ADVERTISEMENT

Close
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

24-08-2026

പാലക്കാട് ഡിവിഷൻ വെട്ട്: കേരളവും അമേരിക്കയിലല്ല

Editorial

22-08-2026

സ്വർണത്തേക്കാൾ വിലയുള്ള സത്യം

Editorial

21-08-2026

കരുവാറ്റക്കണ്ണാടിയിൽ മുഖം നോക്കാം

Editorial

20-08-2026

പിഎം കെയേഴ്സ്; ചവിട്ടിപ്പിടിച്ച ‘ചാവുപണം’

Editorial

19-08-2026

റെയിൽവേയുടെ വൃത്തികേട് കുടിവെള്ളത്തിലും കലക്കി

Editorial

18-08-2026

“നെറ്റും കീറി’’എൻടിഎ കളി

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Ernakulam

ഭൂതത്താൻകെട്ടിൽ ആവേശമായി ജെൻസി മഡ് റേസ്

കോതമംഗലം: ഭൂതത്താൻകെട്ടിൽ ആവേശമുയർത്തി ജെൻസി റേസ് ഓഫ് റോഡ് മത്സരം. പൊളിഓണം 2026ന്‍റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി നൂറോളം വാഹനങ്ങൾ മാറ്റുരച്ചു.

വി12 കിംഗ് ഓഫ് ഡേർട്ട്, വി12 എസ്‌യുവി ട്രെയിൽസ് എന്നീ വിഭാഗങ്ങളിലായായിരുന്നു മത്സരം. ഡീസൽ മോഡിഫൈഡ്, പെട്രോൾ മോഡിഫൈഡ്, ഓപ്പൺ കാറ്റഗറി, എക്സ്പർട്ട് ക്ലാസ്, ലേഡീസ് ഓപ്പൺ എന്നിവയായിരുന്നു കിംഗ് ഓഫ് ഡേർട്ട് വിഭാഗത്തിലെ മത്സരങ്ങൾ.
എസ്‌യുവി ട്രെയിൽസ് വിഭാഗത്തിൽ ജിംനി സ്റ്റോക്ക്, ജിംനി മോഡിഫൈഡ്, താർ സ്റ്റോക്ക്, താർ മോഡിഫൈഡ്, 2600 സിസി വരെയുള്ള വാഹനങ്ങൾ, 2600 സിസിക്ക് മുകളിലുള്ള വാഹനങ്ങൾ, പജീറോ ഓപ്പൺ, വി12 ഓപ്പൺ എന്നീ വിഭാഗങ്ങളിലും മത്സരങ്ങൾ നടന്നു. വനിതകൾക്കായി പ്രത്യേക വിഭാഗവും ഒരുക്കിയിരുന്നു.

വി12 റേസ് സൊല്യൂഷൻസാണ് മത്സരത്തിന്‍റെ സംഘാടകർ. ഷിബു തെക്കുംപുറം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

വാച്ച് ടവർ ഇന്ന് തുറക്കും

ഇന്ന് രാവിലെ 11ന് ഭൂതത്താൻകെട്ടിലെ വാച്ച് ടവർ സഞ്ചാരികൾക്കായി തുറക്കും. ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിക്കും.

ഭൂതത്താൻകെട്ടിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായാണ് വാച്ച് ടവർ തുറന്നുകൊടുക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ വർഷങ്ങളായി വാച്ച്ടവർ അടച്ചിട്ടിരിക്കുകയായിരുന്നു.

Thiruvananthapuram

റെയിൽവേ സ്റ്റേഷനിൽ രണ്ടു വയസുകാരിയുടെ വള കവർന്നു

തമ്പാനൂർ: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു രണ്ടുവയസുകാരിയുടെ കൈയിൽ അണിഞ്ഞിരുന്ന വള കവർന്നു. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം.തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിൽ കായംകുളത്തേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഇന്ദ്രജിത്തിന്‍റെ മകളുടെ കൈയിൽ കിടന്ന രണ്ടു ഗ്രാം വളയാണ് കവർന്നത്.

ട്രെയിനിൽ കയറുന്നതിനായി പ്ലാറ്റ്ഫോമിലൂടെ എസ്കലേറ്ററിനു സമീപം എത്തി ഇതിൽ കയറുന്നതിനിടയാണു തൊട്ടു പിറകിൽ നിൽക്കുകയായിരുന്നു മോഷ്ടാവ് വളയുമായി രക്ഷപ്പെട്ടത്. മോഷ്ടിച്ചുകൊണ്ട് ഓടുന്നതിനിടെ എസ്കലേറ്ററിൽനിന്നു മോഷ്ടാവ് താഴേയ്ക്കു വീണെങ്കിലും ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ട് പോവുകയായിരുന്നു. ചുവന്ന ബനിയനും മുണ്ടും ധരിച്ച ആളാണ് മോഷ്ടാവ് എന്ന റെയിൽവേ പോലീസ് പറഞ്ഞു. മോഷണം നടത്തിയശേഷം പ്ലാറ്റ് ഫോമിലൂടെ ഓടിപ്പോകുന്ന ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനെ ലഭിച്ചിട്ടുണ്ട്. ഏകദേശം 40 വയസ് പ്രായം വരുന്ന ആളാണ് മോഷ്ടാവ്. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്നു കരുതുന്നു. റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.

Kollam

ഭരണിക്കാവില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; യാത്രക്കാര്‍ ദുരിതത്തില്‍

ശാസ്താംകോട്ട : ഓണത്തിരക്കേറിയതോടെ ഭരണിക്കാവ് ജംഗ്ഷനിലെ യാത്ര ദുരിതത്തിലായി. പലപ്പോഴും ഒരു മണിക്കൂര്‍വരെ ഗതാഗതക്കുരുക്കില്‍പെട്ടു കിടന്ന് യാത്രക്കാര്‍ വലയുകയാണ്. കൊല്ലം-തേനി, ഭരണിക്കാവ്-വണ്ടിപ്പെരിയാര്‍ ദേശീയപാതകള്‍ കടന്നുപോകുന്ന മേഖലയിലാണ് മണിക്കൂറുകളോളം വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നത്.

അനധികൃത പാര്‍ക്കിംഗ്, ബസുകള്‍ തോന്നിയപോലെ നിര്‍ത്തുന്നത് എന്നിവയാണ് ഗതാഗത കുരുക്കിന് പ്രധാനമായി ഇടയാക്കുന്നത്. റോഡ് വീതി കൂട്ടാതിരിക്കുകയും വാഹന തിരക്കേറുന്നതുമാണ് ഗതാഗത കുരുക്കിന് അടിസ്ഥാന കാരണം. വിവിധ വശങ്ങളിലേക്ക് വാഹനങ്ങളെ കടത്തിവിടുമ്പോള്‍ മറുവശത്ത് വാഹനങ്ങളുടെ നിര നീളുകയാണ്.

ഓണക്കാലമായതോടെ എല്ലാവരും സ്വകാര്യ വാഹനങ്ങളുമായി റോഡിലിറങ്ങുന്നതിനാല്‍ റോഡില്‍ വാഹനങ്ങളുടെ എണ്ണം സാധാരണത്തേതിനേക്കാള്‍ പത്തിരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.

പാര്‍ക്കിംഗാണ് നേരിടുന്ന വലിയ പ്രതിസന്ധി. എത്തിച്ചേരുന്നവര്‍ക്ക് പാര്‍ക്കിംഗിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടില്ല. വലിയ ജംഗ്ഷനുകളില്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ വേണമെന്ന കോടതി വിധി ഇതേവരെ പ്രദേശത്ത് നടപ്പാക്കിയിട്ടില്ല. എത്തിച്ചേരുന്നവര്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. ബസുകള്‍ നിയന്ത്രണം പാലിക്കാതെ തോന്നിയതുപോലെ നിര്‍ത്തുകയും യാത്രക്കാരെ കയറ്റിയിറക്കുകയുമാണ്. തിരക്കേറിയപതോടെ സിഗ്‌നല്‍ സമ്പ്രദായം നടപ്പാകാത്ത സ്ഥിതിയാണ്.

ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും ശാസ്താംകോട്ട പോലീസ് ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. വാഹനനിയന്ത്രണം ഹോം ഗാര്‍ഡാണ് നിയന്ത്രിക്കുന്നത്. ഗതാഗത തടസം ഉണ്ടാക്കി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡിന് കഴിയാത്ത സ്ഥിതിയാണുള്ളത്. ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കണമെന്ന് നേരത്തേ സര്‍വകക്ഷിയോഗത്തില്‍ ധാരണ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് നിലച്ചുപോയി. ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുന്ന വാഹന യാത്രിക്കാര്‍ തമ്മില്‍ പലപ്പോഴും വാക്കേറ്റം പതിവാകുകയാണ്.

 

Pathanamthitta

ചെറുകോല്‍ ഉത്രാടം തിരുനാള്‍ ജലോത്സവം: ചെറുകോല്‍ ഉത്രാടം തിരുനാള്‍ ജലോത്സവം: കോയിപ്രം, ഇടപ്പാവൂര്‍ ജേതാക്കള്‍

കോഴഞ്ചേരി: രണ്ടാമത് ചെറുകോല്‍ ഉത്രാടം തിരുനാള്‍ ജലോത്സവത്തില്‍ എ ബാച്ചില്‍ കോയിപ്രവും ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടവും വിജയികളായി.
വിജയികള്‍ക്ക് ഉത്രാടം തിരുനാള്‍ ട്രോഫി സമ്മാനിച്ചു. നന്നായി പാടിത്തുഴഞ്ഞ പള്ളിയോടങ്ങള്‍ക്കുള്ള ഭാരത കേസരി ട്രോഫി നെടുമ്പ്രയാറും പുല്ലൂപ്രവും കരസ്ഥമാക്കി. 2012 ജൂലൈ 31 ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ചെറുകോല്‍ കരയിലെത്തി പള്ളിയോടത്തിന് രാജമുദ്ര സമ്മാനിച്ചതിന്‍റെ സ്മരണാര്‍ഥം കഴിഞ്ഞ വര്‍ഷം ആരംഭിച്ചതാണ് ജലമേള.

എന്‍എസ്എസ് റാന്നി താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് വി.ആര്‍. രാധാകൃഷ്ണന്‍ ഭദ്രദീപ പ്രകാശനം നടത്തി. പഴകുളം മധു എംഎല്‍എ ജലോത്സവം ഉദ്ഘാടനം ചെയ്തു. ഹരിശ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പള്ളിയോട സേവാ സംഘം പ്രസിഡന്‍റ് കെ. വി. സാംബദേവന്‍ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്തു.

മുന്‍ എംഎല്‍എ മാരായ രാജു ഏബ്രഹാം, പ്രമോദ് നാരായണ്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്‍ സെക്രട്ടറി രാജേഷ് കുമാര്‍, ട്രസ്റ്റിമാരായ സനോജ് കുമാര്‍, വേണു ഗോപാല്‍ മേനോന്‍, പളളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയ് ,  വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്തംഗം ജൂലി സാബു, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജീന നജീബ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.ജി. സനല്‍ കുമാര്‍, ചെയര്‍മാന്‍ പ്രസാദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജലോത്സവത്തിന്‍റെ ഭാഗമായി നടന്ന ജലഘോഷയാത്രയില്‍ ഇടക്കുളം, ഇടപ്പാവൂര്‍ - പേരൂര്‍, കീക്കൊഴൂര്‍, ഇടപ്പാവൂര്‍, കാട്ടൂര്‍, കോറ്റാത്തൂര്‍ - കൈതക്കോടി, ചെറുകോല്‍, കീഴുകര, കുറിയന്നൂര്‍, ചിറയിറമ്പ്, പുന്നം തോട്ടം, കോയിപ്രം, പുല്ലൂപ്രം, നെടുമ്പ്രയാര്‍ പള്ളിയോടങ്ങള്‍ പങ്കെടുത്തു.

Idukki

മനം നിറഞ്ഞ് ഓണാഘോഷം നാളെ ഉത്രാടപ്പാച്ചില്‍

തൊടുപുഴ: തിരുവോണത്തെ വരവേല്‍ക്കാന്‍ നിറഞ്ഞ മനസോടെ മലയാളികള്‍ ഒരുങ്ങിയതോടെ നാടും നഗരവും തിരക്കിലമര്‍ന്നു. തിരുവോണം കെങ്കേമമാക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള അവസാന വട്ട ഒരുക്കത്തിനായി നാളെ ജനങ്ങള്‍ കുടുംബത്തോടെ പുറത്തിറങ്ങുന്നതോടെ പ്രധാന ടൗണുകള്‍ ഉത്രാടപ്പാച്ചിലിന്‍റെ ആവേശത്തിലാകും. മുന്‍കൂട്ടി എന്തൊക്കെ കരുതിയാലും ഉത്രാടച്ചന്തയില്‍ കയറിയിറങ്ങാതെ തിരുവോണത്തിനുള്ള തയാറെടുപ്പ് പൂര്‍ത്തിയാകില്ല. സദ്യവട്ടം ഒരുക്കാനും വിട്ടുപോയ സാധനങ്ങള്‍ വാങ്ങാനുമുള്ള നെട്ടോട്ടം കൂടിയാണ് ഉത്രാടപ്പാച്ചില്‍. ഓണക്കോടിയെടുക്കാനും സദ്യവട്ടങ്ങള്‍ക്കുള്ള വിഭവങ്ങള്‍ വാങ്ങാനും ഒട്ടേറെ പേര്‍ ഇന്നും നാളെയുമായി വ്യാപാര സ്ഥാപനങ്ങളിലെത്തും. എന്നാല്‍ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പു പ്രഖ്യാപിച്ചതോടെ ഓണ വിപണിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇന്നും നാളെയും ജില്ലയില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സരങ്ങളുടെ പൊടി പൂരം

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആഘോഷങ്ങളുടെ പൊടിപൂരമാണ് നഗര- ഗ്രാമ ഭേദമില്ലാതെ ആവേശംവിതറി അരങ്ങേറുന്നത്. വിദ്യാലയങ്ങളിലെ ഓണാഘോഷങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. വിവിധ ക്ലബുകളുടെയും റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ മത്സരങ്ങള്‍, ഓണസദ്യ, കലാപരിപാടികള്‍ തുടങ്ങി വിപുലമായ ആഘോഷ പരിപാടികളാണ് ഇന്നും നാളെയുമായി സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഓണം വാരാഘോഷത്തിനു ചെറുതോണിയില്‍ തുടക്കമായി. ഓണം റിലീസ് സിനിമകള്‍ മികച്ച അഭിപ്രായം നേടിയതോടെ തിയറ്ററുകളിലേക്കും പ്രേക്ഷകരുടെ ഒഴുക്കായി. ഓണാവധിയായതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലയും ഏറെ പ്രതീക്ഷയിലാണ്.

എവിടെയും ഓണത്തിരക്ക്

വസ്ത്രവ്യാപാര ശാലകള്‍, ഗൃഹോപകരണ വിപണി, ചിപ്‌സ് കടകള്‍, പൂ വിപണി, ഓണം വിപണന മേളകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലായിടത്തും ഓണത്തിരക്കാണ്. പ്രധാന ടൗണുകളെല്ലാംതന്നെ വാഹനത്തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. തിരുവോണത്തിന് രണ്ടു ദിവസം മാത്രമുള്ളതിനാല്‍ വിവിധ ഇടങ്ങളില്‍നിന്നു വീട്ടിലെത്താനുള്ളവരുടെ തിരക്കും ബസ് സ്റ്റാന്‍ഡുകളില്‍ അനുഭവപ്പെട്ടു. കെഎസ്ആര്‍ടിസി ബസുകളിലെല്ലാംതന്നെ യാത്രക്കാരുടെ വലിയ തിരക്കുണ്ട്. ഓഫറുകളുടെയും സമ്മാനങ്ങളുടെയും പൂരമാണ് വിപണിയില്‍. വസ്ത്രവ്യാപാര ശാലകളിൽ ഓണക്കോടി വാങ്ങാനെത്തുന്നവരുടെ തിരക്ക് രാത്രി വരെ തുടരുന്നുണ്ട്. ഓണക്കച്ചവടം പ്രതീക്ഷിച്ച് പല വ്യാപാര സ്ഥാപനങ്ങളും കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിച്ചു. സപ്ലൈകോ ഓണം ഫെയറുകള്‍, കണ്‍സ്യൂമര്‍ ഫെഡ് ഓണം സഹകരണ വിപണി തുടങ്ങി ഓണം വിപണന മേളകളിലെല്ലാം തിരക്കിനു കുറവില്ല.

ഇന്നും നാളെയും പച്ചക്കറി വിപണിയില്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഏതാനും പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ന്നിരുക്കുന്നത് വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്. ഏത്തക്കായ്ക്കും ഞാലിപ്പൂവന്‍ പഴത്തിനും വിലയേറിയിട്ടുണ്ട്. ഞാലിപ്പൂവന്‍ പഴത്തിന് വില 100 കടന്നു. ജില്ലയില്‍ മിക്കയിടങ്ങളിലും വഴിയോരക്കച്ചവടം ഉള്‍പ്പെടെ പച്ചക്കറി വില്‍പ്പന തകൃതിയാണ്. ഓണത്തിന് പച്ചക്കറി വില നിയന്ത്രിക്കാനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൃഷിവകുപ്പ്, കുടുംബശ്രീ എന്നിവയുടെ ഓണച്ചന്തകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഓണസദ്യ, പായസം

ഓണസദ്യ വീട്ടിലൊരുക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഹോട്ടലുകളും കേറ്ററിംഗ് സര്‍വീസുകളും ഓണസദ്യ തയാറാക്കി നല്‍കുന്നുണ്ട്. തിരുവോണ ദിവസം വരെ സദ്യ ലഭ്യമാകും. സദ്യക്കുള്ള ഇലയുള്‍പ്പടെയാണ് നല്‍കുന്നത്. പായസ മേളകളാണ് വിപണിയിലെ മറ്റൊരു ആകര്‍ഷണം. പാലട, അടപ്രഥമന്‍, പരിപ്പ്, ഗോതമ്പ് പായസം എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഓണ സദ്യയുടെയും പായസത്തിന്‍റെയും ബുക്കിംഗ് തകൃതിയായി നടന്നു വരുന്നു. ചോറും കറികളും പ്രത്യേകം ബോക്‌സുകളിലാക്കിയാണ് സദ്യ നല്‍കുന്നത്. എത്ര പേര്‍ക്കുള്ള സദ്യയും പാഴ്‌സലായി ലഭിക്കും. നഗര പ്രദേശങ്ങളിലാണ് പാഴ്‌സല്‍ ഓണസദ്യക്ക് ആവശ്യക്കാര്‍ കൂടുതല്‍. ഉപ്പേരി, ശര്‍ക്കരവരട്ടി എന്നിവയുടെ വില്‍പ്പനയും പൊടിപൊടിക്കുകയാണ്.

 

Alappuzha

ബൈക്ക് യാത്രികന്‍ കാറിടിച്ച് മരിച്ചു

ചേര്‍ത്തല: കാളികുളം-ചെങ്ങണ്ട റോഡിൽ ചെങ്ങണ്ട വളവിന് തെക്കുവശം കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കണ്ടംകുളങ്ങര ക്ഷേത്രത്തിന് സമീപം പണ്ടാരപാട്ടത്തില്‍ പ്രകാശന്‍റെ മകന്‍ ശിവപ്രകാശ് (29) ആണ് മരിച്ചത്. റോഡില്‍ തെറിച്ചുവീണ ശിവപ്രകാശ് സംഭവസ്ഥലത്ത് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു. കാര്‍ നിര്‍ത്താതെ പോയി. ഞായറാഴ്ച പകല്‍ ഒന്നേകാലോടെയായിരുന്നു അപകടം. ശിവപ്രകാശായിരുന്നു ബൈക്കോടിച്ചിരുന്നത്. കാറും ബൈക്കും വടക്കു നിന്ന് തെക്കോട്ട് വരുകയായിരുന്നു.

സുഹൃത്തിന്‍റെ വിവാഹത്തിനു പോയി മടങ്ങുകയായിരുന്നു ശിവപ്രകാശ്. നിര്‍ത്താതെ പോയ കാറിനെക്കുറിച്ച് ചേര്‍ത്തല പോലീസ് അന്വേഷണം തുടങ്ങി. റോഡിന് അടുത്തുള്ള സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി കള്‍ പോലീസ് പരിശോധിച്ചു തുടങ്ങി. അമ്മ: മിനി പ്രകാശന്‍. സഹോദരന്‍: ശ്യാം പ്രകാശ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍.

Kottayam

വീതികുറഞ്ഞ ഇല്ലിത്തൊണ്ട് റോഡിലൂടെ ഭാരവണ്ടികൾ, ജനം ഭീതിയിൽ

തലയോലപ്പറമ്പ് : വീതികുറഞ്ഞ ഇല്ലിത്തൊണ്ട് റോഡിലൂടെ ഭാരവാഹനങ്ങൾ ഇതടവില്ലാതെ കടന്നുപോകുന്നത് അപകടങ്ങൾ പതിവാക്കുന്നു. തലയോലപ്പറമ്പ്, എറണാകുളം, തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളിൽനിന്നുവരുന്ന വാഹനങ്ങൾക്ക് തലയോലപ്പറമ്പ് ടൗണിൽ കയറാതെ കോട്ടയം റോഡിലേക്ക് കയറാനുള്ള എളുപ്പ മാർഗമാണ് ഇല്ലിത്തൊണ്ട് റോഡ്. വീതികുറഞ്ഞ ഈ വഴിയിലൂടെ വൺവേ ലംഘിച്ചാണ് വാഹനങ്ങൾ പാഞ്ഞെത്തുന്നത്. ഭാരവണ്ടികളടക്കം നിരത്ത് കൈയടക്കിയതോട പ്രദേശത്ത് ഗതാഗതക്കുരുക്കും പ്രദേശവാസികളുമായി സംഘർഷങ്ങളും പതിവായി.

400-മീറ്റർ ദൂരമുള്ള ഈ റോഡിന്‍റെ പലഭാഗങ്ങളിലും മൂന്നര മീറ്റർ മാത്രമാണ് വീതി. ഇവിടെ വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹന യാത്രികർ ഇത് ലംഘിക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കി ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വലിയചരക്കു വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. റോഡിന്‍റെ വീതിക്കുറവുമൂലം കാൽനട യാത്രക്കാർക്കുപോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആംബുലൻസുകൾ ഉൾപ്പെടെ പതിവായി ഇവിടെ ബ്ലോക്കിൽപ്പെടുന്നു.

ഒതുക്കാൻ ഇടമില്ലാതെ വരുന്നതോടെ റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള മതിലുകളിൽ വാ ഹനങ്ങൾ ഇടിച്ചുകയറി കേടുപാടുകൾ സംഭവിക്കുന്നതുംപതിവാണ്. പ്രദേശവാസികളുടെ വാഹനങ്ങൾ റോഡിലേക്ക് ഇറക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. സഹികെട്ട നാട്ടുകാർ ഭാരവണ്ടികൾ കയറുന്നത് തടയാൻ റോഡിൽ വീപ്പയും മറ്റും നിരത്തി പ്രതിരോധം തീർത്തു. ഇന്നലെയും ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. ഒരാഴ്ച മുമ്പ് ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന യുവാവിനും യുവതിക്കും പരിക്കേറ്റിരുന്നു. രണ്ടാഴ്ച മുമ്പ് നിയന്ത്രണം തെറ്റിയ കാർ ഇവിടെ തല കീഴായി മറിഞ്ഞിരുന്നു.

വീതി കുറഞ്ഞ വഴിയിലൂടെയുള്ള ഭാരവണ്ടികളുടെ സഞ്ചാരം നിയന്ത്രിച്ചാൽ മാത്രമേ പ്രദേശവാസികൾക്ക് അപകട ഭീതിയില്ലാതെ സഞ്ചരിക്കാനാകുകയുള്ളുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇല്ലിത്തൊണ്ട് റോഡ് പിഡബ്ല്യുഡിയുടെ അധീനതയിലുള്ളതാണെന്നും ഒരു വിഭാഗം ആളുകൾ വീപ്പകൾ നിരത്തി വഴി തടഞ്ഞതിനെത്തുടർന്ന് ചെറുവാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ ജനങ്ങളുടെ പരാതിയെ തുടർന്നാണ് പോലീസ് സഹായത്തോടെ വീപ്പകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതെന്ന് പിഡബ്ല്യുഡി അധികൃതർ പറയുന്നു. ഭാരവണ്ടി നിരോധിക്കണമെങ്കിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുക്കണമെന്നും ഇതിന് പഞ്ചായതത്താ ണ് മുൻകൈയെടുക്കേണ്ടതെന്നും പിഡബ്ല്യൂഡി അധികൃതർ പറയുന്നു.

Ernakulam

ഭൂതത്താൻകെട്ടിൽ ആവേശമായി ജെൻസി മഡ് റേസ്

കോതമംഗലം: ഭൂതത്താൻകെട്ടിൽ ആവേശമുയർത്തി ജെൻസി റേസ് ഓഫ് റോഡ് മത്സരം. പൊളിഓണം 2026ന്‍റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി നൂറോളം വാഹനങ്ങൾ മാറ്റുരച്ചു.

വി12 കിംഗ് ഓഫ് ഡേർട്ട്, വി12 എസ്‌യുവി ട്രെയിൽസ് എന്നീ വിഭാഗങ്ങളിലായായിരുന്നു മത്സരം. ഡീസൽ മോഡിഫൈഡ്, പെട്രോൾ മോഡിഫൈഡ്, ഓപ്പൺ കാറ്റഗറി, എക്സ്പർട്ട് ക്ലാസ്, ലേഡീസ് ഓപ്പൺ എന്നിവയായിരുന്നു കിംഗ് ഓഫ് ഡേർട്ട് വിഭാഗത്തിലെ മത്സരങ്ങൾ.
എസ്‌യുവി ട്രെയിൽസ് വിഭാഗത്തിൽ ജിംനി സ്റ്റോക്ക്, ജിംനി മോഡിഫൈഡ്, താർ സ്റ്റോക്ക്, താർ മോഡിഫൈഡ്, 2600 സിസി വരെയുള്ള വാഹനങ്ങൾ, 2600 സിസിക്ക് മുകളിലുള്ള വാഹനങ്ങൾ, പജീറോ ഓപ്പൺ, വി12 ഓപ്പൺ എന്നീ വിഭാഗങ്ങളിലും മത്സരങ്ങൾ നടന്നു. വനിതകൾക്കായി പ്രത്യേക വിഭാഗവും ഒരുക്കിയിരുന്നു.

വി12 റേസ് സൊല്യൂഷൻസാണ് മത്സരത്തിന്‍റെ സംഘാടകർ. ഷിബു തെക്കുംപുറം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

വാച്ച് ടവർ ഇന്ന് തുറക്കും

ഇന്ന് രാവിലെ 11ന് ഭൂതത്താൻകെട്ടിലെ വാച്ച് ടവർ സഞ്ചാരികൾക്കായി തുറക്കും. ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിക്കും.

ഭൂതത്താൻകെട്ടിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായാണ് വാച്ച് ടവർ തുറന്നുകൊടുക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ വർഷങ്ങളായി വാച്ച്ടവർ അടച്ചിട്ടിരിക്കുകയായിരുന്നു.

Thrissur

ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

എരുമപ്പെട്ടി: ദേശമംഗലം തലശേരിയിൽ ഇതരസംസ്ഥാന തൊഴിലാളികൾ ആയ ദമ്പതികൾ ഷോക്കേറ്റു മരിച്ചു.ആസാം സ്വദേശികളായ ഷെഫീഖുൽ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്.

തലശേരി കൂട്ടുപാറകുന്നിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ വെച്ചാണ് അപകടം നടന്നത്. കാലത്ത് ഒൻപത് മണിയോടുകൂടിയാണ് സംഭവം. രണ്ടുപേരും ഇന്നലെ കാലത്ത് താമസ സ്ഥലത്തു നിന്നും കോഴിഫാമിലേക്ക് വന്നപ്പോഴാണ് ദുരന്തം നടന്നത്. ഉറുമ്പകശേരി പള്ളത്ത്‌വീട്ടിൽ അഷ്റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫാം പ്രവർത്തിക്കുന്നത്.

ആയിരക്കണക്കിന് കോഴികളെ വളർത്തുന്ന കേന്ദ്രത്തിലാണ് അപകടം ഉണ്ടായത്. ചെറുതുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏഴും മൂന്നും വയസായ രണ്ട് കുട്ടികൾ ഉണ്ട്. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. സന്ധ്യ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തിയിരുന്നു. മറ്റു മൃഗശല്യം ഒഴിവാക്കുന്നതിന് വേണ്ടി ഫാമിനോട് ചേർന്ന് സ്ഥാപിച്ച എർത്ത് കമ്പനിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് സംശയിക്കുന്നു.

Palakkad

സീബ്രാലൈൻ മുറിച്ചുകടക്കവേ അപകടത്തിൽപ്പെട്ടയാൾ മരിച്ചു

ഒറ്റപ്പാലം: പാലക്കാട് - കുളപ്പുള്ളി പ്രധാനപാതയിൽ കണ്ണിയമ്പുറത്ത് സീബ്രാലൈൻ മുറിച്ചുകടക്കവേ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നയാൾ മരിച്ചു. കണ്ണിയപുറം അമൃത ശ്രീയിൽ കൃഷ്ണൻകുട്ടി (63) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. കണ്ണിയമ്പുറം ചെമ്പുള്ളി റോഡിന് സമീപം സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടയാണ് അതിവേഗതയിൽ പാഞ്ഞു വന്ന ബൈക്ക് ഇദ്ദേഹത്തെ പിടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂരിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Malappuram

ബസ് ജീവനക്കാരൻ തൂങ്ങി മരിച്ചു

ചങ്ങരംകുളം: സ്വകാര്യബസ് ജീവനക്കാരനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. മൂക്കുതല ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിനടുത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പിടാവനൂർ സ്വദേശി പാടൂര് സുകുമാരന്‍റെ മകൻ ഷിജിത്തിനെയാണ് (39) കിടപ്പുമുറിയിലെ ജനൽകന്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ബസിൽ കണ്ടക്ടർ ജോലി ചെയ്തിരുന്ന സുജിത് കുറച്ചുകാലമായി ജോലിക്ക് പോകാറില്ല. അച്ഛനും അമ്മയ്ക്കും മക്കൾക്കും ഒപ്പം താമസിക്കുകയായിരുന്നു.

ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

Kozhikode

കാറിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

പേരാമ്പ്ര: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. എടവരാട് ഈശ്വരൻ കൊയിലോത്ത് കല്ലൂർ കാഞ്ഞിരക്കടവത്ത് പാത്തുമ്മ (85) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീടിനടുത്തുള്ള താമഠത്തിൽ മുക്കിൽ റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഭർത്താവ്: പരേതനായ ഗുളികപ്പുഴ പാണ്ടികശാലയിൽ കുഞ്ഞാലി. മകൾ: സുബൈദ. സഹോദരൻമാർ: പരേതരായ കാഞ്ഞിരക്കടവത്ത് അമ്മത്, കുഞ്ഞബ്ദുല്ല, കുഞ്ഞിമൂസ. കൈപ്രം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Wayanad

കൈവശഭൂമിക്ക് ഉടമാവകാശം: അങ്ങാടിശേരിയിലെ കുടുംബങ്ങളുടെ പോരാട്ടം ലക്ഷ്യത്തോട് അടുക്കുന്നു

കൽപ്പറ്റ: പതിറ്റാണ്ടുകളായി കൈവശം വയ്ക്കുന്ന ഭൂമിക്ക് ഉടമാവകാശം ലഭിക്കുന്നതിന് ഇരുളം വില്ലേജിലെ അങ്ങാടിശേരിയിലുള്ള കർഷക കുടുംബങ്ങൾ നടത്തുന്ന പോരാട്ടം ലക്ഷ്യത്തോട് അടുക്കുന്നു. 160/2/ എ1എ1 സർവേ നന്പറിൽപ്പെട്ടതിൽ 22.25 ഏക്കർ ഭൂമിയിൽ അവകാശത്തിന് കൈവശ കുടുംബങ്ങൾ നടത്തുന്ന പരിശ്രമമാണ് അന്തിമഘട്ടത്തിലേക്ക്.

സൗത്ത് വയനാട് വനം ഡിവിഷൻ ഓഫീസർ ഇക്കഴിഞ്ഞ മെയ് ആറിന് പാലക്കാട് സിസിഎഫിന് അയച്ച കത്തും ഏറ്റവും ഒടുവിൽ മീനങ്ങാടിയിൽ വനം വകുപ്പ് നടത്തിയ അദാലത്തും കൈവശ കുടുംബങ്ങളുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കയാണ്. തങ്ങൾക്ക് അനുകൂലമായ വനം വകുപ്പ് റിപ്പോർട്ട്
മാനന്തവാടി ലാൻഡ് ട്രൈബ്യൂണലിൽ വൈകാതെ എത്തുമെന്ന വിശ്വാസത്തിലാണ് കൈവശ കുടുംബങ്ങൾ.

കൈവശഭൂമിക്ക് ഉടമാവകാശം ലഭിക്കുന്നതിലെ തടസം നീക്കുന്നതിന് അങ്ങാടിശേരിയിലെ 37 കുടുംബങ്ങളാണ് വനം അദാലത്തിൽ അപേക്ഷ നൽകിയത്. അങ്ങാടിശേരിയിലെ ഭൂമി ’ലെഫ്റ്റ്-ഒൗട്ട് വെസ്റ്റഡ് ഫോറസ്റ്റ് ലാൻഡ്’ പരിധിയിൽനിന്നു ഒഴിവാക്കുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കുമെന്നാണ് അദാലത്തിനുശേഷം ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ കൈവശ കുടുംബങ്ങൾക്ക് നൽകിയ സൂചന. ‘ലെഫ്റ്റ്-ഒൗട്ട് വെസ്റ്റഡ് ഫോറസ്റ്റ് ലാൻഡ്’ ആയി വിജ്ഞാപനം ചെയ്തിരുന്ന ഭൂമിയുടെ സർവേ നടത്തുന്നതിന് ഫോറസ്റ്റ് സർവേ സംഘം ശ്രമം നടത്തിയപ്പോൾ അതിർത്തികൾ വ്യക്തമായി തിരിച്ചറിയാൻ സാധിച്ചിച്ചില്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ പാലക്കാട് സിസിഎഫിന് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. വിജ്ഞാപനം ചെയ്ത ഭൂമി വനത്തിന്‍റെ സവിശേഷതകൾ പ്രകടമാക്കുന്നില്ലെന്നും സർവേ നടപടികൾ ആരംഭിക്കുന്നത് പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിനും ക്രമസമാധാന പ്രശ്നത്തിനും കാരണമായേക്കാമെന്നും ഡിഎഫ്ഒയുടെ കത്തിലുണ്ട്. ഇത് തങ്ങളോടുള്ള വനം വകുപ്പിന്‍റെ സമീപനത്തിലെ മാറ്റമായാണ് അങ്ങാടിശേരിയിലെ ൈവശ കുടുംബങ്ങൾ കാണുന്നത്.

ലാൻഡ് ട്രൈബ്യൂണൽ 1982ൽ അനുവദിച്ച ക്രയ സർട്ടിഫിക്കറ്റുകളിൽ ഒന്പതെണ്ണം കുടിയായ്മയില്ലെന്നു പറഞ്ഞ് കണ്ണൂർ അപ്ലെറ്റ് അഥോറിറ്റി റദ്ദുചെയ്തതാണ് അങ്ങാടിശേരിയിലെ കുടുംബങ്ങൾക്ക് വിനയായത്.

തിരുവനന്തപുരം ലാൻഡ് റവന്യു കമ്മീഷണറുടെ 2000 നവംബർ 26ലെ നിർദേശാനുസരണം ജില്ലാ കളക്ടർ കണ്ണൂർ അപ്ലെറ്റ് അഥോറിറ്റിയിൽ ഫയൽ ചെയ്ത അപ്പീലാണ് ക്രയ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുന്നതിനു ഇടയാക്കിയത്.

ബത്തേരി സബ് രജിസ്ട്രാർ ഓഫീസിലെ 1971 ജനുവരി 27ലെ 236/71 നന്പർ ആധാരപ്രകാരം ബോംബെ ബർമ ട്രേഡിംഗ് കോർപറേഷനിൽനിന്നു പി. രാഘവൻ, വി. അഗസ്റ്റിൻ എന്നിവർ ഹൈലാൻഡ് പ്ലാന്േ‍റഷൻസിനുവേണ്ടി വാങ്ങിയ 100 ഏക്കറിൽപ്പെട്ടതാണ് അങ്ങാടിശേരിയിൽ ഉടമാവകാശ നിഷേധം നേരിടുന്ന കുടുംബങ്ങളുടെ പക്കലുള്ള ഭൂമി. കോർപറേഷനിൽനിന്നു വാങ്ങിയതിൽ 46 ഏക്കർ രാഘവൻ 15 പേർക്കു പാട്ടത്തിനു നൽകി.

ഇവരിൽനിന്നു 1970-71 മുതൽ നികുതി സ്വീകരിക്കുന്നതായി ബത്തേരി താലൂക്ക് ലാൻഡ് ബോർഡ് രേഖകളിലുണ്ട്. കൈവശക്കാർ പിന്നീട് ലാൻഡ് ട്രൈബ്യൂണലിൽനിന്നു ക്രയ സർട്ടിഫിക്കറ്റ് സന്പാദിച്ചു. ഇതിൽ ഒന്പതു എണ്ണമാണ് കണ്ണൂർ അപ്ലെറ്റ് അഥോറിറ്റി റദ്ദു ചെയ്തത്. ലാൻഡ് ട്രൈബ്യൂണൽ നിയമാനുസൃതം അന്വേഷണം നടത്തി അനുവദിച്ചതാണ് റദ്ദാക്കിയ ക്രയ സർട്ടിഫിക്കറ്റുകൾ. റദ്ദാക്കിയ ക്രയ സർട്ടിഫിക്കറ്റുകളുടെ ഉടമകളും അനന്തരാവകാശികളും അടങ്ങുന്നതാണ് നിലവിൽ ഭൂപ്രശ്നം നേരിടുന്ന കുടുംബങ്ങൾ.

കൈവശക്കാർ ഫയൽ ചെയ്ത സിവിൽ റിവിഷൻ പെറ്റീഷനുകളിൽ അപ്ലെറ്റ് അഥോറിറ്റി ഉത്തരവ് 2007 ജൂലൈ 27നു ഹൈക്കോടതി റദ്ദുചെയ്തിരുന്നു. അപ്പീൽ പുനഃപരിശോധിച്ചു തീർപ്പാക്കാനും കോടതി ഉത്തരവായി. ഇതനുസരിച്ച് അപ്ലെറ്റ് അഥോറിറ്റി മാനന്തവാടി ലാൻഡ് ട്രൈബ്യൂണലിനു വിട്ട എസ്എംസി കേസുകൾ തീർപ്പായിട്ടില്ല. ‘ലെഫ്റ്റ്-ഒൗട്ട് വെസ്റ്റഡ് ഫോറസ്റ്റ് ലാൻഡ് വിജ്ഞാപനം റദ്ദാക്കുന്നതിന് അങ്ങാടിശേരിയിലെ കൊല്ലിയിൽ ജോർജ് ഫയൽ ചെയ്ത കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Kannur

മാടായിപ്പാറ സംരക്ഷണറാലിയും സമ്മേളനവും നടത്തി

പഴയങ്ങാടി: വരും തലമുറക്കായി ജീവൻ നൽകിയും നമുക്ക് മാടായിപ്പാറയെ സംരക്ഷിക്കണമെന്ന് കവിയും പരിസ്ഥിതി പ്രവർത്തകനുമായ ബീരാൻ കുട്ടി. മാടായിപ്പാറ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജൈവ വൈവിധ്യങ്ങളുടെ കലവറയും ചരിത്ര സംഗമ പൈതൃക ഭൂമിയായ മാടായിപ്പാറ ദേവസ്വം ഭൂമിയിൽ നടക്കുന്ന അനധികൃത കൈയേറ്റ ങ്ങൾ തടയുക, നിയമം ലംഘിച്ച് മാടായിപ്പാറയിൽ വാഹനങ്ങൾ കയറ്റി ജൈവവൈവിധ്യങ്ങൾ നശിപ്പികുന്നവർക്ക് എതിശക്തമായ നടപടികൾ സ്വീകരിക്കുക, അനധികൃത നിർമാണ പ്രവൃത്തികളും കൈയേറ്റങ്ങളും തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാടായിപ്പാറ സംരക്ഷണ സമിതിയുടെയും പരിസ്ഥിതി സംഘടന കളുടെയും നേതൃത്യത്തിൽ പഴയങ്ങാടിയിൽ നിന്ന് മാടായിപ്പാറയിലേക്ക് സംരക്ഷണ മാർച്ചും സമ്മേളനവും സംഘടിപ്പിച്ചത്.

ടി.പി. പദ്നാഭൻ അധ്യക്ഷ വഹിച്ചു. വി.പി. ബാലകൃഷ്ണൻ, സിനിമാ സംവിധായകൻ പ്രിയനന്ദൻ, പി.പി. കൃഷ്ണൻ, കെ.പി. ചന്ദ്രാംഗതൻ, ഡോ. ജാഫർ പാലോട്ട്, ഡോ. ഖലിൽ ചൊച്ച, മാധവൻ പുറച്ചേരി, ഡോ. ഡി. സുരേന്ദ്രനാഥ്, ഡോ. ഇ. ഉണ്ണികൃഷണൻ, ഡോ. പി.കെ. ഭാഗ്യലക്ഷമി, ജിനേഷ് കണ്ണപുരം, അഡ്വ. കസ്തൂരി ദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.

Kasaragod

ഗുരുതരാവസ്ഥയിലായ നവജാത ശിശുവിന് ആസ്റ്റർ മിംസിൽ പുതുജീവൻ

കാസർഗോഡ്: ശ്വാസകോശ സംബന്ധമായ തകരാറുമൂലം അതീവ ഗുരുതരാവസ്ഥയിലായ നവജാത ശിശുവിന് ആധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി കാസർഗോഡ് ആസ്റ്റർ മിംസിലെ വിദഗ്ധ മെഡിക്കൽ സംഘം. ആശുപത്രിയിലെ നിയോനാറ്റോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെയാണ് അതിസങ്കീർണമായ അവസ്ഥയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ പ്രത്യേക സൗകര്യങ്ങളുള്ള എൻഐസിയു ആംബുലൻസിന്‍റെയും ട്രാൻസ്പോർട്ട് വെന്‍റിലേറ്ററിന്‍റെയും സഹായത്തോടെയാണ് കാസർഗോഡ് ആസ്റ്റർ മിംസിൽ എത്തിച്ചത്.

നിയോനാറ്റോളജിസ്റ്റ് ഡോ. ചൈത്രയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുഞ്ഞിന് അടിയന്തര ചികിത്സ നൽകിയത്. പ്രത്യേക ഹൈ ഫ്രീക്വൻസി ഓസിലേറ്ററി വെന്‍റിലേറ്റർ ഉപയോഗിച്ച് കുഞ്ഞിനെ ശ്വാസകോശത്തെ താങ്ങിനിർത്തുകയും തുടർന്ന് ഇൻഹേൽഡ് നൈട്രിക് ഓക്സൈഡ് ചികിത്സയിലൂടെ ശ്വാസകോശത്തിലെ ചുരുങ്ങിപ്പോയ രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഓക്സിജൻ രക്തത്തിലേക്ക് ശരിയായ രീതിയിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തു. നിയോനാറ്റോളജി വിഭാഗത്തിലെ ഡോ. ഉദയ് ശ്രീനിവാസ്, പീഡിയാട്രിക് വിഭാഗത്തിലെ ഡോ. മുഹമ്മദ് നബീൽ, ഡോ. ജുമാന മെഹജാബിൻ, പീഡിയാട്രിക് ഇന്‍റർവെൻഷനിസ്റ്റ് കെ.അപർണ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. ചികിത്സയ്ക്കു ശേഷം പൂർണ ആരോഗ്യവാനായ കുഞ്ഞ് ആശുപത്രി വിട്ടു.

പ്രസവസമയത്ത് ഉണ്ടാകാവുന്ന സങ്കീർണതകളെയും അടിയന്തര സാഹചര്യങ്ങളെയും നേരിടാനും ജീവൻ രക്ഷിക്കാനും പര്യാപ്തമായ നിയോനാറ്റൽ ഇന്‍റൻസീവ് കെയർ യൂണിറ്റും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആസ്റ്റർ മിംസ് ആശുപത്രിയിൽ സജ്ജമാണെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി അറിയിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ.കെ. ജോസ്

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൊച്ചുള്ളൂർ സന്തോഷ് നഗർ ധന്യയിൽ ഇ.കെ.ജോസ് (ജോസ് ഇമ്മട്ടി-80) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം നാലാഞ്ചിറ സെമിത്തേരിയിൽ. ജന്മനാടായ തൃശൂരിലേക്കു പോകാൻ രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹം ഒമ്പതരയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: ടെസി (റിട്ട. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: ജിജോ, റോസ്മേരി. മരുമക്കൾ: മരിയ, പ്രദീപ്. എക്സ്പ്രസ് ദിനപത്രത്തിന്‍റെ തൃശൂർ, കൊച്ചി, തിരുവനന്തപുരം ബ്യൂറോകളുടെ മേധാവിയായിരുന്നു. ജീവൻ ടിവി എഡിറ്ററായും പ്രവർത്തിച്ചു. പഠനകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ എഐഎസ്എഫിന്‍റെ സജീവ പ്രവർത്തകനും നേതാവുമായിരുന്നു. പിന്നീട് ‘ജഗദ് സാക്ഷി‘ എന്ന വാരിക തുടങ്ങി. തേക്കിൻകാടിന് ചുറ്റും എന്ന പേരിൽ എക്സ്പ്രസിൽ എഴുതിയിരുന്ന പംക്തി ഏറെ ശ്രദ്ധേയമായിരുന്നു. തൃശൂർ പ്രസ് ക്ലബ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.

റവ. എൻ.ഐ. മത്തായി

കുമ്പളാംപൊയ്ക : മാർത്തോമ്മാ സഭാ മുൻ വൈദിക ട്രസ്‌റ്റി ഇടമല റവ. എൻ.ഐ. മത്തായി (91) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 11ന് കുമ്പളാംപൊയ്ക ശാലേം മാർത്തോമ്മാ പള്ളിയിൽ. ദീർഘകാലം മാരാമൺ കൺവൻഷൻ ഗായകസംഘത്തിനു നേതൃത്വം നൽകി. സഭയുടെ വിവിധ സമിതികളിൽ അംഗമായി പ്രവർത്തിച്ചു. ഭാര്യ: പരേതയായ തങ്കമ്മ മത്തായി. മക്കൾ: പ്രസാദ് എം. ഐപ്പ്, ശോഭ മേരി, എം. ജോർജ്. മരുമക്കൾ: റവ. ഷാജി എം. തോമസ് (ഡയറക്ടർ, ഗിരി ദീപ്‌തി മന്ദിരം എറണാകുളം), ജയ പ്രസാദ്, ജുബിൻ ജോർജ്. മൃതദേഹം നാളെ വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

ഫാ. അലക്‌സാണ്ടർ ഓലിക്കൽ

പാലാ : പാലാ രൂപതാംഗമായ ഫാ. അലക്സാണ്ടർ ഓലിക്കൽ (90) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ മുഖ്യ കാർമികത്വത്തിൽ ഭരണങ്ങാനം സെന്‍റ് മേരിസ് ഫൊറോന പള്ളിയിൽ. ഭരണങ്ങാനം ഓലിക്കൽ പരേതരായ ചാണ്ടി - അന്നമ്മ ദമ്പതികളുടെ മകനാണ്. 1964 മാർച്ച് 11 ന് പൗരോഹിത്യം സ്വീകരിച്ചു. കൂട്ടിക്കൽ, രാമപുരം ഇടവകകളിൽ അസിസ്റ്റന്‍റ് വികാരിയായും അടിവാരം, പാലയ്ക്കാട്ടുമല, രത്നഗിരി, കൂത്താട്ടുകുളം വടകര, കൂടല്ലൂർ, നീലൂർ, തിടനാട്, കടുത്തുരുത്തി എന്നീ പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീ വ്യൂ എസ്റ്റേറ്റിൽ ഒന്പതു വർഷക്കാലം മാനേജരായി പ്രവർത്തിച്ചിരുന്നു. 15 വർഷക്കാലം പാലാ കാർമൽ ആശുപത്രി ചാപ്ലിനായും സേവനമനുഷ്ഠിച്ചിരുന്നു. സഹോദരങ്ങൾ : ജോസ് (സണ്ണി ഓലിക്കൽ), ഫാദർ തോമസ് ഓലിക്കൽ, സിസ്റ്റർ ജയ എസ് എം എസ്, ഡോളി മാത്യു, ലില്ലി ഡേവീസ്, ഡോ. മാഗി അലക്‌സ്, പരേതരായ സെബാസ്റ്റ്യൻ, ഡോ. കെ.സി.ബേബി ഓലിക്കൽ (അൽഫോൻസാ ഐ ഹോസ്പിറ്റൽ പാലാ), സിസ്റ്റർ ഇലക്ടാ മേരി എഫ് സി സി, സിസ്റ്റർ അലക്സ് മേരി എഫ് സി സി. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ കാർമൽ ആശുപത്രിയിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ഭരണങ്ങാനത്തെ വസതിയിലേക്ക് കൊണ്ടുപോകും.

ടി.കെ. സിറിയക്

മാൻവെട്ടം: താഴക്കാട്ട് ടി.കെ. സിറിയക് (87) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് സഹോദരിയുടെ (എം.ജെ. സിറിയക് നെടിയകാലാ) ഭവനത്തിലാരംഭിച്ച് മാൻവെട്ടം സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി നെല്ലിക്കാലാ ഐക്കുഴ കുടുംബാംഗം. മക്കൾ: ആനി (വൈസ് പ്രിൻസിപ്പൽ ക്രിസ്തുജ്യോതി ചെത്തിപ്പുഴ), ഡോ. മിനി (പോൾസൺ ഡെന്‍റൽ ക്ലിനിക് പുത്തൻകുരിശ്), സോനി (ടീച്ചർ, എസ്എഫ്എസ് ഏറ്റുമാനൂർ). മരുമക്കൾ: ഡോ. ജെനു കരുനാട്ട് വാഴൂർ, ഡോ. കുര്യാച്ചൻ കൊറ്റനത്ത് കോലഞ്ചേരി, സുജിത്ത് പുളിവേലിൽ തലയോലപ്പറന്പ്. മൃതദേഹം നാളെ 11.30ന് സഹോദരിയുടെ ഭവനത്തിൽ കൊണ്ടുവരും.

കെ.ജെ. ജോസ്

മുട്ടുചിറ: കണിവേലിൽ കെ.ജെ. ജോസ് (71) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിൽ ആരംഭിച്ച് മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന പള്ളിയിൽ. ഭാര്യ: തങ്കമ്മ ജോസ് മുടിയൂർക്കര മൂലേട്ടു കുടുംബാംഗം. മക്കൾ: ഡോ. അജിമോൾ തെരേസാ ജോസ്, അനിൽ ജോൺസൺ ജോസ്, ആൻലി മേരി ജോസ്. മരുമക്കൾ: ജിജോ അലക്സ് പട്ടാറയിൽ മുഹമ്മ , ബിൻസി ബാബു മഠത്തിക്കുന്നേൽ മുട്ടുചിറ. പരേതൻ കാപ്പുന്തല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ്, പെട്രോളിയം ഡീലേഴ്സ് അസോ. കോട്ടയം, ഇടുക്കി ജില്ലയുടെ മുൻ പ്രസിഡന്‍റ്, വൈക്കം താലൂക്ക് ബിൽഡിംഗ് ഓണേഴ്സ് അസോ. പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

സിസ്റ്റര്‍ ഐറിന്‍ കാലായില്‍ സിഎംസി

അടിമാലി: കര്‍മലമാതാവിന്‍റെ സന്യാസിനി സമൂഹത്തിലെ, ഇടുക്കി കാര്‍മല്‍ഗിരി പ്രോവിന്‍സിലെ സിസ്റ്റര്‍ ഐറിന്‍ സിഎംസി (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് 9.30 ന് അടിമാലി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ആരംഭിച്ച് അടിമാലി സെന്‍റ് ജൂഡ് ഫൊറോന പള്ളിയില്‍. കോതമംഗലം ബസ്‌ലഹേം കാലായില്‍ പരേതരായ പോള്‍ - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. പരേത നെടുങ്ങപ്ര, വാഴത്തോപ്പ്, അരിക്കുഴ, അടിമാലി, തൊടുപുഴ, തോപ്രാന്‍കുടി, പെരുമ്പല്ലൂര്‍, ഇടുക്കി, ആയിരമേക്കര്‍, കോതമംഗലം, വിമലഗിരി, പാറത്തോട്, പൈനാവ് തുടങ്ങിയ മഠങ്ങളില്‍ അംഗമായും കാല്‍വരിമൗണ്ടില്‍ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സഹോദരങ്ങള്‍: ജോണ്‍, സിസ്റ്റര്‍ ജോസെന്ന സിഎംസി (ഹസാരിബാഗ്), മത്തായി, സിസിലി, എല്‍സി, പരേതരായ ജോസഫ്, പോള്‍, ജോര്‍ജ്.

മറിയാമ്മ

നെടുംകണ്ടം: പാലത്തിനാൽ മറിയാമ്മ (96) അന്തരിച്ചു. സംസ്കാരം നാളെ 11ന് നെടുംകണ്ടം സെന്‍റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പി സ്കോപ്പൽ പള്ളിയിൽ. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: റോസമ്മ, എലിക്കുട്ടി, മേരിക്കുട്ടി, സാലി, മോളി, ജോസ് പാലത്തിനാൽ ( കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്‍റ്), ജോർജ്, ജോജി. മരുമക്കൾ: ഇ. ഡി. മാത്യു മണിയാക്കുപാറ (ഇടമറ്റം), എം.കെ. ജോസഫ് മാരിപുറത്ത് (നെടുങ്കണ്ടം), പരേതനായ ദേവസ്യ കടപ്പൂര് (കാഞ്ഞാർ), ഏബ്രഹാം വേഴമ്പതോട്ടം (കട്ടപ്പന), വർഗീസ് കുമ്പളാട്ടുകുന്നേൽ (കട്ടപ്പന), ഷേർളി കാഞ്ഞിരത്തുങ്കൽ (ചേമ്പളം), ലിസി പോളയ്ക്കൽ (കരിമ്പാനി), ലീന വേഴപ്പറമ്പിൽ (കല്ലാർകുട്ടി).

ഫാ. ആന്‍റണി ഇട്ടിക്കുന്നത്ത് ഓസിഡി

മഞ്ഞുമ്മൽ(കൊച്ചി): മഞ്ഞുമ്മൽ കർമലീത്ത സഭയുടെ മുംബൈ ശാലിനിഭവൻ ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടർ ഫാ. ആന്‍റണി ഇട്ടിക്കുന്നത്ത് ഓസിഡി (54) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മഞ്ഞുമ്മൽ കർമലീത്ത ആശ്രമത്തിൽ. രാവിലെ ഒന്പതു മുതൽ പൊതുദർശനം. അറിയപ്പെടുന്ന വചന പ്രഘോഷകനായ ഫാ. ആന്‍റണി, ശാലോം ടിവിയിൽ വചനം തിരുവചനം പരിപാടി അവതരിപ്പിച്ചിരുന്നു. വരാപ്പുഴ അതിരൂപതയിലെ കർത്തേടം ഇടവകാംഗമായ പരേതരായ തോമസ്-കൊച്ചുത്രേസ്യ ദന്പതികളുടെ മകനാണ്. 1989 ജൂൺ 17ന് മഞ്ഞുമ്മൽ കാർമ്മലീത്ത സഭയിൽ ചേർന്ന അദ്ദേഹം 1994 ഫെബ്രുവരി 11ന് പ്രഥമ വ്രതവാഗ്ദാനവും 2000 മേയ് 31ന് നിത്യവ്രതവാഗ്ദാനവും നടത്തി. 2002 ജനുവരി അഞ്ചിന് പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യ ശുശ്രൂഷയുടെ ഭാഗമായി കോളയാട് സെന്‍റ് കൊർണഏലിയൂസ് മിഷൻ, കോട്ടയം ഗുഡ് ഷെപ്പേർഡ് ആശ്രമം, മഞ്ഞുമ്മൽ കർമലൈറ്റ് റിട്രീറ്റ് സെന്‍റർ, തിരുവല്ല ആവേ മരിയ ആശ്രമം, എസ്എൻ പുരം യേശുഭവൻ, എറണാകുളം ഹോളി ഫാമിലി ആശ്രമം, കോഴിക്കോട് പുഷ്പദാൻ, മുംബൈ ശാനിലി ഭവൻ തുടങ്ങിയ വിവിധ ആശ്രമങ്ങളിൽ സേവനമനുഷ്‍ഠിച്ചു. വിവിധ ആശ്രമങ്ങളുടെ സുപ്പീരിയറായും പോസ്റ്റുലന്‍റ്സ് ഡ‍യറക്ടറായും സേവനമനുഷ്ഠിച്ച അദ്ദേഹം മുംബൈ ശാലിനി ഭവൻ സ്പിരച്വൽ ലൈഫ് സെന്‍ററിന്‍റെ ഡയറക്ടറും ജ്യോതിർധാര മാസികയുടെ ചീഫ് എഡിറ്ററുമായിരുന്നു.കുടുംബ കൗൺസിലിംഗിൽ പ്രത്യേക പരിശീലനം നേടിയ അദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡിപ്ലോമയും ചങ്ങനാശേരി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലൈസൻഷ്യേറ്റും ഫിലിപ്പിയൻസിലെ ലയോള സ്കൂൾ ഓഫ് തിയോളജിയിൽ നിന്ന് സേക്രഡ് തിയോളജിയിൽ ഡോക്ടറേറ്റും നേടി. കൂടുണരുന്പോൾ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

എം.എസ്. മാത്യു

എടക്കര: ചുങ്കത്തറ എംപിഎം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ വാഴൂർ മേമന എം.എസ്. മാത്യു (85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചുങ്കത്തറ സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ചെന്നൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ഭാര്യ: പരേതയായ ഏലിയാമ്മ (റിട്ട. കായികാധ്യാപിക, മോഡൽ സ്കൂൾ നിലന്പൂർ). മക്കൾ: അനിൽ സാം മാത്യു (റിട്ട. ഹെഡ് മാസ്റ്റർ എസ്‌വ‌ിഎച്ച്എസ്എസ് പാലേമാട്), സുനിൽ സ്റ്റെഫി മാത്യു, ലിൻസു മാത്യു (കായികാധ്യാപകൻ, പ്രസ്റ്റീൻ സ്കൂൾ ദുബായ്). മരുമക്കൾ: ജെസി കെ. ബേബി (അധ്യാപിക കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പോത്തുകൽ), രജനി മരിയ ജേക്കബ് (അധ്യാപിക, എംപിഎം ഹയർ സെക്കൻഡറി സ്കൂൾ ചുങ്കത്തറ), സൗമ്യ ലിൻസു (ബുർജീൽ ഹോസ്പിറ്റൽ ഷാർജ). 1965 മുതൽ ചുങ്കത്തറ എംപിഎം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് ട്രെയിനിംഗ് ഇൻസ്ട്രക്ടർ, വോളിബോൾ ജില്ലാതല അധ്യാപക പരിശീലകൻ, ജില്ലാതല വോളിബോൾ വനിതാ ടീം സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ആന്‍റണി

തലയാട്: തലയാട് വാതല്ലുകൂന്നേൽ വി.ജെ. ആന്‍റണി (ജോയ്- 69) അന്തരിച്ചു. സംസ്കാരം പിന്നീട്. റിട്ട. മാനേജർ യൂണിയൻ ബാങ്ക് ഇടപ്പള്ളി. ഭാര്യ: മോളി ആന്‍റണി പുല്ലുരാംപാറ കല്ലംപ്ലാക്കൽ കുടുംബാംഗം. മക്കൾ: നിഖിൽ ജോയ് (റീജണൽ ഹെഡ്, റെഡ് എഫ്എം കേരള), നിമിഷ ജോയ് (നഴ്‌സ് ഓസ്ട്രലിയ). മരുമക്കൾ: ശാരിക നിഖിൽ ചേട്ടിയാംകണ്ടി (കൊയിലാണ്ടി), ജോമേഷ് ജോസഫ് ഇലവുങ്കൽ (മരഞ്ചാട്ടി).സഹോദരങ്ങൾ: കുട്ടിയച്ഛൻ ആനക്കാംപൊയിൽ, ജോസുകുട്ടി, അഗസ്റ്റിൻ, വിൽസൺ തലയാട്, റെജി ചെമ്പേരി, പരേതരായ മേരി, തോമസ്.

ലീലാമ്മ

പൈസക്കരി : കോയിക്കൽ ലീലാമ്മ (80) അന്തരിച്ചു. സംസ്‌കാരം പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ നടന്നു. പരേത മുത്താറിക്കളം പ്ലാക്കിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കോയിക്കൽ ജോസഫ് (അപ്പച്ചൻ). മക്കൾ: വിൽസൺ, ഷൈനി, മിനി, സജി, ബിന്ദു, പരേതരായ ജോണി, തങ്കച്ചൻ. മരുമക്കൾ: ഫിലോമിന ആശാരിപ്പറമ്പിൽ (ആടാംപാറ), മോളി മുക്കുഴിയിൽ (കാഞ്ഞിരക്കൊല്ലി), ജോസുകുട്ടി മുണ്ടയ്ക്കൽ (മടയ്ക്കൽ), ജെസി ചുണ്ടനാനിയ്ക്കൽ (കുടിയാന്മല), ജോസ്കുട്ടി പറക്കുന്നത്തുകുടിയിൽ (കുടിയാന്മല), സ്മിത ഇരിപ്പുമലയിൽ (മണത്തണ).

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

22-08-2026

ബോക്സ് ഓഫീസ് വിറപ്പിക്കാൻ യാഷ്; 20 കോടി പിന്നിട്ട് ടോക്സിക് അഡ്വാൻസ് ബുക്കിംഗ്

പാൻ ഇന്ത്യൻ താരം യാഷ് വീണ്ടും ബോക്സ്ഓഫീസ് കീഴടക്കാനൊരുങ്ങുന്നു. കെജിഎഫ് സൃഷ്ടിച്ച ആഗോളതരംഗത്തിനുശേഷം റോക്കിംഗ് സ്റ്റാറിന്‍റെ ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സിന്‍റെ അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിപ്പ്. അഡ്വാൻസ് ബുക്കിംഗ് ഇതുവരെ 20 കോടി രൂപ പിന്നിട്ടതായാണ് റിപ്പോർട്ട്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം രാജ്യത്തുടനീളം റിക്കാർഡ് ടിക്കറ്റ് വിൽപ്പനയാണു രേഖപ്പെടുത്തുന്നത്.

ആദ്യദിന അഡ്വാൻസ് ബുക്കിങ്ങിൽ മാത്രം മൂന്നു ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. യാഷിന്‍റെ സാന്നിധ്യം കൊണ്ട് കർണാടകയിലാണ് ബുക്കിംഗിൽ ഏറ്റവും വലിയ മുന്നേറ്റം. ഹിന്ദി പതിപ്പിലും പ്രതീക്ഷിച്ചതിലും വലിയ അഡ്വാൻസ് ബുക്കിംഗ് ആണു നടക്കുന്നത്. വടക്കേ അമേരിക്കൻ മാർക്കറ്റിലും ചിത്രത്തിനു മികച്ച വരവേൽപ്പ് ലഭിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവമായി കാണുന്ന മാസ്-ക്ലാസ് കോമ്പോ ആയ യാഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ട് തിയറ്ററുകളിൽ വന്പൻ പൂരമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

അതേസമയം, ചിത്രത്തിന്‍റെ മലയാളം പതിപ്പിനും മികച്ച ബുക്കിംഗ് രേഖപ്പെടുത്തുന്നുണ്ട്. യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ എത്തുന്നുണ്ട്. ഗോവ പശ്ചാത്തലമായുള്ള പീരിയഡ് ഗ്യാംഗ്സ്റ്റർ ആദ്യ ദിനംതന്നെ 100 കോടി പിന്നിടുമെന്നാണ് വിലയിരുത്തൽ.

22-08-2026

ബോക്സ് ഓഫീസ് വിറപ്പിക്കാൻ യാഷ്; 20 കോടി പിന്നിട്ട് ടോക്സിക് അഡ്വാൻസ് ബുക്കിംഗ്

പാൻ ഇന്ത്യൻ താരം യാഷ് വീണ്ടും ബോക്സ്ഓഫീസ് കീഴടക്കാനൊരുങ്ങുന്നു. കെജിഎഫ് സൃഷ്ടിച്ച ആഗോളതരംഗത്തിനുശേഷം റോക്കിംഗ് സ്റ്റാറിന്‍റെ ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സിന്‍റെ അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിപ്പ്. അഡ്വാൻസ് ബുക്കിംഗ് ഇതുവരെ 20 കോടി രൂപ പിന്നിട്ടതായാണ് റിപ്പോർട്ട്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം രാജ്യത്തുടനീളം റിക്കാർഡ് ടിക്കറ്റ് വിൽപ്പനയാണു രേഖപ്പെടുത്തുന്നത്.

ആദ്യദിന അഡ്വാൻസ് ബുക്കിങ്ങിൽ മാത്രം മൂന്നു ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. യാഷിന്‍റെ സാന്നിധ്യം കൊണ്ട് കർണാടകയിലാണ് ബുക്കിംഗിൽ ഏറ്റവും വലിയ മുന്നേറ്റം. ഹിന്ദി പതിപ്പിലും പ്രതീക്ഷിച്ചതിലും വലിയ അഡ്വാൻസ് ബുക്കിംഗ് ആണു നടക്കുന്നത്. വടക്കേ അമേരിക്കൻ മാർക്കറ്റിലും ചിത്രത്തിനു മികച്ച വരവേൽപ്പ് ലഭിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവമായി കാണുന്ന മാസ്-ക്ലാസ് കോമ്പോ ആയ യാഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ട് തിയറ്ററുകളിൽ വന്പൻ പൂരമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

അതേസമയം, ചിത്രത്തിന്‍റെ മലയാളം പതിപ്പിനും മികച്ച ബുക്കിംഗ് രേഖപ്പെടുത്തുന്നുണ്ട്. യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ എത്തുന്നുണ്ട്. ഗോവ പശ്ചാത്തലമായുള്ള പീരിയഡ് ഗ്യാംഗ്സ്റ്റർ ആദ്യ ദിനംതന്നെ 100 കോടി പിന്നിടുമെന്നാണ് വിലയിരുത്തൽ.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

23-08-2026

ലൂക്കോസ് ജോസഫ് കൂവള്ളൂരിന് കേരളത്തിലെ മികച്ച ജൈവ കര്‍ഷകനുള്ള അവാഡ്

 ന്യൂയോര്‍ക്ക്: അറിയപ്പെടുന്ന അമേരിക്കന്‍ മലയാളി തോമസ് ജെ. കൂവള്ളൂരിന്‍റെ സഹോദരന്‍ ലൂക്കോസ് ജെ. കൂവള്ളൂരിന് കാര്‍ഷികമേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍പ്പെട്ട ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ 2026 ഓഗസ്റ്റ് 17ന് ’ചിങ്ങം ഒന്നാം തീയതി കര്‍ഷകദിനം 2026’ എന്ന കേരള സര്‍ക്കാരിന്‍റെ പദ്ധതി അനുസരിച്ച് ലഭിക്കുകയുണ്ടായി.

കേരളത്തിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിങ്ങം ഒന്നാംതീയതി കര്‍ഷകദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ചടത്തോളം വലിയൊരു നേട്ടമാണ്.

കര്‍ഷകരുടെ സേവനങ്ങളെയും സംഭാവനകളെയും മാനിച്ച് സര്‍ക്കാര്‍ തലത്തിലും, വിവിധ സംഘടനകളുടെ നേതൃത്വത്തിലും കര്‍ഷകരെ ആദരിക്കുന്നതിനുവേണ്ടി ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഒന്നാണ് കര്‍ഷകദിനം (ഫാര്‍മേഴ്സ് ഡേ). തോമസ് കൂവള്ളൂരിന്റെ പിതാവ് കെ.റ്റി. ജോസഫ് കൂവള്ളൂര്‍ കേരളത്തിലെ അറിയപ്പെട്ടിരുന്ന ഒരു മാതൃകാകൃഷിക്കാരനും, പട്ടംതാണുപിള്ളയുടെ കാലത്ത് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ആദ്യമായി കുടിയേറ്റത്തിന് നേതൃത്വം നല്‍കിയ പാലാ മീനച്ചില്‍ താലൂക്കില്‍പ്പെട്ട കടപ്ലാമറ്റം പ്രദേശത്തുനിന്നുമുള്ള ആളുമാണ്.

അദ്ദേഹത്തിന്‍റെ ടീമില്‍ ഉണ്ടായിരുന്ന കടപ്ലാമറ്റംകാരനാണ് പില്‍ക്കാലത്ത് തങ്കമണി പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ അതിന്‍റെ ആദ്യകാല പ്രസിഡന്‍റായിത്തീര്‍ന്ന അടയ്ക്കനാട്ട് പാപ്പച്ചന്‍ ചേട്ടന്‍ എന്ന തോമസ് കൂവള്ളൂരിന്‍റെ തൊട്ടഅയല്‍വാസി.കെ.റ്റി. ജോസഫ് കൂവള്ളൂര്‍ തന്റെ ടീമില്‍പ്പെട്ട ഏറ്റവും വിശ്വസ്തനായിരുന്ന ചുണ്ടെലിക്കാട്ട് ജോര്‍ജ് എന്നയാള്‍ കാടുവെട്ടിത്തെളിച്ചപ്പോള്‍ ഒരു മരക്കൊമ്പ് വീണ് അപായമരണം സംഭവിച്ചതോടെ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കി തിരികെ നാട്ടിലേക്കുപോരുകയുണ്ടായി. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകന്‍ തന്‍റെ പിതാവിന്‍റെ നഷ്ടപ്പെട്ട സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് എന്നുള്ളത് ചരിത്രബോധമുള്ളവര്‍ക്ക് ചിന്തിക്കാന്‍ ഇടം നല്‍കുന്ന ഒന്നാണ്. ആദ്യകാല കുടിയേറ്റക്കാരുടെ പേടിസ്വപ്നമായിരുന്നു.

കാട്ടുപോത്തുകളും, കാട്ടാനകളും കടുവാ, കരടി മുതലായ വന്യമൃഗങ്ങളും. ആദ്യകാല കുടിയേറ്റക്കാരില്‍ പലരും ഇവയുടെ ആക്രമണം ഭയന്ന് നാട്ടിലേക്കുതന്നെ തിരിച്ചുപോന്നു.

ബൈസണ്‍ വാലി എന്ന പേരിന്‍റെ പിന്നിലുള്ളത് കാട്ടുപോത്താണ് എന്നോര്‍ക്കണം (ആകടഛച എന്ന ഇംഗ്ലീഷ് പേരില്‍ നിന്നുമാണ് ബൈസണ്‍ വാലിയുടെ ഉത്ഭവം). ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ്. മൂന്നാര്‍ ടൂറിസ്റ്റ് സെന്ററിന് അടുത്താണ് ബൈസണ്‍ വാലി സ്ഥിതി ചെയ്യുന്നത്. ആനച്ചാല്‍, കുഞ്ചിത്തണ്ണി, രാജാക്കാട് എന്നീ പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ ബൈസണ്‍ വാലി ഗ്രാമപഞ്ചായത്തിന്റെ സമീപപ്രദേശങ്ങളാണ്.

കുവൈറ്റില്‍ ദീര്‍ഘകാലം സേവനം നടത്തിയ ലൂക്കോസ് കൂവള്ളൂര്‍ തന്‍റെ പിതാവിനു നടപ്പാക്കാന്‍ കഴിയാതെപോയ മേഖലയിലേക്ക് സ്വയം ഇറങ്ങിപ്പുറപ്പെട്ടയാളാണ്. നല്ലൊരു കത്തോലിക്കാ വിശ്വാസിയുമാണ് ലൂക്കോസ്. ചുരുങ്ങിയ കാലംകൊണ്ട് സമൂഹത്തില്‍ അറിയപ്പെടുന്ന ഒരാളായി മാറാന്‍ ലൂക്കോസ് കൂവള്ളൂരിനു കഴിഞ്ഞു എന്നുള്ളത് വാസ്തവം. തന്റെ പിതാവിന്‍റെ അതേ ഗുണങ്ങളുള്ള മകന്‍.

തരിശായിക്കിടന്ന ഭൂമിയില്‍ ലൂക്കോസ് ഒരു മുഴുവന്‍ സമയ കൃഷിക്കാരനായി മാറുന്നത് 2020ല്‍ കോവിഡ് 19 എന്ന മാരകവ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷമാണ്. 2020ല്‍ അദ്ദേഹം തന്‍റെ കുവൈറ്റ് ജീവിതത്തോടു വിടപറഞ്ഞ് ബൈസണ്‍ വാലിയിലേക്ക് ഒറ്റയ്ക്കുപുറപ്പെടുകയാണുണ്ടായത്. തുടക്കത്തില്‍ സ്വന്തക്കാര്‍പോലും അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും ലൂക്കോസ് കൂവള്ളൂര്‍ തന്‍റെ ദൃഢനിശ്ചയത്തില്‍ നിന്നും പിന്മാറിയില്ല.

തുടക്കത്തില്‍ കാട്ടുപന്നിശല്യം വന്‍തോതില്‍ ഉണ്ടായെങ്കിലും അദ്ദേഹം അതിനെയെല്ലാം അതിജീവിച്ച് തന്‍റെ ഏലത്തോട്ടവും കുരുമുളക് തോട്ടവും കാപ്പിത്തോട്ടവുമെല്ലാം സംരക്ഷിച്ച് മറ്റു കൃഷികാര്‍ക്കുകൂടി മാതൃകയായി. ഇന്ന് ചെടികളെപ്പറ്റിയും, ഏലം മുതലായ മലഞ്ചരക്കു വിഭവങ്ങളെപ്പറ്റിയും പഠിക്കാന്‍ ഇന്ത്യയുടെയും ലോകത്തിന്‍റെെയും വിവിധഭാഗങ്ങളില്‍ നിന്നുമുള്ള അന്വേഷണദൃക്കുകള്‍ അദ്ദേഹത്തിന്‍റെ ഫാം സന്ദര്‍ശിക്കാറുണ്ട്. ടൂറിസ്റ്റുകള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസിക്കാനുള്ള സംവിധാനവും അദ്ദേഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫാം ടൂറിസവും ഹോം സ്റ്റേ സംവിധാനങ്ങളും ലൂക്കോസ് കൂവള്ളൂരുമായി ബന്ധപ്പെട്ടാല്‍ കുറഞ്ഞ ചിലവില്‍ ലഭിക്കാനുള്ള ഏര്‍പ്പാടു ചെയ്യുന്നതായിരിക്കും.

ബൈസണ്‍ വാലി പഞ്ചായത്തുപ്രസിഡന്റ് ശാലുമോള്‍ സാബു, ബൈസണ്‍ വാലി കൃഷിഭവന്‍ ഓഫീസര്‍ സ്മിത എസ്. കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അവാര്‍ഡുകള്‍ നല്‍കിയത്. ദേവികുളം താലൂക്കിലെ ജോസ്ഗിരി എന്ന പ്രദേശത്തു മൂന്നാറിനുള്ള റോഡരുകിലാണ് കൂവള്ളൂര്‍ ഫാം സ്ഥിതി ചെയ്യുന്നത്. ലൂക്കോസ് കൂവള്ളൂര്‍ ജോസ് ഗിരി ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് +91 8108138736 എന്ന ഫോണ്‍ വാട്ട്സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതുമാണ്.

22-08-2026

ബഹ്‌റിനിൽ തീപിടിത്തം; അമ്മയും മൂന്ന് പിഞ്ചുമക്കളും മരിച്ചു

മനാമ: ബഹ്‌റിനിലെ അൽ റാംലി ഹൗസിംഗ് മേഖലയിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 വയസുള്ള അമ്മയും മൂന്ന് പിഞ്ചുമക്കളും ദാരുണമായി മരിച്ചു. അഞ്ച്, മൂന്ന്, ഒന്ന് വയസുള്ള കുട്ടികളാണ് അമ്മയ്ക്കൊപ്പം ദുരന്തത്തിൽ മരിച്ചത്.

ബ്ലോക്ക് 714-ലെ താമസകെട്ടിടത്തിന്‍റെ ഒന്നാം നിലയിലുള്ള ഫ്ലാറ്റ് നമ്പർ 14-ലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.

അഞ്ചുവയസ്സുള്ള കുട്ടിയെ രക്ഷാപ്രവർത്തകർ നേരിയ ഹൃദയമിടിപ്പോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. അമ്മയും മറ്റു രണ്ട് കുട്ടികളും തീപിടിത്തത്തിൽ മരിച്ചു.

തീപിടിത്തമുണ്ടായ സമയത്ത് ഭർത്താവ് ഹസൻ അബ്ദുൽഅൽ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.

ഒരു കുടുംബത്തിലെ അമ്മയുടെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവൻ ഒരുമിച്ച് കവർന്ന ദുരന്തം ബഹ്‌റിൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

23-08-2026

ലൂക്കോസ് ജോസഫ് കൂവള്ളൂരിന് കേരളത്തിലെ മികച്ച ജൈവ കര്‍ഷകനുള്ള അവാഡ്

 ന്യൂയോര്‍ക്ക്: അറിയപ്പെടുന്ന അമേരിക്കന്‍ മലയാളി തോമസ് ജെ. കൂവള്ളൂരിന്‍റെ സഹോദരന്‍ ലൂക്കോസ് ജെ. കൂവള്ളൂരിന് കാര്‍ഷികമേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍പ്പെട്ട ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ 2026 ഓഗസ്റ്റ് 17ന് ’ചിങ്ങം ഒന്നാം തീയതി കര്‍ഷകദിനം 2026’ എന്ന കേരള സര്‍ക്കാരിന്‍റെ പദ്ധതി അനുസരിച്ച് ലഭിക്കുകയുണ്ടായി.

കേരളത്തിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിങ്ങം ഒന്നാംതീയതി കര്‍ഷകദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ചടത്തോളം വലിയൊരു നേട്ടമാണ്.

കര്‍ഷകരുടെ സേവനങ്ങളെയും സംഭാവനകളെയും മാനിച്ച് സര്‍ക്കാര്‍ തലത്തിലും, വിവിധ സംഘടനകളുടെ നേതൃത്വത്തിലും കര്‍ഷകരെ ആദരിക്കുന്നതിനുവേണ്ടി ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഒന്നാണ് കര്‍ഷകദിനം (ഫാര്‍മേഴ്സ് ഡേ). തോമസ് കൂവള്ളൂരിന്റെ പിതാവ് കെ.റ്റി. ജോസഫ് കൂവള്ളൂര്‍ കേരളത്തിലെ അറിയപ്പെട്ടിരുന്ന ഒരു മാതൃകാകൃഷിക്കാരനും, പട്ടംതാണുപിള്ളയുടെ കാലത്ത് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ആദ്യമായി കുടിയേറ്റത്തിന് നേതൃത്വം നല്‍കിയ പാലാ മീനച്ചില്‍ താലൂക്കില്‍പ്പെട്ട കടപ്ലാമറ്റം പ്രദേശത്തുനിന്നുമുള്ള ആളുമാണ്.

അദ്ദേഹത്തിന്‍റെ ടീമില്‍ ഉണ്ടായിരുന്ന കടപ്ലാമറ്റംകാരനാണ് പില്‍ക്കാലത്ത് തങ്കമണി പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ അതിന്‍റെ ആദ്യകാല പ്രസിഡന്‍റായിത്തീര്‍ന്ന അടയ്ക്കനാട്ട് പാപ്പച്ചന്‍ ചേട്ടന്‍ എന്ന തോമസ് കൂവള്ളൂരിന്‍റെ തൊട്ടഅയല്‍വാസി.കെ.റ്റി. ജോസഫ് കൂവള്ളൂര്‍ തന്റെ ടീമില്‍പ്പെട്ട ഏറ്റവും വിശ്വസ്തനായിരുന്ന ചുണ്ടെലിക്കാട്ട് ജോര്‍ജ് എന്നയാള്‍ കാടുവെട്ടിത്തെളിച്ചപ്പോള്‍ ഒരു മരക്കൊമ്പ് വീണ് അപായമരണം സംഭവിച്ചതോടെ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കി തിരികെ നാട്ടിലേക്കുപോരുകയുണ്ടായി. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകന്‍ തന്‍റെ പിതാവിന്‍റെ നഷ്ടപ്പെട്ട സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് എന്നുള്ളത് ചരിത്രബോധമുള്ളവര്‍ക്ക് ചിന്തിക്കാന്‍ ഇടം നല്‍കുന്ന ഒന്നാണ്. ആദ്യകാല കുടിയേറ്റക്കാരുടെ പേടിസ്വപ്നമായിരുന്നു.

കാട്ടുപോത്തുകളും, കാട്ടാനകളും കടുവാ, കരടി മുതലായ വന്യമൃഗങ്ങളും. ആദ്യകാല കുടിയേറ്റക്കാരില്‍ പലരും ഇവയുടെ ആക്രമണം ഭയന്ന് നാട്ടിലേക്കുതന്നെ തിരിച്ചുപോന്നു.

ബൈസണ്‍ വാലി എന്ന പേരിന്‍റെ പിന്നിലുള്ളത് കാട്ടുപോത്താണ് എന്നോര്‍ക്കണം (ആകടഛച എന്ന ഇംഗ്ലീഷ് പേരില്‍ നിന്നുമാണ് ബൈസണ്‍ വാലിയുടെ ഉത്ഭവം). ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ്. മൂന്നാര്‍ ടൂറിസ്റ്റ് സെന്ററിന് അടുത്താണ് ബൈസണ്‍ വാലി സ്ഥിതി ചെയ്യുന്നത്. ആനച്ചാല്‍, കുഞ്ചിത്തണ്ണി, രാജാക്കാട് എന്നീ പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ ബൈസണ്‍ വാലി ഗ്രാമപഞ്ചായത്തിന്റെ സമീപപ്രദേശങ്ങളാണ്.

കുവൈറ്റില്‍ ദീര്‍ഘകാലം സേവനം നടത്തിയ ലൂക്കോസ് കൂവള്ളൂര്‍ തന്‍റെ പിതാവിനു നടപ്പാക്കാന്‍ കഴിയാതെപോയ മേഖലയിലേക്ക് സ്വയം ഇറങ്ങിപ്പുറപ്പെട്ടയാളാണ്. നല്ലൊരു കത്തോലിക്കാ വിശ്വാസിയുമാണ് ലൂക്കോസ്. ചുരുങ്ങിയ കാലംകൊണ്ട് സമൂഹത്തില്‍ അറിയപ്പെടുന്ന ഒരാളായി മാറാന്‍ ലൂക്കോസ് കൂവള്ളൂരിനു കഴിഞ്ഞു എന്നുള്ളത് വാസ്തവം. തന്റെ പിതാവിന്‍റെ അതേ ഗുണങ്ങളുള്ള മകന്‍.

തരിശായിക്കിടന്ന ഭൂമിയില്‍ ലൂക്കോസ് ഒരു മുഴുവന്‍ സമയ കൃഷിക്കാരനായി മാറുന്നത് 2020ല്‍ കോവിഡ് 19 എന്ന മാരകവ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷമാണ്. 2020ല്‍ അദ്ദേഹം തന്‍റെ കുവൈറ്റ് ജീവിതത്തോടു വിടപറഞ്ഞ് ബൈസണ്‍ വാലിയിലേക്ക് ഒറ്റയ്ക്കുപുറപ്പെടുകയാണുണ്ടായത്. തുടക്കത്തില്‍ സ്വന്തക്കാര്‍പോലും അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും ലൂക്കോസ് കൂവള്ളൂര്‍ തന്‍റെ ദൃഢനിശ്ചയത്തില്‍ നിന്നും പിന്മാറിയില്ല.

തുടക്കത്തില്‍ കാട്ടുപന്നിശല്യം വന്‍തോതില്‍ ഉണ്ടായെങ്കിലും അദ്ദേഹം അതിനെയെല്ലാം അതിജീവിച്ച് തന്‍റെ ഏലത്തോട്ടവും കുരുമുളക് തോട്ടവും കാപ്പിത്തോട്ടവുമെല്ലാം സംരക്ഷിച്ച് മറ്റു കൃഷികാര്‍ക്കുകൂടി മാതൃകയായി. ഇന്ന് ചെടികളെപ്പറ്റിയും, ഏലം മുതലായ മലഞ്ചരക്കു വിഭവങ്ങളെപ്പറ്റിയും പഠിക്കാന്‍ ഇന്ത്യയുടെയും ലോകത്തിന്‍റെെയും വിവിധഭാഗങ്ങളില്‍ നിന്നുമുള്ള അന്വേഷണദൃക്കുകള്‍ അദ്ദേഹത്തിന്‍റെ ഫാം സന്ദര്‍ശിക്കാറുണ്ട്. ടൂറിസ്റ്റുകള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസിക്കാനുള്ള സംവിധാനവും അദ്ദേഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫാം ടൂറിസവും ഹോം സ്റ്റേ സംവിധാനങ്ങളും ലൂക്കോസ് കൂവള്ളൂരുമായി ബന്ധപ്പെട്ടാല്‍ കുറഞ്ഞ ചിലവില്‍ ലഭിക്കാനുള്ള ഏര്‍പ്പാടു ചെയ്യുന്നതായിരിക്കും.

ബൈസണ്‍ വാലി പഞ്ചായത്തുപ്രസിഡന്റ് ശാലുമോള്‍ സാബു, ബൈസണ്‍ വാലി കൃഷിഭവന്‍ ഓഫീസര്‍ സ്മിത എസ്. കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അവാര്‍ഡുകള്‍ നല്‍കിയത്. ദേവികുളം താലൂക്കിലെ ജോസ്ഗിരി എന്ന പ്രദേശത്തു മൂന്നാറിനുള്ള റോഡരുകിലാണ് കൂവള്ളൂര്‍ ഫാം സ്ഥിതി ചെയ്യുന്നത്. ലൂക്കോസ് കൂവള്ളൂര്‍ ജോസ് ഗിരി ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് +91 8108138736 എന്ന ഫോണ്‍ വാട്ട്സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതുമാണ്.

23-08-2026

ഡ്രൈവറില്ലാ കാറുകൾ എസ്തോണിയൻ നിരത്തുകളിലേക്ക്; വിപ്ലവകരമായ ചുവടുവെപ്പുമായി ജർമൻ സ്റ്റാർട്ടപ്പ്

ടാലിൻ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സാങ്കേതികവിദ്യയുടെ കരുത്തിൽ സ്വയം നിയന്ത്രിതമായി ഓടുന്ന ഡ്രൈവറില്ലാ കാറുകൾ എസ്തോണിയൻ നിരത്തുകളിലേക്ക് എത്തിച്ച് ജർമൻ സ്റ്റാർട്ടപ്പ് കമ്പനിയായ ’ബ്ലിക്’ Bliq). സാധാരണ റോബോട്ടാക്സി സർവീസുകളിൽ നിന്ന് വ്യത്യസ്തമായി, സ്വകാര്യ വ്യക്തികൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ വാഹനവ്യൂഹങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് കമ്പനി ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വാഹനങ്ങളുടെ മുകളിൽ ഘടിപ്പിക്കുന്ന അത്യാധുനിക ക്യാമറകൾ, സെൻസറുകൾ, ഓൺബോർഡ് കമ്പ്യൂട്ടറുകൾ എന്നിവയടങ്ങുന്ന പ്രത്യേക എഐ സംവിധാനമാണ് കാറുകളെ സ്വയം ഡ്രൈവ് ചെയ്യാൻ പ്രാപ്തമാക്കുന്നത്. പൂർണമായും യാന്ത്രികമാണെങ്കിലും സുരക്ഷ മുൻനിർത്തി റിമോട്ട് കൺട്രോൾ വഴി മനുഷ്യ ഓപ്പറേറ്റർമാരുടെ മേൽനോട്ടവും യാത്രകൾക്കുണ്ടാകും. സങ്കീർണമായ ട്രാഫിക് സാഹചര്യങ്ങളിലോ പ്രതിസന്ധികളിലോ സോഫ്റ്റ്വെയറിന് സഹായം ആവശ്യമെങ്കിൽ ഈ ഓപ്പറേറ്റർമാർക്ക് റിമോട്ടായി വാഹനത്തെ നിയന്ത്രിക്കാൻ സാധിക്കും.

സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് (Autonomous vehicles)  നിയമപരമായ അനുമതി നൽകിയ ആദ്യ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് എസ്തോണിയ. ഈ പശ്ചാത്തലത്തിലാണ് ബ്ലിക് തങ്ങളുടെ പ്രവർത്തനം ഇവിടെ ആരംഭിച്ചത്. എസ്തോണിയയിലെ വിജയത്തിന് ശേഷം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും തങ്ങളുടെ ഡ്രൈവർരഹിത വാഹന സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രവാസികൾക്കും ഗതാഗത മേഖലയ്ക്കും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ഈ പുതിയ മുന്നേറ്റം.

20-08-2026

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം മെൽബണിൽ സംഘടിപ്പിച്ചു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.

മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.

23-08-2026

ഡിഎംഎ മെഹ്റോളി ഏരിയ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

ന്യൂഡൽഹി: ഡിഎംഎ മെഹ്റോളി ഏരിയ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷം ഡിഎംഎയുടെ മെഹ്റോളി ഏരിയ ഓഫീസ് അങ്കണത്തിൽ നടത്തി.

വൈസ് ചെയർമാൻ എസ് പദ്മകുമാർ ത്രിവർണ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സെക്രട്ടറി സുജ രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി മോഹനചന്ദ്രൻ പിള്ള, ഇന്റേണൽ ഓഡിറ്റർ രജീഷ് എം ആർ, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, യുവജന വിഭാഗം കൺവീനർ ആഷിഷ് സന്തോഷ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യോഗത്തിൽ നിർവാഹക സമിതി അംഗങ്ങളായ മിനി സുദർശൻ, എൻ രാജേന്ദ്രൻ, മിഥുൻ കാർത്തികേയൻ, ശ്രീലക്ഷ്മി മോഹൻ എന്നിവരും പങ്കെടുത്തു.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

22-08-2026

സ്ഥിരമായ അലർജി ജീവനു ഭീഷണിയാണോ?

രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ‌ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത്‌ അലര്‍ജിക്ക്‌ കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച്‌ അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്‌. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത്‌ (Fixed), ചാക്രികമായത്‌ (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.

എല്ലാത്തിനോടും അലർജിയോ?

കുറച്ചു കാലം മുമ്പ്‌ വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് ‌" എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു. മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട്‌ പ്രതികരിക്കുന്നുവെന്നത്‌ സത്യമാണെങ്കിലും, "ഒരാള്‍ക്ക്‌ എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക്‌ രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്‌.

സ്ഥിരമായ (Fixed) അലര്‍ജി

പൊതുവേ, സ്ഥിരമായ (Fixed) അലര്‍ജിയില്‍ എല്ലാത്തരം ശ്വസന അലര്‍ജികളും ഉള്‍പ്പെടുന്നു. പ്രാണികളുടെ കുത്ത്‌, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും ഉള്‍പ്പെടുന്നു. ചില തരത്തിലുള്ള ഭക്ഷണ അല‌ര്‍ജികളും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരത്തിലുള്ള അലര്‍ജി പദാര്‍ഥവുമായി സമ്പര്‍ക്കം കഴിഞ്ഞ്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായി പ്രത്യക്ഷപ്പെടുന്നു. രോഗി അലര്‍ജി ഉള്ള പദാര്‍ഥവുമായി ഓരോ പ്രാവശ്യവും സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം ഇത്‌ സാധാരണയായി സംഭവിക്കുന്നു. ഇത്തരത്തിലുള്ള അലര്‍ജി ജീവനു ഭീഷണിയാകാം, അതുകൊണ്ട് ഏറ്റവും സൂക്ഷ്മമായ നിയന്ത്രണം ആവശ്യമാണ്.

സൈക്ലിക് അഥവാ ചാക്രിക അലര്‍ജി

ഫിക്സ്ഡ്‌ അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്‍റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്‍ത്തിച്ചുണ്ടായില്ലെങ്കില്‍ ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം.
കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക്‌ താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം.

ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ

കുട്ടികളില്‍ ജലദോഷത്തിനു പല കാരണങ്ങളുണ്ട്‌. ഈ ജലദോഷങ്ങളില്‍ 50%വും അലര്‍ജി മൂലമാണ് ഉണ്ടാകുന്നത്‌. മൂക്ക്‌, ചെവി, അണ്ണാക്ക്‌ അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്‌, മൂക്കടപ്പ്‌, കൂർക്കംവലി, വായ തുറന്നുള്ള ശ്വസനം, സൈനസ്‌ മൂലമുള്ള തലവേദന, ചെവി അടപ്പ്‌, ചെവി വേദന, ചുമ, ഇടയ്ക്കിടയ്ക്കുള്ള തൊണ്ട കാറല്‍, ഉണങ്ങിയ ചുമ, ഉറക്കക്കുറവ്‌, അതുമൂലം പകല്‍ സമയത്തുള്ള ക്ഷീണം എന്നിവ അലർജിക് റിനൈറ്റിസിന്‍റെ ( Rhinitis) ചില ലക്ഷണങ്ങളാണ്. ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവയ്ക്കും മൂലകാരണം അലര്‍ജി തന്നെയാണ്.

വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്‍റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.

22-08-2026

സ്ഥിരമായ അലർജി ജീവനു ഭീഷണിയാണോ?

രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ‌ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത്‌ അലര്‍ജിക്ക്‌ കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച്‌ അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്‌. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത്‌ (Fixed), ചാക്രികമായത്‌ (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.

എല്ലാത്തിനോടും അലർജിയോ?

കുറച്ചു കാലം മുമ്പ്‌ വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് ‌" എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു. മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട്‌ പ്രതികരിക്കുന്നുവെന്നത്‌ സത്യമാണെങ്കിലും, "ഒരാള്‍ക്ക്‌ എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക്‌ രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്‌.

സ്ഥിരമായ (Fixed) അലര്‍ജി

പൊതുവേ, സ്ഥിരമായ (Fixed) അലര്‍ജിയില്‍ എല്ലാത്തരം ശ്വസന അലര്‍ജികളും ഉള്‍പ്പെടുന്നു. പ്രാണികളുടെ കുത്ത്‌, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും ഉള്‍പ്പെടുന്നു. ചില തരത്തിലുള്ള ഭക്ഷണ അല‌ര്‍ജികളും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരത്തിലുള്ള അലര്‍ജി പദാര്‍ഥവുമായി സമ്പര്‍ക്കം കഴിഞ്ഞ്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായി പ്രത്യക്ഷപ്പെടുന്നു. രോഗി അലര്‍ജി ഉള്ള പദാര്‍ഥവുമായി ഓരോ പ്രാവശ്യവും സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം ഇത്‌ സാധാരണയായി സംഭവിക്കുന്നു. ഇത്തരത്തിലുള്ള അലര്‍ജി ജീവനു ഭീഷണിയാകാം, അതുകൊണ്ട് ഏറ്റവും സൂക്ഷ്മമായ നിയന്ത്രണം ആവശ്യമാണ്.

സൈക്ലിക് അഥവാ ചാക്രിക അലര്‍ജി

ഫിക്സ്ഡ്‌ അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്‍റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്‍ത്തിച്ചുണ്ടായില്ലെങ്കില്‍ ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം.
കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക്‌ താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം.

ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ

കുട്ടികളില്‍ ജലദോഷത്തിനു പല കാരണങ്ങളുണ്ട്‌. ഈ ജലദോഷങ്ങളില്‍ 50%വും അലര്‍ജി മൂലമാണ് ഉണ്ടാകുന്നത്‌. മൂക്ക്‌, ചെവി, അണ്ണാക്ക്‌ അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്‌, മൂക്കടപ്പ്‌, കൂർക്കംവലി, വായ തുറന്നുള്ള ശ്വസനം, സൈനസ്‌ മൂലമുള്ള തലവേദന, ചെവി അടപ്പ്‌, ചെവി വേദന, ചുമ, ഇടയ്ക്കിടയ്ക്കുള്ള തൊണ്ട കാറല്‍, ഉണങ്ങിയ ചുമ, ഉറക്കക്കുറവ്‌, അതുമൂലം പകല്‍ സമയത്തുള്ള ക്ഷീണം എന്നിവ അലർജിക് റിനൈറ്റിസിന്‍റെ ( Rhinitis) ചില ലക്ഷണങ്ങളാണ്. ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവയ്ക്കും മൂലകാരണം അലര്‍ജി തന്നെയാണ്.

വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്‍റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

എൻ്റെ ഫേവറൈറ്റ് മന്ത്രി ... ചാണ്ടി ഉമ്മൻ പറയുന്നു
വാഴയില വിപണയിൽ നേട്ടം കൊയ്ത് ഈറ്റയ്ക്കൻ ഫാംസ് ഓണക്കാലത്ത് ദിവസവും വില്ക്കുന്നത് 30000 വാഴയിലകൾ
മലയാളി മറക്കാത്ത ഓണപ്പാട്ടുകളുമായി പാട്ടിന്റെ പാലാഴി രണ്ടാം ഭാഗം
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up