ADVERTISEMENT

Close
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

21-08-2026

കരുവാറ്റക്കണ്ണാടിയിൽ മുഖം നോക്കാം

Editorial

20-08-2026

പിഎം കെയേഴ്സ്; ചവിട്ടിപ്പിടിച്ച ‘ചാവുപണം’

Editorial

19-08-2026

റെയിൽവേയുടെ വൃത്തികേട് കുടിവെള്ളത്തിലും കലക്കി

Editorial

18-08-2026

“നെറ്റും കീറി’’എൻടിഎ കളി

Editorial

17-08-2026

ഉണ്ണുന്ന ചോറിനു മാപ്പ്!

Editorial

15-08-2026

വീണ്ടും മടക്കിയിരിക്കുന്നു ആ സ്വാതന്ത്ര്യ ചെക്ക്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kozhikode

ഇവിടെ ഓണത്തിന് മാത്രമല്ല, പൂക്കളം @365


ബാലുശേരി: ഓണത്തോടനുബന്ധിച്ച് അത്തം മുതൽ പത്ത് ദിവസം പൂക്കളമിടുന്ന പതിവാണ് മലയാളികൾക്കുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ഥമായി വർഷത്തിൽ 365 ദിവസവും പൂക്കളമിടുന്ന ഇല്ലം ഇവിടെയുണ്ട്. നടുവണ്ണൂരിലെ നന്ദാനശേരി ഇല്ലത്താണ് എല്ലാ ദിവസവും പൂക്കളിടുന്നത്.

ദിവസവും തൊടിയിൽനിന്ന് കിട്ടുന്ന നാടൻപൂക്കളുപയോഗിച്ചാണ് ഇവിടെ പൂക്കളമൊരുക്കുന്നത്. തലമുറകളായി ഇല്ലത്തെ ഭഗവതിക്ക് മുന്നിൽ പൂക്കളിടുന്ന പതിവ് ഇപ്പോഴും തുടരുകയാണ് ഈ കുടുംബം.

രാവിലെ പൂക്കളം തീർത്തതിനുശേഷമാണ് ഇവിടെ മറ്റു ദിനചര്യകൾ ആരംഭിക്കുന്നത്. സാധാരണയായി കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമാണ് പൂക്കളമിടുന്നത്. ആദ്യം ഭഗവതിക്ക് മുന്നിൽ മാത്രമായിരുന്നു പൂക്കളം തീർത്തിരുന്നതെങ്കിൽ ഇപ്പോൾ വീട്ടുമുറ്റത്തും പൂക്കളമിടാറുണ്ട്.

സാധാരണയായി ദശപുഷ്പങ്ങളാണ് ഉപയോഗിക്കുക. ദശപുഷ്പങ്ങൾ ലഭിക്കാത്ത സമയങ്ങളിൽ ലഭിക്കുന്ന പൂക്കൾ വച്ച് പൂക്കളം തീർക്കും. ചില ദിവസങ്ങളിൽ പത്തിനം പൂക്കൾ വരെ ഇല്ലത്തെ മുറ്റത്ത് സ്ഥാനം പിടിക്കാറുണ്ട്. ഓണത്തോടനുബന്ധിച്ച് കുറച്ചുകൂടി വലിയ പൂക്കളമാണ് ഇല്ലത്ത് ഇടാറുള്ളത്. അതിനായി പൂക്കൾ കടകളിൽ നിന്ന് വാങ്ങാറുമുണ്ട്. പൂക്കളമിടുന്നത് പതിവാണെങ്കിലും ഓണാഘോത്തിന്‍റെ ആവേശത്തിലാണ് ഇല്ലത്തുള്ളവർ.

 

Kollam

ആലപ്പാട്ടെ കടലാക്രമണം: 644 കോടിയുടെ പുലിമുട്ട് പദ്ധതി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിന്‍റെ ഭാഗമായ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കടലാക്രമണത്തിനു ശാശ്വത പരിഹാരമാകുന്നു. സമുദ്രതീര സംരക്ഷണത്തിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര പുലിമുട്ട് നിര്‍മാണ പദ്ധതിയുടെ അടങ്കല്‍ തുക 644 കോടി രൂപയായി ജലവിഭവ വകുപ്പ് വര്‍ധിപ്പിച്ചതായി സി.ആര്‍. മഹേഷ് എംഎല്‍എ അറിയിച്ചു.

ആലപ്പാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാതുരുത്ത് ബീച്ച് മുതല്‍ വടക്കോട്ട് അഴീക്കല്‍ ബീച്ച് വരെയുള്ള ഭാഗങ്ങളില്‍ ടെട്രോപോഡുകള്‍ നിക്ഷേപിച്ച് കടലേറിയുള്ള നാശനഷ്ടങ്ങള്‍ തടയുന്ന പുലിമുട്ട് പദ്ധതിക്കായാണ് പുതിയ രൂപരേഖ തയാറാക്കിയിരിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവും ജിഎസ്ടിയും ഉള്‍പ്പെടുത്തിയാണ് തുക പുനര്‍നിര്‍ണയിച്ചത്.

കിഫ്ബി ഫണ്ടുപയോഗിച്ച് സമഗ്ര പുലിമുട്ട് പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ പ്രഖ്യാപനം. എന്നാല്‍ സാമ്പത്തികാനുമതിക്കായി പുതിയ പദ്ധതി സമര്‍പ്പിച്ചപ്പോള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി രണ്ടു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്‍റെ കാലാവസാനത്തോടെ ഏഷ്യന്‍ ഡെവലപ്‌മെന്‍റ് ബാങ്കില്‍നിന്നുള്ള വായ്പ വഴി 173 കോടി രൂപ അനുവദിച്ചു.

ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജലവിഭവ വകുപ്പ് പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കുകയും ആലപ്പാടിന്‍റെ എല്ലാ തീരദേശ ഭാഗങ്ങളെയും ഉള്‍പ്പെടുത്തി 583 കോടി രൂപയുടെ പദ്ധതിക്ക് മുന്‍ഗണന നല്‍കുകയും ചെയ്തു.

നിലവില്‍ ജലവിഭവ വകുപ്പിന്‍റെ കീഴിലുള്ള മിഷന്‍ ഡയറക്ടര്‍ തയാറാക്കിയ 644 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സര്‍ക്കാരിന്‍റെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

ഒരു മാസത്തിനകം പദ്ധതിക്ക് ഭരണാനുമതി ലഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പദ്ധതി പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായി ആലപ്പാട്ടുകാര്‍ അനുഭവിക്കുന്ന തീരദേശ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നും എംഎല്‍ പറഞ്ഞു.

 

Pathanamthitta

തെരുവുനായ നിയന്ത്രണ പദ്ധതി ഏറ്റെടുക്കാൻ മടിച്ച് പഞ്ചായത്തുകൾ

പത്തനംതിട്ട: നാട്ടിലെങ്ങും തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുന്പോഴും ഇവയുടെ നിയന്ത്രണത്തിനുള്ള പദ്ധതികൾ ഏറ്റെടുക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കു മടി. തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷനു വിധേയമാക്കുക മാതമാണ് നിലവിലുള്ള പോംവഴി. ഇതിനാവശ്യമായ ഫണ്ട് പദ്ധതിവിഹിതത്തിൽ ചെലവഴിക്കാൻ മാർഗനിർദേശം നൽകിയിട്ടും ജില്ലയിൽ കോന്നി പഞ്ചായത്തിൽ മാത്രമാണ് പദ്ധതി നടപ്പായത്. കോന്നിയിൽ തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ഇവർ അവയെ വലയിൽ കുരുക്കി പേ വിഷ ബാധയ്ക്കെതിരേയുള്ള വാക്സീൻ നൽകുകയും ചെയ്തു.

എബിസി പദ്ധതി നടപ്പാക്കുന്നതിൽ നിലവിൽ തടസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വാക്സിനേഷൻ പദ്ധതിക്കു നിർദേശം നൽകിയത്. അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി കുത്തിവയ്പിനു വിധേയമാക്കാനുള്ള പദ്ധതി കഴിഞ്ഞവർഷങ്ങളിലും നിർദേശിക്കപ്പെട്ടിരുന്നു. എന്നാൽ ചുരുക്കം ചില പഞ്ചായത്തുകൾ മാത്രമേ ഇത് ഏറ്റെടുത്തു നടപ്പാക്കിയിട്ടൂള്ളൂ. നായ്ക്കളെ പിടികൂടാൻ പരിശീലനം സിദ്ധിച്ചയാളുകളെ നിയോഗിക്കുകയും വാക്സിനേഷന് ആവശ്യമായ ക്രമീകരണം ചെയ്യുകയും ചെയ്യേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ്. പദ്ധതിവിഹിതം കൃത്യമായി ലഭിക്കില്ലെന്നും തനതു ഫണ്ട് ഉപയോഗിച്ച് തെരുവുനായയ്ക്കെതിരേയുള്ള പദ്ധതി നടപ്പാക്കാനുമില്ലെന്നതുമാണ് പഞ്ചായത്തുകളുടെ നിലപാട്.

എബിസി കെട്ടിടം പണി അനന്തമായി നീളുന്നു

ജില്ലാ പഞ്ചായത്തിന്‍റെ ചുമതലയിൽ വർഷങ്ങൾക്കു മുന്പ് തുടങ്ങിവച്ച എബിസി കെട്ടിട നിർമാണം വൈകുന്നതാണ് തെരുവുനായ നിർമാർജനത്തിനായുള്ള പദ്ധതി പാളിയത്. ജില്ലാ പഞ്ചായത്ത് ഭരണസമിതികൾ മാറിവന്നെങ്കിലും കെട്ടിടം പൂർത്തീകരിച്ച് എബിസി നടപ്പാക്കാനായിട്ടില്ല. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് രണ്ടുദിവസം പാർപ്പിച്ചശേഷം തിരികെ വിടുന്ന പദ്ധതിയാണ് എബിസി എന്ന പേരിൽ നടപ്പാക്കേണ്ടത്. കെട്ടിടം ഇല്ലെന്ന പേരിൽ മൃഗസംരക്ഷണ വകുപ്പും പദ്ധതിയോടു പുറംതിരിഞ്ഞു നിൽക്കുകയാണ്. എബിസി കെട്ടിട നിർമാണം സംബന്ധിച്ചു പ്രഖ്യാപനങ്ങൾ മുറപോലെ ഉണ്ടാകുന്നുണ്ടെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ഇതിന്‍റെ പൂർത്തീകരണം ആയിട്ടില്ല.

സ്കൂട്ടർ യാത്രക്കാർക്കു നേരേ ആക്രമണം

അടൂരിനു സമീപം കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു നേരെ നായ ചാടി വീണ് യാത്രക്കാരെ ആക്രമിച്ചത് കഴിഞ്ഞദിവസമാണ്. നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയും യാത്രക്കാരെ നായ ആക്രമിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം രത്രിയാണ് സംഭവം നടന്നത്. മൂന്നംഗ കുടുംബത്തെയാണ് നായ ആക്രമിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനിയും ഇതിലുൾപ്പെടുന്നു. ഇരുചക്ര വാഹനങ്ങൾക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം സ്ഥിരമായി മാറിയിരിക്കുകയാണ്. വാഹനങ്ങൾക്കു മുന്പിൽ ചാടുന്നതും കുരച്ചുകൊണ്ട് പിന്തുടരുന്നതും അവസരം കിട്ടിയാൽ ആക്രമിക്കുന്നതുമൊക്കെ പതിവായിരിക്കുകയാണ്.

അടൂർ ഭാഗത്ത് നായയുടെ ആക്രമണം സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയും അടൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം രണ്ടുപേർക്ക് നായയുടെ കടിയേറ്റിരുന്നു.

Idukki

ഓണത്തിനു നിറമേകാൻ വട്ടവടയിൽ മുകേഷിന്‍റെ പൂപാടം

മൂന്നാർ: കേരളത്തിന്‍റെ പച്ചക്കറിയുടെ കലവറ എന്നറിയപ്പെടുന്ന വട്ടവടയിൽ ഇത്തവണ ഓണത്തിനു നിറച്ചാർത്തണിയിക്കാൻ മുകേഷിന്‍റെ പൂപാടം. വട്ടവട സ്വദേശിയും യുവകർഷകനുമായ മുകേഷാണ് തന്‍റെ കൃഷിസ്ഥലത്ത് പൂകൃഷി പരീക്ഷിച്ച് വിജയത്തിന്‍റെ വർണചാരുത അണിയുന്നത്. മുകേഷിന്‍റെ കൃഷിയിടത്തിൽ വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലികൃഷിയെ അനുകരിച്ച് ധാരാളം കർഷകർ പൂകൃഷിയിലേക്കു തിരിഞ്ഞിട്ടുണ്ട്.

ഓണക്കാലത്ത് കേരളത്തിൽ പൂവിന്‍റെ ആവശ്യവും പ്രാധാന്യവും തിരിച്ചറിഞ്ഞാണ് മുകേഷ് കൃഷിയിടം ഒരുക്കിയെടുത്തത്. കൈവശമുള്ള 75 സെന്‍റ് തരിശുഭൂമിയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഹിറ്റാച്ചി ഉപയോഗിച്ച് നിലം പാകമാക്കിയ ശേഷം ബാംഗളൂരുവിൽനിന്ന് തൈകൾ എത്തിച്ചു. നാലായിരത്തോളം തൈകളാണ് ഇതിനായി എത്തിച്ചത്.

ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള പൂക്കളാണ് ഏറെയും. ഒക്കൽ അംബർ യെല്ലോ, സുപ്രീം യെല്ലോ എന്നീ ഇനങ്ങളാണ് മഞ്ഞവിഭാഗത്തിൽപ്പെടുന്നത്. ഒക്കൽ കേസർ ഓറഞ്ച്, അശോക ഓറഞ്ച് എന്നീ ഇനങ്ങൾ ഓറഞ്ച് ഇനത്തിൽപ്പെടുന്നവയാണ്.

ഓണത്തിന് വിളവെടുക്കാൻ പൂക്കൾ തയാറാകുകയും ചെയ്തു. മൂന്നാറിലും അതുപോലെ ആവശ്യക്കാർ ഏറെയുള്ള മറ്റിടങ്ങളിലേക്കും പൂക്കൾ എത്തിക്കാനാണ് മുകേഷിന്‍റെ പദ്ധതി. മൂന്നാറിൽ എത്തുന്ന പൂക്കളിൽ ഏറെയും തേനി ജില്ലയിൽനിന്നാണ്. അതിനാൽ അവിടെയുള്ള വിലയുടെ അടിസ്ഥാനത്തിലായിരിക്കും ഇവിടെയും വില തീരുമാനിക്കുന്നത്. ഓരോ ദിവസത്തെയും ലേലത്തിന്‍റെ അടിസ്ഥാനത്തിലാണ് വില നിർണയിക്കുന്നത്. ഇവിടെ വിളവെടുക്കുന്ന പൂക്കൾക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡ് ലഭിച്ചാൽ വരുംകാലത്ത് പൂകൃഷി വട്ടവടയിൽ തരംഗം ആകാനും സാധ്യതയുണ്ടെന്ന് മുകേഷ് പറയുന്നു.

Alappuzha

ജലമാമാങ്കത്തിനായി പുന്നമട ഒരുങ്ങി; നെഹ്റുട്രോഫി നാളെ

ആലപ്പുഴ: ജലമാമാങ്കത്തിനായി പുന്നമടക്കായൽ ഒരുങ്ങി, ചരിത്രപ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി നാളെ അരങ്ങേറും. വിവിധ വിഭാഗങ്ങളിലായി ഇക്കുറി 71 വള്ളങ്ങൾ മാറ്റുരയ്ക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഷാജി വി. നായർ, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങൾ. ഇത്തവണ ആദ്യമായി നെഹ്റുട്രോഫി വള്ളംകളിക്ക് ഒരു കളർ തീമും അവതരിപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിൽ ഇക്കുറി വൻവർധനവ് ഉണ്ടായിട്ടുണ്ട്. 25000, 3000 രൂപയുടെ ഉൾപ്പെടെ പല ടിക്കറ്റുകളുടെ വിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. ഇത്തവണ ആദ്യമായി ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്‌സ് എന്ന പുതിയ ടിക്കറ്റ് വിൽപ്പനയ്ക്കെത്തിച്ചു.

ബോണസിലും മെയിന്‍റനൻസ് ഗ്രാന്‍റിലും സമ്മാനത്തുകയിലും വൻ വർധനവാണ് വരുത്തിയിട്ടുള്ളത്. ഇതിന് വലിയ തുക കണ്ടെത്തേണ്ടിവരും. 2.80 കോടി രൂപ ബോണസും പ്രൈസ് മണിയും നൽകാൻ മാത്രം ആവശ്യമാണ്. ആറുകോടി രൂപയുടെ ബജറ്റാണ് ഇത്തവണ പാസാക്കിയിട്ടുള്ളത്. സംസ്ഥാന ഗവൺമെന്‍റിന്‍റെ ചരിത്രത്തിലാദ്യമായി രണ്ടുകോടി രൂപയാണ് ഗ്രാൻഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം കേന്ദ്ര ടൂറിസം ഗ്രാൻഡും ലഭിച്ചു. ഈ വർഷവും ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ.

പ്രധാന വ്യക്തികൾ നാല് ബോട്ട് ജെട്ടികളിൽനിന്ന്

നാല് ബോട്ട് ജെട്ടികളിൽനിന്നാണ് പ്രധാന വ്യക്തികളെ മത്സരവേദിയിലേക്ക് എത്തിക്കുന്നത്. വിവിഐപികളെ ലേക്ക് പാലസ് ജെട്ടിയിൽനിന്നും കോർപറേറ്റ്, പ്ലാറ്റിനം ടിക്കറ്റുകളുമായി വരുന്നവരെ മാളിയേക്കൽ ജെട്ടിയിൽ നിന്നും ഗോൾഡ്, സിൽവർ ടിക്കറ്റുള്ളവരെ മാതാ ജെട്ടിയിൽ നിന്നും മുൻസിപ്പൽ കൗൺസിലർമാരെയും കോംപ്ലിമെന്‍ററി പാസുള്ളവരെയും രാജീവ് ജെട്ടിയിൽനിന്നും മാധ്യമപ്രവർത്തകരെ എസ്ഡബ്ല്യുടി പമ്പ് ജെട്ടിയിൽനിന്നും എത്തിക്കാനാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.

ഇതര സംസ്ഥാന തുഴച്ചിൽകാർക്ക് നിയന്ത്രണം

ഒരു വള്ളത്തിൽ 25 ശതമാനത്തിലധികം ഇതര സംസ്ഥാന തുഴച്ചിൽകാർ പാടില്ലെന്ന നിയമവും പനംതുഴയേ ഉപയോഗിക്കാവൂ എന്ന നിയമവും കർശനമാക്കും. നിയമം ലംഘിക്കുന്നവർക്കെതിരേ അച്ചടക്ക നടപടി സ്വകരിക്കും. ബോണസ് കട്ട് ചെയ്യുകയും വരുംവർഷ വള്ളംകളികളിൽനിന്ന് വിലക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും.

ടിക്കറ്റ് ലഭിക്കാൻ

അഞ്ചു ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴിയും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായും ടിക്കറ്റ് വിൽപ്പന നടന്നുവരുന്നു. ഫെഡറൽ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കേരളഗ്രാമീൺ ബാങ്കുമാണ് ഇതിനായി പെയ്മെന്‍റ് ഗേറ്റ് വേ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ടാറ്റാ ട്രക്‌സ് ആണ് ഇത്തവണത്തെ ടൈറ്റിൽ സ്പോൺസർ. മറ്റു നിരവധി സ്പോൺസർമാരും വള്ളംകളി നടത്തിപ്പുമായി സഹകരിക്കുന്നുണ്ട്. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കർശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്.

പുന്നമട സജ്ജം

ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു പവലിയന്‍റെയും താത്കാലിക ഗാലറികളുടെയും നിർമാണം അവസാന ഘട്ടത്തിലാണ്. യന്ത്രവത്കൃത സ്റ്റാർട്ടിംഗ് സംവിധാനവും ഫോട്ടോ ഫിനിഷിംഗ് സംവിധാനവും സജ്ജമാണ്.

1700 ഓളം പോലീസുകാർ

കാണികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാന പാലനത്തിനും 1700 ഓളം പോലീസുകാരെ വിന്യസിക്കും. 17 ഡിവൈഎസ്പിമാരുടെയും 45 ഇൻസ്പക്ടർമാരുടെയും കീഴിലായിരിക്കും പോലീസ് വിന്യാസം. ഷാഡോ പോലീസിന്‍റെ സാന്നിധ്യവും ഉണ്ടാവും. മത്സരസമയത്ത് കായലിൽ ചാടുന്നവർക്കെതിരേയും മത്സരം തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരേയും ശക്തമായ നിയമനടപടി സ്വീകരിക്കും. ഔദ്യോഗിക ബോട്ടുകൾ അല്ലാതെ മറ്റു ബോട്ടുകളെ മത്സരദിവസം റേസ് ട്രാക്ക് ഭാഗത്തേക്കോ കനാലിലേക്കോ കടത്തിവിടില്ല. ഡ്രോൺ നിയമപ്രകാരം മത്സരദിവസം രണ്ട് കിലോമീറ്റർ ചുറ്റളവിൽ താത്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതിയില്ലാത്ത ഡ്രോണുകൾ പറത്തിയാൽ കർശന നടപടി സ്വീകരിക്കും.

പ്രവേശനം പാസുള്ളവർക്ക് മാത്രം

പാസുള്ളവർക്കു മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്‍റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. ക്യു ആർ കോഡ് പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാസില്ലാതെ കയറുന്നവർക്കും വ്യാജ പാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കുമെതിരേ കർശന നടപടി ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവലിയനിൽനിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്‍റെ യാത്രാ ബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പവലിയനിലേക്ക് പോകുന്നവർ രാവിലെ 10ന് എത്തണം

പവലിയനിലേക്ക് പോകുന്നവർ രാവിലെ 10ന് എത്തണം. രാവില എട്ടിനു ശേഷം അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കും. ഡ്രൈവർമാരുടെ ലൈ സൻസ് സസ്‌പെൻഡ് ചെയ്യും.

അനൗൺസ്‌മെന്‍റ്, പരസ്യബോട്ടുകൾ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാൻ പാടില്ല. മൈക്ക് സെറ്റുകളും പ്രവർത്തിപ്പിക്കാൻ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലിൽ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോർ ബോട്ടുകളിലും അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല.

പത്രസമ്മേളനത്തിൽ നഗരസഭാധ്യക്ഷ മോളിജേക്കബ്, എഡിഎം സി. പ്രേംജി, ആർഡിഒ ജെ. മോബി, കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറുമായ പി.എസ്. വിനോദ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ കെ.എസ്. സുമേഷ് എന്നിവർ പങ്കെടുത്തു.

 

 

Kottayam

സൗഹൃദ കൂട്ടായ്മ ഓര്‍മകള്‍ സംഘടിപ്പിച്ചു

കടുത്തുരുത്തി: ഗവണ്‍മെന്‍റ് വിഎച്ച്എസ്എസ് 1983-84 ബാച്ച് സൗഹൃദ കൂട്ടായ്മ ഓര്‍മകള്‍ സംഘടിപ്പിച്ചു. 1983-84 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികളുടെ രണ്ടാമത് സൗഹൃദ കൂട്ടായ്മയാണ് ഓര്‍മകള്‍ എന്ന പേരില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ ഒന്നിച്ചത്. യോഗത്തില്‍ ആര്‍. ജിജിമോന്‍ അധ്യക്ഷത വഹിച്ചു.

കൂട്ടായ്മയുടെ ഉദ്ഘാടനം പി.ജി. അശോകന്‍ നിര്‍വഹിച്ചു. വിദ്യാലയത്തിന്‍റെയും നാടിന്‍റെയും പ്രതിഭകളെ യോഗത്തില്‍ ആദരിച്ചു. ബിഡിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ അക്ഷര രമേശ്, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അനശ്വര രമേശ്, എംജി സര്‍വകലാശാല ബിഎസ്‌സി മാത്തമാറ്റിക്സ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ ഗൗരി നന്ദന, നന്ദു കൃഷ്ണ എന്നിവരെ ആദരിച്ചു. ഓണസദ്യയും കലാസന്ധ്യയും പരിപാടിയുടെ ഭാഗമായി നടന്നു.

Ernakulam

സംസ്‌കൃത സർവകലാശാല സമരം: നാല് എസ്എഫ്‌ഐ പ്രവർത്തകർക്കു ജാമ്യം

കാലടി: സംസ്‌കൃത സർവകലാശാലയിലെ സമരത്തിനിടെ പൊലിസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ റിമാൻഡിലായിരുന്ന നാല് എസ്എഫ്‌ഐ പ്രവർത്തകർക്കു കോടതി ജാമ്യം അനുവദിച്ചു. എസ്എഫ്ഐ പ്രവർത്തകരായ മെബിൻ, യദു കൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവർക്കാണ് പെരുമ്പാവൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ 13നാണ് ഒരു സംഘം സർവകലാശാലയിലെത്തി വൈസ് ചാൻസലർക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും ഓഫീസിൽനിന്ന് പുറത്തുപോകാൻ കഴിയാത്തവിധം തടസം സൃഷ്ടിച്ചത്.

വൈസ്ചാൻസലർക്കെതിരായ അതിക്രമത്തിന് പുറമേ, നിലവിലെ വൈസ്ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാര ചടങ്ങും സംഘം നടത്തിയിരുന്നു. വൈസ്ചാൻസലറെ ശാരീരികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും 11 വൈസ്ചാൻസലർമാർ സംയുക്തമായി ആവശ്യപ്പെട്ടിരുന്നു.

പൊലിസ് സ്ഥലത്തുണ്ടായിരുന്നിട്ടും സംഭവത്തിൽ ഇതുവരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നതിൽ ആശങ്കയുണ്ടെന്നും വിസിമാർ അഭിപ്രായം രേഖപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിച്ച വിസിമാർ കുറ്റകരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ശക്തവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തത്.

Palakkad

വടവന്നൂർ- കരിപ്പോട് റോഡിൽ അപകടക്കെണിയായി കുഴി

കൊല്ലങ്കോട്: കരിപ്പോട്- വടവന്നൂർ റോഡിൽ വാഹനയാത്രികരുടെ നടുവൊടിക്കുന്ന കുഴി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തം.

ഇരുചക്രവാഹനങ്ങൾ കുഴിയിലിറങ്ങി മറിയുന്ന സംഭവങ്ങൾ ഏറിവരികയാണെന്നു സമീപവാസികൾ പറഞ്ഞു. കുഴി ഒഴിവാക്കാൻ വാഹനങ്ങൾ മറുവശം ചേർന്നു പോകുന്നതും അപകടഭീഷണിയിലാണ്.

കൊല്ലങ്കോട്- പാലക്കാട് പ്രധാന പാതയായതിനാൽ നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ അപായം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

Malappuram

കാഴ്ചക്കുലകളും ദീപക്കാഴ്ചകളും; ആവേശമായി എടപ്പാള്‍ പൂരാടവാണിഭം

എടപ്പാള്‍: കേരളത്തില്‍ എടപ്പാളിന് മാത്രം സ്വന്തമായ പൂരാട വാണിഭത്തിന് കാഴ്ചക്കുലകളും ദീപക്കാഴ്ചകളുമായി വര്‍ണാഭമായ തുടക്കം. പ്രാദേശിക തനിമയും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ എടപ്പാള്‍ പൂരാടവാണിഭം 25 വരെ നീണ്ടുനില്‍ക്കും.

എടപ്പാള്‍ ഗ്രാമപഞ്ചായത്ത്, വ്യാപാരികള്‍, വിവിധ ക്ലബ്ബുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ അത്തം ദിനത്തില്‍ ആരംഭിച്ച വിപുലമായ ആഘോഷങ്ങള്‍ ഉത്രാട ദിനം വരെയാണ്. പഞ്ചായത്ത് ഓഫീസിന് മുന്നിലൊരുക്കിയ കൂറ്റന്‍ പൂക്കളത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞത്.

ആദ്യകാലത്തെ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ നിന്ന് മാറിയെങ്കിലും പാരമ്പര്യ കര്‍ഷക വിഭവങ്ങളുടെ സാന്നിധ്യമാണ് പൂരാടവാണിഭത്തിന്റെ പ്രധാന സവിശേഷത. കാഴ്ചക്കുലകളുടെ ലേലമാണ് മേളയുടെ പ്രധാന ആകര്‍ഷണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ഷക ദിനാചരണം, കലാപരിപാടികള്‍, പൂക്കളമത്സരം, ദീപാലങ്കാരം, ഓണചന്ത, വര്‍ണ്ണാഭമായ ഘോഷയാത്ര എന്നിവ നടക്കും.

പൂരാട ദിനത്തില്‍ സാംസ്‌കാരിക സമ്മേളനം, കളരിപ്പയറ്റ്, ഹാസ്യസഭ, ഗാനമേള എന്നിവയും പരസ്യ കലാവേദി ഒരുക്കുന്ന കൂറ്റന്‍ കാഴ്ചക്കുലയും തുമ്പിയും പൂവട്ടിയും വേദിയില്‍ വിസ്മയമൊരുക്കും.

സാംസ്‌കാരിക സമ്മേളനം മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. വി.എസ്. ജോയ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. ഗായത്രി, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പഴമയുടെ ഓര്‍മ പുതുക്കി 25-ന് ഓണചന്തയോടെയാണ് വാണിഭം സമാപിക്കുക.

Kozhikode

ഇവിടെ ഓണത്തിന് മാത്രമല്ല, പൂക്കളം @365


ബാലുശേരി: ഓണത്തോടനുബന്ധിച്ച് അത്തം മുതൽ പത്ത് ദിവസം പൂക്കളമിടുന്ന പതിവാണ് മലയാളികൾക്കുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ഥമായി വർഷത്തിൽ 365 ദിവസവും പൂക്കളമിടുന്ന ഇല്ലം ഇവിടെയുണ്ട്. നടുവണ്ണൂരിലെ നന്ദാനശേരി ഇല്ലത്താണ് എല്ലാ ദിവസവും പൂക്കളിടുന്നത്.

ദിവസവും തൊടിയിൽനിന്ന് കിട്ടുന്ന നാടൻപൂക്കളുപയോഗിച്ചാണ് ഇവിടെ പൂക്കളമൊരുക്കുന്നത്. തലമുറകളായി ഇല്ലത്തെ ഭഗവതിക്ക് മുന്നിൽ പൂക്കളിടുന്ന പതിവ് ഇപ്പോഴും തുടരുകയാണ് ഈ കുടുംബം.

രാവിലെ പൂക്കളം തീർത്തതിനുശേഷമാണ് ഇവിടെ മറ്റു ദിനചര്യകൾ ആരംഭിക്കുന്നത്. സാധാരണയായി കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമാണ് പൂക്കളമിടുന്നത്. ആദ്യം ഭഗവതിക്ക് മുന്നിൽ മാത്രമായിരുന്നു പൂക്കളം തീർത്തിരുന്നതെങ്കിൽ ഇപ്പോൾ വീട്ടുമുറ്റത്തും പൂക്കളമിടാറുണ്ട്.

സാധാരണയായി ദശപുഷ്പങ്ങളാണ് ഉപയോഗിക്കുക. ദശപുഷ്പങ്ങൾ ലഭിക്കാത്ത സമയങ്ങളിൽ ലഭിക്കുന്ന പൂക്കൾ വച്ച് പൂക്കളം തീർക്കും. ചില ദിവസങ്ങളിൽ പത്തിനം പൂക്കൾ വരെ ഇല്ലത്തെ മുറ്റത്ത് സ്ഥാനം പിടിക്കാറുണ്ട്. ഓണത്തോടനുബന്ധിച്ച് കുറച്ചുകൂടി വലിയ പൂക്കളമാണ് ഇല്ലത്ത് ഇടാറുള്ളത്. അതിനായി പൂക്കൾ കടകളിൽ നിന്ന് വാങ്ങാറുമുണ്ട്. പൂക്കളമിടുന്നത് പതിവാണെങ്കിലും ഓണാഘോത്തിന്‍റെ ആവേശത്തിലാണ് ഇല്ലത്തുള്ളവർ.

 

Wayanad

ജോലിക്കെത്തിയ വീട്ടില്‍ യുവാവ് മരിച്ചനിലയില്‍

കല്‍പ്പറ്റ: യുവാവിനെ ജോലിക്കെത്തിയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ കൈനാട്ടിക്ക് സമീപം ദേശീയപാതയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് ജോലിക്കെത്തിയ പുളിയാര്‍മല ഉന്നതിയിലെ പരേതനായ മണിയുടെയും ബീനയുടെയും മകന്‍ പി.ബി. മഹേഷിനെയാണ് (21) കഴുത്തില്‍ മുറിവേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കത്തികൊണ്ട് കഴുത്തറുത്ത് മഹേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. രക്തംപുരണ്ട കത്തി മഹേഷ് മരിച്ച് കിടന്ന സ്ഥലത്തു നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെയാണ് മഹേഷ് വീട്ടില്‍ ജോലിക്കെത്തിയത്. 10.30 ഓടെ വെള്ളം കുടിക്കാനാണെന്ന് പറഞ്ഞ് വീടിനോട് ചേര്‍ന്ന് പണി സാധനങ്ങളടക്കം സൂക്ഷിക്കുന്ന ഷെഡിലേക്ക് പോയതായി ബന്ധുവും കൂടെ ജോലി ചെയ്യുന്നയാളുമായ മുരളി പറഞ്ഞു.

ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ മുരളി അന്വേഷിച്ചു ചെന്നപ്പോഴാണ് കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് നിലത്തു കിടക്കുന്നത് കണ്ടത്. കല്‍പ്പറ്റ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏകസഹോദരി: സിന്ധു.

 

Kannur

അക്ഷരോന്നതി പുസ്തക വിതരണം

ചെമ്പേരി: കണ്ണൂർ തദ്ദേശ സ്വയംഭരണ വകുപ്പ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആർജിഎസ്എ ജില്ലാ പ്രോഗ്രാം മാനേജ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷരോന്നതി പുസ്തക വിതരണ പരിപാടി ഏരുവേശി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രശ്മി രാജീവ് ആമുഖ പ്രഭാഷണം നടത്തി. വാർഡ് അംഗങ്ങളായ അനീഷ് തോണക്കര, കെ.ഒ. ജനാർദനൻ, സാലി മാത്യു, നിഷ സോജൻ, സിഡിഎസ് ചെയർപേഴ്സൺ അനിത വിജയൻ, ആർജിഎസ്എ ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.വി. ഷീജ എന്നിവർ പ്രസംഗിച്ചു.

ഏരുവേശി പഞ്ചായത്തിലെ കുനിയമ്പുഴ, അരീക്കമല, പുതുശേരിക്കോട്ട എന്നീ ഉന്നതികളിലെ ഫെസിലിറ്റേറ്റർമാരായ രസ്ന മല്ലിശേരി, ആതിര നാരായണൻ, കെ.എൻ. നയന എന്നിവർ ചേർന്നാണു പഠന മുറികളിലേക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. സാക്ഷരത പ്രേരക് സി. സ്മിത, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. വിജി, സിഡിഎസ് വൈസ് ചെയർപേഴ്സൺ രമ്യ ശ്രീനിവാസൻ, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സഫ സത്താർ എന്നിവർ പങ്കെടുത്തു.

Kasaragod

സ്കൂൾ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു


ബോവിക്കാനം: ബൈക്കിൽ സ്കൂൾ ബസ് ഇടിച്ച് യുവാവ് മരിച്ചു. ഗാളിമുഖ ഗോളിത്തടി പുതിയവളപ്പിലെ ഷമ്മാസ് അബ്ദുള്ള(25) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെ പൊവ്വൽ മാസ്തിക്കുണ്ടിൽ വച്ചായിരുന്നു അപകടം. ബോവിക്കാനം ഭാഗത്തുനിന്ന് വരികയായിരുന്ന ബസ് പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോഴാണ് ബൈക്കിലിടിച്ചത്. കോഴിക്കോട്ടെ ജ്യൂസ് കടയിൽ ജോലിചെയ്യുന്ന ഷമ്മാസ് രാവിലെ കാസർഗോട്ട് ട്രെയിനിറങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകവെയാണ് അപകടമുണ്ടായത്. അടുത്തിടെയാണ് വിവാഹിതനായത്. ഗാളിമുഖയിലെ ഷാഫി- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ (മൊഗ്രാൽ). സഹോദരങ്ങൾ: സിൻസാദ്, ഷൈമ, ഖദീജ ഷാസ, സമ.

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

സുജിത് കോശി

തിരുവനന്തപുരം: കുമാരപുരം പൂന്തി റോഡ് റോസ് ഗാർഡൻസിൽ (ഇലവുംതിട്ട വാലുപറമ്പിൽ ) കേന്ദ്ര ആഭ്യന്തരവകുപ്പിലെ ജോയിന്‍റ് ഡപ്യൂട്ടി ഡയറക്ടർ സുജിത് കോശി (59) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് ഇലവുംതിട്ട ബെതലഹേം മാർത്തോമാ പള്ളിയിൽ. ഭാര്യ: ഷീല ഏബ്രഹാം കോശി പനക്കാമറ്റം (ട്രിച്ചി ), മകൻ: ജോനാഥൻ കോശി. സഹോദരങ്ങൾ: ഡോ.സുജ മേരി കോശി ( റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, മൃഗ സംരക്ഷണ വകുപ്പ് തിരുവനന്തപുരം) സൂസൻ കോശി ( സെന്‍റ് തോമസ് എച്ച്എസ്എസ്, കോഴഞ്ചേരി) .

സാറാമ്മ ജേക്കബ്

കൊട്ടാരക്കര: കിഴക്കേത്തെരുവ് മണികെട്ടിയ കിഴക്കേ വീട്ടിൽ സാറാമ്മ ജേക്കബ് (തങ്കച്ചി- 80) അന്തരിച്ചു. അഞ്ചൽ ആനപ്പുഴക്കൽ പൂവത്താൻകാവിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രണ്ടിന് ഹോളി ട്രിനിറ്റി മലങ്കര സിറിയൻ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.ഒ. ജേക്കബ്. മക്കൾ: ജോജി ജേക്കബ് (റിട്ട. ഹെഡ്മാസ്റ്റർ, സെന്‍റ് മേരീസ് എച്ച്എസ് ) ജിജി, ബിജി, അജി. മരുമക്കൾ: ആലീസ് ബീന അലക്സ്‌, (റിട്ട. ഹയർ സെക്കൻഡറി അധ്യാപിക, സെന്‍റ് മേരീസ് എച്ച്എസ്എസ്), സാം (സാംസ് ബേക്കേഴ്സ് അഞ്ചൽ), പരേതനായ കുര്യൻ മാത്തൻ (കുര്യോട്ട്, പത്തനാപുരം), കോശി മാത്യു (പൗവ്വത്തിൽ, ഓമല്ലൂർ).

പി.ജെ. ഉമ്മൻ

ആഞ്ഞിലിത്താനം: കൊച്ചിയിൽ പൂവക്കാല നടുവിലേമുറിയിൽ പരേതരായ പി.എം.ജോണിന്‍റെയും ഏലിയാമ്മയുടെയും മകൻ പി.ജെ.ഉമ്മൻ (ജോയി - 81) മുംബൈയിൽ അന്തരിച്ചു. സംസ്‌കാരം നാളെ ഒന്പതിന് ഭവനത്തിലെയും ആഞ്ഞിലിത്താനം ഐപിസി ഹാളിലെയും ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ഉമ്മൻ. മക്കൾ: ബ്ലസൻ, ബെന്നി. മരുമക്കൾ: ഷൈനി, നിമ്മി. ഐപിസി മുൻ ജനറൽ പ്രസിഡന്‍റ് പാസ്റ്റർ ജേക്കബ് ജോണിന്‍റെയും ചങ്ങനാശേരി സെന്‍റർ പാസ്റ്റർ റോയി പൂവക്കാലയുടെയും സഹോദരനാണ്.

എലിസബേത്ത് ജോർജ്

പത്തനംതിട്ട: മാക്കാംകുന്ന് കിഴക്കേടത്ത് തൈപറമ്പിൽ (മണ്ണിൽ) എലിസബേത്ത് ജോർജ് (പിച്ചമ്മ- 87) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ . പരേത നല്ലാനിക്കുന്ന് വടക്കത്തറ കാഞ്ഞിരവേലിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ജോർജ് വർഗീസ്. മക്കൾ : സെൻ ജോർജ്, സിസി ജോർജ് (ദുബായ്). മരുമക്കൾ : വിജി സെൻ വെട്ടിക്കൂട്ടത്തിൽ ഊന്നുകൽ, തേവലക്കര വടക്കേപുത്തൻവീട്ടിൽ ചെറിയാൻ പി. അലക്സ്‌ (ദുബായ്).

പി.സി. ലൂക്കാ

കളത്തൂക്കടവ്: പറയരുതോട്ടത്തിൽ പി.സി. ലൂക്കാ (പോസ്റ്റ് മാസ്റ്റർ-86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കളത്തൂക്കടവ് സെന്‍റ് ജോൺ മരിയ വിയാനി പള്ളിയിൽ. ഭാര്യ: തങ്കമ്മ കടപ്ലാമറ്റം വടാനയിൽ കുടുംബാംഗം. മക്കൾ: റൂബി, ജൂലി, ജിമ്മി. മരുമക്കൾ: ഷലിം വലിയവീട്ടിൽ മാള, ഷൈബി കാവുംകണ്ടം കടനാട്, പ്രീത തെങ്ങുംപളളിയിൽ മുട്ടം. പരേതൻ കളത്തൂക്കടവ് പോസ്റ്റ് ഓഫീസിൽ 40 വർഷം പോസ്റ്റ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തലപ്പലം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

അന്നക്കുട്ടി

ചേർപ്പുങ്കൽ: പൂത്തോട്ടാൽ‌ അന്നക്കുട്ടി ഇമ്മാനുവൽ (84) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 2.30ന് ഭവനത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയിൽ. പരേത കുടക്കച്ചിറ മാമ്മൂട്ടിൽ കുടുംബാംഗം. ഭർത്താവ്: ഇമ്മാനുവൽ (കുഞ്ഞേട്ടൻ). മക്കൾ: ജോസ്, കുഞ്ഞുമോൾ വിൽസൺ (പൊൻകുന്നം), തങ്കച്ചൻ (യുകെ), ജോളി ജോയി (കൈപ്പള്ളി), ഫാ. മനോജ് സിഎംഐ, ജിയോ (യുകെ). മരുമക്കൾ: മേഴ്സി പള്ളിപ്പാട്ട് അതിരന്പുഴ, പരേതനായ വിൽസൺ കുരിശുംമൂട്ടിൽ പൊൻകുന്നം, റാണി കളത്തിൽ (യുകെ) മണിയംകുന്ന്, ജോയി പുരയിടത്തിൽ കൈപ്പള്ളിൽ, ജെയ്ൻ ഓലിക്കൽ (യുകെ) മണ്ണയ്ക്കനാട്. സിസ്റ്റർ ജോസ് മരിയ എംഎസ്എംഐ (കോഴിക്കോട്) പരേതയുടെ സഹോദരിയാണ്. മൃതദേഹം നാളെ വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

ബേബി തോമസ്

നാലുകോടി: വെട്ടികാട് കുഴിയടിയില്‍ ബേബി തോമസ് (83) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 3.30 ന് ഭവനത്തില്‍ ആരംഭിച്ച് നാലുകോടി സെന്‍റ് തോമസ് പള്ളിയില്‍. ഭാര്യ: ലിസിക്കുട്ടി ബേബിച്ചന്‍ കോതമംഗലം പുതിയാപറമ്പില്‍ കുടുംബാംഗം. മക്കള്‍: ബോബി, ഫാ. ബെന്നി കുഴിയടിയില്‍ (വികാരി എസ്എച്ച് പള്ളി, രാജമറ്റം, ഡയറക്ടര്‍, ജീവകാരുണ്യ ട്രസ്റ്റ് & ഡിസിഎംഎസ്), ബീന (ദുബായ്), ജൂഡ് (അബുദാബി). മരുമക്കള്‍: വിജി ഇലവുംകുന്നേല്‍ അടിമാലി, ഷൈജു അറവാക്കല്‍ പുതുപ്പറമ്പില്‍ കൊടിനാട്ടുംകുന്ന് (ദുബായ്), സന്ധ്യ ഊരിയാംകുന്നത്ത് വെണ്ണിക്കുളം (അബുദാബി). മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിന് ഭവനത്തില്‍ കൊണ്ടുവരും.

സിസ്റ്റർ പോൾ മരിയ മുല്ലൂർ എസ്എച്ച്

രാജകുമാരി: കോതമംഗലം ജ്യോതി പ്രൊവിൻസിലെ സിസ്റ്റർ പോൾ മരിയ മുല്ലൂർ എസ്എച്ച് (82) അന്തരിച്ചു.സംസ്കാരം നാളെ 10.30 ന് എമരിറ്റസ് ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിന്‍റെ കാർമികത്വത്തിൽ മൈലക്കൊമ്പ് തിരുഹൃദയമഠം ചാപ്പലിൽ. രാജകുമാരി മുല്ലൂർ പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത നെടുംകണ്ടം,ആയവന, മുതലക്കോടം, നെടിയകാട്, തോട്ടക്കര, നാകപ്പുഴ, പുറപ്പുഴ, പാപ്പനംകോട്, ഓടനാവട്ടം, കോതമംഗലം, ചെങ്ങന്നൂർ, പാളയം എന്നിവിടങ്ങളിൽ അംഗമായും, നേഴ്സറി സ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതയായ മേരി ജോർജ് ഈന്തനാക്കുഴി (രാജകുമാരി), സെലിൻ ദേവസ്യ കിഴക്കേടത്ത് (കുഞ്ചിത്തണ്ണി), ജോയി (രാജകുമാരി), ടോമി (രാജകുമാരി).

സിസ്റ്റർ പോൾ മരിയ മുല്ലൂർ എസ്എച്ച്

കോതമംഗലം: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സിസ്റ്റർ പോൾ മരിയ മുല്ലൂർ എസ്എച്ച് (82) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. നെടുങ്കണ്ടം, ആയവന, മുതലക്കോടം, നെടിയകാട്, തോട്ടക്കര, നാകപ്പുഴ, പുറപ്പുഴ, പാപ്പനംകോട്, ഓടനാവട്ടം, കോതമംഗലം, ചെങ്ങന്നൂർ, പാളയം എന്നീ മഠങ്ങളിലും നേഴ്സറി സ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജകുമാരി മുല്ലൂർ പരേതരായ ജോസഫ്- അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സെലിൻ ദേവസ്യ (കുഞ്ചിത്തണ്ണി), ജോയി ജോസഫ്( രാജകുമാരി), ടോമി ജോസഫ് (രാജകുമാരി), പരേതയായ മേരി ജോർജ്. സിസ്റ്റർ ആഞ്ചലിക് ഈഴക്കുന്നേൽ എസ്എച്ച്, സിസ്റ്റർ സിസിലി ഈഴക്കുന്നേൽ എസ്എച്ച്, സിസ്റ്റർ വിക്ടർ തേനമ്മാക്കൽ എസ്എച്ച്, പരേതയായ സിസ്റ്റർ ബെല്ലർമിൻ ഈഴക്കുന്നേൽ എന്നിവർ മാതൃസഹോദരി പുത്രിമാരാണ്.

ജാനു അമ്മ

പേരാമ്പ്ര : ആവളയിലെ മാവിലപ്പടി (രഘുപുരം) ജാനു അമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ കീഴനടി അപ്പുക്കുട്ടി കുറുപ്പ്. മക്കൾ: കെ.പി. രാഘവൻ നമ്പ്യാർ (റിട്ട. കായിക അധ്യാപകൻ ആവള യുപി സ്കൂൾ), രഘുപുരം രാധ (മുൻ ചെറുവണ്ണൂർ പഞ്ചായത്ത്‌ പ്രസിഡന്‍റ്),രമണി മാധവൻ (കോഴിക്കോട്), രേണുക നീറ്റാറത്ത് (മുൻ പഞ്ചായത്ത്‌ അംഗം പേരാമ്പ്ര), പരേതയായ തങ്കമണി കുന്നുമ്മൽ, ആർ. പത്മനാഭൻ (റിട്ട. അധ്യാപകൻ, ബിആർസി ട്രെയിനർ), ആർ. രാജീവൻ (റിട്ട. റെയിൽവേ ചെന്നൈ), ആർ. അനിൽകുമാർ (റിട്ട. അധ്യാപകൻ), ശുഭ (അധ്യാപിക ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ). മരുമക്കൾ: തങ്കം (കളത്തിൽ ആവള), പരേതനായ പ്രഭാകരൻ നായർ (ചൈത്രം), മാധവൻ നായർ കോഴിക്കോട്, കുന്നുമ്മൽ നാരായണക്കുറുപ്പ് (റേഷൻ ഷോപ്പ് ഉടമ ആവള), നീറ്റാറത്ത് പത്മജൻ മാസ്റ്റർ എടവരാട്, മഞ്ജുള (അധ്യാപിക ആവള യുപി സ്കൂൾ), നിഷ ചെന്നൈ, സജിഷ (അധ്യാപിക പൂക്കിപ്പറമ്പ്), മുരളീധരൻ (തട്ടോളിക്കര).

ശോശാമ്മ

കല്‍പ്പറ്റ: എമിലി നാലുതുണ്ടത്തില്‍ സി.എം. ശോശാമ്മ (81) അന്തരിച്ചു. വയനാട് ജില്ലാ കോടതി റിട്ട.ശിരസ്തദാറാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 12.30ന് മീനങ്ങാടി കുമ്പളേരി അസംബ്ലീസ് ഓഫ് ഗോഡ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ എന്‍.പി. ജോര്‍ജ്(റിട്ട.സെയില്‍സ് ടാക്‌സ് ഓഫീസര്‍). മക്കള്‍: ഷൈനി ജോര്‍ജ് (യുഎ ഇ), ഷിബു ജോര്‍ജ് അയര്‍ലന്‍ഡ്), പരേതനായ ഷാജി ജോര്‍ജ്. മരുമക്കള്‍:സുനി ഷാജി (മാനേജര്‍, അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്ക്, മാനന്തവാടി), ഡാലിയ ഷിബു(അയര്‍ലന്‍ഡ്),പ രേതനായ ജോര്‍ജ് ചുള്ളാപ്പള്ളി.

ജോസഫ്

ചെറുപുഴ: ചുണ്ടയിലെ മുണ്ടമറ്റത്തിൽ എം.ജെ. ജോസഫ് (കുട്ടിച്ചൻ-87) അന്തരിച്ചു. സംസ്കാരം നാളെ 10ന് പുളിങ്ങോം സെന്‍റ് ജോസഫ് പള്ളിയിൽ. ഭാര്യ: മേരി രയറോം ചാവനാലിൽ കുടുംബാംഗം. മക്കൾ: ലൗലി, നെസി, സീന (അധ്യാപിക, ലിറ്റിൽ ഫ്ളവർ റോക്ക് ഇൻഡ്യൻ സ്‌കൂൾ, ബ്രഹ്‌മവാർ), ജോബി ജോസഫ് (മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ, സീനിയർ മാനേജർ ഐഒബി, ഒടയംചാൽ), സിന്ധു ജോസഫ് (അധ്യാപിക, ജിഎച്ച്എസ്എസ് കൊയിലേരി). മരുമക്കൾ: ജോണി പ്ലാത്തോട്ടം, ജോർജ് മഠത്തിമ്യാലിൽ (അധ്യാപകൻ), ഷിനി മഠത്തിനകത്ത്, ബിജു ഓലപ്പുരയിൽ (അധ്യാപകൻ), പരേതനായ ജോയി മഞ്ചപ്പള്ളിൽ. സഹോദരങ്ങൾ: ഗ്രേസി, തങ്കമ്മ, രാജമ്മ, പൊന്നമ്മ. പരേതരായ സിസ്റ്റർ ലില്ലി ജോസ്, മേഴ്‌സി, സിസിലി.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

20-08-2026

ഐശ്വര്യ-അഭിഷേക് പ്രണയം വിരിഞ്ഞ പിങ്ക് സിറ്റി; ഒരു കബഡി ടീം ജനിച്ച കഥയും..!

സിനിമയിലെ പ്രണയരംഗങ്ങളെക്കാൾ മനോഹര നിമിഷങ്ങൾ ജീവിതത്തിലുണ്ടാകും. ഹൃദയത്തിന്‍റെ കോണിൽ എന്നുമുണ്ടാകും ആ മധുരനൊന്പര സ്മരണകൾ. ബോളിവുഡ് താരദന്പതികളായ ഐശ്വര്യ-അഭിഷേക് പ്രണയകഥയിലുമുണ്ട്, നിരവധി അതിമനോഹര മുഹൂർത്തങ്ങൾ. അത്രമേൽ സിനിമാറ്റിക്കാണ് അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും പ്രണയകഥയിലെ പല ഏടുകളും. എന്നാൽ സ്ക്രീനിലെ പ്രണയം കായികരംഗത്തും പടർന്നുപിടിച്ച കഥ അധികമാർക്കും അറിയില്ല.

പ്രൊ കബഡി ലീഗിലെ കരുത്തുറ്റ സാന്നിധ്യമായ ജയ്പുർ പിങ്ക് പാന്തേഴ്സ് എന്ന ടീമിന്‍റെ ജനനത്തിന് പിന്നിൽ അഭിഷേകിന്‍റെ ഉള്ളിലെ കബഡി പ്രേമം മാത്രമല്ല, ഐശ്വര്യയോടുള്ള അടങ്ങാത്ത അഭിനിവേശം കൂടിയുണ്ട്. അഭിഷേക് എന്ന യുവനടൻ തന്‍റെ കരിയറിന് തുടക്കമിട്ട റഫ്യൂജി എന്ന ആദ്യ ചിത്രത്തിന്‍റെ ലൊക്കേഷൻ ജയ്പുർ ആയിരുന്നു. അതേ ജയ്പുർ നഗരത്തിൽവച്ചാണ് ഐശ്വര്യയോടുള്ള അനുരാഗം ആത്മാവിൽ പൊട്ടിമുളച്ചത്. പിങ്ക് സിറ്റിയുടെ തെരുവുകളിലായിരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ പ്രണയകാലം.

ആ പ്രണയകാലത്തിനുള്ള ഉപഹാരമായാണ് 2014-ൽ സ്പോർട്സ് ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ഇറങ്ങിയപ്പോൾ അഭിഷേക് ജയ്പുരിനെത്തന്നെ മാറോടണച്ചത്. ബിസിനസ് എന്നതിനപ്പുറം, ആ നഗരത്തോട് തനിക്കുള്ള വൈകാരികമായ കടപ്പാടായിരുന്നു താരത്തിന്‍റെ തീരുമാനത്തിനു പിന്നിൽ. ടീമിന്‍റെ പേരും നിറവും ചിഹ്നവുമെല്ലാം ബച്ചൻ കുടുംബവുമായി ബന്ധപ്പെട്ടതായിരുന്നു.

തന്‍റെ കുഞ്ഞു മകൾ ആരാധ്യയ്ക്ക് അക്കാലത്ത് ഏറെ പ്രിയപ്പെട്ട നിറമായിരുന്നു പിങ്ക്. എന്നാൽ, പിങ്ക് പാന്തർ എന്ന പേരാകട്ടെ, ഐശ്വര്യ അഭിനയിച്ച ഹോളിവുഡ് ചിത്രമായ ദി പിങ്ക് പാന്തർ 2-ൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു നാമകരണം ചെയ്തതാണ്. കഥ അവിടെയും തീരുന്നില്ല; ജയ്പുർ പിങ്ക് പാന്തേഴ്സിന്‍റെ ഔദ്യോഗിക ലോഗോയായ പാന്തറിലേക്ക് സൂക്ഷിച്ചുനോക്കിയാൽ മറ്റൊന്നുകൂടി കാണാം. തന്‍റെ പ്രിയപ്പെട്ടവളുടെ കണ്ണിന്‍റെ നീല കലർന്ന നിറമാണ് പാന്തറിന്‍റെ കണ്ണിനും അഭിഷേക് നൽകിയത്.

ഒരു പ്രണയകഥയുടെ ഓർമച്ചെപ്പിൽനിന്ന് രൂപംകൊണ്ട്, മൈതാനങ്ങളെ വിറപ്പിച്ച ജയ്പുർ പിങ്ക് പാന്തേഴ്സിന്‍റെ ചരിത്രം, വെള്ളിത്തിരയിലെ പ്രണയകാവ്യത്തേക്കാളും ഹൃദയസ്പർശിയായ ഒന്നാണ്.

20-08-2026

ഐശ്വര്യ-അഭിഷേക് പ്രണയം വിരിഞ്ഞ പിങ്ക് സിറ്റി; ഒരു കബഡി ടീം ജനിച്ച കഥയും..!

സിനിമയിലെ പ്രണയരംഗങ്ങളെക്കാൾ മനോഹര നിമിഷങ്ങൾ ജീവിതത്തിലുണ്ടാകും. ഹൃദയത്തിന്‍റെ കോണിൽ എന്നുമുണ്ടാകും ആ മധുരനൊന്പര സ്മരണകൾ. ബോളിവുഡ് താരദന്പതികളായ ഐശ്വര്യ-അഭിഷേക് പ്രണയകഥയിലുമുണ്ട്, നിരവധി അതിമനോഹര മുഹൂർത്തങ്ങൾ. അത്രമേൽ സിനിമാറ്റിക്കാണ് അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും പ്രണയകഥയിലെ പല ഏടുകളും. എന്നാൽ സ്ക്രീനിലെ പ്രണയം കായികരംഗത്തും പടർന്നുപിടിച്ച കഥ അധികമാർക്കും അറിയില്ല.

പ്രൊ കബഡി ലീഗിലെ കരുത്തുറ്റ സാന്നിധ്യമായ ജയ്പുർ പിങ്ക് പാന്തേഴ്സ് എന്ന ടീമിന്‍റെ ജനനത്തിന് പിന്നിൽ അഭിഷേകിന്‍റെ ഉള്ളിലെ കബഡി പ്രേമം മാത്രമല്ല, ഐശ്വര്യയോടുള്ള അടങ്ങാത്ത അഭിനിവേശം കൂടിയുണ്ട്. അഭിഷേക് എന്ന യുവനടൻ തന്‍റെ കരിയറിന് തുടക്കമിട്ട റഫ്യൂജി എന്ന ആദ്യ ചിത്രത്തിന്‍റെ ലൊക്കേഷൻ ജയ്പുർ ആയിരുന്നു. അതേ ജയ്പുർ നഗരത്തിൽവച്ചാണ് ഐശ്വര്യയോടുള്ള അനുരാഗം ആത്മാവിൽ പൊട്ടിമുളച്ചത്. പിങ്ക് സിറ്റിയുടെ തെരുവുകളിലായിരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ പ്രണയകാലം.

ആ പ്രണയകാലത്തിനുള്ള ഉപഹാരമായാണ് 2014-ൽ സ്പോർട്സ് ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ഇറങ്ങിയപ്പോൾ അഭിഷേക് ജയ്പുരിനെത്തന്നെ മാറോടണച്ചത്. ബിസിനസ് എന്നതിനപ്പുറം, ആ നഗരത്തോട് തനിക്കുള്ള വൈകാരികമായ കടപ്പാടായിരുന്നു താരത്തിന്‍റെ തീരുമാനത്തിനു പിന്നിൽ. ടീമിന്‍റെ പേരും നിറവും ചിഹ്നവുമെല്ലാം ബച്ചൻ കുടുംബവുമായി ബന്ധപ്പെട്ടതായിരുന്നു.

തന്‍റെ കുഞ്ഞു മകൾ ആരാധ്യയ്ക്ക് അക്കാലത്ത് ഏറെ പ്രിയപ്പെട്ട നിറമായിരുന്നു പിങ്ക്. എന്നാൽ, പിങ്ക് പാന്തർ എന്ന പേരാകട്ടെ, ഐശ്വര്യ അഭിനയിച്ച ഹോളിവുഡ് ചിത്രമായ ദി പിങ്ക് പാന്തർ 2-ൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു നാമകരണം ചെയ്തതാണ്. കഥ അവിടെയും തീരുന്നില്ല; ജയ്പുർ പിങ്ക് പാന്തേഴ്സിന്‍റെ ഔദ്യോഗിക ലോഗോയായ പാന്തറിലേക്ക് സൂക്ഷിച്ചുനോക്കിയാൽ മറ്റൊന്നുകൂടി കാണാം. തന്‍റെ പ്രിയപ്പെട്ടവളുടെ കണ്ണിന്‍റെ നീല കലർന്ന നിറമാണ് പാന്തറിന്‍റെ കണ്ണിനും അഭിഷേക് നൽകിയത്.

ഒരു പ്രണയകഥയുടെ ഓർമച്ചെപ്പിൽനിന്ന് രൂപംകൊണ്ട്, മൈതാനങ്ങളെ വിറപ്പിച്ച ജയ്പുർ പിങ്ക് പാന്തേഴ്സിന്‍റെ ചരിത്രം, വെള്ളിത്തിരയിലെ പ്രണയകാവ്യത്തേക്കാളും ഹൃദയസ്പർശിയായ ഒന്നാണ്.

20-08-2026

ഇടിയിൽ ഒതുങ്ങി; ‘ഖലീഫ’ ഒരു ശരാശരി ചിത്രം മാത്രം

പൃഥ്വിരാജ് നായകനായെത്തിയ ഖലീഫ നിരാശപ്പെടുത്തിയെന്ന് ഒരു പറ്റം പ്രേക്ഷകർ. പൃഥ്വിരാജിന്‍റെയും വൈശാഖിന്‍റെയും ചിത്രമെന്ന നിലയിലും മോഹൻലാലിന്‍റെ അതിഥിവേഷവും കൊണ്ട് വലിയ പ്രതീക്ഷകളോടെയാണ് ചിത്രം ഓണം റിലീസായി എത്തിയത്. ചിത്രം സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണെങ്കിലും തിരക്കഥയുടെ ദുർബലത കൊണ്ട് ശരാശരിയിലേക്ക് ഒതുങ്ങുന്നു.

പൃഥ്വിരാജിന്‍റെ ആക്‌ഷനും മോഹൻലാലിന്‍റെ അതിഥി വേഷവും ഒഴികെ ബാക്കിയെല്ലാം പാളിയെന്നാണ് ആരാധകർ കുറിക്കുന്നത്. മാത്രമല്ല തിരക്കഥയുടെ ദൗർബല്യവും എടുത്തുപറയേണ്ടതാണ്. ജിനു വി. എബ്രാഹമിന്‍റെ പാളിപ്പോയ തിരക്കഥയെ മേക്കിംഗിലൂടെ പരമാവധി മറികടക്കാൻ വൈശാഖ് ശ്രമിച്ചിട്ടുണ്ട്.

സ്വർണക്കടത്തിന്‍റെ പശ്ചാത്തലമാണ് ചിത്രത്തിന്‍റെ പ്രമേയം. കോഴിക്കോട് കൊടുവള്ളിയിലെ സാധാരണക്കാരനായ ആമിർ അലി എങ്ങനെ ഇതിലേയ്ക്ക് വരുന്നുവെന്നതും പിന്നീട് അയാളുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.

സ്വർണക്കടത്ത് ഒരാളെ എങ്ങനെ ഭ്രമിപ്പിക്കുന്നുവെന്നും അതിന്‍റെ പിന്നിലെ ചതിയും ചിത്രം പറഞ്ഞുവയ്ക്കുന്നു.

പൃഥ്വിരാജിന്‍റെ സീനുകളെല്ലാം മാസ് ആക്കാനാണ് സംവിധായകൻ ശ്രമിച്ചതെങ്കിലും അത് ഫലവത്തായോ എന്നതാണ് സംശയം. എന്നാൽ ഈ ചിത്രത്തിലെ ആക്ഷനുകൾ നന്നായിട്ടുണ്ട്. അതേസമയം അതിഥി വേഷത്തിലെത്തിയ മോഹൻലാൽ തന്‍റ കഥാപാത്രം ഗംഭീരമാക്കിയിട്ടുണ്ട്. മറ്റു താരങ്ങളും അവരുടെ വേഷം കൃത്യമായി ചെയ്തിട്ടുണ്ട്. മോഹൻലാലിന്‍റെ വേഷം കൂടാതെ മറ്റൊരു സർപ്രൈസ് കാമിയോയും ചിത്രത്തിലുണ്ട്.

ജെക്‌സ്‌ ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ബിജിഎം ഗംഭീരമായിട്ടുണ്ട്.

ജോമോൻ ടി. ജോണാണ് കാമറ. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.

പ്രത്യേകിച്ച് വൗ മൊമന്‍റുകളൊന്നും നൽകാത്ത ചിത്രം ശരാശരി അനുഭവം മാത്രമാണ് സമ്മാനിക്കുന്നത്. അധികം പ്രതീക്ഷകളൊന്നും ഇല്ലാതെ പോയാൽ ഒരു സിനിമ കണ്ടു എന്ന ഫീലിൽ നിങ്ങൾക്കിറങ്ങി വരാം. അതാണ് ഈ ചിത്രം.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

20-08-2026

കേളി സിൽവർ വോളിബോൾ ടൂർണമെന്‍റിന് ഇന്ന് തു‌ടക്കം

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേളി സിൽവർ വോളിബോൾ ടൂർണമെന്‍റ് ഇന്ന് സുലൈ അറബ്‌കോ ഗ്രൗണ്ടിൽ ആരംഭിക്കും.

റിയാദിലെ പ്രമുഖ ആറ് വോളിബോൾ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റ് പ്രവാസി കായികപ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നാകും. റിബൽസ് റിയാദ്, വിഎഫ്ആർ വോളി ഫ്രൻസ് റിയാദ്, സ്റ്റാർ റിയാദ്, അറബ്‌കോ ലോജസ്റ്റിക്, മംഗളൂർ സ്‌പോർട്സ് ക്ലബ്, എസ്കെജി എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ അണിനിരക്കുന്നത്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. ഉദ്ഘാടനത്തിന് ശേഷം ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ അരങ്ങേറും. ആദ്യദിനത്തിലെ ആവേശപ്പോരാട്ടങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് ഫൈനലും നടക്കും.

സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനവും സംഘാടന മികവും ഒത്തുചേരുന്ന ടൂർണമെന്‍റ് കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരും.

കായികരംഗത്ത് പ്രവാസി സമൂഹത്തിന്‍റെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം മികച്ച വോളിബോൾ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കായികമേളയിലേക്ക് റിയാദിലെ കായികപ്രേമികളെയും പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

20-08-2026

കേളി സിൽവർ വോളിബോൾ ടൂർണമെന്‍റിന് ഇന്ന് തു‌ടക്കം

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേളി സിൽവർ വോളിബോൾ ടൂർണമെന്‍റ് ഇന്ന് സുലൈ അറബ്‌കോ ഗ്രൗണ്ടിൽ ആരംഭിക്കും.

റിയാദിലെ പ്രമുഖ ആറ് വോളിബോൾ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റ് പ്രവാസി കായികപ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നാകും. റിബൽസ് റിയാദ്, വിഎഫ്ആർ വോളി ഫ്രൻസ് റിയാദ്, സ്റ്റാർ റിയാദ്, അറബ്‌കോ ലോജസ്റ്റിക്, മംഗളൂർ സ്‌പോർട്സ് ക്ലബ്, എസ്കെജി എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ അണിനിരക്കുന്നത്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. ഉദ്ഘാടനത്തിന് ശേഷം ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ അരങ്ങേറും. ആദ്യദിനത്തിലെ ആവേശപ്പോരാട്ടങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് ഫൈനലും നടക്കും.

സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനവും സംഘാടന മികവും ഒത്തുചേരുന്ന ടൂർണമെന്‍റ് കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരും.

കായികരംഗത്ത് പ്രവാസി സമൂഹത്തിന്‍റെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം മികച്ച വോളിബോൾ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കായികമേളയിലേക്ക് റിയാദിലെ കായികപ്രേമികളെയും പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

20-08-2026

ഡാളസ് സിഎസ്ഐ കോൺഗ്രിഗേഷന്‍റെ വാർഷിക കൺവൻഷൻ 23 വരെ

ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്‍റെ 2026-ലെ വാർഷിക സഭാ കൺവൻഷൻ ഈ മാസം 21, 22, 23 തീയതികളിൽ നടക്കും. സഭാ വികാരിയും ആത്മീയ പ്രഭാഷകനുമായ റവ. ബിജു ഈപ്പൻ കൺവൻഷൻ സന്ദേശങ്ങൾ നൽകും.

Divine Guidance (ദൈവിക മാർഗനിർദേശം) എന്നതാണ് കൺവൻഷന്‍റെ മുഖ്യവിഷയം. സങ്കീർത്തനം 27:14 ആണ് ആധാരവാക്യം.

21, 22 തീയതികളിൽ രാത്രി ഏഴിന് യോഗങ്ങൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന ആരാധനയോടെയാണ് മൂന്ന് ദിവസത്തെ കൺവെൻഷൻ സമാപിക്കുക.

വിശ്വാസജീവിതത്തിൽ ദൈവിക മാർഗനിർദേശത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ശക്തമായ ആത്മീയ സന്ദേശങ്ങളും പ്രാർഥനയും ആരാധനയും കൺവൻഷന്‍റെ ഭാഗമായി നടക്കും.

സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്, 2422 N Glenbrook Dr, Garland, TX 75040 എന്ന വിലാസത്തിലാണ് കൺവെൻഷൻ നടക്കുന്നത്.

ഡാളസ് - ഫോർട്ട് വർത്ത് മേഖലയിലെ വിശ്വാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൺവെൻഷനിലേക്ക് സഭാ നേതൃത്വം സ്നേഹപൂർവം ക്ഷണിക്കുന്നതായി അറിയിച്ചു.

20-08-2026

ലണ്ടനിൽ യുക്മയുടെ നേതൃത്വത്തിൽ നടന്ന വള്ളംകളിയും കേരളപ്പൂരം സാംസ്‌കാരിക ആഘോഷ പരിപാടികളും ജോൺ കീലി ഉദ്ഘാടനം ചെയ്തു

ലണ്ടൻ: ഓണാഘോഷത്തിന് കേളികൊട്ടുയർത്തി കേരളത്തിൽ അങ്ങോളമിങ്ങോളം വള്ളംകളി മത്സരങ്ങൾ അരങ്ങേറുമ്പോൾ ബ്രിട്ടനിലും മത്സരത്തിന്‍റെ ആവേശം ഒട്ടും ചോരാതെ മത്സര വള്ളംകളി നടത്തി ചരിത്രം സൃഷ്ടിച്ച് യുകെ മലയാളികൾ.

കുടിയേറ്റത്തോടൊപ്പം കൂടെ കൊണ്ടുപോന്ന കേരളത്തിന്‍റെ തനതായ സാംസ്കാരിക തനിമയും ആഘോഷപരിപാടികളും പുനരവതരിപ്പിച്ചു യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ സംഘടിപ്പിച്ച കേരളപൂരം കേരളത്തിന്‍റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്‍റെ ഓർമപുതുക്കലും ബ്രിട്ടീഷ് മലയാളികളുടെ ഐക്യവും ഒരേ വേദിയില്‍ സംഗമിക്കുന്നതായി മാറി, റോതെർഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികളുടെ മഹാസംഗമമായി മാറി.

ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ ഹീലീ ബ്രിട്ടീഷ് പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തിന്‍റെ സംസ്കാരവും പൈതൃകവും ആഘോഷിക്കാന്‍ ഒത്തുകൂടിയ യുകെ മലയാളി സമൂഹത്തിനൊപ്പം രാജ്യത്തിന്‍റെ ഉന്നത ഭരണനേതൃത്വത്തിലെ ഒരാള്‍ നേരിട്ടെത്തിയത് യുകെയിലെ മലയാളി സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് സ്വീകരിക്കപ്പെട്ടത്.

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി. ചാന്‍സിലര്‍ വള്ളംകളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് പതാക കൈമാറി നിര്‍വഹിച്ചു.

ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗമായ പ്രഥമ മലയാളി സോജന്‍ ജോസഫ് എംപി ആദ്യ തുഴ കൈമാറി. തുടര്‍ന്ന് ആദ്യ റൗണ്ട് ഹീറ്റ്സ് മത്സരങ്ങള്‍ നടന്നു. റോതര്‍ഹാം സിറ്റി കൗണ്‍സില്‍ മേയര്‍ ഹാറുണ്‍ റഷീദ്, ബേസിംഗ്‌സ്‌റ്റോക്ക് ഡെപ്യൂട്ടി മേയര്‍ സജീഷ് ടോം എന്നിവര്‍ക്കൊപ്പം സെലിബ്രിറ്റി ഗസ്റ്റായി സനൂഷ സന്തോഷും കേരളപൂരത്തിന്‍റെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു.

ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം വര്‍ണാഭമായ ഘോഷയാത്രയാണ് കേരളപ്പൂരം വേദിയില്‍ നടന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യത്തിന്‍റെ എട്ട് പതിറ്റാണ്ടുകളെ പ്രതിനിധീകരിച്ച് 80 ഇന്ത്യന്‍ ദേശീയപതാകകള്‍ അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്രയാണ് നടന്നത്.

20-08-2026

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം മെൽബണിൽ സംഘടിപ്പിച്ചു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.

മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.

20-08-2026

രാധാമാധവം ബാലഗോകുലം ഗുരുപൂജയും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു

മഹാവിർ എൻക്ലേവ്: രാധാമാധവം ബാലഗോകുലം 16ബി പിങ്ക് അപാർട്മെന്‍റ് ദ്വാരക സെക്ടർ 1എ ലെ സുശീൽ - ഷാലി ദമ്പതിമാരുടെ വീട്ടിൽ വച്ച് ഗുരുപൂർണിമയും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു.

ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ഗുരുപൂജയിൽ വി.എം. മധുസൂതനൻ മാരാർ (പൂർവ സൈനികൻ, ക്ഷേത്രവാദ്യ കലാകാരൻ, കഥാകാരൻ) ഗുരുസ്ഥാനീയനായി പങ്കെടുത്തു. ബാലഗോകുലം സെക്രട്ടറി സുശീൽ കെ.സി. സ്വാഗതം ആശംസിച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു.

ഭാരതീയ സംസ്കാരത്തിൽ/ജീവിതത്തിൽ ഗുരുവിന്‍റെ പ്രാധാന്യത്തെക്കുറിച്ച്, അതായത് നമ്മെ സന്മാർഗത്തിലേക്ക് നയിച്ച ഗുരുക്കന്മാരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന ചടങ്ങാണ് ഗുരുപൂജ.

 

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

19-08-2026

ഓണസദ്യ പോഷകസമ്പന്നം-2

പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഒാണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണിത്.

പച്ചടി

പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രോമലിന്‍ എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ 'സി', 'ഇ', ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്‌നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമം.

സാമ്പാര്‍

സ്വാദിനു മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്‍റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്‍റെ കൂട്ടുകള്‍.

മോര്, രസം

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമ പരിഹാരമാണ് മോര്. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ളാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധകള്‍ക്കും വൈറസ് ബാധകള്‍ക്കുമെതിരായ ഒന്നാന്തരം മരുന്നാണ് രസം. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.

തോരന്‍

പലതരം പച്ചക്കറികള്‍ കൊണ്ട് തോരന്‍ തയാറാക്കാവുന്നതാണ്. എന്നാലും പഴയകാല ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കാബേജ്, അച്ചിങ്ങ പയര്‍ എന്നിവ കൊണ്ടും തോരന്‍ തയാറാക്കാറുണ്ട്. കാബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്‍റിഇന്‍ഫ്‌ളമേറ്ററി
ഏജന്‍റ് ആയി പ്രവര്‍ത്തിക്കുന്നു.

പായസം

പായസമില്ലാതെ സദ്യ പൂര്‍ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഓണത്തിന് തയാറാക്കാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് അതില്‍ പ്രധാനം. ശര്‍ക്കരകൊണ്ട് തയാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളം. എന്നാല്‍ കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം

ചുക്കുവെള്ളം

സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്‍റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.

വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

19-08-2026

ഓണസദ്യ പോഷകസമ്പന്നം-2

പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഒാണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണിത്.

പച്ചടി

പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രോമലിന്‍ എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ 'സി', 'ഇ', ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്‌നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമം.

സാമ്പാര്‍

സ്വാദിനു മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്‍റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്‍റെ കൂട്ടുകള്‍.

മോര്, രസം

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമ പരിഹാരമാണ് മോര്. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ളാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധകള്‍ക്കും വൈറസ് ബാധകള്‍ക്കുമെതിരായ ഒന്നാന്തരം മരുന്നാണ് രസം. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.

തോരന്‍

പലതരം പച്ചക്കറികള്‍ കൊണ്ട് തോരന്‍ തയാറാക്കാവുന്നതാണ്. എന്നാലും പഴയകാല ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കാബേജ്, അച്ചിങ്ങ പയര്‍ എന്നിവ കൊണ്ടും തോരന്‍ തയാറാക്കാറുണ്ട്. കാബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്‍റിഇന്‍ഫ്‌ളമേറ്ററി
ഏജന്‍റ് ആയി പ്രവര്‍ത്തിക്കുന്നു.

പായസം

പായസമില്ലാതെ സദ്യ പൂര്‍ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഓണത്തിന് തയാറാക്കാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് അതില്‍ പ്രധാനം. ശര്‍ക്കരകൊണ്ട് തയാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളം. എന്നാല്‍ കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം

ചുക്കുവെള്ളം

സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്‍റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.

വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

സെയിൽ' (Sale) എന്ന മായക്കാഴ്ച - എങ്ങനെ ഷോപ്പിംഗിൽ ലാഭിക്കാം?
മുല്ലപ്പെരിയാർ ഡാം; ആർക്കും ദോഷമില്ലാത്ത ഒരു പരിഹാരമുണ്ട്.
ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച അത്തച്ചമയ ഘോഷയാത്ര
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up