്ലർ വിചിത്രരൂപികൾക്കിടയിൽ പെട്ടുപോകുന്ന ദന്പതികളുടെ കഥയാണ് പറയുന്നത്. തകർന്നടിഞ്ഞ മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിലാണു കഥ. വൈകാതെ തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഓസ്ട്രേലിയയിൽ ആരംഭിക്കുമെന്നാണു റിപ്പോർട്ടുകൾ.

2013ൽ ഒരു ഹിന്ദി സിനിമയിൽ അസിസ്റ്റന്‍റ് പ്രൊഡക്‌ഷൻ ഡിസൈനറായാണു തുടക്കം. 2016ൽ ഒരു തമിഴ് സിനിമയിൽ അസിസ്റ്റന്‍റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. 2017ൽ റിലീസായ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തി.

2020ൽ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ലോകഃ എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവായത്. ഈ ചിത്രത്തോടെ പാൻ ഇന്ത്യൻ താരമായി കല്യാണി വളർന്നു.

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

02-07-2026

പുതിയ കാലത്തെ അഭിനേതാക്കൾ ഭാഗ്യവാന്മാർ: കരിഷ്മ കപുർ

ബോളിവുഡിന്‍റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.

ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്‍റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.

തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്‌ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

04-07-2026

ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർഥിക്കണം: മാർ മാത്യു മൂലക്കാട്ട്

ന്യൂയോർക്ക്: റോക്‌ലൻഡിലുള്ള സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ 2026-ലെ മതബോധന ബിരുദദാന ചടങ്ങ് ഭക്തിനിർഭരവും ആഘോഷപൂർണവുമായി ജൂൺ 28നു നടന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികളുടെ തുടക്കം.

ഇടവക വികാരി ഫാ. ജോബി പൂച്ചൂക്കണ്ടത്തിൽ, മുൻ വികാരി ഫാ. ജോസ് അദോപ്പിള്ളിൽ എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, മാതാപിതാക്കൾ സ്വന്തം ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർഥിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട് പിതാവ് ആഹ്വാനം ചെയ്തു.

മതബോധന അധ്യാപനം ഒരു ദൈവവിളിയാണെന്നും ആ വിളി സ്വീകരിക്കുന്നവർക്ക് ആവശ്യമായ ജ്ഞാനവും കൃപയും ദൈവം തന്നെ നൽകുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. അധ്യാപകരുടെ കഴിവുകൾ മാത്രമല്ല, ദൈവാനുഗ്രഹവും സഹായവുമാണ് വിശ്വാസപഠനം ഫലപ്രദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

04-07-2026

ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മുഴുവൻ സർവീസുകളും പുനരാരംഭിച്ചു

കൊച്ചി: കോഴിക്കോട് നിന്നും സലാല, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് വീണ്ടും തുടക്കമിട്ടതോടെ പശ്ചിമേഷ്യയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.

കോഴിക്കോട് നിന്നും സലാലയിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ രണ്ടിന് പുനരാരംഭിച്ചു. കോഴിക്കോട് - കുവൈറ്റ് സർവീസുകൾ ജൂലൈ മൂന്നിനും ബംഗളൂരുവിൽ നിന്നും കുവൈറ്റിലേക്കുള്ള സർവീസ് ജൂലൈ നാലിനും പുനരാരംഭിച്ചു.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോട് നിന്നും രാവിലെ 11ന് സലാലയിലേക്കും ഉച്ചകഴിഞ്ഞ് 2.15ന് തിരികെ കോഴിക്കോട്ടേക്കുമാണ് സർവീസ്. കോഴിക്കോട് നിന്നും കുവൈറ്റിലേക്കുള്ള വിമാനം വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 7.30ന് കോഴിക്കോട് നിന്നും പുറപ്പെടും.

11.05ന് കുവൈറ്റിൽ നിന്നും തിരികെ പുറപ്പെട്ട് വൈകുന്നേരം 6.50ന് കോഴിക്കോട് എത്തിച്ചേരും. ബംഗളൂരുവിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാനം വെള്ളിയാഴ്ച ദിവസം പുലർച്ചെ 2.25ന് പുറപ്പെട്ട് രാവിലെ 4.50ന് കുവൈറ്റിൽ ലാൻഡ് ചെയ്യും.

അതേ ദിവസം കുവൈറ്റിൽ നിന്നും രാവിലെ 5:50ന് തിരികെ പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.25ന് ബംഗളൂരുവിൽ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റു പ്രമുഖ ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ജൂലൈ അഞ്ച് മുതൽ കോഴിക്കോട് - കുവൈറ്റ് സെക്ടറിലെ വിമാന സർവീസ് ആഴ്ചയിൽ മൂന്നായി ഉയർത്തും. ഇതോടെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2.15ന് കോഴിക്കോട് നിന്നും കുവൈറ്റിലേക്കും രാവിലെ 5.50ന് കുവൈറ്റിൽ നിന്നും കോഴിക്കോട്ടേക്കും സർവീസുകൾ ഉണ്ടായിരിക്കും.

ജൂലൈ ഏഴ് മുതൽ ബെംഗളൂരു - കുവൈറ്റ് സെക്ടറിലും ആഴ്ചയിൽ മൂന്ന് ദിവസം വിമാന സർവീസുകൾ ഉണ്ടാവും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുലർച്ചെ 2.25ന് ബംഗളൂരിൽ നിന്നും രാവിലെ 5.50ന് കുവൈറ്റിൽ നിന്നുമായിരിക്കും സർവീസുകൾ.

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കുവൈറ്റിലേക്കുള്ള മുഴുവൻ വിമാനങ്ങളും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവീസ് നടത്തുക. സലാല കൂടാതെ ഒമാനിലെ മസ്കറ്റിലേക്കും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.

ജൂലൈ മൂന്ന് മുതൽ ബംഗളൂരുവിൽ നിന്നായിരിക്കും സർവീസുകൾ. മസ്കറ്റിൽ നിന്നും ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിലേക്ക് ആഴ്ചതോറും 40 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

ബഹ്റിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങി പശ്ചിമേഷ്യയിലെ 13 സ്ഥലങ്ങളിലേക്ക് ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ നിന്നായി ആഴ്ചതോറും 780 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

അടുത്തിടെ നവിമുംബൈ - അബുദാബി, ഗുവാഹത്തി - അബുദാബി, ഗുവാഹത്തി - ദുബായി, ബംഗളൂരു - ഫുക്കറ്റ്, പൂനെ, അമൃത്സർ എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചിരുന്നു.

കോഴിക്കോട് നിന്നും ബംഗളൂരു, ഗൾഫ് മേഖലകളിലെ 13 നഗരങ്ങളിലേക്ക് ആഴ്ചതോറും 85 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

04-07-2026

ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർഥിക്കണം: മാർ മാത്യു മൂലക്കാട്ട്

ന്യൂയോർക്ക്: റോക്‌ലൻഡിലുള്ള സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ 2026-ലെ മതബോധന ബിരുദദാന ചടങ്ങ് ഭക്തിനിർഭരവും ആഘോഷപൂർണവുമായി ജൂൺ 28നു നടന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികളുടെ തുടക്കം.

ഇടവക വികാരി ഫാ. ജോബി പൂച്ചൂക്കണ്ടത്തിൽ, മുൻ വികാരി ഫാ. ജോസ് അദോപ്പിള്ളിൽ എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, മാതാപിതാക്കൾ സ്വന്തം ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർഥിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട് പിതാവ് ആഹ്വാനം ചെയ്തു.

മതബോധന അധ്യാപനം ഒരു ദൈവവിളിയാണെന്നും ആ വിളി സ്വീകരിക്കുന്നവർക്ക് ആവശ്യമായ ജ്ഞാനവും കൃപയും ദൈവം തന്നെ നൽകുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. അധ്യാപകരുടെ കഴിവുകൾ മാത്രമല്ല, ദൈവാനുഗ്രഹവും സഹായവുമാണ് വിശ്വാസപഠനം ഫലപ്രദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

04-07-2026

അഭിഷേകാഗ്നി കൺവൻഷൻ ഡബ്ലിനിൽ

ഡബ്ലിൻ: ഫാ. സേവ്യർ ഖാൻ വട്ടായിലിലൂടെ പരിശുദ്ധാത്മാവ് തുടക്കം കുറിക്കുകയും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയില്‍ ആത്മീയ ഉണര്‍വിന് കാരണമാവുകയും ചെയ്ത അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനില്‍ നടത്തപ്പെടുന്നു.

യുകെ ഉള്‍പ്പെടെയുള്ള ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി വചന ശുശ്രൂഷ 2026 ജനുവരി നാലാം തീയതി ഡബ്ലിന്‍ 5-ലെ സെന്‍റ് ലൂക്ക് ദേവാലയത്തില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ അഞ്ച് വരെയാണ് ഒരുക്കിയിരിക്കുന്നത്.

അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയ അഭിഷേകാഗ്നി വചന ശുശ്രൂഷ സേവ്യർ ഖാൻ വട്ടായിൽ അച്ഛനിലൂടെ തന്നെ പരിശുദ്ധാത്മാവ് രൂപം നല്‍കിയ Anointing Fire Catholic Ministry (AFCM) ആണ് ഡബ്ലിനിൽ ഒരുക്കുന്നത്.

അയർലണ്ടിലെ കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലൻഡിലെയും AFCM ശുശ്രൂഷകർ നേതൃത്വം നൽകുന്ന ഈ ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി - ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

തിന്മ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുന്നതിനും വിശ്വാസത്തിൽ നിന്ന് അകന്നു പോകുന്ന ദേശങ്ങളെയും ജനതകളെയും കുടുംബങ്ങളെയും വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും, കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് ക്രൈസ്തവ സാക്ഷ്യം നൽകുന്നതിനും വിശ്വാസ സമൂഹത്തെ ഒരുക്കുന്ന ഈ അഭിഷേകാഗ്നി കൺവൻഷനിലേക്ക് AFCM അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

 

04-07-2026

ഇസബെൽ മേരി തോമസ് അവാർഡ് ഹിമ ഹാപ്പിക്ക്

കാൻബറ: സീറോമലബാർ മെൽബൺ രൂപത കാൻബറ സെന്‍റ് അൽഫോൻസാ ഇടവകയിലെ സെന്‍റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സെന്‍റ് അൽഫോൻസാ പള്ളിയിൽ വച്ച് നൽകുകയുണ്ടായി.

പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സെന്‍റ് അൽഫോൻസാ കമ്യൂണിറ്റിയിലെ കുട്ടിക്കാണ് ഈ അവാർഡ് നൽകുന്നത്. ഹിമ ഹാപ്പി പൈനടത്താണ് ഈ അവാർഡിന് അർഹയായത്.

സെന്‍റ് അൽഫോൻസാ ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ പുതുതായി ചുമതല ഏൽക്കുന്ന ഫാ. ടിജോ എന്നിവർ ചേർന്ന് അവാർഡ് നൽകി.

അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്തു ഹാപ്പി - മിനി ദമ്പതികളുടെ മകളാണ് ഹിമ. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനോടൊപ്പം ഓസ്‌ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നു.

04-07-2026

ഗുഡ്ഗാവ് ഭദ്രാസനത്തിൽ ലഹരിവിരുദ്ധ പ്രചാരണം നടത്തി

ഭോപ്പാൽ: മലങ്കര കാത്തലിക് അസോസിയേഷൻ ഗുഡ്ഗാവ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിലുള്ള ഭദ്രാസനതല ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കം. ഭോപ്പാൽ സെന്‍റ് തോമസ് പള്ളിയിൽ നടന്ന ചടങ്ങിൽ ദദ്രാസന പ്രസിഡന്‍റ് റെജി തോമസ് അധ്യക്ഷത വഹിച്ചു.

ഫാ. ചാൾസ് വിൽസൻ മുഖ്യപ്രഭാഷണം നടത്തി. ഭോപ്പാൽ വൈദിക ജില്ല വികാരി ജനറൽ ഫാ. വിശാഖ് സ്കറിയ ആമുഖ പ്രഭാഷണം നടത്തി. ദദ്രാസന ജനറൽ സെക്രട്ടറി ഷാജി ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഗുഡ്ഗാവ് ഭദ്രാസനത്തിന്‍റെ ബാർ-ഈത്തോ-കാശിറോ (സഭയുടെ ഉത്സാഹിയായ പുത്രൻ) പദവിക്ക് അർഹനായ എൻ.സി. ഫിലിപ്പിനെ ആദരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സാബു സാമുവേലിനെ ചടങ്ങിൽ അഭിനന്ദിച്ചു.

ചടങ്ങിൽ ഭോപ്പാൽ റീജണിലെ ഉന്നതവിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. നവംബർ ഒമ്പത്, 10 തീയതികളിൽ ഭോപ്പാൽ സെന്‍റ് തോമസ് സ്കൂളിൽ നടക്കുന്ന ഭദ്രാസന ജനറൽ കൺവൻഷൻ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് എംസിഎ ഭദ്രാസന പ്രസിഡന്‍റ് അവലോകനം നടത്തുകയും വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.

ഭോപ്പാൽ റീജൺ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി കെ.ഒ. സ്റ്റീഫൻ, ഇപിസി സെക്രട്ടറി സാബു സാമുവൽ എന്നിവർ പ്രസംഗിച്ചു. എംസിഎ ഭദ്രാസന സെക്രട്ടറി ലിസി സ്റ്റീഫൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം വൈ. ഷാജി നന്ദിയും പറഞ്ഞു.

ലഹരിവിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ലഹരിയുടെ ദൂഷ്യവശങ്ങളെ സംബന്ധിച്ച ബോധവത്കരണ സെമിനാറുകളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

04-07-2026

കൊതുക് പരത്തുന്ന പകർച്ചവ്യാധികൾ

ചിക്കൻഗുനിയ

ഈഡിസ് ഇജിപ്തി വർഗത്തിൽ പെടുന്ന കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്. കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് കൂടുതലായി ഉണ്ടാകുന്നത്.

രോഗലക്ഷണങ്ങൾ

പനി ശക്തമായ സന്ധിവേദന, സന്ധികളിൽ വീക്കം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ

ഡെങ്കിപ്പനി

ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഈ രോഗം ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ഈഡിസ് ഈജിപ്‌തി, അൽബോപിക്റ്റസ് എന്നിനം പെൺ കൊതുകുകൾ ആണ് ഡെങ്കി വൈറസ് പരത്തുന്നത്.

രോഗലക്ഷണങ്ങൾ

കടുത്ത പനി, തലവേദന, പേശിയിലും സന്ധിയിലയും വേദന. പനി ശക്തമാകുമ്പോൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നു.വായ, മൂക്ക്, കുടൽ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് രക്തസ്രാവം ഉണ്ടാകുന്നു.

ജപ്പാൻജ്വരം

വളർത്തുമൃഗങ്ങളായ കന്നുകാലികൾ, പന്നി കൊക്ക് വർഗത്തിൽപ്പെട്ട പക്ഷികൾ, വവ്വാൽ തുടങ്ങിയവയിൽ ഈ രോഗാണുക്കൾ ദീർഘമായി കഴിയാറുണ്ട്. ക്യൂലക്സ് കൊതുകുകളാണ് ജപ്പാൻജ്വരം പരത്തുന്നത്.

രോഗലക്ഷണങ്ങൾ

ശക്തമായ പനി, വിറയൽ, തലവേദന, ക്ഷീണം, ഓക്കാനവും ചർദിയും, ഓർമക്കുറവ്, മാനസികവിഭ്രാന്തി, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ രോഗം മൂർച്ഛിച്ചാൽ മസ്തിഷ്കത്തെ ബാധിക്കുന്നു. തന്മൂലം മരണം സംഭവിക്കാം.

മന്ത്

വുചിറിയ ബാങ്ക്രോഫ്റ്റി എന്ന വിര കൊതുക് കടിയിലൂടെ ശരീരത്തിൽ എത്തുകയും ശരീരത്തിലെ ദ്രാവകത്തിന്‍റെ ഒഴുക്കിന് തടസമാ വുകയും അവ കെട്ടിക്കിടക്കുകയും ചെയ്യുന്നു.

മലമ്പനി

ആൺ വിഭാഗത്തിൽ പെടുന്ന അനഫിലിസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്.

രോഗലക്ഷണങ്ങൾ

തലവേദന, പനി, വിറയൻ സന്ധിവേദന, ചർദ്ദി,വിളർച്ച മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്‍റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.

04-07-2026

കൊതുക് പരത്തുന്ന പകർച്ചവ്യാധികൾ

ചിക്കൻഗുനിയ

ഈഡിസ് ഇജിപ്തി വർഗത്തിൽ പെടുന്ന കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്. കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് കൂടുതലായി ഉണ്ടാകുന്നത്.

രോഗലക്ഷണങ്ങൾ

പനി ശക്തമായ സന്ധിവേദന, സന്ധികളിൽ വീക്കം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ

ഡെങ്കിപ്പനി

ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഈ രോഗം ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ഈഡിസ് ഈജിപ്‌തി, അൽബോപിക്റ്റസ് എന്നിനം പെൺ കൊതുകുകൾ ആണ് ഡെങ്കി വൈറസ് പരത്തുന്നത്.

രോഗലക്ഷണങ്ങൾ

കടുത്ത പനി, തലവേദന, പേശിയിലും സന്ധിയിലയും വേദന. പനി ശക്തമാകുമ്പോൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നു.വായ, മൂക്ക്, കുടൽ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് രക്തസ്രാവം ഉണ്ടാകുന്നു.

ജപ്പാൻജ്വരം

വളർത്തുമൃഗങ്ങളായ കന്നുകാലികൾ, പന്നി കൊക്ക് വർഗത്തിൽപ്പെട്ട പക്ഷികൾ, വവ്വാൽ തുടങ്ങിയവയിൽ ഈ രോഗാണുക്കൾ ദീർഘമായി കഴിയാറുണ്ട്. ക്യൂലക്സ് കൊതുകുകളാണ് ജപ്പാൻജ്വരം പരത്തുന്നത്.

രോഗലക്ഷണങ്ങൾ

ശക്തമായ പനി, വിറയൽ, തലവേദന, ക്ഷീണം, ഓക്കാനവും ചർദിയും, ഓർമക്കുറവ്, മാനസികവിഭ്രാന്തി, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ രോഗം മൂർച്ഛിച്ചാൽ മസ്തിഷ്കത്തെ ബാധിക്കുന്നു. തന്മൂലം മരണം സംഭവിക്കാം.

മന്ത്

വുചിറിയ ബാങ്ക്രോഫ്റ്റി എന്ന വിര കൊതുക് കടിയിലൂടെ ശരീരത്തിൽ എത്തുകയും ശരീരത്തിലെ ദ്രാവകത്തിന്‍റെ ഒഴുക്കിന് തടസമാ വുകയും അവ കെട്ടിക്കിടക്കുകയും ചെയ്യുന്നു.

മലമ്പനി

ആൺ വിഭാഗത്തിൽ പെടുന്ന അനഫിലിസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്.

രോഗലക്ഷണങ്ങൾ

തലവേദന, പനി, വിറയൻ സന്ധിവേദന, ചർദ്ദി,വിളർച്ച മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്‍റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

01-07-2026

ആർത്തവവിരാമം: വേണം കരുതൽ, സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളില്‍ ആര്‍ത്തവം അഥവാ മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്.

ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു. 45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്.

പ്രായത്തിന്‍റേതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു.

ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. Resistance exercise, Weight bearing exercise എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

ഹൃദ്രോഗം (Cardio Vascular Disease - CVD)

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്‍റെ അളവ്കൂടുകയ മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു.

ദിവസവും എയ്‌റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ദ്ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്‌ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്‌ട്രോളിന്‍റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു.

ഇതു കൂടാതെ Metabolism നല്ല രീതിയില്‍ ആക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

ശരീരത്തിന്‍റെ ബാലന്‍സ്

ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിലെ ന്യൂറോ സെന്‍സറി സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ശരീരത്തിന്‍റെ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ബാലന്‍സ് നഷ്ടമാകുമ്പോള്‍ വീഴ്ചയുടെ സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അനുയോജ്യമായ പരിശീലനവും വ്യായാമവും ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം കൃത്യമായി ചെയ്യേണ്ടതാണ്.

പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്‌സ് (Pelvic Organ Prolapse)

ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലം പെല്‍വിക് ഫ്ലോറിലെ പേശികളുടെ ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് Pelvic Organ Prolapse സംഭവിക്കുന്നത്.

പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്.

യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്.

മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ Endorphinsserotonin പോലുള്ള രാസവസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക.

വ്യായാമം ചെയ്യുന്നതലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function) മെച്ചപ്പെടുത്തുന്നു. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ ശാരീരിക ക്ഷമത, ജീവിത നിലവാരം, മെറ്റബോളിക് ആരോഗ്യം, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും അസ്ഥിനാശം തടയുന്നതിനും വ്യക്തിഗത വ്യായാമം സഹായകരമാണ്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ക്കായുള്ള ഏറ്റവും ഫലപ്രദമായ ഔഷധ രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യക്തിഗത വ്യായാമങ്ങള്‍.

ഇവ ദിവസവും കൃത്യമായി ചെയ്യുന്നതിലൂടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായകരമാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വ്യായമത്തിന്‍റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

01-07-2026

തൊഴിൽ അല്ല, ഇത് സേവനം; ഡോക്‌ടേഴ്സ് ദിനത്തിൽ കുറിപ്പുമായി യുവഡോക്‌ടർ

ഡോക്‌ടറാകുന്നത് ഒരു തൊഴിൽ മാത്രം അല്ല; അതൊരു ഉത്തരവാദിത്തവും ഒരു പ്രതിജ്ഞയും മനുഷ്യജീവിതത്തോടുള്ള ദീർഘകാല സമർപ്പണവുമാണ്. പ്രത്യേകിച്ച് കുട്ടികളുടെ അതിതീവ്രപരിചരണ രംഗത്ത് പ്രവർത്തിക്കുമ്പോൾ ഓരോ നിമിഷവും നിർണായകമാണ്.

ഒരു കുഞ്ഞിന്‍റെ ശ്വാസം സ്ഥിരത നേടുന്ന നിമിഷവും ആശങ്കയോടെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ കണ്ണുകളിൽ പ്രതീക്ഷ മടങ്ങിയെത്തുന്ന നിമിഷവും എന്‍റെ ജീവിതത്തെ ഏറ്റവും അർഥവത്താക്കുന്ന അനുഭവങ്ങളായി ഞാൻ കാണുന്നു.

കഴിഞ്ഞ ഏഴ് വർഷമായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കൺസൾട്ടന്‍റ് ആൻഡ് പീഡിയാട്രിക് ഇന്‍റൻസിവിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുമ്പോൾ, ചികിത്സ എന്നത് ശാസ്ത്രവും കരുണയും സംഗമിക്കുന്ന അതിവിശിഷ്‌ടമായൊരു സേവനമാണെന്ന് ഞാൻ ദിനംപ്രതി കൂടുതൽ ആഴത്തിൽ തിരിച്ചറിയുന്നു.

എന്‍റെ വൈദ്യജീവിതത്തിന്‍റെ അടിത്തറ മദ്രാസ് മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനത്തിലൂടെയാണ് രൂപം കൊണ്ടത്. തുടർന്ന് PGI Chandigarh-ൽ നിന്ന് MD Pediatrics നേടിയതും പിന്നീട് Sir Ganga Ram Hospital, Delhi-യിൽ super speciality പരിശീലനം നേടിയതും Pediatric Critical Care എന്ന മേഖലയിലേക്കുള്ള എന്‍റെ യാത്രയെ കൂടുതൽ ദൃഢമാക്കി.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് വൈദ്യവിദ്യാഭ്യാസ യാത്ര ആരംഭിക്കുമ്പോൾ, ചികിത്സയെ ഞാൻ പ്രധാനമായും അറിവിന്‍റെയും നൈപുണ്യത്തിന്‍റെയും ഒരു ശാസ്ത്രമേഖലയായി കണ്ടിരുന്നു. എന്നാൽ കാലവും അനുഭവങ്ങളും എന്നെ പഠിപ്പിച്ചത്, വൈദ്യസേവനം രോഗനിർണയത്തിലും ചികിത്സാനിർദേശത്തിലും മാത്രം ഒതുങ്ങുന്നില്ലെന്ന സത്യമാണ്.

രോഗിയുടെ കുടുംബത്തിന്‍റെ ഭയങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുകയും വിശ്വാസം, ആശയവിനിമയം, കരുണ എന്നിവയെ ചികിത്സയുടെ അനിവാര്യ ഘടകങ്ങളായി കാണുകയും ചെയ്യേണ്ടത് അത്ര തന്നെ പ്രാധാന്യമുള്ളതാണ്.

ഒരു Pediatric Intensivist എന്ന നിലയിൽ, കരുണയും സഹാനുഭൂതിയും തന്നെയാണ് എന്‍റെ ചികിത്സാസമീപനത്തിന്‍റെ അടിത്തറ. ഐസിയുവിൽ പ്രവേശിക്കുന്ന ഓരോ കുഞ്ഞും ഒരു രോഗാവസ്ഥ മാത്രമല്ല; ഒരു കുടുംബത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും പ്രാർഥനകളും ചുറ്റിപ്പറ്റിയുള്ള ജീവനുലകമാണ്.

അതുകൊണ്ട് ചികിത്സ നൽകുന്നതിനൊപ്പം മാതാപിതാക്കളുമായി സുതാര്യവും കരുതലോടുകൂടിയതുമായ ആശയവിനിമയം പുലർത്തുന്നതും അത്യന്താപേക്ഷിതമാണ്. പ്രതിസന്ധിയേറിയ നിമിഷങ്ങളിൽ വ്യക്തവും സത്യസന്ധവും ആശ്വാസകരവുമായി വിവരങ്ങൾ നൽകുന്നത് വിശ്വാസബന്ധം കൂടുതൽ ഉറപ്പിക്കുന്നു.

വിവരങ്ങളുടെ അമിതപ്രവാഹവും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ ധാരണകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ചികിത്സ നൽകുന്ന ഡോക്ടറിലുള്ള രോഗിയുടെ വിശ്വാസം വൈദ്യസേവനത്തിന്‍റെ അടിസ്ഥാനശിലയായി നിലകൊള്ളുന്നു. പലപ്പോഴും രോഗശമനത്തിന് മരുന്നുകൾക്കപ്പുറം മനുഷ്യത്വവും ആശ്വാസം പകരുന്ന വാക്കുകളും അനിവാര്യമായി മാറുന്നു.

എന്റെ വൈദ്യജീവിതത്തിലെ ചില നേട്ടങ്ങളെ ഞാൻ ഏറെ നന്ദിയോടെ ഓർക്കുന്നു. 2020-ലെ കോവിഡ് കാലഘട്ടത്തിൽ, ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ MIS-C കേസ് വിജയകരമായി ചികിത്സിക്കുകയും അത് റിപ്പോർട്ട് ചെയ്യുകയും ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുകയും ചെയ്യാൻ സാധിച്ചു.

2024 ജൂലൈയിൽ, ഇന്ത്യയിൽ അമീബിക് മസ്തിഷ്കജ്വരത്തിൽ നിന്ന് രക്ഷപ്പെട്ട ആദ്യ രോഗിയെ ചികിത്സിച്ച സംഘത്തിന് നേതൃത്വം നൽകാനായതും പത്തിലേറെ കുട്ടികളെ പ്രസ്തുത രോഗത്തിൽ നിന്ന് രക്ഷിക്കാനായതും കരിയറിലെ നിർണായക നാഴികക്കല്ലുകളായി.

അതോടൊപ്പം, ഈ രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലും വൈദ്യസമൂഹത്തിനുമിടയിൽ വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാനും കഴിഞ്ഞു.

ഇതുകൂടാതെ, ആറ് ഒറിജിനൽ ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടെ 40 പ്രസിദ്ധീകരണങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. Outlook Magazine-ന്‍റെ Best Doctors South India 2025 പട്ടികയിലും India Today Magazine-ന്‍റെ 50-ാം വാർഷിക പതിപ്പിലെ Eminent Doctors South India 2025 പട്ടികയിലും ഉൾപ്പെടാൻ കഴിഞ്ഞത് വിനയപൂർവം സ്വീകരിക്കുന്ന അംഗീകാരങ്ങളായി കരുതുന്നു.

എന്നിരുന്നാലും, ഈ നേട്ടങ്ങളൊന്നും ഒരാളുടെ മാത്രം വിജയമായി ഞാൻ കാണുന്നില്ല. വഴികാട്ടിയായ ഗുരുക്കന്മാർക്കും നിരന്തരം കൈത്താങ്ങായ എന്‍റെ മാതാപിതാക്കൾക്കും സഹപ്രവർത്തകർക്കും വിശ്വസിച്ച് ചികിത്സയ്ക്കായി മുന്നോട്ടുവന്ന രോഗികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ സേവനത്തിന് അവസരവും അനുഗ്രഹവും നൽകിയ ദൈവത്തോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.

തൊഴിൽജീവിതത്തിലെ ദീർഘമായ സമയക്രമവും കുടുംബത്തിൽ നിന്ന് അകന്നുപോയ അനേകം നിമിഷങ്ങളും അതിയായ സഹനത്തോടും സ്നേഹത്തോടും കൂടി ഏറ്റുവാങ്ങിയ ഭാര്യയ്ക്കും മക്കൾക്കും ഞാൻ അതീവ കടപ്പെട്ടിരിക്കുന്നു.

Doctors Day എന്നത്, നാം രോഗം മാത്രം ചികിത്സിക്കുന്നവർ അല്ല; ഭയം അകറ്റുന്നവർ, വിശ്വാസം സംരക്ഷിക്കുന്നവർ, പ്രത്യാശ പകരുന്നവർ കൂടിയാണെന്ന് ഓർമപ്പെടുത്തുന്ന ദിനമാണ്.

എന്‍റെ കാഴ്ചപ്പാടിൽ, Being a Doctor എന്നത് ശാസ്ത്രീയ അറിവിനെ മനുഷ്യസേവനമായി സമർപ്പിക്കുകയും കരുണയെ ചികിത്സയുടെ ജീവാത്മാവാക്കുകയും, പ്രതിസന്ധിയുടെ അതിരുകളിലുപോലും ജീവന്‍റെ വിളക്കായി നിലകൊള്ളുകയും ചെയ്യുന്നതാണ്.

ഡോ. കെ.കെ. അബ്‌ദുൾ റൗഫ്
Consultant Pediatrician and Pediatric Intensivist, Baby Memorial Hospital, Kozhikode.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

അർജന്റീനയെ വിറപ്പിച്ച് കേപ് വെർദെ
തൂഫാൻ; പെരുന്പാവൂരിനെ ക്ലീനാക്കാൻ ചെന്നിത്തല
തൂഫാൻ; പോലിസ് പിടിച്ചപ്പോൾ പൊട്ടിക്കരച്ചിൽ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up