ADVERTISEMENT

Close
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

12-09-2026

വിവാദവും പഴിചാരലും പരിഹാരമല്ല സ്വിച്ചിട്ടാൽ ബൾബ് തെളിയണം

Editorial

11-09-2026

മതഭ്രാന്തിന് വാക്സിനുണ്ട്, മതേതര വിദ്യാഭ്യാസം

Editorial

10-09-2026

വിത്തിനു വെള്ളമൊഴിക്കാനും മറക്കരുത്

Editorial

09-09-2026

''ഓർവെലിയൻ ഡിസ്റ്റോപ്പിയ'' കഥ കാര്യമാകുമ്പോൾ

Editorial

08-09-2026

വിദ്യാർഥികളെ കൊന്നത് കെട്ടിടമല്ല, അഴിമതിയാണ്

Editorial

07-09-2026

കാലനില്ലാക്കാലത്തിനു മുമ്പ് മാതാപിതാക്കളില്ലാക്കാലം!

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

ടോം ജോസ് അങ്കമാലിക്ക് നവതി സ്വീകരണം

അങ്കമാലി: സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറിയും നേതൃത്വ പരിശീലകനും അധ്യാപകനും ആയിരുന്ന ടോം ജോസ് അങ്കമാലിക്ക് കേരള ഹിസ്റ്ററി കോൺഗ്രസും അങ്കമാലി പൗരാവലിയും ചേർന്ന് നവതി സ്വീകരണം നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിച്ചു.

ദശാബ്ദങ്ങളായി താൻ അടക്കം യുവാക്കൾക്കും വിദ്യാർഥികൾക്കും നേതൃത്വ പരിശീലനവും മാർഗദർശനവും നൽകി തലമുറകളെ വലിയ സ്ഥാനങ്ങളിലേക്ക് ഉയർത്തിയ ആചാര്യ ശ്രേഷ്ഠനായിരുന്നു ടോം ജോസ് എന്ന് മന്ത്രി പ്രസ്താവിച്ചു .

മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷത വഹിച്ചു .

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജേക്കബ് പാലപ്പിള്ളി മംഗളപത്രം സമർപ്പിച്ചു.എംഎംബി ജനറൽ ബ്രദർ ബാസ്റ്റിൻ കരുവേലിൽ നവതി സ്മൃതിഗ്രന്ഥം പ്രകാശനം ചെയ്തു.

മുൻമന്ത്രി ജോസ് തെറ്റയിൽ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രഫ. വി.എ. വർഗീസ്, ബേബി മൂക്കൻ, ഡോ. കുര്യാസ് കുമ്പളക്കുഴി, ഫാ. ജേക്കബ് നാലുപറയിൽ, സിജോ പൈനാടത്ത്, എൻ.വി. സേവിയർ, പി.എ. തോമസ് പടയാട്ടിൽ, ഡേവിഡ് കണ്ണനായ്ക്കൽ, ഫാ. സിജു ജോർജ്, അഡ്വ. ജോർഫിൻ പെട്ട, ഷാജി മാലിപ്പാറ, ജോയി പോൾ, സിസ്റ്റർ ശോഭ, സ്വപ്ന ടോംസ്, ആശാ ടോംസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ സംഘടനകൾക്ക് വേണ്ടി ഉപഹാരങ്ങളും പൊന്നാടകളും സമ്മാനിച്ചു. ടോം ജോസ് മറുപടി പറഞ്ഞു. സ്നേഹ സൽക്കാരവും ഉണ്ടായിരുന്നു .

Thiruvananthapuram

ഇവാനയ്ക്ക് യാത്രാമൊഴിയേകി നാട്

മലയിൻകീഴ് : വിളവൂർക്കലിൽ അമ്മ കൊലപ്പെടുത്തിയ ഒരുവയസുകാരി ഇവാനയ്ക്ക് യാത്രാമൊഴിയേകി നാട്. വീട്ടിലെ കിടപ്പുമുറിയുടെ ഒരു ഭാഗം പൊളിച്ചാണ് ഇവാനയ്ക്ക് അന്ത്യനിദ്രയ്ക്കുള്ള ഇടമൊരുക്കിയത്. കഴിഞ്ഞ ദിവസമാണ് വിളവൂർക്കൽ പൊറ്റയിൽ പുലവന്നിയൂർക്കോണത്ത് നീതു എന്ന ക്രിസ്റ്റി (29) ഉറങ്ങിക്കിടന്ന സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ അഭിജിത്തിന്‍റെയും ക്രിസ്റ്റിയുടെയും ഒരു വയസും ഒരു മാസവും മാത്രം പ്രായമുള്ള ഇവാന എന്ന പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. അഞ്ചോടെ മൃതദേഹം കൊലപാതകം നടന്ന മലയിൻകീഴിലുള്ള വീട്ടിലേക്ക് എത്തിച്ചു. അഭിജിത്തിന്‍റെയും ക്രിസ്റ്റിയുടെയും വിവാഹ വാർഷികദിനത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിന്‍റെ ഞെട്ടലിൽനിന്നും ബന്ധുക്കളും നാട്ടുകാരും ഇപ്പോഴും മോചിതരായിട്ടില്ല.

വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാൻ കിടന്നപ്പോഴാണ് ക്രിസ്റ്റി കുഞ്ഞിനെ കൊലപ്പെടുത്തിയത്. നാലുമണിയായിട്ടും കുഞ്ഞിന്‍റെ അനക്കമൊന്നും കാണാതായതോടെ അഭിജിത്തിന്‍റെ കുഞ്ഞമ്മ മുറിക്കുള്ളിലേക്ക് കടന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ക്രിസ്റ്റിയുടെ ഉദ്ദേശം.


കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി ഉറക്കഗുളിക കഴിച്ചിരുന്നു. അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്ത യുവതിയെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ക്രിസ്റ്റി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിക്ക് പ്രസവാനന്തര വിഷാദരോഗം ഉണ്ടായിരുന്നുവോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലിസ് വ്യക്തമാക്കി.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജായ ശേഷം കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലിസിന്‍റെ തീരുമാനം. ശാസ്ത്രീയമായ തെളിവുശേഖരണത്തിനായി പ്രതിയെ വീണ്ടും ചോദ്യംചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഒരു കൗൺസിലറുടെ നേതൃത്വത്തിലാകും തുടർന്നുള്ള ചോദ്യം ചെയ്യൽ നടക്കുക എന്നാണ് പൊലിസ് നൽകുന്ന വിവരം.

അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണ്. അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തു. കസ്റ്റഡിയിൽ എടുക്കുന്നതിനായി പൊലിസ് എത്തിയപ്പോൾ കൊലപാതകം നടത്തിയ രീതിയും കൊലനടത്താൻ ഉപയോഗിച്ച കത്തിയും ക്രിസ്റ്റി തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

 

Kollam

കൊല്ലം പ്രസ് ക്ലബ് നവീകരണം: സംയുക്ത പരിശോധന നടത്തി

കൊല്ലം: കൊല്ലം പ്രസ് ക്ലബിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി വിഷ്ണു മോഹന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് എന്‍ജിനിയര്‍മാരും കൊല്ലം പ്രസ് ക്ലബ് ഭാരവാഹികളും സംയുക്ത പരിശോധന നടത്തി.
പ്രസ്ക്ലബ് കെട്ടിടത്തിന്‍റെ മൂന്നാംനില നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നേരിട്ട് വിലയിരുത്തി.
കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍, അടിസ്ഥാന സൗകര്യ വികസനം, മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി എംഎല്‍എ ചര്‍ച്ച നടത്തി.
നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പ്രസ് ക്ലബിന്‍റെ നിലവിലുള്ള ഭംഗി നിലനിര്‍ത്തി കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും പരമാവധി ഉപയുക്തമാകുന്ന വിധം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രസ് ക്ലബ് നവീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് ഭാരവാഹികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളും ആവശ്യങ്ങളും പരിഗണിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബില്‍ഡിംഗ്‌സ് വിഭാഗം അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍.എ. റീന അറിയിച്ചു.

Pathanamthitta

കോൺഗ്രസ്‌ കടപ്ര മണ്ഡലം ഓഫിസ് ഉദ്ഘാടനം ചെയ്തു

തിരുവല്ല: കോൺഗ്രസ്‌ കടപ്ര മണ്ഡലം കമ്മിറ്റി ഓഫിസ് ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി. തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി എൻ. ഷൈലാജ്, ഡിസിസി ജനറൽ സെക്രട്ടറി ഈപ്പൻ കുര്യൻ, കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് ബിനു ഈപ്പൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിവിൻ പുളിമ്പള്ളിൽ, യുഡിഎഫ് മണ്ഡലം ചെയർമാൻ അമ്പോറ്റി ചിറയിൽ, റെജി ഏബ്രഹാം, ജോസ് വി. ചെറി, രാജേഷ് തോമസ്, മോഹൻ ചാമക്കാല, മുകേഷ് മോഹൻ, ഷാജി മാത്യു, ആർദ്ര ആഗ്നസ്, ബോബൻ തോമസ്, കെ. പീതാംബരദാസ്, റോജി പി. വർഗീസ്, കെ.എ. ജോസ്, ടി.കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.

Idukki

കടുത്ത അവഗണനയില്‍ ശ്വാസംമുട്ടി ലൈബ്രറി

തൊടുപുഴ: പുസ്തകവായനയെ പരിപോഷിപ്പിക്കുന്ന പരിശ്രമങ്ങള്‍ക്കിടയിലും നഗരസഭയിലെ പി.ടി. തോമസ് സ്മാരക ലൈബ്രറി കടുത്ത അവഗണനയില്‍. ഗാന്ധി സ്‌ക്വയറിലെ നഗരസഭാ കെട്ടിടത്തില്‍നിന്നു സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലേക്കു മാറ്റി ഉദ്ഘാടനം ചെയ്ത ലൈബ്രറിയാണ് അവഗണനയുടെയും കെടുകാര്യസ്ഥതയുടെയും പര്യായമായി മാറിയിരിക്കുന്നത്. പഴയ കെട്ടിടത്തില്‍നിന്ന് ലൈബ്രറി മാറ്റിസ്ഥാപിച്ചിട്ട് രണ്ടു മാസത്തിലേറെയായിട്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ പോലും നടപടി സ്വീകരിച്ചിട്ടില്ല. എല്ലാവിധ സൗകര്യങ്ങളുള്ള കെട്ടിടമാണ് ഇത്തരത്തില്‍ വെറുതെകിടന്ന് നശിക്കുന്നത്.

ലൈബ്രറി അടച്ചിട്ടിരിക്കുന്നതിനാല്‍ നിലവില്‍ ആര്‍ക്കും പ്രവേശനമില്ലാത്ത അവസ്ഥയാണ്. അതിനാല്‍ പുസ്തകപ്രേമികള്‍ക്കും ലൈബ്രറി പ്രയോജനപ്പെടുന്നില്ല. പഴയ ലൈബ്രറിയില്‍നിന്ന് ചാക്കില്‍ കെട്ടിമാറ്റിയ പുസ്തകങ്ങള്‍ വൃത്തിയായി അടുക്കിവയ്ക്കാന്‍ പോലും കഴിയാതെ അലങ്കോലപ്പെട്ടു കിടക്കുകയാണ്. യഥാസ്ഥാനത്ത് പുസ്തകങ്ങള്‍ അടുക്കാനോ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലൈബ്രറി തുറന്നു നല്‍കാനോ ലൈബ്രേറിയനും താത്പര്യമില്ലെന്ന് ആക്ഷേപമുണ്ട്. ലൈബ്രറിയെ അവഗണിക്കുന്നതിലൂടെ എഴുത്തിനെയും വായനയെയും പൊതുപ്രവര്‍ത്തനം പോലെതന്നെ സ്‌നേഹിക്കുകയും ലൈബ്രറി കൗണ്‍സില്‍ ഭാരവാഹിയായിരുന്ന പി.ടി. തോമസിനോട് അനാദരവ് കാണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

നിലവില്‍ ലൈബ്രറിയില്‍ ലഭിക്കുന്ന ദിനപത്രങ്ങളെല്ലാം മുറിയ്ക്ക് പുറത്തുള്ള വരാന്തയില്‍ വാരിവലിച്ചിട്ടിരിക്കുകയാണ്. ഇവിടെയിരുന്നാണ് പലരും പത്രം വായിക്കുന്നത്. വായന നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ ദിവസവും ഇവിടെയെത്തി പത്രങ്ങള്‍ അടുക്കിവയ്ക്കുന്നതാണ് പതിവ്. മഴ പെയ്യുന്ന ദിവസങ്ങളില്‍ പത്രങ്ങള്‍ മഴയില്‍ കുതിര്‍ന്നുകിടക്കുന്ന കാഴ്ച പരിതാപകരമാണ്.
രാത്രികാലങ്ങളില്‍ മതിയായ വെളിച്ചം പോലുമില്ലാത്ത അവസ്ഥയാണിവിടെ. മാറാലയും പൊടിയും പിടിച്ച മുറി വൃത്തിയാക്കാന്‍ പോലും ആരും എത്തുന്നില്ല. പഴയ കെട്ടിടത്തില്‍ ദിനംപ്രതി നൂറോളം പേര്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലൈബ്രറിയോട് അടുപ്പമുള്ള ചുരുക്കം പേരാണ് എത്തുന്നത്. ഇവരാകട്ടെ നിലത്ത് കുത്തിയിരുന്ന് പത്രം വായിച്ചശേഷം മടങ്ങുകയാണ് പതിവ്. ഇക്കാര്യം പൊതുജനങ്ങള്‍ പലതവണ നഗരസഭാധികൃതരോട പരാതിപ്പെട്ടെങ്കിലും പ്രശ്‌നപരിഹാരമായിട്ടില്ല.

ലൈബ്രറിയിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം 35 അടിയോളം താഴ്ചയില്‍ വലിയ കിടങ്ങുള്ളത് റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് വലിയ ഭീഷണിയാണ്. അബദ്ധത്തില്‍ വാഹനങ്ങള്‍ താഴേക്കു പതിച്ചാല്‍ വലിയ അപകടത്തിനിടയാക്കും. ഇതിനു സമീപത്തുവരെ റോഡരികില്‍ സംരക്ഷണഭിത്തിയുണ്ടെങ്കിലും ഇവിടെ യാതൊരു സുരക്ഷാമുന്നറിയിപ്പില്ലാത്തതും ഭീഷണിയുയര്‍ത്തുണ്ട്. പുസ്തകങ്ങള്‍ പൂര്‍ണമായും മാറ്റാനാകാത്തതിനാലാണ് ലൈബ്രറി തുറക്കാതിരിക്കുന്നതെന്നും ലൈബ്രറി പൂര്‍ണ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. ദീപക് പറഞ്ഞു.

Alappuzha

ക്ലോസറ്റിന് മുകളിലിരുന്ന് ജലഗതാഗത വകുപ്പ് ജീവനക്കാരന്‍റെ പ്രതിഷേധം

എടത്വ: ജലഗതാഗത വകുപ്പിന്‍റെ യാത്രാ ബോട്ടുകളിലും എടത്വ ബോട്ട് സ്റ്റേഷനിലും ശുചിമുറി സൗകര്യമില്ലാത്തതില്‍ ക്ലോസറ്റിന് മുകളിലിരുന്ന് ജലഗതാഗത വകുപ്പ് ജീവനക്കാരന്‍റെ പ്രതിഷേധം. എടത്വ സ്‌റ്റേഷനിലെ ബോട്ട് ലാസ്‌കര്‍ മുഹമ്മദ് ഷായാണ് വേറിട്ട പ്രതിഷേധം നടത്തിയത്.

എടത്വ സ്‌റ്റേഷനില്‍ മാത്രം 35 ജീവനക്കാരാണുള്ളത്. ഇവര്‍ക്ക് പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ സൗകര്യമില്ല. 24 മണിക്കൂറും ജോലിചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. പമ്പാ നദിയോരത്തും കായലുകളുടെ തീരത്തുമാണ് പ്രാഥമികാവശ്യം നിര്‍വഹിക്കുന്നത്.

സമീപത്തെ ആശുപത്രിയാണ് പലരും ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 51 ബോട്ടുകളില്‍ 36 എണ്ണവും സ്റ്റീല്‍ ബോട്ടുകളാണ്. ഇവയില്‍ പലതിലും ടോയ്‌ലറ്റ് സംവിധാനമില്ല. ചില ബോട്ടുകളില്‍ ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലങ്ങളായി മാലിന്യം നീക്കാത്തതിനാല്‍ ഉപയോഗശൂന്യമാണ്.

Kottayam

ഒഴുക്കില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയ ഷാജിക്ക് മൂവാറ്റുപുഴ പൊലിസിന്‍റെ ആദരം

മൂവാറ്റുപുഴ : കഴിഞ്ഞദിവസം മൂവാറ്റുപുഴയാറില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ മൂന്നു പേരെ സാഹസികമായി രക്ഷപ്പെടുത്തിയ പി.ആര്‍. ഷാജിക്ക് മൂവാറ്റുപുഴ ജനമൈത്രി പൊലിസിന്‍റെ ആദരം.
മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫിസില്‍ നടന്ന ചടങ്ങില്‍ ഡിവൈഎസ്പി കെ.ആര്‍. മനോജ് പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഷാജിയെ മെമന്‍റോ നല്‍കിയാണ് ആദരിച്ചത്.

സമൂഹത്തിന് ഒന്നാകെ വലിയ സന്ദേശം നല്‍കുന്ന പ്രവര്‍ത്തിയാണ് ഷാജി ചെയ്തതെന്നും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തിയെ മൂവാറ്റുപുഴ ജനമൈത്രി പൊലിസിന് വേണ്ടി അഭിനന്ദിക്കുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.
മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ഫൈസല്‍, ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ എസ്. ശിവകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.ബി. റോഷിനി, ബിജോ ജോണ്‍, പിആര്‍ഒ കെ.എസ്. ഷിനു, മറ്റു പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Ernakulam

രാജപാത സമരക്കേസ് പിൻവലിച്ചില്ല; കുറ്റപത്രം സമർപ്പിക്കാൻ പൊലിസ്

കോതമംഗലം: ആലുവ - മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ വർഷം മാർച്ച് 16ന് നടന്ന ജനകീയസമരത്തിൽ പങ്കെടുത്ത ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെതിരേ വനംവകുപ്പും പൊലിസും രജിസ്റ്റർ ചെയ്ത കേസ് ഒഴിവാക്കുമെന്ന പ്രഖ്യാപനം മുൻ സർക്കാർ നടപ്പാക്കിയില്ല. സമരക്കാർക്കെതിരേ അന്നു കേസെടുത്തത് ഏറെ വിവാദമാകുകയും വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു.

കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങളും നടന്നു. കോതമംഗലം രൂപതയും ഇക്കാര്യം ശക്തമായി ഉന്നയിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്ത് അന്നത്തെ മന്ത്രിമാരായ എ.കെ. ശശീന്ദ്രനും പി. രാജീവും കോതമംഗലം എംഎല്‍എയായിരുന്ന ആന്‍റണി ജോണും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തു. തുടര്‍നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ കേസുകളുടെ തുടര്‍നടപടികള്‍ നിർത്തിവയ്ക്കാനായിരുന്നു തീരുമാനം.

ബിഷപ് മാര്‍ ജോർജ് പുന്നക്കോട്ടില്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ വനംവകുപ്പ് എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
വനംവകുപ്പിന്‍റെ പരാതിപ്രകാരം പൊതുമുതല്‍ നശിപ്പിച്ചുവെന്ന പേരിൽ സമരത്തിൽ പങ്കെടുത്ത മണികണ്ഠൻചാൽ സ്വദേശികളായ ഷിനോ വർക്കി തോട്ടപ്പള്ളിൽ, ഷിബു ജോർജ് പുന്നത്താനത്ത്‌കുന്നേൽ, മാമലക്കണ്ടം സ്വദേശി ബെന്നി കാക്കനാട്ട് എന്നിവർക്കെതിരേ കോതമംഗലം കോടതിയിൽ സമർപ്പിച്ചിരുന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് കുട്ടമ്പുഴ പൊലിസ്.

രാജപാത വിഷയത്തിൽ ജനകീയ സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ പൊതുപ്രവർത്തകർക്കെതിരേ എടുത്തിരിക്കുന്ന കേസുകൾ യുഡിഎഫ് സർക്കാർ പിൻവലിക്കാൻ തയാറാകണമെന്ന് കേസിൽ പ്രതിസ്ഥാനത്തുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും വനം മന്ത്രി ഷിബു ബേബിജോണും ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണു കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവർ.

Thrissur

ടോം ജോസ് അങ്കമാലിക്ക് നവതി സ്വീകരണം

അങ്കമാലി: സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറിയും നേതൃത്വ പരിശീലകനും അധ്യാപകനും ആയിരുന്ന ടോം ജോസ് അങ്കമാലിക്ക് കേരള ഹിസ്റ്ററി കോൺഗ്രസും അങ്കമാലി പൗരാവലിയും ചേർന്ന് നവതി സ്വീകരണം നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിച്ചു.

ദശാബ്ദങ്ങളായി താൻ അടക്കം യുവാക്കൾക്കും വിദ്യാർഥികൾക്കും നേതൃത്വ പരിശീലനവും മാർഗദർശനവും നൽകി തലമുറകളെ വലിയ സ്ഥാനങ്ങളിലേക്ക് ഉയർത്തിയ ആചാര്യ ശ്രേഷ്ഠനായിരുന്നു ടോം ജോസ് എന്ന് മന്ത്രി പ്രസ്താവിച്ചു .

മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷത വഹിച്ചു .

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജേക്കബ് പാലപ്പിള്ളി മംഗളപത്രം സമർപ്പിച്ചു.എംഎംബി ജനറൽ ബ്രദർ ബാസ്റ്റിൻ കരുവേലിൽ നവതി സ്മൃതിഗ്രന്ഥം പ്രകാശനം ചെയ്തു.

മുൻമന്ത്രി ജോസ് തെറ്റയിൽ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രഫ. വി.എ. വർഗീസ്, ബേബി മൂക്കൻ, ഡോ. കുര്യാസ് കുമ്പളക്കുഴി, ഫാ. ജേക്കബ് നാലുപറയിൽ, സിജോ പൈനാടത്ത്, എൻ.വി. സേവിയർ, പി.എ. തോമസ് പടയാട്ടിൽ, ഡേവിഡ് കണ്ണനായ്ക്കൽ, ഫാ. സിജു ജോർജ്, അഡ്വ. ജോർഫിൻ പെട്ട, ഷാജി മാലിപ്പാറ, ജോയി പോൾ, സിസ്റ്റർ ശോഭ, സ്വപ്ന ടോംസ്, ആശാ ടോംസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ സംഘടനകൾക്ക് വേണ്ടി ഉപഹാരങ്ങളും പൊന്നാടകളും സമ്മാനിച്ചു. ടോം ജോസ് മറുപടി പറഞ്ഞു. സ്നേഹ സൽക്കാരവും ഉണ്ടായിരുന്നു .

Palakkad

അങ്കണവാടി കുട്ടികള്‍ക്കായി "ബാല്യസ്പന്ദനം' ആരോഗ്യപരിശോധനാ കാമ്പയിനു തുടക്കം

പാലക്കാട്: വനിതാ- ശിശു വികസനവകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അങ്കണവാടി കുട്ടികളുടെ ആരോഗ്യപരിശോധനാ കാമ്പയിന്‍- ബാല്യസ്പന്ദനത്തിന് ജില്ലയില്‍ തുടക്കമായി.

സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ത്രൈമാസ പദ്ധതിയിലൂടെ ജില്ലയിലെ മൂന്നുമുതല്‍ ആറു വയസുവരെ അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ആരോഗ്യവും വളര്‍ച്ചയും തുടര്‍ച്ചയായി നിരീക്ഷിക്കും.

കുട്ടികളിലെ വളര്‍ച്ചാ സംബന്ധമായ പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍, വൈകല്യങ്ങള്‍ എന്നിവ പ്രാരംഭഘട്ടത്തില്‍തന്നെ കണ്ടെത്തി ചികിത്സയും തുടര്‍പരിചരണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അങ്കണവാടികളില്‍ പരിശോധന തുടരുകയാണ്. മൂന്നുമാസത്തിലൊരിക്കല്‍ പരിശോധന നടത്തുന്നതിനാല്‍ കാഴ്ച, കേള്‍വി, പോഷകാഹാരക്കുറവ് എന്നിവ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും.
അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാര്‍ അങ്കണവാടികളിലെത്തിയാണ് പരിശോധന നടത്തുന്നത്. തേങ്കുറിശി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഷക്കീന നിര്‍വഹിച്ചു.

കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം മാനേജര്‍ ബി. റിയാസ് മുഖ്യപ്രഭാഷണം നടത്തി.

ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ടി.വി. മിനിമോള്‍, കുഴല്‍മന്ദം സിഡിപിഒ എസ്. വനജ, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അനൂപ് റസാഖ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. സയന, പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് റോസിലി, തേങ്കുറിശി കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Malappuram

സൗന്ദര്യം നശിപ്പിച്ച് ദേശാടന പക്ഷികൾ

ചങ്ങരംകുളം: അഞ്ച് കോടി രൂപ മുടക്കി സൗന്ദര്യവത്കരണം നടത്തിയ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ ദേശാടന പക്ഷികളുടെ ശല്യം മൂലം മൂക്ക് പൊത്തി നടക്കേണ്ട ദുരവസ്ഥയില്‍ പൊതുജനങ്ങള്‍. സംസ്ഥാന പാതയോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ ഭൂമിയിലെ പഴയ വില്ലേജ് കെട്ടിടവും, ഇവിടുത്തെ മരങ്ങളില്‍ കൂടുകൂട്ടുന്ന ദേശാടന പക്ഷികളുമാണ് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നത്.

പക്ഷികളുടെ കാഷ്ഠം ശരീരത്തില്‍ വീഴുന്നത് അസഹ്യമായ ദുര്‍ഗന്ധത്തിനും ശരീരത്തില്‍ നീറ്റലിനും ഇടയാക്കുന്നുണ്ട്. ജോലിക്ക് പോകുന്നവരും വിദ്യാര്‍ഥികളും അടക്കമുള്ള നിരവധിയാളുകളുടെ യാത്രയാണ് ദിനംപ്രതി ഇതുമൂലം മുടങ്ങുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിഷേധത്തെ തുടര്‍ന്ന് വില്ലേജ് അധികൃതര്‍ മരച്ചില്ലകള്‍ വെട്ടിമാറ്റിയെങ്കിലും പക്ഷിസ്‌നേഹികളുടെയും പരിസ്ഥിതിവാദികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് വനം വകുപ്പ് വില്ലേജ് ഓഫിസര്‍ക്കെതിരേ കേസെടുത്തിരുന്നു. തകര്‍ച്ചാ ഭീഷണിയിലായ ആലംകോട് വില്ലേജ് ഓഫിസിന്‍റെ പ്രവര്‍ത്തനം നിലവില്‍ പഞ്ചായത്ത് കെട്ടിടത്തിലാണ്.
റവന്യൂ ഭൂമി ആലംകോട് പഞ്ചായത്തിന് വിട്ടുനല്‍കി, പകരം ചങ്ങരംകുളം ബസ് സ്റ്റാന്‍ഡില്‍ പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫിസ് മാറ്റാന്‍ ധാരണയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥതലത്തിലെ വടംവലികള്‍ കാരണം പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയില്ല. തുടര്‍ന്ന് ഈ റവന്യൂ ഭൂമിയില്‍ തന്നെ 40 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടെങ്കിലും കരാറുകാരന്‍റെ വേര്‍പാടോടെ പണികള്‍ പൂര്‍ണമായി നിലച്ചു.

കോടികള്‍ മുടക്കി ജംഗ്ഷന്‍ നവീകരിച്ചിട്ടും പ്രധാന ഭാഗത്ത് കാടുപിടിച്ച് കിടക്കുന്ന പഴയ വില്ലേജ് കെട്ടിടവും മരങ്ങളും നീക്കം ചെയ്യാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്.

Kozhikode

ഇഎസ്എ: കേരള കോൺഗ്രസ്-എം കത്തുകളയച്ചു

ചക്കിട്ടപാറ: ചെമ്പനോട, ചക്കിട്ടപാറ വില്ലേജുകളെ ഇഎസ്എയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്-എം പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ കേന്ദ്ര സർക്കാരിന് കത്തുകൾ അയച്ചു. ചക്കിട്ടപാറ പോസ്റ്റ് ഓഫിസിലെ തപാൽ പെട്ടിയിൽ കത്ത് നിക്ഷേപിച്ച് പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടിൽ ഉദ്ഘാടനം ചെയ്‌തു. ശ്രീധരൻ മുതുവണ്ണാച്ച അധ്യക്ഷത വഹിച്ചു.

സുരേന്ദ്രൻ പാലേരി, ബോബി ഓസ്റ്റിൻ, ബേബി സെബാസ്റ്റ്യൻ, ജോൺസൺ ചെറുവുള്ളാട്ട്, മനോജ് പാലേരി, സിന്‍റോ കോച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.

Wayanad

ബത്തേരി ബസ് ടെർമിനൽ പദ്ധതിയിലെ അനിശ്ചിതത്വം; ആശങ്കയിൽ നഗരവാസികൾ

സുൽത്താൻ ബത്തേരി: നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്നതിന് സഹായകമാകുമെന്ന് കരുതുന്ന ആധുനിക ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി നടപ്പാകുമോ എന്ന ആശങ്കയിൽ നഗരവാസികൾ. 75 കോടി രൂപ ചെലവിൽ വിഭാവനം ചെയ്ത പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയിൽ രാഷ്ട്രീയ തർക്കം രൂക്ഷമായതോടെ വർഷങ്ങളായി കാത്തിരിക്കുന്ന പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം വ്യാപാര-വാണിജ്യ മേഖലയുടെ വികസനത്തിനും വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്ന പദ്ധതി ഇപ്പോൾ വിവാദത്തിലാണ്.

പദ്ധതി റദ്ദാക്കാനുള്ള യുഡിഎഫ് ഭരണസമിതിയുടെ നീക്കം സ്വാർഥ താത്പര്യങ്ങളുടെ ഭാഗമാണെന്നാണ് എൽഡിഎഫ് നേതാക്കളുടെ വാദം. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ നഗരസഭയുടെ പുതിയ ഭരണസമിതി ഉന്നയിക്കുന്ന ആശങ്കകൾക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മൂന്ന് വർഷത്തിലേറെ നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ടെൻഡർ നടപടികളിലേക്കും കരാർ ഒപ്പിടുന്നതിലേക്കും പദ്ധതി കടന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറയുന്നു.

നഗരസഭാ കൗണ്‍സിൽ ഏകകണ്ഠേന അംഗീകരിച്ച പദ്ധതിയിൽ സർക്കാർ നിശ്ചയിച്ച ഫെയർ വാല്യു പ്രകാരമാണ് ഭൂമി ഏറ്റെടുത്തതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഡിബിഒടി(ഡിസൈൻ, ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ)വ്യവസ്ഥയിൽ ടെർമിനൽ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചിച്ചിരുന്നു. നാല് കന്പനികൾ സമർപ്പിച്ചതിൽ ഏറ്റവും യോജിച്ച ടെൻഡറിനാണ് കഴിഞ്ഞ ഭരണസമിതി അംഗീകാരം നൽകിയത്. ഇതേത്തുടർന്ന് ഗ്ലോബൽ വെഞ്ചർ കന്പനിയും നഗരസഭയും കരാർ ഒപ്പിട്ടത്.

35 വർഷത്തെ കരാർ

നിലവിലെ കരാർ 35 വർഷത്തേക്കുള്ളതാണെന്നും വ്യവസ്ഥകൾ പ്രകാരം നഗരസഭയ്ക്ക് നികുതി, ലൈസൻസ് ഫീസ്, ലാഭവിഹിതം തുടങ്ങിയവയിലൂടെ ഗണ്യമായ വരുമാനം ലഭിക്കുമെന്നും എൽഡിഎഫ് നേതാക്കൾ അവകാശപ്പെട്ടു. യുഡിഎഫ് കൗണ്‍സിലർമാർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തിയിട്ടും ക്രമക്കേട് കണ്ടെത്താനായില്ലെന്ന് അവർ പറഞ്ഞു.

പദ്ധതി റദ്ദാക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടപ്പാക്കിയ ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ളവർ സിറ്റി, ഹാപ്പി ഹാപ്പി ബത്തേരി, വിശപ്പുരഹിത നഗരസഭ, അങ്കണവാടി ഭക്ഷണം, ഫ്ളൈ ഹൈ, ഡ്രോപ്പ് ഔട്ട് ഫ്രീ തുടങ്ങിയ പദ്ധതികളിൽ പലതും നിലവിലെ ഭരണസമിതി അവസാനിപ്പിച്ചതായി എൽഡിഎഫ് ആരോപിച്ചു.

ബസ് ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാട് ഇതിന്‍റെ തുടർച്ചയാണെന്ന് കുറ്റപ്പെടുത്തി. അതേസമയം മുഴുവൻ കാര്യങ്ങളും പരിശോധിച്ച ശേഷമേ പദ്ധതി വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ എന്ന നിലപാടിലാണ് യുഡിഎഫ് ഭരണസമിതി. നിലവിലെ ബസ് സ്റ്റാൻഡിലെ പരിമിത സൗകര്യങ്ങളും ഗതാഗതക്കുരുക്കും നേരിടുന്ന യാത്രക്കാരും വ്യാപാരികളും വർഷങ്ങളായി പുതിയ ടെർമിനലിനായി കാത്തിരിക്കുകയാണ്.

ബസ് സ്റ്റാൻഡിനൊപ്പം വാണിജ്യസൗകര്യങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്ന പദ്ധതി യാഥാർഥ്യമാകുന്നത് നഗരവികസനത്തിൽ മുതൽക്കൂട്ടാകുമെന്നാണ് നഗഗവാസികൾക്കിടയിൽ പൊതുവേ അഭിപ്രായം. പദ്ധതി മുടങ്ങിയാൽ നഗരസഭയ്ക്കും ജനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടം വലുതാകുമെന്നും അവർ പറയുന്നു.

Kannur

കോൾ ടാക്‌സികൾക്ക് പാർക്കിംഗ് കേന്ദ്രമില്ല

ഇരിട്ടി: നഗരത്തിൽ പ്രഖ്യാപിച്ച ഗതാഗത പരിഷ്‌കരണം ഓട്ടോറിക്ഷാ–ടാക്‌സി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി പരാതി. വാഹനങ്ങൾക്കായി നിശ്ചയിച്ച പാർക്കിംഗ് കേന്ദ്രങ്ങളിൽ ആവശ്യമായ ബോർഡുകൾ സ്ഥാപിക്കാത്തതും സംവിധാനം കാര്യക്ഷമമായി നടപ്പാക്കാത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണം. ജൂലൈ ഒന്നുമുതൽ നഗരസഭയും പൊലിസും സംയുക്തമായി ഗതാഗത പരിഷ്‌കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും വിവിധ വിഭാഗം വാഹനങ്ങൾക്ക് പ്രത്യേകം പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.

എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പുതിയ പാർക്കിംഗ് കേന്ദ്രങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുകയോ പരിഷ്‌കരണം കാര്യക്ഷമമായി നടപ്പാക്കുകയോ ചെയ്തിട്ടില്ല. ഇതോടെ ഒരു വിഭാഗം വാഹനങ്ങൾക്ക് നിശ്ചയിച്ച പാർക്കിംഗ് കേന്ദ്രങ്ങളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായും പരാതിയുണ്ട്. ഓട്ടോ–ടാക്‌സി സ്റ്റാൻഡ് നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റാനും തീരുമാനിച്ചിരുന്നു. നാദം ജ്വല്ലറി മുതൽ ഫാഷൻ ടൂറിസ്റ്റ് ഹോം വരെയുള്ള ഭാഗത്തേക്ക് സ്റ്റാൻഡ് മാറ്റാനായിരുന്നു ധാരണ. എന്നാൽ പുതിയ സ്ഥലത്ത് സ്റ്റാൻഡ് സംബന്ധിച്ച ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ഇതോടെ ഓട്ടോ–ടാക്‌സികൾ ഇപ്പോഴും പഴയ സ്ഥലത്തുതന്നെയാണ് പാർക്ക് ചെയ്യുന്നത്. വ്യക്തമായ പാർക്കിംഗ് സംവിധാനം ഇല്ലാത്തത് യാത്രക്കാരെയും വാഹന ഉടമകളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. ഗതാഗത പരിഷ്‌കരണം പ്രഖ്യാപനത്തിൽ ഒതുങ്ങാതെ അടിയന്തരമായി നടപ്പാക്കണമെന്നും നഗരത്തിലെ വാഹന പാർക്കിംഗിന് ശാസ്ത്രീയ സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Kasaragod

സപ്താംഗ കമ്യൂണിറ്റി ലിവിംഗ് ക്യാമ്പ്

ചേവാർ (കാസർഗോഡ്): കൂത്തുപറമ്പ് നിർമലഗിരി കോളജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സപ്താംഗ കമ്യൂണിറ്റി ലിവിംഗ് ക്യാമ്പ് ചേവാർ നവജീവന കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സ്പെഷൽ സ്കൂളിൽ പൈവളിഗെ പഞ്ചായത്തംഗം അബ്ദുൾ അസീസ് ഉദ്ഘാടനം നിർവഹിച്ചു. പെർള നവജീവൻ സ്പെഷൽ സ്കൂൾ മാനേജർ ഫാ. ജോസ് ചെമ്പോട്ടിക്കൽ അധ്യക്ഷത വഹിച്ചു.

നിർമലഗിരി കോളജ് ഡയറക്ടർ ഫാ. ഡോ. ലൂക്കോസ് മാടശേരി, നവജീവൻ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർപിത, വിദ്യാർഥി കോ-ഓർഡിനേറ്റർ അനിറ്റ അലക്സ്, ടി.കെ. സഞ്ജന എന്നിവർ പ്രസംഗിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

എ. ജെ. ചെറിയാന്‍

തിരുവല്ല: ദേശമംഗലം അഴിക്കകത്ത് എ. ജെ. ചെറിയാന്‍ (തങ്കച്ചന്‍ 87, റിട്ട. റീജണല്‍ മാനേജര്‍ കെഎസ്എഫ്ഇ തൃശൂര്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് മകളുടെ ഭവനത്തിലെ (തിരുവല്ല കിഴക്കന്‍മുത്തൂര്‍ രാജ് കോട്ട്) ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് കിഴക്കന്‍മുത്തൂര്‍ സെന്‍റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ: ജോളി ചെങ്ങന്നൂര്‍ കുറ്റിക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: സുനിത (ബംഗളൂരു), വിനിത (എന്‍ ആര്‍ പുര), ബിനിത (മാര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ തിരുവല്ല), അനിത (ഫോര്‍ട്ട് കൊച്ചി). മരുമക്കള്‍: തോമസ് മാത്യു വാക്കെചിറയില്‍ വാകത്താനം, എം. പി സണ്ണി മോളയില്‍ എന്‍ആര്‍ പുര , സതീഷ് രാജ്കോട്ട് കിഴക്കന്‍ മുത്തൂര്‍, പ്രവീണ്‍ ഗ്രേസ് വില്ലയില്‍ ഫോര്‍ട്ട് കൊച്ചി .

തങ്കമ്മ വർഗീസ്

പന്തളം: പകലോമറ്റം പൂഴിക്കാട് വെൺമണി വടക്കേതിൽ തങ്കമ്മ വർഗീസ് (76) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പൂഴിക്കാട് സെൻറ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. അടൂർ, നെല്ലിമുകൾ, കോട്ടാതുണ്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: വർഗീസ് ഡാനിയേൽ (കേരള കോൺഗ്രസ്. ജില്ലാ വൈസ് പ്രസിഡന്‍റ്, ഹോളിസ്റ്റിക് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ). മക്കൾ: അനു ജോൺ, മിനു വർഗീസ്, ലിനു സിബി. മരുമക്കൾ: ജോൺ തോമസ് കുതിരവട്ടം, വർഗീസ് എം. കോശി മടവിളയിൽ, സിബി മാത്യു (അക്ബർ ട്രാവൽസ് മുംബൈ).

ത്രേസ്യാമ്മ തോമസ്

തൃക്കൊടിത്താനം: കൈലാത്ത് ത്രേസ്യാമ്മ തോമസ് (82) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്സ് പള്ളിയിൽ. പരേത വെളിയനാട് നാലുപറയിൽ കുട്ടംബാംഗം. ഭർത്താവ്: പരേതനായ കെ. കെ. തോമസ്. മക്കൾ : ലാലി തോമസ്, അഡ്വ. റോയി തോമസ് ചങ്ങനാശേരി, ലൗലി തോമസ്, ലിജിമോൾ ബാബു. മരുമക്കൾ: ജോയി തോമസ് കൊടയ്ക്കനാൽ (മഞ്ഞപ്പെട്ടി, നെടുംകണ്ടം), കുഞ്ഞുമോൾ മതുപ്പുറം, തൃക്കൊടിത്താനം (റിട്ട. ടീച്ചർ, വേഴപ്ര ഗവ. ജിഎൽപിഎസ്), തോമസുകുട്ടി പഴയചിറ (ചാമംപതാൽ), ബാബു മര്യങ്കാവുങ്കൽ (കുറുമ്പനാടം). മൃതദേഹം ഇന്ന് 4.30ന് ഭവനത്തിൽ കൊണ്ടുവരും.

മേരി കുര്യന്‍

മരങ്ങാട്ടുപിള്ളി: തൊണ്ടിക്കല്‍ മേരി കുര്യന്‍ (85) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് മരങ്ങാട്ടുപിള്ളി സെന്‍റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍. പരേത വെള്ളിയാമറ്റം കിഴക്കേക്കര കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ കുര്യന്‍. മക്കള്‍: മേഴ്‌സി, ജെയിംസ് (കാല്‍വരി മൗണ്ട്), പ്രസാദ് (സ്വിറ്റ്‌സര്‍ലൻഡ്), ലിന്‍സി (ചെന്നൈ). മരുമക്കള്‍: ടോമി വടക്കേമുറിയില്‍ കട്ടപ്പന, റീന കുരീത്തടത്തില്‍ ഇലഞ്ഞി, ലിറ്റി ഇലവുംമൂട്ടില്‍ കൂത്രപ്പള്ളി, സാബു കരിപ്പാകുടിയില്‍ പിഴക്. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരും.

ഔസേഫ് ജോസഫ്

ചീരംചിറ: പുളിങ്കുന്ന് ചോതിരക്കുന്നേലായ മണത്തറ ഔസേഫ് ജോസഫ് (ബോബിച്ചന്‍- 82) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച മൂന്നിനു ചീരംചിറ സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: തങ്കമ്മ ജോസഫ് വേഴപ്ര ഇല്ലിക്കല്‍ കറുകയില്‍ കുടുംബാംഗം. മക്കള്‍: അനീഷ് (യുകെ), അനില്‍ (യുകെ), അജിത്ത് (സണ്‍ ടിവി, കൊച്ചി). മരുമക്കള്‍: നിമ്മി അനീഷ് ശൗര്യമാക്കല്‍, കണ്ണൂര്‍ (യുകെ), ശാലിനി അനില്‍ പുല്ലുകാട്, ചങ്ങനാശേരി (യുകെ), അഡ്വ. രമ്യ അജിത് വട്ടക്കുഴി (കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ).

എം.സി. കുര്യന്‍

വല്ല്യാട്: മേനോന്‍കരിയില്‍ എം.സി. കുര്യന്‍ (കുര്യാച്ചന്‍- 97)അന്തരിച്ചു. സംസ്‌കാരം നാളെ 2.30നു ഐക്കരച്ചിറ സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ പരേതയായ മറിയാമ്മ ഉല്ലല ചെറുതൈകൂട്ടത്തില്‍ കുടുംബാംഗം. മക്കള്‍: പരേതയായ മേരിക്കുട്ടി, അപ്പച്ചന്‍, ലില്ലിക്കുട്ടി, ജോസ്(കേരള കോണ്‍ഗ്രസ് അയ്മനം മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്‍റ്), ആനിയമ്മ, സിസിലി, മിനിമോള്‍. മരുമക്കള്‍ : പരേതനായ ജോസ് പാലാവേലിയില്‍ (കാണാക്കാരി), ത്രേസ്യാമ്മ കുഴിക്കാട്ടില്‍(കാണാക്കാരി), ജോയിച്ചന്‍ പുത്തന്‍പുരയില്‍ (കാവാലം), ജെയ്‌സമ്മ കാനാട്ട് (കുറവിലങ്ങാട് ), ജോണിച്ചന്‍ പുല്ലുകാട്ടുപറമ്പില്‍ (ചങ്ങനാശേരി), തങ്കച്ചന്‍ അറഞ്ഞനാല്‍ (ആനിക്കാട്), ബിജു പുള്ളോലിക്കല്‍ (കൂടല്ലൂര്‍). ഫാ. ജോണ്‍ മേനോന്‍ കരിയില്‍ സിഎംഐ സഹോദര പുത്രനും, ഫാ. ജോസ് മരിയാലയം സിഎംഐ, ഫാ. അഗസ്റ്റിന്‍ മേനോന്‍കരിയില്‍ എന്നിവര്‍ സഹോദര പൗത്രന്‍മാരുമാണ്. മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും.

സിസ്റ്റർ മേരി കൊളുംബാ സിഎംസി

കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രൊവിന്‍സിലെ കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് മഠാംഗമായ സിസ്റ്റർ മേരി കൊളുംബാ സിഎംസി (മറിയക്കുട്ടി - 89) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് സെന്‍റ് മേരീസ് മഠം ചാപ്പലില്‍ ആരംഭിച്ച് 3.30ന് വികാരി ജനറാള്‍ ഫാ.ഡോ. ജോസഫ് വെള്ളമറ്റത്തിന്‍റെ മുഖ്യകാര്‍മികത്വത്തിൽ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍. ആനക്കല്ല് കൊച്ചുപറമ്പില്‍ പരേതരായ ചാക്കോ - ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. പരേത ഇഞ്ചിയാനി, കാഞ്ഞിരപ്പള്ളി, കണ്ണമ്പള്ളി, പാലമ്പ്ര, വള്ളക്കടവ്, ചിറക്കടവ്, ഉമിക്കുപ്പ, കൊച്ചുതോവാള, പൊടിമറ്റം പ്രൊവിന്‍ഷ്യല്‍ ഹൗസ്, എയ്ഞ്ചല്‍വാലി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: അപ്പച്ചന്‍ (ചേമ്പളം), അന്നമ്മ (എടത്വ), ജോസ് (ആനക്കല്ല്), ലീലാമ്മ പാലാക്കുന്നേല്‍ (ആലുവ), ലിസമ്മ കാക്കല്ലില്‍ (മംഗലാപുരം), റീത്താമ്മ പെരുമ്പട്ടിക്കുന്നേല്‍ (മണിമല), പരേതയായ തെയ്യാമ്മ അഞ്ചനാട്ട് (മണ്ണാര്‍ക്കയം).

ക്യാപ്റ്റന്‍ സി.എസ്. മാത്യു

തൊടുപുഴ: ഇന്ത്യന്‍ ആര്‍മി മുന്‍ ഉദ്യോഗസ്ഥനും ബംഗളൂരു റ്റി. ജോണ്‍ കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായിരുന്ന ചേരിയില്‍ വെല്യാപറമ്പില്‍ ക്യാപ്റ്റന്‍ സി.എസ്.മാത്യു (79) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് തൊടുപുഴ ചുങ്കം സെന്‍റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഫൊറോനാ പള്ളിയില്‍. ഭാര്യ: മേഴ്‌സി കരിങ്കുന്നം നനയാമരുതുങ്കല്‍ കുടുംബാംഗം. മക്കള്‍: റ്റിസ് (ബംഗളൂരു), റ്റിറ്റോ (കാനഡ). മരുമക്കള്‍: രോഹിണി പാറേല്‍ (കോട്ടയം), മെറിന്‍ കൂനാനിക്കല്‍ (പെരുവ).

മാണി ജോണ്‍

നെയ്യശേരി: ഉറുമ്പില്‍ മാണി ജോണ്‍ (ബേബി-99) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30ന് നെയ്യശേരി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ ബ്രിജീത്ത നെയ്യശേരി ചെട്ടുപറമ്പില്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ സോഫി ജോസ് എഫ്‌സിസി (കോഴിപ്പിള്ളി), മാനുവല്‍, ജോസ്, വിന്‍സെന്‍റ്, പരേതനായ സൈമണ്‍, മേഴ്‌സി, ജാക്‌സണ്‍, ഷാജന്‍, സുജ. മരുമക്കള്‍: ലില്ലി കുളങ്ങര (പുറപ്പുഴ), മേരിക്കുട്ടി മാരിപ്പുറത്ത് (മേലുകാവുമറ്റം), ജാന്‍സി വടക്കേക്കര (വാഴക്കാല), ആനി കണ്ണാടന്‍ (നാടുകാണി), ബിന്ദു വട്ടംകണ്ടത്തില്‍ (പണ്ടപ്പിള്ളി), ജിനി കരിമാനപ്പിള്ളി (വടാട്ടുപാറ), ജോണ്‍സന്‍ കോക്കാട്ടുകുന്നേല്‍ (കുടയത്തൂര്‍).

റോസമ്മ

മക്കിയാട്: കുഞ്ഞോം പള്ളത്ത് റോസമ്മ (96)അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 10ന് വീട്ടില്‍ ആരംഭിക്കുന്ന ശുശ്രൂഷയ്ക്കുശേഷം കുഞ്ഞോം സെന്‍റ് ആന്‍റണീസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കള്‍: ലീല, മേരി, സിസിലി, ബേബി, ജോയി, പരേതനായ ബാബു, പരേതയായ ഗ്രേസി, ജോണി, ബിജു. മരുമക്കള്‍: പാപ്പച്ചന്‍ അരഞ്ഞാണിയില്‍, പരേതനായ വക്കച്ചന്‍ കോച്ചേരിപ്പടവില്‍, പരേതനായ സ്‌കറിയ പുല്ല്യാട്ടേല്‍, ലൈസ ഇടശേരിയില്‍, ഷൈല അറയ്ക്കല്‍, ജോസ് കണ്ണമ്പുഴ, സൂസമ്മ കണ്ടനാട്ടില്‍. ഫാ.ജോസഫ് അരഞ്ഞാണിയില്‍ (ജര്‍മനി)കൊച്ചുമകനാണ്.

ഡോ. മതുമ്മൽ സുദർശൻ

കണ്ണൂർ: പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഡോ. മതുമ്മൽ സുദർശൻ (65) കോൽക്കത്തയിൽ അന്തരിച്ചു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപം സതീഷ് ഭവനിൽ ചീക്കോളി നളിനിയുടെയും പരേതനായ മതുമ്മൽ പാണ്ട്യാലയിൽ സുകുമാരന്‍റെയും മകനാണ്. കോൽക്കത്തയിലെ സയന്‍റിഫിക് റിസർച്ച് യുജിസി - ഡിഎഇ കൺസോർഷ്യത്തിലെ മുതിർന്ന ശാസ്ത്രജ്ഞനും റിസർച്ച് കോ-ഓർഡിനേറ്ററുമായിരുന്നു. നൂതന വിശകലന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഗവേഷണങ്ങളെ ആസ്പദമാക്കി നിരവധി ശാസ്ത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രേസ് എലമെന്‍റ്സ് ലബോറട്ടറിയിൽ നടത്തിയ ഗവേഷണങ്ങളും മോസ്‌ബൗർ സ്പെക്ട്രോസ്കോപ്പി, ഹെവി മെറ്റൽ വിശകലനം എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളും അദ്ദേഹത്തിന്‍റെ ഗവേഷണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. മേഘാലയയിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് ന്യൂക്ലിയർ ഫിസിക്സിൽ പിഎച്ച്ഡി നേടി. കോൽക്കത്തയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്‍ററിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോ. രാജലക്ഷ്മി ദിയോറി. സഹോദരൻ: ഡോ. എം. സതീഷ് കുമാർ (ഡീൻ, ക്വീൻസ് യൂണിവേഴ്സിറ്റി, ബെൽഫാസ്റ്റ്).

മാധവൻ നായർ

തട്ടുമ്മൽ : മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പൊടവടുക്കം മുണ്ടാത്ത് മാധവൻ നായർ (88) അന്തരിച്ചു. ബളാൽ ബ്ലോക്ക് കോൺസ് പ്രസിഡന്‍റ്, കോടോം-ബേളൂർ മണ്ഡലം പ്രസിഡന്‍റ്, ഡിസിസി മെംബർ, കോടോം-ബേളൂർ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശാന്തകുമാരി. മകൻ: മുരളീധരൻ. മരുമകൾ: ശ്രുതി. സഹോദരങ്ങൾ: കാർത്യായനിയമ്മ, പരേതരായ നാരായണിയമ്മ, കുഞ്ഞമ്പു നായർ, മാധവിഅമ്മ, കല്യാണിഅമ്മ, കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, പദ്മാവതിഅമ്മ.

ജോസഫ്

ചുള്ളിക്കര: ചുള്ളിക്കര ജിഎൽപി സ്‌കൂൾ റിട്ട. മുഖ്യാധ്യാപകൻ ഉള്ളാട്ടിൽ പി.യു. ജോസഫ് (85) അന്തരിച്ചു. സംസ്‌കാരം നാളെ 3.30നു ചുള്ളിക്കര സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: അന്നമ്മ ചാരാത്ത് കുടുംബാംഗം. മക്കൾ: രാജു (റിട്ട. ഓവർസിയർ, ജലസേചനം), റെജി (റിട്ട. അധ്യാപകൻ), ഷാന്‍റി (അധ്യാപിക ), സോണി (അധ്യാപിക), ഷാജി ( ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ്, പൂടംകല്ല്). മരുമക്കൾ: ഷൈനി (റിട്ട. അധ്യാപിക), ലിൻഡ, ജോഷി തോമസ് (റിട്ട. അസി. എൻജിനിയർ, പിഡബ്ല്യുഡി), സജി ആനിമൂട്ടിൽ, മഞ്ജു. സഹോദരങ്ങൾ: തോമസ്, ഏലിയാമ്മ (റിട്ട. അധ്യാപിക), കുരുവിള (റിട്ട. അധ്യാപകൻ), സ്റ്റീഫൻ (റിട്ട. അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്‍റ്) പരേതരായ ലൂക്ക, മത്തായി.

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

12-09-2026

വിനീത് എന്നോട് പറഞ്ഞിരുന്നു, ഇത് പെട്ടെന്ന് സംഭവിക്കുമെന്ന്'; നിവിനെക്കുറിച്ച് അജു

മലയാളസിനിമയുടെ ഇൻഡസ്ട്രി ഹിറ്റിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ് നിവിൻ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഇപ്പോഴിതാ നിവിൻ പോളിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആത്മാർഥ സുഹൃത്തും നടനുമായ അജു വർഗീസ്. നിവിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് അജു പങ്കുവെച്ചത്.

അജുവിന്‍റെ വാക്കുകൾ

‘വർഷങ്ങൾക്ക് മുൻപ് നിനക്ക് നഷ്ടമായതിനെ, ക്ഷമയോടെയും കഷ്ടപ്പാടുകളോടും കൂടിയുള്ള കാത്തിരിപ്പിനൊടുവിൽ, എല്ലാ ഉയർച്ച താഴ്ചകളെയും കടുത്ത വിമർശകരെയും ഒരു പുഞ്ചിരിയോടെ നേരിട്ട് നീ നേടിയെടുത്തതിന് അഭിനന്ദനങ്ങൾ. നീ ഒരു പ്രചോദനമാണ്!. ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ.

വിനീതിന്‍റെ ഒരു ദീർഘവീക്ഷണത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രം. 'നിതിൻ മോളിവുഡ്' എന്ന് എഴുതിയ ഒരു പ്ലക്കാർഡ് വയ്ക്കുന്നതിനെക്കുറിച്ചുള്ള ആ രംഗം വിവരിച്ച ശേഷം, വിനീത് എന്നോട് പറഞ്ഞിരുന്നു ഇത് വളരെ വേഗം, അതിവേഗം സംഭവിക്കുമെന്ന്’ അജു കുറിച്ചു.

വർഷങ്ങൾക്ക് ശേഷം സിനിമയിൽ നിതിൻ മോളി എന്ന സൂപ്പർതാരമായാണ് നിവിൻ വേഷമിട്ടിരുന്നത്. നിരവധി പരാജയ ചിത്രങ്ങൾക്കുശേഷം ഗംഭീര ഹിറ്റ് സ്വന്തമാക്കിയ കഥാപാത്രമായിരുന്നു നിവിന്‍റെ നിതിൻ മോളി.

നിവിന്‍റെ തന്നെ കരിയറിലെ ചില കഥാപാത്രങ്ങളെയും താരപദവിയെയും സ്പൂഫ് ചെയ്ത കഥാപാത്രമായിരുന്നു നിതിൻ മോളി. ഈ കഥാപാത്രത്തിന്‍റേതിന് സമാനമായാണ് മലയാളത്തിൽ ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ച് നിവിൻ മുന്നേറുന്നത്.

12-09-2026

വിനീത് എന്നോട് പറഞ്ഞിരുന്നു, ഇത് പെട്ടെന്ന് സംഭവിക്കുമെന്ന്'; നിവിനെക്കുറിച്ച് അജു

മലയാളസിനിമയുടെ ഇൻഡസ്ട്രി ഹിറ്റിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ് നിവിൻ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഇപ്പോഴിതാ നിവിൻ പോളിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആത്മാർഥ സുഹൃത്തും നടനുമായ അജു വർഗീസ്. നിവിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് അജു പങ്കുവെച്ചത്.

അജുവിന്‍റെ വാക്കുകൾ

‘വർഷങ്ങൾക്ക് മുൻപ് നിനക്ക് നഷ്ടമായതിനെ, ക്ഷമയോടെയും കഷ്ടപ്പാടുകളോടും കൂടിയുള്ള കാത്തിരിപ്പിനൊടുവിൽ, എല്ലാ ഉയർച്ച താഴ്ചകളെയും കടുത്ത വിമർശകരെയും ഒരു പുഞ്ചിരിയോടെ നേരിട്ട് നീ നേടിയെടുത്തതിന് അഭിനന്ദനങ്ങൾ. നീ ഒരു പ്രചോദനമാണ്!. ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ.

വിനീതിന്‍റെ ഒരു ദീർഘവീക്ഷണത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രം. 'നിതിൻ മോളിവുഡ്' എന്ന് എഴുതിയ ഒരു പ്ലക്കാർഡ് വയ്ക്കുന്നതിനെക്കുറിച്ചുള്ള ആ രംഗം വിവരിച്ച ശേഷം, വിനീത് എന്നോട് പറഞ്ഞിരുന്നു ഇത് വളരെ വേഗം, അതിവേഗം സംഭവിക്കുമെന്ന്’ അജു കുറിച്ചു.

വർഷങ്ങൾക്ക് ശേഷം സിനിമയിൽ നിതിൻ മോളി എന്ന സൂപ്പർതാരമായാണ് നിവിൻ വേഷമിട്ടിരുന്നത്. നിരവധി പരാജയ ചിത്രങ്ങൾക്കുശേഷം ഗംഭീര ഹിറ്റ് സ്വന്തമാക്കിയ കഥാപാത്രമായിരുന്നു നിവിന്‍റെ നിതിൻ മോളി.

നിവിന്‍റെ തന്നെ കരിയറിലെ ചില കഥാപാത്രങ്ങളെയും താരപദവിയെയും സ്പൂഫ് ചെയ്ത കഥാപാത്രമായിരുന്നു നിതിൻ മോളി. ഈ കഥാപാത്രത്തിന്‍റേതിന് സമാനമായാണ് മലയാളത്തിൽ ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ച് നിവിൻ മുന്നേറുന്നത്.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

11-09-2026

വിയന്നയിലെ ഓണാഘോഷം; സജീവ സാന്നിധ്യമായി ശശി തരൂര്‍

 വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ പ്രവാസി മലയാളികള്‍ ഒരുക്കിയ ഓണാഘോഷത്തില്‍ ശശി തരൂര്‍ എംപി മുഖ്യാതിഥിയായി പങ്കെടുത്തു.

ഓസ്ട്രിയയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടനയുടെ ആസ്ഥാനത്ത് എത്തി ആശംസ അറിയിക്കുകയും സാധ്യമെങ്കില്‍ യൂറോപ്യന്‍ മലയാളി സംഗമത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചു.

സംഘടനയുടെ ചീഫ് പേട്രണ്‍ എന്ന നിലയിലാണ് അദ്ദേഹം ആസ്ഥാനം സന്ദര്‍ശിച്ചത്. വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ സ്ഥാപക ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന്‍റെ റസ്റ്ററന്‍റ് പ്രോസിയില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിലും അദ്ദേഹം പങ്കെടുത്തു.

വിയന്നയിലെ മലയാളി സമൂഹം മറ്റുള്ള സംസ്‌കാരങ്ങളില്‍ നിന്നുള്ളവരെയും ഓസ്ട്രിയക്കാരെയും കോര്‍ത്തിണക്കി ഓണാഘോഷം ഒരുക്കിയത് ഏറെ ശ്രദ്ധേയമായെന്നും ഓണം സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റെയും ഉത്സവമാണെന്നും തരൂര്‍ പറഞ്ഞു.

പ്രവാസി മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ചടങ്ങിന്‍റെ ചിത്രങ്ങളും തരൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

 

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

11-09-2026

അറ്റ്ലാന്‍റയിൽ ഡോ. സണ്ണി സ്റ്റീഫന്‍റെ നേതൃത്വത്തിൽ ധ്യാനം നടന്നു

അറ്റ്ലാന്‍റാ: സംഗീതസംവിധായകനും വചന പ്രഘോഷകനും വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ നയിച്ച ധ്യാനം അറ്റ്ലാന്‍റയിൽ വിപുലമായ ഒരുക്കത്തോടെ നടന്നു.

യുവതലമുറയ്ക്ക് വിശ്വാസം പകർന്നുകൊടുക്കണമെന്നും കുട്ടികളെ സ്നേഹവും സത്യവും ജീവിതം കൊണ്ട് പഠിപ്പിക്കണമെന്നും ഡോ. സണ്ണി സ്റ്റീഫൻ പറഞ്ഞു.

ഭിന്നതകളിൽ നിന്ന് ഐക്യത്തിലേക്ക്, വാക്കുകളിൽ നിന്ന് പ്രവൃത്തിയിലേക്ക്, ഭയത്തിൽ നിന്ന് ധൈര്യത്തിലേക്ക്, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക്, ക്രിസ്തു സ്നേഹത്തിന്‍റെ സാക്ഷികളായി നമുക്ക് വളരാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് വേൾഡ് പീസ് മിഷൻ പ്രസിഡന്‍റ് എബ്രഹാം മാത്യു, യുഎസ് വേൾഡ് പീസ് മിഷൻ ഡയറക്‌ടർ ബോർഡ് മെമ്പർ ജെസി മാത്യു എന്നിവർ നന്ദി പറഞ്ഞു.

11-09-2026

വിയന്നയിലെ ഓണാഘോഷം; സജീവ സാന്നിധ്യമായി ശശി തരൂര്‍

 വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ പ്രവാസി മലയാളികള്‍ ഒരുക്കിയ ഓണാഘോഷത്തില്‍ ശശി തരൂര്‍ എംപി മുഖ്യാതിഥിയായി പങ്കെടുത്തു.

ഓസ്ട്രിയയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടനയുടെ ആസ്ഥാനത്ത് എത്തി ആശംസ അറിയിക്കുകയും സാധ്യമെങ്കില്‍ യൂറോപ്യന്‍ മലയാളി സംഗമത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചു.

സംഘടനയുടെ ചീഫ് പേട്രണ്‍ എന്ന നിലയിലാണ് അദ്ദേഹം ആസ്ഥാനം സന്ദര്‍ശിച്ചത്. വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ സ്ഥാപക ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന്‍റെ റസ്റ്ററന്‍റ് പ്രോസിയില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിലും അദ്ദേഹം പങ്കെടുത്തു.

വിയന്നയിലെ മലയാളി സമൂഹം മറ്റുള്ള സംസ്‌കാരങ്ങളില്‍ നിന്നുള്ളവരെയും ഓസ്ട്രിയക്കാരെയും കോര്‍ത്തിണക്കി ഓണാഘോഷം ഒരുക്കിയത് ഏറെ ശ്രദ്ധേയമായെന്നും ഓണം സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റെയും ഉത്സവമാണെന്നും തരൂര്‍ പറഞ്ഞു.

പ്രവാസി മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ചടങ്ങിന്‍റെ ചിത്രങ്ങളും തരൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

 

11-09-2026

ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്‍റ് ശനിയാഴ്ച മെൽബണിൽ

മെൽബൺ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌ടോറിയ കേരള ചാപ്റ്റർ മെൽബണിൽ ഫുട്ബോൾ ‌ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.

ശനിയാഴ്ച മെൽബൺ കീസ്ബൊറോയിലുള്ള ടാറ്റഴ്സൺ പാർക്ക് സിന്തെറ്റിക് ഗ്രൗണ്ടിൽ വച്ചാണ് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനമായി $ 2500 എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി $1000 ട്രോഫിയും നൽകും. $ 350 ആണ് രജിസ്ട്രേഷൻ ഫീസ്.

മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ടൂർണമെന്‍റ് കോഓർഡിനേറ്റർമാരായ ഇന്നസെന്‍റ് ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.

പരിപാടികൾക്ക് ഐഒസി ഓസ്‌ട്രേലിയ കേരളം ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ്, ഐഒസി ഓസ്‌ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, സെക്രട്ടറി ബിജു സ്‌കറിയ, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ റോബിൻ ജോസഫ്, ഇന്നസെന്‍റ ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, കുര്യൻ പുന്നൂസ്, പോളി ചിറമേൽ, രാജി സാജു, സോണിഷ് ഇഞ്ചെനാനിയെൽ, റോഷൻ തോട്ടപ്പള്ളി, അനിഷ മാണി, ഷൈജു ദേവസി, മനോജ് ഗുരുവായൂർ, ജിനു ജോസ്, സുൽജിത് മൂസാൻ, ഷാജി ഷാഹുൽ ഹമീദ്, ബെന്നി കൊച്ചുമുട്ടം, അലൻ എബ്രഹാം, ലിജോ കുടിലിൽ, ലിക്കു ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക കമ്മിറ്റി നേതൃത്വം നൽകും.

09-09-2026

മയൂർ വിഹാർ ഫേസ് ത്രീയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ഒന്നിന്

ന്യൂഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ മയൂർ വിഹാർ ഫേസ് ത്രീയിലെ എ-വൺ പാർക്കിൽ അരങ്ങേറും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ഒക്ടോബർ 31ന് രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം ആറിന് ദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

നവംബർ ഒന്നിന് രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, ഭദ്രദീപം തെളിയിക്കൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന.

തുടർന്ന് 9:30നു പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. മഹാ കലശാഭിഷേകം, വിദ്യാകലശം എന്നിവയും അരങ്ങേറും. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: 8130595922, 9810477949, 9650699114.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

11-09-2026

പാർക്കിൻസൺസ് രോഗം പ്രായമായവർക്കു മാത്രമാണോ?

പാർക്കിൻസൺസ് രോഗം പാരമ്പര്യമാണോ?

മിക്ക കേസുകളും നേരിട്ട് പാരമ്പര്യമായി ലഭിക്കുന്നതല്ല. എന്നാൽ ചിലരിൽ ജനിതക ഘടകങ്ങൾക്ക് (genetic factors) പങ്കുണ്ട്.

എങ്ങനെ നേരത്തെ കണ്ടെത്താം?

ഒറ്റ രക്തപരിശോധന (blood test) കൊണ്ട് രോഗം സ്ഥിരീകരിക്കാനാവില്ല. ന്യൂറോ ഡോക്ടറുടെ വിശദമായ പരിശോധന (clinical examination) ആണ് പ്രധാനപ്പെട്ടത്. ആവശ്യമായപ്പോൾ MRI, DaT-SPECT തുടങ്ങിയ പരിശോധനകളും സഹായിക്കും.

പാർക്കിൻസൺസ് രോഗം പ്രായമായവർക്കു മാത്രമാണോ ?

അല്ല. ചെറുപ്പത്തിലും പാർക്കിൻസൺസ് രോഗം ഉണ്ടാകാം.

സംസാരത്തെയും ബാധിക്കുമോ?

അതെ. ശബ്ദം താഴ്ന്നുപോകുകയും സംസാരത്തിന്‍റെ വ്യക്തത കുറയുകയും ചെയ്യാം.

നടത്തത്തിൽ മാറ്റമുണ്ടാകുമോ?

ചെറിയ ചുവടുകൾ, കൈകളുടെ സ്വാഭാവിക ആട്ടം (arm swing) കുറയുക, തിരിയാൻ ബുദ്ധിമുട്ട്, പിന്നീട് നടക്കുമ്പോൾ കാലുകൾ മരവിക്കുന്നതുപോലെ തോന്നൽ (freezing of gait) എന്നിവ ഉണ്ടാകാം.

ഓർമശക്തിയെ ബാധിക്കുമോ?

ചിലരിൽ പിന്നീട് ബുദ്ധിശക്തിയിലും ഓർമയിലും കുറവ് (cognitive impairment), ഡിമെൻഷ്യ (dementia) എന്നിവ ഉണ്ടാകാം. എന്നാൽ ഓർമക്കുറവ് മാത്രം ഉണ്ടായാൽ Parkinson’s എന്ന് കരുതരുത്.

മലബന്ധവും ഇതിന്‍റെ ഭാഗമാണോ?

അതെ. മലബന്ധം (constipation), ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക (reduced smell), ചില ഉറക്കവൈകല്യങ്ങൾ എന്നിവ ചലനേതര ലക്ഷണങ്ങളാണ് (non-motor symptoms).

പൂർണമായി സുഖപ്പെടുത്താനാകുമോ?

നിലവിൽ പൂർണമായ രോഗമുക്തിക്കുള്ള ചികിത്സയില്ല. എന്നാൽ മരുന്നുകളും വ്യായാമവും ഫിസിയോതെറാപ്പിയും (physiotherapy) സ്പീച്ച്/ഒക്കുപ്പേഷണൽ തെറാപ്പിയും (speech/occupational therapy) വഴി ലക്ഷണങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാം.

Levodopa എന്ന മരുന്ന് രോഗം വഷളാക്കുമോ?

ഇല്ല. ഇത് ഏറെക്കാലമായി നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണയാണ്. ചലനലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മരുന്നുകളിലൊന്നാണിത്.

മരുന്നുകൾ മതിയാകാതെ വന്നാൽ?

തിരഞ്ഞെടുത്ത രോഗികളിൽ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (Deep Brain Stimulation – DBS) പരിഗണിക്കാം.

എപ്പോഴാണ് DBS പരിഗണിക്കുന്നത്?

മരുന്നുകൾ കൊണ്ട് നല്ല ഫലം ലഭിക്കുന്നുണ്ടെങ്കിലും ചലനത്തിലെ ഏറ്റക്കുറച്ചിലുകൾ (motor fluctuations), അനിയന്ത്രിത ചലനങ്ങൾ (dyskinesia) അല്ലെങ്കിൽ മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര വിറയൽ (disabling tremor) ഉണ്ടാകുമ്പോൾ, അനുയോജ്യരായ രോഗികളിൽ DBS പരിഗണിക്കാം.

വ്യായാമം സഹായിക്കുമോ?

തീർച്ചയായും. ഏറോബിക് വ്യായാമം (aerobic exercise), പേശീബല പരിശീലനം (strength training), ബാലൻസ് പരിശീലനം (balance training) എന്നിവ ചലനശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കും.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]

11-09-2026

പാർക്കിൻസൺസ് രോഗം പ്രായമായവർക്കു മാത്രമാണോ?

പാർക്കിൻസൺസ് രോഗം പാരമ്പര്യമാണോ?

മിക്ക കേസുകളും നേരിട്ട് പാരമ്പര്യമായി ലഭിക്കുന്നതല്ല. എന്നാൽ ചിലരിൽ ജനിതക ഘടകങ്ങൾക്ക് (genetic factors) പങ്കുണ്ട്.

എങ്ങനെ നേരത്തെ കണ്ടെത്താം?

ഒറ്റ രക്തപരിശോധന (blood test) കൊണ്ട് രോഗം സ്ഥിരീകരിക്കാനാവില്ല. ന്യൂറോ ഡോക്ടറുടെ വിശദമായ പരിശോധന (clinical examination) ആണ് പ്രധാനപ്പെട്ടത്. ആവശ്യമായപ്പോൾ MRI, DaT-SPECT തുടങ്ങിയ പരിശോധനകളും സഹായിക്കും.

പാർക്കിൻസൺസ് രോഗം പ്രായമായവർക്കു മാത്രമാണോ ?

അല്ല. ചെറുപ്പത്തിലും പാർക്കിൻസൺസ് രോഗം ഉണ്ടാകാം.

സംസാരത്തെയും ബാധിക്കുമോ?

അതെ. ശബ്ദം താഴ്ന്നുപോകുകയും സംസാരത്തിന്‍റെ വ്യക്തത കുറയുകയും ചെയ്യാം.

നടത്തത്തിൽ മാറ്റമുണ്ടാകുമോ?

ചെറിയ ചുവടുകൾ, കൈകളുടെ സ്വാഭാവിക ആട്ടം (arm swing) കുറയുക, തിരിയാൻ ബുദ്ധിമുട്ട്, പിന്നീട് നടക്കുമ്പോൾ കാലുകൾ മരവിക്കുന്നതുപോലെ തോന്നൽ (freezing of gait) എന്നിവ ഉണ്ടാകാം.

ഓർമശക്തിയെ ബാധിക്കുമോ?

ചിലരിൽ പിന്നീട് ബുദ്ധിശക്തിയിലും ഓർമയിലും കുറവ് (cognitive impairment), ഡിമെൻഷ്യ (dementia) എന്നിവ ഉണ്ടാകാം. എന്നാൽ ഓർമക്കുറവ് മാത്രം ഉണ്ടായാൽ Parkinson’s എന്ന് കരുതരുത്.

മലബന്ധവും ഇതിന്‍റെ ഭാഗമാണോ?

അതെ. മലബന്ധം (constipation), ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക (reduced smell), ചില ഉറക്കവൈകല്യങ്ങൾ എന്നിവ ചലനേതര ലക്ഷണങ്ങളാണ് (non-motor symptoms).

പൂർണമായി സുഖപ്പെടുത്താനാകുമോ?

നിലവിൽ പൂർണമായ രോഗമുക്തിക്കുള്ള ചികിത്സയില്ല. എന്നാൽ മരുന്നുകളും വ്യായാമവും ഫിസിയോതെറാപ്പിയും (physiotherapy) സ്പീച്ച്/ഒക്കുപ്പേഷണൽ തെറാപ്പിയും (speech/occupational therapy) വഴി ലക്ഷണങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാം.

Levodopa എന്ന മരുന്ന് രോഗം വഷളാക്കുമോ?

ഇല്ല. ഇത് ഏറെക്കാലമായി നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണയാണ്. ചലനലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മരുന്നുകളിലൊന്നാണിത്.

മരുന്നുകൾ മതിയാകാതെ വന്നാൽ?

തിരഞ്ഞെടുത്ത രോഗികളിൽ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (Deep Brain Stimulation – DBS) പരിഗണിക്കാം.

എപ്പോഴാണ് DBS പരിഗണിക്കുന്നത്?

മരുന്നുകൾ കൊണ്ട് നല്ല ഫലം ലഭിക്കുന്നുണ്ടെങ്കിലും ചലനത്തിലെ ഏറ്റക്കുറച്ചിലുകൾ (motor fluctuations), അനിയന്ത്രിത ചലനങ്ങൾ (dyskinesia) അല്ലെങ്കിൽ മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര വിറയൽ (disabling tremor) ഉണ്ടാകുമ്പോൾ, അനുയോജ്യരായ രോഗികളിൽ DBS പരിഗണിക്കാം.

വ്യായാമം സഹായിക്കുമോ?

തീർച്ചയായും. ഏറോബിക് വ്യായാമം (aerobic exercise), പേശീബല പരിശീലനം (strength training), ബാലൻസ് പരിശീലനം (balance training) എന്നിവ ചലനശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കും.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കേസെടുക്കണമെന്ന ഇഡി നിർദ്ദേശം, വിശദീകരണവുമായി പിണറായി.
കുട്ടികളിലെ വയലൻസ് ശ്രദ്ധിക്കാൻ സമയമായെന്ന് എഡിജിപി പി. വിജയൻ
പിണറായി വിജയനെതിരായ ഇഡി നീക്കം; നിയമപരമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up