ADVERTISEMENT

Close
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

04-08-2026

 ഈ ‘തൂഫാന്‍’ രാജ്യമാകെ വീശിയടിക്കട്ടെ!

Editorial

02-08-2026

ഓറഞ്ചെന്നു പറഞ്ഞ് മരണവിതരണം

Editorial

01-08-2026

പാറ്റകളെ കരിന്തേളുകളാക്കരുത്!

Editorial

31-07-2026

രണ്ടാം തൂണിനും പ്രത്യയശാസ്ത്രബാധ

Editorial

30-07-2026

ജനാധിപത്യ സംഹാരത്തിന് ഗോദി മീഡിയ

Editorial

29-07-2026

കോടതിവരാന്തയിൽ നിൽക്കുന്ന ജനാധിപത്യം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kannur

സീനിയർ ചേംബർ ഇന്‍റർനാഷണൽ കേളകം ലീജിയനിൽ വനിതാ വിംഗ് രൂപീകരിച്ചു

കേളകം: സീനിയർ ചേമ്പർ ഇന്‍റർനാഷണൽ കേളകം ലീജിയന്‍റെ നേതൃത്വത്തിൽ വനിതാ വിംഗിന്‍റെ രൂപീകരണവും ജനറൽ ബോഡി യോഗവും നടന്നു. കേളകം ജെ.കെ റസിഡൻസിയിൽ നടന്ന പരിപാടി നാഷണൽ കോ-ഓർഡിനേറ്റർ എം.ജെ. ബെന്നി ഉദ്ഘാടനം ചെയ്തു. കേളകം ലീജിയൻ പ്രസിഡന്‍റ് വർഗീസ് സോജൻ അധ്യക്ഷത വഹിച്ചു.

നാഷണൽ കോ-ഓർഡിനേറ്റർ കെ. മനോജ് കുമാർ മുഖ്യാതിഥിയായി. വനിതാ വിംഗിനായി സംഘടിപ്പിച്ച പ്രത്യേക പരിശീലന ക്ലാസ് രഞ്ജിനി നയിച്ചു. മുരിങ്ങോടി ലീജിയൻ പ്രസിഡന്‍റ് കെ. മോഹനൻ, കേളകം ലീജിയൻ സെക്രട്ടറി എം.എ. ഷാജി, വനിതാ വിഭാഗം പ്രസിഡന്‍റ് ഷിജി സ്റ്റാനി, സെക്രട്ടറി ലിസി ഷാജി, ഐ.പി.പി. ഷാജി ജോൺ, മാന്തിയിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നിരവധി പേർ പ്രതിജ്ഞയെടുത്ത് സീനിയർ ചേംബർ അംഗങ്ങളായി.

Thiruvananthapuram

ആറ്റിൽ വീണ് മരിച്ച നിലയിൽ

നെടുമങ്ങാട്: വീട്ടിലേക്ക് പോകുന്ന വഴിയിൽ ആറ്റിൽ വീണ് മരിച്ചു. ഇരിയനാട് മേക്കും കര വീട്ടിൽ കെ. അനിൽകുമാർ (56) നെയാണ് ആറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി വീട്ടിലേക്ക് പോകുന്ന വഴിയിൽ കാൽവഴുതി കിള്ളിയാറിലേക്ക് വീണു മരിച്ചത് ആകാമെന്ന് സംശയിക്കുന്നു.

അനിൽകുമാറിനെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്നലെ രാവിലെ കൊല്ലാ ഗവ. ലോവർ പ്രൈമറി സ്കൂളിനു സമീപത്ത് കിള്ളിയാറിലാണ് വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അനിൽകുമാർ ഇരിയനാട് സിമന്‍റ് ഗോഡൗൺ തൊഴിലാളിയാണ് . ഭാര്യ: മിനി. മകൾ: കാവ്യ.

Kollam

റബര്‍ പാല്‍ മോഷ്ടിച്ചു

അഞ്ചല്‍ : അഞ്ചല്‍ പൊടിയാട്ടുവിള പുന്നക്കാട് റബര്‍ എസ്റ്റേറ്റില്‍ അഞ്ചു വീപ്പകളിലായി സൂക്ഷിച്ചിരുന്ന റബര്‍ പാല്‍ മോഷണം പോയി.റബര്‍ ബോര്‍ഡിന്‍റെ ചടയമംഗലത്ത് സ്ഥാപനത്തിന്‍റെ പേരിലുള്ള മൂന്നു വീപ്പകളിലും സ്വകാര്യ ഏജന്‍സിയുടെ പേരിലുള്ള രണ്ട് വീപ്പകളിലുമായി സൂക്ഷിച്ചിരുന്ന 1400 ലിറ്ററില്‍ അധികം വരുന്ന റബര്‍ പാലാണ് മോഷണം പോയതെന്നും രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി എസ്റ്റേറ്റ് ഉടമ പറഞ്ഞു. ഷെഡില്‍ സൂക്ഷിച്ചിരുന്ന 100 കിലോയോളം ഒട്ടുകറയും മോഷ്ടിച്ചു.

കഴിഞ്ഞദിവസം രാവിലെ റബര്‍ ടാപ്പിംഗിനായി തൊഴിലാളി എത്തി റബര്‍ വെട്ടി പാലൊഴിച്ചു. റബര്‍ ബോര്‍ഡിന്‍റെ വാഹനം പാൽ നിറച്ച വീപ്പകള്‍ എടുക്കാനായി സ്ഥലത്തെത്തിയപ്പോഴാണ് പാല്‍ നിറച്ചു വച്ചിരുന്ന റബര്‍ ബോര്‍ഡിന്‍റെ മൂന്നും ഇന്ത്യന്‍ ലാറ്റക്‌സ് കമ്പനിയുടെ രണ്ടും വീപ്പകള്‍ കാണാനില്ലന്നു കണ്ടെത്തിയത്. ഇതോടെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അഞ്ചു വീപ്പകളും വാഹനത്തിലാണ് കടത്തിയതെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Pathanamthitta

തിരുവല്ല മേഖലയിൽ വെള്ളപ്പൊക്കം; ഗതാഗതം തടസപ്പെട്ടു

തിരുവല്ല: കിഴക്കൻ മലയോരങ്ങളിൽ ഉണ്ടായ ശക്തമായ മഴ മൂലം പമ്പ, മണിമല നദികൾ കരകവിഞ്ഞതിനേത്തുടർന്ന് ശനിയാഴ്ച രാത്രി മുതൽ തിരുവല്ല താലൂക്കിന്‍റെ ഒട്ടുമിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. 2018 ലെ ജലപ്രളയത്തിനു സമാനമായ രീതിയിലാണ് ഒറ്റ രാത്രി കൊണ്ട് കയറിയത്.

കിഴക്കൻ വെള്ളം എത്തുമെന്ന് അറിയിപ്പ് ലഭിച്ചതിനാൽ നദികളുടെ ഇരുകരകളിലുമുള്ള താമസക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും ഭവനങ്ങളിലെ സാധന സാമിഗ്രികൾ സുരക്ഷിത സ്ഥലങ്ങിലേക്ക് സൂക്ഷിച്ചു വയ്ക്കാൻ കഴിഞ്ഞതുമൂലം ആളപായമോ കൂടുതൽ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ല. വെള്ളം കയറിയതിനേത്തുടർന്ന് തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ ഗതാഗതം നിലച്ചു. നെടുംപുറം പടാരത്തിൽപടിമുതൽ എൻസി ജംഗ്ഷൻ വരെ ഉള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനേത്തുടർന്നാണ് ഗതാഗതം നിലച്ചത്.

ഇന്നലെ പുലർച്ചെ ഒന്നോടെയാണ് പമ്പ, മണിമല നദികൾ ചേർന്ന് ഒഴുകുന്ന നദിയിൽ നിന്നും റോഡിലേക്ക് വെള്ളം ഇരച്ചെത്തിയത്. റോഡ് വക്കിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കെഎസ്ആർടിസി അടക്കമുള്ളവയുടെ സർവീസ് നിലച്ചു. കഴിഞ്ഞ ഏതാനും വർഷമായി പതിവായി വെള്ളം കയറുന്ന ഭാഗമാണ് ഇത്.

എംസി റോഡിൽ തിരുമൂലപുരത്തിനും കുറ്റൂരിനുമിടയിൽ റോഡിൽ രണ്ട് അടിയോളം ഉയരത്തിൽ വെള്ളം കയറിയതിനേ തുടർന്ന് ഇതുവഴി വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര പലപ്പോഴും ഉണ്ടായി. പോലീസും നാട്ടുകാരും ചേർന്ന് വാഹന ഗതാഗതത്തിന് സൗകര്യം ഒരുക്കി.

തിരുവല്ല - കുമ്പഴ റോഡിൽ നെല്ലാട് ജംഗ്ഷനിൽ വെള്ളം കയറിയെങ്കിലും ഗതാഗത തടസം ഉണ്ടായില്ല. ടികെ റോഡിൽ മാരാമൺ ഭാഗത്ത് വെള്ളക്കെട്ട് തുടരുകയാണ്. കൂറ്റൂർ - തെങ്ങേലി റോഡ്, ആറാട്ടുകടവ് -തിരുവൻവണ്ടൂർ റോഡ്, ഓതറ - മംഗലം റോഡ് താലൂക്കിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഒട്ടുമിക്ക പ്രധാന റോഡുകളും വെള്ളത്തിനടിയിൽ ആയതോടെ ഗതാഗതം നിലച്ചിരിക്കുകയാണ്. റെയിൽവേയുടെ അടിപ്പാതകളായ ഇരുവള്ളിപ്ര, കുറ്റൂർ എന്നിവിടങ്ങളിൽ വെള്ളം കയറി ക്കിടക്കുന്നതുമൂലം കറ്റോട് തിരുമൂലപുരം റോഡിലും കൂറ്റൂർ വള്ളംകുളം റോഡിലും ഗതാഗതം പൂർണമായും തടസപ്പെട്ടു.

നൂറുകണക്കിന് കുടുംബങ്ങളാണ് താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ജനങ്ങൾ ഒഴിഞ്ഞുപോയ പല വീടുകളിലും വെള്ളം കയറിക്കിടക്കുകയാണ്. കൂടാതെ വെള്ളം പറമ്പുകളിൽ കയറിക്കിടക്കുന്നതുമൂലും നാണ്യവിളകൾ ഏറെയും നശിച്ചു.വെള്ളം ഇറങ്ങിയാലേ നഷ്‌ടങ്ങളുടെ കണക്ക് എടുക്കാൻ കഴുകയുള്ളു.
വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി തഹസിൽദാർ ജോബിൻ കെ.ജോർജിന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ത്രിതല പഞ്ചായത്ത് ഭാരവാഹികൾ , വിവിധ രാഷ്ട്രീട്രീയ സന്നദ്ധ സംഘടനകൾ, ഭക്തസംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നീവർ നേതൃത്വത്തിൽ വീടുകളിൽ നിന്നും ജനങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് എത്തിക്കാനും ഭക്ഷണം എത്തിച്ചുകൊടുക്കാനും സജീവമായി രംഗത്തുണ്ട്.

Idukki

വഴിവിളക്ക്: വനം വകുപ്പ് തടസം അവസാനിപ്പിക്കണം

കരിമണ്ണൂര്‍: നെയ്യശേരി - തോക്കുമ്പന്‍സാഡില്‍ റോഡ് കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും റോഡിന്‍റെ വനാതിര്‍ത്തിയില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ വനംവകുപ്പിന്‍റെ തടസം അവസാനിപ്പിക്കണമെന്നു കേരള കോണ്‍ഗ്രസ് - കരിമണ്ണൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ മുളപ്പുറം മുതല്‍ തൊമ്മന്‍കുത്ത് വരെയുള്ള ഭാഗത്താണ് വനംവകുപ്പ് തടസം ഉന്നയിക്കുന്നത്.

വനം വകുപ്പിന്‍റെ ഈ ജനവിരുദ്ധനിലപാടിനെതിരേ ശക്തമായ പ്രതിഷേധസമരം ആരംഭിക്കാനും കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്‍റ് ജോസ് മാറാട്ടില്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു.ജെഫിന്‍ കൊടുവേലില്‍, സാംസണ്‍ അക്കക്കാട്ട്, ജോയി മംഗലത്ത്, മെല്‍ബിന്‍ കോണിക്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.

Alappuzha

ആലപ്പുഴയിൽ മുളകുപൊടി ആക്രമണം: 12 പവൻ കവർന്നു

ആലപ്പുഴ: വാടകയ്ക്ക് വീട് ആവശ്യപ്പെട്ടെത്തിയ അജ്ഞാതൻ വൃദ്ധ ദമ്പതിമാരെ മുളകുപൊടി വിതറി ആക്രമിച്ച ശേഷം 12 പവൻ സ്വർണം കവർന്നു. കൈതവന കണിയാംകുളം അപർണയിൽ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെയാണ് ആക്രമിച്ച് ആഭരണങ്ങൾ കവർന്നത്. സംഭവത്തിൽ കാസർകോട് സ്വദേശിയായ പ്രതിയെ പോലീസ് പിടികൂടിയതായാണ് സൂചന. എന്നാൽ, പോലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.

ദമ്പതികൾ താമസിക്കുന്ന വീടിന്‍റെ മുകളിലത്തെ നില വർഷങ്ങളായി വാടകയ്ക്ക് നൽകിയിരുന്നു. മുൻ വാടകക്കാർ ഒഴിഞ്ഞതിനെത്തുടർന്ന് വീണ്ടും വാടകയ്ക്ക് നൽകുന്നതിനായി പരസ്യം നൽകിയിരുന്നു. പരസ്യം കണ്ടാണ് മധ്യവയസ്‌കനായ പ്രതി ആദ്യം ശനിയാഴ്ച വീട്ടിലെത്തിലെത്തിയത്. തുടർന്ന് സാഹചര്യങ്ങൾ മനസിലാക്കി മടങ്ങുകയായിരുന്നു.

ഇന്നലെ രാവിലെ ഏഴോടെ വീണ്ടും വീട്ടിലെത്തിയ ഇയാൾ കാര്യങ്ങൾ സംസാരിച്ചു മടങ്ങി. തുടർന്ന് ഒരുമണിയോടെ വീണ്ടും എത്തുകയായിരുന്നു. വാടക കരാറുമായിട്ടാണ് ഇയാളെത്തിയത്. എന്നാൽ, കരാറെഴുതണമെങ്കിൽ സാക്ഷി വേണമെന്ന് സുദർശനൻ ആവശ്യപ്പെട്ടു. തുടർന്ന് കരാർ കാണിക്കാനെന്ന ഭാവേന അടുത്തേക്കെത്തി കൈയിൽ കരുതിയ മുളകുപൊടി സുദർശന്‍റെ മുഖത്തേക്ക് എറിയുകയായിരുന്നു. തടയാൻ ശ്രമിച്ച സുദർശനനെ തള്ളിയിടുകയും ചെയ്തു. നിലവിളി കേട്ട് അടുക്കളയിൽനിന്ന് ഓടിയെത്തിയ രത്നകുമാരിയേയും പ്രതി ആക്രമിച്ചു.

അപേക്ഷിച്ചപ്പോൾ താലി തിരികെ നൽകി

കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ പ്രതി ഊരിവാങ്ങിയത്.

തുടർന്ന് രത്നകുമാരിയെ വലിച്ചിഴച്ച് മുറിക്കുള്ളിലെ അലമാരയ്ക്കരികിലെത്തിച്ച് അവിടെ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും ഭീഷണിപ്പെടുത്തി കൈക്കലാക്കി. മടങ്ങുന്നതിനിടെ രത്നകുമാരി അപേക്ഷിച്ചതിനെതുടർന്ന് താലിയും സുദർശന്‍റെ കഴുത്തിലുണ്ടായിരുന്ന തകിടും തിരികെ നൽകി. വീടിന് സമീപത്തെ സൂപ്പർമാർക്കറ്റിലെ സിസിടിവിയിൽ പ്രതി ബൈക്കിലെത്തുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു. ഹൃദ്‌രോഗിയായ സുദർശനനെയും രത്‌നമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുദശനന്‍റെ കൈയ്ക്ക് പരിക്കുണ്ട്. ഫോറൻസിക് വിദഗ്ധരെ ത്തി പരിശോധന നടത്തി.

അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് രണ്ടു പവനും പണവും മോഷ്ടിച്ചു

ചേര്‍ത്തല: അടച്ചിട്ടിരുന്ന വീടിന്‍റെ വാതില്‍ കുത്തിത്തുറന്ന് രണ്ടു പവന്‍റെ സ്വര്‍ണാഭരണങ്ങളും ആറായിരം രൂപയും രണ്ടായിരം രൂപയുടെ വിദേശ കറന്‍സിയും ഒരു മൊബൈല്‍ ഫോണും മിക്‌സിയും കവര്‍ന്നു. ചേര്‍ത്തല നഗരസഭ 14-ാം വാര്‍ഡില്‍ കാളികുളം ജംഗ്ഷന് കിഴക്കുവശം കണ്ണാട്ട് ലക്ഷമി ഭവനില്‍ സി. ഉണ്ണികൃഷ്ണന്‍റെ വീട്ടിലായിരുന്നു മോഷണം.

വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മ കപ്പേളവെളി കെ.ജെ. ജോസഫിന്‍റെ (ബോബന്‍) സ്വര്‍ണവും പണവുമാണ് നഷ്ടമായത്. ജോസഫും ഭാര്യയും മകനും മൂന്നുദിവസം മുമ്പ് വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കിഴക്കുവശത്തെ മുറിയുടെ പുറത്ത് നിന്നുള്ള വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്.
ട്രോളി ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു പവനന്‍റെ രണ്ടു വളകളും അലമാരിയില്‍ സൂക്ഷിച്ചിരുന്ന ആറായിരം രൂപയും രണ്ടായിരം രൂപയുടെ വിദേശകറന്‍സിയും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്. അടുക്കളയിലുണ്ടായിരുന്ന മിക്‌സിയും നഷ്ടപ്പെട്ടു. അലമാരിയിലെയും ട്രോളിബാഗിലെയും സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടിരുന്നു. അലമാരിയിലുണ്ടായിരുന്ന റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ പുറത്ത് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു.

ചേര്‍ത്തല എസ്ഐ അതുല്‍രാജിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച ഉച്ചയോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ജൂഡി എന്ന പോലീസ് നായ വീടിന് പരിസരത്ത് മണം പിടിച്ച് ഓടിയെങ്കിലും മതിലിന് പുറത്തേക്കു പോയില്ല.

സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ജോസഫും കുടുംബവും ഏതാണ്ട് ഒരുമാസം മുമ്പാണ് ഈ വീട്ടില്‍ താമസം തുടങ്ങിയത്. ഏതാണ്ട് രണ്ടുമാസം മുമ്പ് ഈ വീട്ടില്‍ തന്നെ മോഷണം നടന്നിരുന്നു. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് വീടിനകത്ത് കയറി 15,000 ത്തോളം രൂപ വിലവരുന്ന പൈപ്പ് ഫിറ്റിംഗ്‌സുകള്‍ മോഷ്ടിച്ചിരുന്നു.
ആ സമയത്ത് വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വീട്ടുടമ ഉണ്ണകൃഷ്ണന്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവം അന്വേഷിക്കുന്നതിനിടെയാണ് ഈ വീട്ടില്‍ തന്നെ രണ്ടാമതും മോഷണം നടക്കുന്നത്. ഒരു വീട്ടില്‍ തന്നെ രണ്ടാമതും മോഷണം നടന്നത് പോലീസിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മുമ്പ് നടന്ന മോഷണക്കേസ് അന്വേഷിക്കുന്നതിനിടെ വീണ്ടും മോഷണം നടന്നത് പോലീസിന് നാണക്കേടായിരിക്കുകയാണ്.

 

Kottayam

പടിഞ്ഞാറൻമേഖല വെള്ളത്തിൽ

കോട്ടയം: കിഴക്കന്‍ മലവെള്ളപ്പാച്ചിലില്‍ കോട്ടയത്തിന്‍റെ പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും മുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിമുതല്‍ ജില്ലയുടെ മലയോര മേഖലയില്‍ പെയ്ത അതിതീവ്ര മഴയുടെ വെള്ളം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയതോടെയാണു പടിഞ്ഞാറന്‍ മേഖല വെള്ളത്തിനടിയിലായത്. ഞായറാഴ്ച ഉച്ചയോടെ കോട്ടയത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. രാത്രിയോടെ പടിഞ്ഞാറന്‍ മേഖലയിലെ റോഡുകളെല്ലാം തോടായി. വീടുകളും സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങി.

ഇന്നലെ രാവിലെവരെ തുടര്‍ന്ന മഴ ഉച്ചയോടെ ശമിച്ചു. പകല്‍ കാര്യമായ മഴയുണ്ടായില്ല. മലയോരത്തും മഴയില്ല. വേമ്പനാട്ടു കായലിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് സാവധാനത്തിലാണ്. ഇതോടെ വെള്ളം ഇറങ്ങാന്‍ ദിവസങ്ങളെടുക്കുന്ന സ്ഥിതിയാണ്.

മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞൊഴുകുകയാണ്. മലവെള്ളപ്പാച്ചിലില്‍ വ്യാപക കൃഷിനാശവുമുണ്ടായി. ആറുമാനൂരില്‍ ഇന്നലെ യുവാവ് ഒഴുക്കില്‍പെട്ടു മരിച്ചു. ഇതോടെ ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ എണ്ണം അഞ്ചായി.

പ്രധാന റോഡുകളില്‍ വെള്ളക്കെട്ട്; പലയിടത്തും ഗതാഗതം തടസപ്പെട്ടു

പ്രധാന റോഡുകളില്‍ രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവുമുണ്ടായി. പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ടിരിക്കുകയാണ്. എംസി റോഡിൽ നാഗന്പടം, ചെന്പരത്തിമൂട് എന്നിവിടങ്ങളിൽ വെള്ളം കയറി.പാലാ - ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയിലും പനയ്ക്കപ്പാലത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

പാലാ കൊട്ടാരമറ്റത്തും പാലാ-ഏറ്റുമാനൂര്‍ റോഡില്‍ കിടങ്ങൂരിലും വെള്ളക്കെട്ടുണ്ടായി. കോട്ടയം - കുമരകം റോഡില്‍ താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.

കോട്ടയം - ഇറഞ്ഞാല്‍ റോഡും അയര്‍ക്കുന്നത്തേക്ക് പോകുന്ന റോഡുകളും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര്‍ - മണര്‍കാട് റോഡില്‍ നാലുമണിക്കാറ്റില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

പാലാ-വലവൂര്‍ റൂട്ടില്‍ മുണ്ടുപാലത്ത് ഗതാഗതം തടസപ്പെട്ടു. പാലാ-രാമപുരം റോഡിലും പകല്‍ ഗതാഗത തടസമുണ്ടായി. ഏഴാച്ചേരി-രാമപുരം റോഡില്‍ കരൂരില്‍ വെള്ളക്കെട്ടുണ്ട്. ഗതാഗതം പൂര്‍ണമായിട്ടില്ല

പൂവത്തുംമൂട്ടില്‍ മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഏറ്റുമാനൂര്‍ പട്ടിത്താനം - മണര്‍കാട് ബൈപാസ് അടച്ചു. പട്ടര്‍മഠം പാലത്തിനു സമീപം മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ - അയര്‍ക്കുന്നം റോഡ് അടച്ചു.

കറ്റോട് കവലയ്ക്കു സമീപം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ - പുന്നത്തുറ റോഡ് കറ്റോട് കവലയില്‍ അടച്ചു. ഷട്ടര്‍കവല - കണ്ണമ്പുര - പള്ളിക്കുന്ന് - ചെറുവാണ്ടൂര്‍ റോഡ് കണ്ണമ്പുരയില്‍ അടച്ചു.

യാത്ര നിരോധിച്ചു

കോട്ടയം-കുമരകം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

ദേശീയപാതയില്‍ മുണ്ടക്കയം മുതല്‍ കുട്ടിക്കാനംവരെ റോഡില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍. കനത്ത മഴയെത്തുടര്‍ന്ന് മലമുകളില്‍ പാറക്കല്ലുകള്‍ മണ്ണുമായി ബന്ധം വേര്‍പെട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നിര്‍ദേശം. ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടിലും രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടെ 15 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. വലിയ പാറക്കൂട്ടങ്ങള്‍ റോഡിലേക്ക് പതിച്ചത് റോഡിന്‍റെ വശങ്ങളിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളിയില്‍ ഭീതി ഒഴിഞ്ഞു

കാഞ്ഞിരപ്പള്ളി: ഇന്നലെ പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ ചിറ്റാര്‍ പുഴയിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നു. പഴയിടം കോസ്‌വേ വീണ്ടും വെള്ളത്തില്‍ മുങ്ങി. രാവിലെ പത്തോടെ മഴ പൂര്‍ണമായും മാറിയ സ്ഥിതിയായിരുന്നു. ഇതോടെ പാലങ്ങളില്‍നിന്നെല്ലാം വെള്ളമിറങ്ങി. ഞായറാഴ്ച പഴയിടം പാലത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെല്ലാം നീക്കം ചെയ്തിരുന്നെങ്കിലും ഇന്നലെ പുലര്‍ച്ചെ പെയ്ത മഴയില്‍ വീണ്ടും മാലിന്യം അടിഞ്ഞു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടരുകയാണ്.

ജാഗ്രതയില്‍ മലയോര മേഖല

മുണ്ടക്കയം: മലയോര മേഖലയില്‍ കനത്ത മഴയ്ക്ക് നേരിയ ശമനം. ഇന്നലെ രാവിലെമുതല്‍ പകല്‍ സമയങ്ങളില്‍ നേരിയ മഴ പെയ്തങ്കിലും ശക്തമായ മഴ പെയ്യാതിരുന്നത് മലയോര മേഖലയ്ക്ക് ആശ്വാസമായി. പ്രദേശത്തെ പ്രധാന പുഴകളായ പുല്ലകയാറ്റിലെയും നെടുംതോട്ടിലെയും മണിമലയാറ്റിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലിലും മഴവെള്ളപ്പാച്ചിലിലും പ്രദേശത്തെ ചെറുതും വലുതുമായ പാലങ്ങളില്‍ വലിയതോതിലാണ് മാലിന്യങ്ങളും മരക്കഷണങ്ങളും വന്നടിഞ്ഞത്.

പഞ്ചായത്തിന്‍റെയും റവന്യൂ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പാലങ്ങളിലും റോഡുകളിലും അടിഞ്ഞുകൂടിയ കല്ലും മണ്ണും തടിയും മാലിന്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ഉരുള്‍ പൊട്ടലില്‍ ഒഴുകിയെത്തിയ ഭീമന്‍ മരങ്ങള്‍ മുണ്ടക്കയം കോസ്‌വേ പാലത്തിലും കൂട്ടിക്കല്‍ ചപ്പാത്തിലും അടിഞ്ഞിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ഈ മരങ്ങള്‍ മുറിച്ചുമാറ്റി വെള്ളമൊഴുക്ക് സുഗമമാക്കി.

Ernakulam

മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

വൈപ്പിൻ: പാടത്ത് മത്സ്യബന്ധനത്തിനു പോയ തൊഴിലാളി മുങ്ങിമരിച്ചു. എളങ്കുന്നപ്പുഴ പെരുമാൾ പടി ഫിഷർമെൻ കോളനിയിൽ നിന്തത്തിൽ സതീശൻ (58) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം വീടിനടുത്തുള്ള പാടത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ കരയ്ക്കെത്തിച്ച്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന്. ഭാര്യ: ജയ. മക്കൾ: സാജു, സനു. മരുമകൾ: ഹരിത.

Thrissur

കാന പണി: പ്രതിഷേധം ശക്തം, ഇടപെട്ട് മേയർ

തൃശൂർ: കൂർക്കഞ്ചേരി–കുറുപ്പം റോഡിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്നാരോപിച്ച് വ്യാപാരികൾ രംഗത്ത്. വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമാണം പ്രഖ്യാപിച്ചെങ്കിലും നിലവിൽ നടക്കുന്നത് ഫുട്പാത്ത് നിർമാണം മാത്രമാണെന്നാണ് കോർപറേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്‍റെയും കരാറുകാരന്‍റെയും വിശദീകരണം.

മുൻ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് റോഡ് കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും കാനയും ഫുട്പാത്തും നിർമിക്കാത്തതിനാൽ മഴക്കാലത്ത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടും നാശനഷ്ടങ്ങളും പതിവായിരുന്നു. യുഡിഎഫ് ഭരണസമിതി വന്നതോടുകൂടിയാണ് ഈ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലായത്.

റോഡിന്‍റെ ഇരുവശങ്ങളിലും ആധുനിക രീതിയിൽ കാന നിർമിച്ച് മഴവെള്ളം സുഗമമായി ഒഴുക്കുകയും വ്യാപാരികൾക്കും യാത്രക്കാർക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ നിർമാണം പുരോഗമിക്കുമ്പോൾ കാനയല്ല, ഫുട്പാത്ത് മാത്രമാണ് നിർമിക്കുന്നതെന്ന വിശദീകരണം വ്യാപാരികളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

സ്ഥലം സന്ദർശിച്ച മേയറോട് വ്യാപാരികൾ പരാതികൾ ഉന്നയിച്ചു. ചില ഭാഗങ്ങളിൽ സ്ലാബുകൾക്ക് ബലക്ഷയം ഉണ്ടായിട്ടും അവയുടെ മുകളിൽ കോൺക്രീറ്റ് ചെയ്യുന്നതായും അവർ പറഞ്ഞു. നിർമാണത്തിന്‍റെ മെല്ലെപ്പോക്കു മൂലം കടകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയിലായി. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ സാധിക്കാത്തതും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചെന്നും വ്യാപാരികൾ പറഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും വ്യാപാരികളുമായി ഉടൻ യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കുമെന്നും മേയർ ഉറപ്പുനൽകി.

വെള്ളത്തിന്‍റെ ഒഴുക്കിനെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയായി, സ്വരാജ് റൗണ്ടിൽനിന്ന് ചെട്ടിയങ്ങാടിവരെ ആവശ്യമായ ചെരിവുണ്ടെന്നും പ്രധാന തടസം ചെട്ടിയങ്ങാടി ജംഗ്ഷനിലാണെന്നും എൻജിനിയറിംഗ് വിഭാഗവും കരാറുകാരനും വ്യക്തമാക്കി. അവിടെ ആറുമീറ്റർ ഇടവിട്ട് ഗ്രില്ലുകളും മറ്റ് ഭാഗങ്ങളിൽ 15 മീറ്റർ ഇടവിട്ട് ഗ്രില്ലുകളും സ്ഥാപിക്കുമെന്നും, ആവശ്യമായാൽ പവർ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താൽ തടസങ്ങൾ ഒഴിവാക്കാൻ ആകുമെന്നും അവർ അറിയിച്ചു.

അതേസമയം, നിർമാണം വൈകിയാലും ശാസ്ത്രീയമായ രീതിയിൽ പൂർത്തിയാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നിർമാണത്തിലെ പോരായ്മകൾ വിലയിരുത്തുന്നതിനായി കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരണും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Palakkad

പഴം, പച്ചക്കറി സംഭരണ- വിപണനകേന്ദ്രം അഞ്ചുവർഷമായി പ്രവർത്തനരഹിതം

നെന്മാറ: വിത്തനശേരിയിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സ്ഥാപിച്ച പഴം- പച്ചക്കറി സംഭരണ- വിപണനകേന്ദ്രം വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്നതിനെതിരേ പ്രതിഷേധവുമായി കർഷകർ.

കാർഷിക മേഖലയായ നെന്മാറ ബ്ലോക്ക് പരിധിയിലെ നൂറുകണക്കിന് കർഷകർക്ക് ഏറെ പ്രയോജനകരമായിരുന്ന കേന്ദ്രം അഞ്ചു വർഷത്തിലേറെയായി അടഞ്ഞുകിടക്കുകയാണെന്നും, ഇത് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് കർഷകരുടെ ആവശ്യം.

2015- 16 സാമ്പത്തിക വർഷത്തിൽ മലയോര വികസന ഏജൻസിയുടെ (ഹാഡ) സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച കേന്ദ്രം, മേഖലയിലെ പഴം-പച്ചക്കറി ഉൽപാദകർക്ക് വിപണന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭിച്ചത്. നെന്മാറ കൃഷിഭവനുമായി സഹകരിച്ചായിരുന്നു കർഷകർ ഉൽപാദിപ്പിച്ച കാർഷിക ഉത്പന്നങ്ങൾ കേന്ദ്രത്തിലെത്തിച്ചിരുന്നത്.

ഇടനിലക്കാരുടെ ചൂഷണമില്ലാതെ കർഷകർക്ക് ന്യായവില ഉറപ്പാക്കുക, ഉൽപന്നങ്ങൾ നേരിട്ട് വിപണിയിലെത്തിക്കുക, വിവിധ പ്രദേശങ്ങളിലെ കർഷകർ തമ്മിൽ ഉത്പന്ന വിനിമയം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു പദ്ധതിക്ക് രൂപം നൽകിയിരുന്നത്.

അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതി തുടക്കത്തിൽ മികച്ച പ്രതികരണമാണ് നേടിയത്. പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ കേന്ദ്രത്തിലെത്തിക്കുകയും, പകരമായി മറ്റ് കർഷകർ എത്തിക്കുന്ന വിവിധ ഇനങ്ങൾ നിശ്ചിത വിലയുടെ അടിസ്ഥാനത്തിൽ കൈമാറുകയും ചെയ്യുന്ന രീതിയായിരുന്നു ഇവിടെ നടപ്പാക്കിയിരുന്നത്. ഓരോ ഉത്പന്നത്തിനും പ്രത്യേകം വില നിശ്ചയിച്ചിരുന്നതിനാൽ കർഷകർക്ക്

ന്യായമായ വരുമാനം ലഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ പ്രവർത്തനം ആരംഭിച്ച് നാല് വർഷം പിന്നിട്ടതോടെ വിവിധ കാരണങ്ങളാൽ കേന്ദ്രത്തിന്‍റെ പ്രവർത്തനം നിലച്ചു. അതിനുശേഷം കെട്ടിടവും അനുബന്ധ സംവിധാനങ്ങളും ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതോടെ സമീപ പ്രദേശങ്ങളിലെ കർഷകർ വീണ്ടും സ്വകാര്യ ഇടനിലക്കാരെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.

Malappuram

ഡോ. സുനിൽ ജോസിന് ആദരം

കൂരാച്ചുണ്ട്: രാജസ്ഥാനിലെ അജ്മീർ ചേരി പ്രദേശങ്ങളിൽ പട്ടിണിയിലും പ്രയാസങ്ങളിലും കഴിയുന്ന നിരവധി കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ഭക്ഷണവും ഉറപ്പാക്കി അവർക്ക് തണലൊരുക്കുന്ന "ജനസേവ ഉഡാൻ അക്കാദമി' ഡയറക്ടറും കൂരാച്ചുണ്ട് സ്വദേശിയുമായ ഡോ. സുനിൽ ജോസ് ഏറത്തേലിന് ആദരം. ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ ഡോ. ഇവോൺ ഫെർണാണ്ടസിന്‍റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ മികവുറ്റ സേവനത്തിനുള്ള 2026-ലെ പ്രഥമ അവാർഡാണ് ഡോ. സുനിൽ ജോസിന് ലഭിച്ചത്.'

ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം കഴിഞ്ഞ ദിവസം ആലുവയിൽ നടന്ന ചടങ്ങിൽ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ബെന്നി ബെഹ്നാൻ എംപി, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

Kozhikode

അവധിയില്ലാതെ മഴ; കുറഞ്ഞും കൂടിയും ദുരിതപ്പെ‍യ്ത്ത്; മലബാർ റിവർ ഫെസ്റ്റിവൽ പരിപാടികൾ റദ്ദാക്കി

കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ പകൽ മഴകുറഞ്ഞെങ്കിലും രാത്രിയോടെ ശക്തിപ്പെട്ടു. പകൽ മഴ കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായി. വെള്ളക്കെട്ട് കുറഞ്ഞു. എന്നാൽ പല റോഡുകളും വെള്ളത്തിലാണ്. രാത്രി പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

നഗര പ്രദേശത്തിന് സമീപത്തുള്ള മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളിലാണ് വ്യാപകമായ വെള്ളപ്പൊക്കമുണ്ടായത്. ശനി രാത്രി തന്നെ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. മിക്ക വീട്ടുകാരും ബന്ധുവീടുകളിലേക്ക് താമസം മാറി. മാവൂര്‍ പഞ്ചായത്തിലെ കുറ്റിക്കടവ്, വളയന്നൂര്‍, തെങ്ങിലക്കടവ്, കച്ചേരിക്കുന്ന്,എന്നിവിടങ്ങളിലാണ് വീടുകള്‍ ഒഴിഞ്ഞത്.

പതിനഞ്ചോളം വീട്ടുകാരാണ് മാവൂര്‍ പഞ്ചായത്ത് പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കക്കെടുതി കാരണം വീടുകള്‍ ഒഴിയേണ്ടിവന്നത്.ചാത്തമംഗലം പഞ്ചായത്തിലെ സങ്കേതം, കോട്ടോൽ താഴം, വിരുപ്പിൽ, ഇഷ്ടിക ബസാർ, പാഴൂർ മേഖലകളിലും നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ചാത്തമംഗലം സങ്കേതത്തിൽ മാവൂർ ഫയർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയാണ് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.പെരുവയൽ പഞ്ചായത്തിലും വെള്ളപ്പൊക്കക്കെടുതി രൂക്ഷമാണ്. പള്ളിക്കടവ്, കായലം ഭാഗങ്ങളിലാണ് വെള്ളപ്പൊക്കത്തിന്‍റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്.

ഇവിടെയും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലൊക്കെ ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചു. അങ്കണവാടികളും സാംസ്‌കാരിക നിലയങ്ങളും ആളൊഴിഞ്ഞ വീടുകളും കേന്ദ്രീകരിച്ചാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ ഇനിയും നിരവധി വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയുണ്ട്.വെള്ളപ്പൊക്കമേഖലകളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. അതുകൊണ്ടുതന്നെ വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലുമാണ്. ഇത് പ്രദേശവാസികൾക്ക് മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുന്നതിന് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെമുതൽ മാവൂർ ഫയർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഇത്തരം പ്രദേശങ്ങളിൽ എത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിരുന്നു.

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ, പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ല.

മലബാർ റിവർ ഫെസ്റ്റിവൽപരിപാടികൾ റദ്ദാക്കി
കോഴിക്കോട്: ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്‍റെ ഇന്ന് നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മത്സരങ്ങൾ, പരിശീലനം തുടങ്ങിയവക്കും വിലക്കേർപ്പെടുത്തി. പൊതുജനങ്ങളും സംഘാടകരും മത്സരാർഥികളും നദീതടങ്ങളിൽ പ്രവേശിക്കരുത്. പ്രദേശത്ത് തഹസിൽദാർ, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

വീട് തകർന്നു,കിണർ ഇടിഞ്ഞുതാഴ്ന്നു
ബാലുശേരി: ഉണ്ണികുളം മൂന്നാം വാർഡ് വാകേരിയിൽ വീട് തകർന്നു. ശശി പൂളയുള്ളതിലിന്‍റെ വീടാണ് കനത്ത മഴയിൽ തകർന്നുവീണത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഓടിട്ട മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ശശിയും ഭാര്യ പത്മിനിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.താമരശേരി വാടിക്കൽ ഓണിപ്പൊയിൽ ഒ.പി. ചന്ദ്രന്‍റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ഞായറാഴ്ച പുലർച്ചെ പെയ്ത ശക്തമായ മഴയിലാണ് കിണർ ഇടിഞ്ഞുതാഴ്ന്നത്.

ഓട്ടോ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു
കുറ്റിക്കാട്ടൂര്‍: കനത്ത മഴയെ തുടർന്ന് കുറ്റിക്കാട്ടൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു.അപകടത്തിൽ ഡ്രൈവർ കണിയാത്ത് സ്വദേശി ജോഷി അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടിലേക്ക് വീണ ശേഷം മാവിൻകൊമ്പിൽ പിടിച്ചുനിന്ന ജോഷിയെ പിന്നീട് നാട്ടുകാർ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.കുറ്റിക്കാട്ടൂർ കണിയാത്ത് പള്ളിക്ക് സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം. കോൺക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോ ശക്തമായ മഴയ്ക്കിടെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.

മാമ്പുഴയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കാരണം തോട്ടിൽ ശക്തമായ ഒഴുക്കും ഉയർന്ന ജലനിരപ്പും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.തോടിന് കൈവരി ഇല്ലാത്തതും അപകടത്തിന് കാരണമായി. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം കയറിയ അവസ്ഥയായിരുന്നു.ഓട്ടോയിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി.

അത്തോളിയിൽ വീടിന്‍റെ മതിൽ ഇടിഞ്ഞ് താഴ്ന്നു
അത്തോളി: കനത്ത മഴയെ തുടർന്ന് വീടിന്‍റെ സംരക്ഷണ മതിൽ ഇടിഞ്ഞ് താഴ്ന്നതോടെ രണ്ട് വീടുകൾക്ക് അപകട ഭീഷണി നേരിടുന്നതായി പരാതി.കൊങ്ങന്നൂർ മാട്ടാർച്ചാലിൽ മീത്തൽ മുഹമ്മദ് അബ്ദു റഹിമാന്‍റെ വീടിന് മുൻവശത്തുള്ള ഏകദേശം പത്ത് അടി താഴ്ചയിൽ കെട്ടിയ സംരക്ഷണ മതിലാണ് ഇന്നലെ പുലർച്ചെ നാലോടെ ഭാഗികമായി ഇടിഞ്ഞ് താഴ്ന്നത്. ഇതിനെ തുടർന്ന് മണ്ണ് സമീപത്തെ വീട്ടിലെ അടുക്കള ഭാഗത്തേക്ക് ഇടിഞ്ഞുവീണു. മതിലിന്‍റെ പകുതിഭാഗം വലിയ പാറക്കെട്ടിന്‍റെ സംരക്ഷണത്തിലാണെങ്കിലും മുകൾഭാഗം ഏത് നിമിഷവും ഇടിഞ്ഞു വീഴാനിടയുള്ള അപകടാവസ്ഥയിലാണ്.


മുഹമ്മദ് അബ്ദു റഹിമാന്‍റെ വീടിന് ഏകദേശം ആറ് മീറ്റർ അകലെയാണ് കിണർ സ്ഥിതി ചെയ്യുന്നത്. മഴ കൂടുതൽ ശക്തമായാൽ കിണറിനും വീടിനും ഭീഷണിയുണ്ടാകുമെന്ന ആശങ്കയിലാണ് കുടുംബം. സമീപത്തെ മാട്ടാർച്ചാലിൽ നസീമയുടെ ഇഎംഎസ് ഭവന പദ്ധതിയിൽ നിർമിച്ച വീടിന്‍റെ അടുക്കള ഭാഗത്തേക്കാണ് മണ്ണിടിച്ചിലിന്‍റെ ഭീഷണി നിലനിൽക്കുന്നത്. സംഭവസ്ഥലം വാർഡ് അംഗം എ.എം. സരിത സന്ദർശിച്ച് വീട്ടുകാരുമായി ചർച്ച നടത്തി. ഉച്ചയോടെ പഞ്ചായത്ത്, വില്ലേജ് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

700 വാഴകൾവെള്ളത്തിലായി
മുക്കം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ചേന്ദമംഗല്ലൂരിൽ കൃഷി നാശം. കുഴിമയിൽ കെ.ടി. അബ്ദുൽ മജിദിന്‍റെ കുല വന്ന 700 വാഴകൾ നശിച്ചു. നോർത്ത് ചേന്ദമംഗല്ലൂരിലെ മിനി പഞ്ചാബ് വയലിൽ കൃഷി ചെയ്ത നേന്ത്ര, റോബസ്റ്റ് വാഴകളാണ് നശിച്ചത്. ഒരു മാസം മുമ്പ് കുല വന്ന വാഴകൾ നശിച്ചതോടെ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകൻ പറഞ്ഞു. രണ്ട് ദിവസം പൂർണമായും വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിലാണ് വാഴകൾ നശിച്ചത്. കൃഷി നാശത്തിന് സർക്കാർ സഹായം ലഭ്യമാക്കണമെന്നാവശ്യം ഉയരുന്നുണ്ട്.

കല്യാണം കഴിഞ്ഞ് ബോട്ടിൽ വീട്ടിലേക്ക്
മുക്കം: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ കല്യാണ ഓഡിറ്റോറിയം വെള്ളത്തിലായതോടെ ദുരിതത്തിലായി നവദന്പതികൾ. ഇരുവഴിഞ്ഞിയുടെ ഓരങ്ങളിലുള്ള പുൽപ്പറമ്പിലെയും ചേന്ദമംഗല്ലൂരിലെയും വിവിധ പ്രദേശങ്ങൾ വെള്ളത്തിലായതോടെയാണ് എൻസി ഓഡിറ്റോറിയത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന കല്യാണത്തെ കുറിച്ചും ആശങ്ക ഉയർന്നത്.

എന്നാൽ മുക്കത്തെ ഓഡിറ്റോറിയം ഒഴിവാണെന്ന് അറിഞ്ഞതോടെ വിവാഹം അവിടേക്ക് മാറ്റുകയായിരുന്നു. വരന്‍റെ പിതാവ് സി.ടി. ബദറുസമാനും ഉമ്മ നുസ്‌റിയയും മറ്റു ബന്ധുക്കളും ചേർന്ന് നാട്ടുകാരിലേക്ക് വിവരം കൈമാറുകയും ആഘോഷപൂർവം കല്യാണം നടത്തുകയുമായിരുന്നു. കല്യാണം സന്തോഷപൂർവം നടന്നങ്കിലും വരനും വധുവും വിവാഹം കഴിഞ്ഞ് പുൽപ്പറമ്പിൽ നിന്ന് വീട്ടിലേക്ക് കയറാൻ പറ്റാത്ത വെള്ളമായിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല. പുൽപ്പറമ്പ് രക്ഷാസേനയുടെ വളണ്ടിയർ സി.കെ. ഷബീറിന്‍റെ നേതൃത്വത്തിൽ ബോട്ടിലായി വരൻ അൽത്താഫുസമാന്‍റെയും വധു ഷാമിലയുടെയും യാത്ര. പുൽപ്പറമ്പിൽ നിന്ന് വരന്‍റെ വീട്ടിലേക്ക് ബോട്ടിൽ വന്ന വധുവിനും ഇത് വേറിട്ട അനുഭവമായി മാറി.

വിള്ളലുണ്ടായസ്ഥലങ്ങൾ സന്ദർശിച്ചു
കൂരാച്ചുണ്ട്: ശക്തമഴയെ തുടർന്ന് മലയോര ഹൈവേയുടെ ഇരുപത്തെട്ടാംമൈൽ - തലയാട് റോഡിനുണ്ടായ മണ്ണിടിച്ചിൽ, റോഡിന് വിള്ളലുണ്ടായ സ്ഥലങ്ങൾ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ സന്ദർശിച്ചു.
നിലവിലെ റോഡിന്‍റെ അവസ്ഥയെ കുറിച്ച് കെആർഎഫ്ബിയുമായി ബന്ധപ്പെടുകയും അടിയന്തരമായി വിള്ളലുണ്ടായ ഭാഗങ്ങളിൽ കോൺക്രീറ്റ് ഫില്ലിംഗ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാശനഷ്ടമുണ്ടായ വീടുകളും സന്ദർശിച്ചു. ബ്ലോക്ക് അംഗം അരുൺ ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു കടലാശേരി, അംഗങ്ങളായ റസീന യൂസഫ്, ജോസ് വെളിയത്ത്, ഡാർളി പുല്ലങ്കുന്നേൽ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ഒ.കെ. അഹമ്മദ്, വി.എസ്. ഹമീദ് എന്നിവരും സന്നിഹിതരായി.  

ചെമ്പനോട ബഡ്സ് സ്കൂൾഭാഗത്ത് മണ്ണിടിച്ചിൽ
ചെമ്പനോട: ചക്കിട്ടപാറ പഞ്ചായത്തിന്‍റെ അധീനതയിലുള്ള ചെമ്പനോട ബഡ്സ് സ്കൂൾ - കെട്ടിടത്തോനുബന്ധിച്ചു നിർമ്മിച്ച അടുക്കള ചാർത്തിന്‍റെ ഭാഗമായുള്ള കരിങ്കൽ കെട്ട് കനത്ത മഴയിൽ ഇടിഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് മോളി തോമസ്, വൈസ് പ്രസിഡന്‍റ് ജിതേഷ് മുതുകാട്, മെമ്പർ മാരായ ജിനീഷ് കല്ലുംപുറത്ത്, ഗിരീഷ് കോമച്ചങ്കണ്ടി എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.സ്കൂൾ അധ്യാപിക സരള, പിടിഎ പ്രസിഡന്‍റ് ജയ്ഷോ പി. ജോർജ്, പ്രിയ, എബിൻ കുംബ്ലാനി എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളും പറഞ്ഞു. ഒരാഴ്ച ബഡ്സ് സ്കൂൾ പ്രവർത്തിക്കില്ലെന്നും അറിയിച്ചു.

കക്കയത്ത് ഓറഞ്ച് അലേര്‍ട്ട്
കൂരാച്ചുണ്ട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന് 756.64 മീറ്ററില്‍ എത്തിയതിനാല്‍ ഡാമിലെ അധികജലം ഒഴുക്കിവിടുന്നതിനുള്ള നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കടിയങ്ങാട് മഹിമയിൽ വീടുകളിൽ വെള്ളം കയറി
പേരാമ്പ്ര: അതി ശക്തമായ മഴയില്‍ കടിയങ്ങാട് മഹിമ മേഖലയിലെ പതിനഞ്ചോളം കുടുംബങ്ങള്‍ അപ്രതീക്ഷിതമായി വെള്ളത്തില്‍ കുടുങ്ങി. രാത്രി മഴ ശക്തി പ്രാപിച്ചെങ്കിലും പുലര്‍ച്ചെ 3.30 ഓടെയാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയത്.
പുഴയുടെ ഒഴുക്ക് തടസപ്പെട്ടതിനെ തുടര്‍ന്നാണ് വെള്ളം കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുറച്ച് വീടുകളുടെ ഉള്ളിലേക്ക് വരെ വെള്ളം കയറിയതോടെ താമസക്കാര്‍ക്ക് പുറത്തേക്ക് പോലും പോകാന്‍ കഴിയാത്ത സ്ഥിതിയായി. വെള്ളം കയറിയതോടെ കുറച്ച് കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് താമസം മാറി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കടിയങ്ങാട് പെരുവണ്ണാമുഴി റോഡിന് കുറുകെ കല്‍വര്‍ട്ട് നിര്‍മിക്കുകയാണ് പ്രധാന പരിഹാരമാര്‍ഗമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഒഴുക്ക് തടസപ്പെടുന്നതാണ് വെള്ളം കയറാന്‍ കാരണമെന്നും കല്‍വര്‍ട്ട് വന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും നാട്ടുകാര്‍ പറഞ്ഞു. വിവരം അറിഞ്ഞ് വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു
കോടഞ്ചേരി: പഞ്ചായത്തിലെ വെണ്ടക്കംപൊയിൽ ആദിവാസി ഉന്നതിയിലെ 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച ചെമ്പുകടവ് ഗവൺമെന്‍റ് യുപി സ്കൂൾ
സി.കെ. കാസിം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹൻ എന്നിവർ
സന്ദർശിച്ചു. വെണ്ടക്കുംപൊയിൽ ഉന്നതിയിലെ കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ വച്ച് നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകി. 

പഞ്ചായത്ത് പ്രസിഡന്‍റ് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡന്‍റ് അലക്സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്‍റ് വടക്കേമുറിയിൽ, പഞ്ചായത്ത് അംഗങ്ങളായ നാൻസി ജോഷി, സത്യൻ ചോലയിൽ, ജോബി ജോസഫ്, ജിജി എലുവാങ്കൽ, ശിവദാസൻ താഴെ പാലാട്ട്, വിൽസൺ തറപ്പേൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

മുറംപാത്തിയിൽ റോഡിന് വിള്ളൽ
കോടഞ്ചേരി: അഗസ്ത്യാമുഴി- കൈതപ്പൊയിൽ റോഡിൽ മുറംപാത്തിയിലുള്ള കുരിശുപള്ളിക്ക് സമീപമാണ് റോഡിന് വിള്ളൽ വീണത്. കഴിഞ്ഞദിവസം പെയ്ത മഴയിൽ ഏകദേശം 10 മീറ്ററോളം ഭാഗത്താണ് റോഡിൽ വിള്ളൽ ഉണ്ടായിരിക്കുന്നത്. സമീപത്തുകൂടി ഒഴുകുന്ന തോടിന്‍റെ പഴയ ഒന്നര അടിക്കെട്ടിന്‍റെ മുകളിൽ രണ്ടര അടി കെട്ട് നിർമ്മിച്ച ഭാഗത്താണ് വിള്ളൽ വീണിരിക്കുന്നത്. പഴയ കെട്ട് പൊളിക്കാതെ അതിന്‍റെ മുകളിൽ പുതിയ കെട്ട് നിർമിച്ചതാണ് റോഡിന് വിള്ളൽ വീഴാനുള്ള കാരണം. 

ഇതിനു മുൻപ് രണ്ടുതവണ ഈ ഭാഗത്ത് റോഡിൽ വിള്ളൽ വീണിരുന്നു.കരാറുകാരന്‍റെ അനാസ്ഥതയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ചെറിയ മെയിന്‍റനൻസ് വഴി രണ്ടുതവണ വിള്ളൽ മാറ്റിയെങ്കിലും വീണ്ടും ഈ ഭാഗത്ത് വിള്ളൽ വീണിരിക്കുകയാണ്.

കൊയിലാണ്ടിയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ
കൊയിലാണ്ടി: കനത്തമഴയെ തുടർന്ന് കൊയിലാണ്ടിയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.നാല് കുടുംബങ്ങളിലെ പത്ത് അംഗങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.ബപ്പൻകാട് കോളനിയിലെ പത്ത് വിടുകൾ വെള്ളത്തിലായി. ഇവിടുത്തെ കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റി. അമ്പാടി റോഡും വെള്ളത്തിലാണ്. ചെങ്ങോട്ടുകാവിലെ വെങ്കറോളി താഴ നിരവധി വീടുകളിൽ വെളളം കയറി. എന്നാൽ മാറ്റി താമസിച്ചിട്ടില്ല. വിയ്യൂരിൽ പത്തോളം വീടുകളിൽ വെള്ളം കയറി. ചേമഞ്ചേരിയിലും, മേലൂർ ആന്തട്ടയിലും കിണറുകൾ താഴ്ന്നു. കാപ്പാട് തീരത്ത് കടൽ ക്ഷോഭം രൂക്ഷമായി. തീരദേശറോഡ് വീണ്ടും കടലെടുത്തു. ഈ വർഷം ഇത് രണ്ടാം തവണയാണ് കാപ്പാട് തീരം കടലെടുത്തത്.

Wayanad

ഹരിതകർമ സേനയ്ക്ക് വാഹനം നൽകി

വെള്ളമുണ്ട: പഞ്ചായത്ത് ഹരിതകർമ സേനയ്ക്ക് ഫെഡറൽ ബാങ്ക് ശാഖ പിക്കപ്പ് വാൻ നൽകി. ബാങ്കിന്‍റെ സിഎസ്ആർ ഫണ്ടിൽനിന്നാണ് വാഹനത്തിന് തുക വകയിരുത്തിയത്.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് കമർ ലൈല, ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ ഹെഡ് ബിനു തോമസ്, വയനാട് റീജണൽ ഹെഡ് ജസ്റ്റിൻ കെ. സെബാസ്റ്റ്യൻ, ബ്രാഞ്ച് ഹെഡ് ടോണി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ലതിക, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.കെ. സലാം, ആത്തിക്ക ബായി, സെക്രട്ടറി ചന്ദ്രകാന്ത്, ഭരണസമിതിയംഗങ്ങൾ, ഉദ്യോഗസ്ഥർ,ഹരിതകർമ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Kannur

സീനിയർ ചേംബർ ഇന്‍റർനാഷണൽ കേളകം ലീജിയനിൽ വനിതാ വിംഗ് രൂപീകരിച്ചു

കേളകം: സീനിയർ ചേമ്പർ ഇന്‍റർനാഷണൽ കേളകം ലീജിയന്‍റെ നേതൃത്വത്തിൽ വനിതാ വിംഗിന്‍റെ രൂപീകരണവും ജനറൽ ബോഡി യോഗവും നടന്നു. കേളകം ജെ.കെ റസിഡൻസിയിൽ നടന്ന പരിപാടി നാഷണൽ കോ-ഓർഡിനേറ്റർ എം.ജെ. ബെന്നി ഉദ്ഘാടനം ചെയ്തു. കേളകം ലീജിയൻ പ്രസിഡന്‍റ് വർഗീസ് സോജൻ അധ്യക്ഷത വഹിച്ചു.

നാഷണൽ കോ-ഓർഡിനേറ്റർ കെ. മനോജ് കുമാർ മുഖ്യാതിഥിയായി. വനിതാ വിംഗിനായി സംഘടിപ്പിച്ച പ്രത്യേക പരിശീലന ക്ലാസ് രഞ്ജിനി നയിച്ചു. മുരിങ്ങോടി ലീജിയൻ പ്രസിഡന്‍റ് കെ. മോഹനൻ, കേളകം ലീജിയൻ സെക്രട്ടറി എം.എ. ഷാജി, വനിതാ വിഭാഗം പ്രസിഡന്‍റ് ഷിജി സ്റ്റാനി, സെക്രട്ടറി ലിസി ഷാജി, ഐ.പി.പി. ഷാജി ജോൺ, മാന്തിയിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നിരവധി പേർ പ്രതിജ്ഞയെടുത്ത് സീനിയർ ചേംബർ അംഗങ്ങളായി.

Kasaragod

കനത്ത മഴ; ജില്ലയിൽ വൻ നാശനഷ്ടം

കാസര്‍ഗോഡ്: കാസര്‍ഗോഡ്: ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് കാലവര്‍ഷവുമായി ബന്ധപ്പെട്ട ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ടു ദിവസം കൂടി ജാഗ്രതയോടെ ഇരിക്കണം മുഴുവന്‍ ഉദ്യോഗസ്ഥരും ഏതു സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു.

കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും എല്‍എസ്ജിഡി, റവന്യു, കൃഷി വിഭാഗങ്ങളുടെ ജോയിന്‍റ് ഇന്‍സ്‌പെക്ഷന്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട കണക്കു വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്നും സംഭവിച്ച ആളുകള്‍ക്ക് കൃത്യമായി തുക വിതരണം ചെയ്യാന്‍ സാധിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ ആരംഭിക്കുന്ന ക്യാമ്പുകള്‍ക്ക് അതാത് സ്ഥലത്തെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതാത് പ്രദേശത്തെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് കോഡിനേഷന്‍ ചുമതല. ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കും ഡയാലിസിസ്, ഹൈപ്പര്‍ ടെന്‍ഷന്‍ രോഗികള്‍ക്കും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാനും നിര്‍ദേശം നല്കിയിട്ടുണ്ട്.

ജില്ലയില്‍ എച്ച്‌വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ മരുന്നുകള്‍ ആവശ്യത്തിന് ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു. ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കുന്നവര്‍ വൃത്തിയും ശുചിത്വവും പാലിക്കണം. രോഗ ബാധിതരായവര്‍ ക്യാമ്പുകളിലേക്കുള്ള ഭക്ഷണം പാകം ചെയ്യുന്ന പ്രവര്‍ത്തിയില്‍ നിന്നും വിട്ടു നില്‍ക്കണം. ക്യാമ്പുകളില്‍ തിളപ്പിച്ച വെള്ളം മാത്രം കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കണം. അടിയന്തര സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് ആശുപത്രികളില്‍ കൂടുതല്‍ ബെഡുകള്‍ ഒരുക്കിയിട്ടുണ്ട് എന്നും ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.

അച്ചാംതുരുത്തിയിലും ഭീമനടി ചെമ്പരങ്കയത്തുമുള്ള രണ്ടു പാലങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു.

കടല്‍ നിലവില്‍ ശാന്തമാണെന്നും മത്സ്യബന്ധനത്തിന് ആരുംതന്നെ കടലില്‍ പോയിട്ടില്ലെന്നും ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാണെന്നും എന്താവശ്യത്തിനും തയ്യാറാണെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം, എഡിഎം പി.ഉദയകുമാര‍, കാഞ്ഞങ്ങട് ആര്‍ഡിഒ സുദീപ്, കാസര്‍ഗോഡ് ആര്‍ഡിഒ വിജുകുമാര്‍, എല്‍എസ്ജിഡി ജോയിന്റ്ഡയറക്ടര്‍ കെ.വി.ഹരിദാസ്, ഡിഎഫ്ഒ ജോസ് മാത്യു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ടി.രേഖ എന്നിവര്‍ പ്രസംഗിച്ചു

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റർ മേരി വാഴപ്പിള്ളി എസ്എൻഡിഎസ്

മുളയം: നിർമലദാസി സമർപ്പിത സമൂഹത്തിലെ അംഗമായ സിസ്റ്റർ മേരി വാഴപ്പിള്ളി എസ്എൻഡിഎസ്(86) അന്തരിച്ചു. സംസ്കാരം ബിഷപ് മാർ ബോസ്കോ പുത്തൂരിന്‍റെ മുഖ്യകാർമികത്വത്തിൽ മുളയം നിർമലഭവനിൽ നടത്തി. മാളവന വാഴപ്പിള്ളി കുഞ്ഞുവറീത്-മറിയക്കുട്ടി ദന്പതികളുടെ മകളാണ്. പുല്ലഴി ക്രിസ്റ്റീന ഹോം, സെക്കന്തരാബാദ് ബിഷപ്സ് ഹൗസ്, സൂര്യപെട്ട് സ്നേഹനിലയം, തുപ്ര നിർമലഭവൻ, ഖമ്മം കരുണാമയ ഡെസ്റ്റിറ്റ്യൂട്ട് ഹോം, രാജാം ഹോസ്റ്റൽ എന്നീ സ്ഥാപനങ്ങളിൽ 44 വർഷത്തോളം മിഷനിൽ സേവനം ചെയ്തിട്ടുണ്ട്.

ബിജെപി നേതാവ് എ. നാഗേഷിന്‍റെ പിതാവ് ആറ്റൂർ ഗോപാലകൃ ഷ്ണൻ

നെന്മണിക്കര: ബിജെപി എറണാകുളം മേഖല പ്രസിഡന്‍റ് എ. നാഗേഷിന്‍റെ പിതാവ് നെന്മണിക്കര ആറ്റൂർ വീട്ടിൽ ഗോപാലകൃഷ്ണൻ(90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കല്യാണിക്കുട്ടിഅമ്മ. മക്കൾ: സുഷമ, എ. നാഗേഷ് (ബിജെപി എറണാകുളം മേഖല പ്രസിഡന്‍റ്), സുധീഷ്, ബിന്ദു, രവീന്ദ്രനാഥ്, രാജേഷ് (ബിജെപി കർഷക മോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്‍റ്).മരുമക്കൾ: രാജപ്പൻ, സുനിത, സജിത, രവീന്ദ്രനാഥ്, ദിവ്യ.

കെ.കെ. മാത്യു

ആയൂർ: മറ്റപ്പള്ളിൽ ലാലു ഭവനിൽ കെ.കെ. മാത്യു(87) അന്തരിച്ചു. സംസ്‌കാരം വ്യാഴായ്ച 11.30 ന് ഡോ. യൂഹാനോൻ മാർ ദിയാസ്കോറസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ മാക്കുളം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ:അമ്മിണി കെ. മാത്യൂ കമ്പംകോട് പണ്ടകശാല കുടുംബാംഗം. മക്കൾ: ലീനാ.കെ.മാത്യു(റിട്ട.അധ്യാപിക), ലാലു.കെ.മാത്യൂ(എൻജിനിയർ,യുഎസ്എ). മരുമക്കൾ: അലക്സ്.ടി. ജോസഫ് (റിട്ട.എൻജിനിയർ), ഡോ.ബിന്ദു.കെ.തോമസ് (യുഎസ്എ). മൃതദേഹം വ്യാഴായ്ച എട്ടിന് ഭവനത്തിൽ കൊണ്ടുവരും.

ജോൺ കുഞ്ചെറിയ

കുന്നന്താനം: ഈട്ടിക്കൽ ജോൺ കുഞ്ചെറിയ (77) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കുന്നന്താനം വള്ളമല സെന്‍റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ:പരേതയായ തങ്കമ്മ കുഞ്ചെറിയ. മക്കൾ : ഇ.കെ. ജോൺ (ഷാർജ), ഷീല ചെറിയാൻ ( മുത്തൂറ്റ് ഫിനാൻസ് മാനേജർ, തിരുവല്ല), പരേതനായ ഷിബു കുഞ്ചെറിയ. മരുമക്കൾ: ഫാ.ചെറിയാൻ ജേക്കബ് (വികാരി, കുറ്റപ്പുഴ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്), അന്നമ്മ ജോൺ കൊല്ലരേത്ത്‌ ഇടനാട്, ലിജി ഷിബു കല്ലുവെട്ടാം കുഴിയിൽ കോഴഞ്ചേരി.

ജോർജ് ജോസഫ്

കൊല്ലപ്പള്ളി: ജവഹർ നവോദയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ കൊല്ലപ്പള്ളി വൃന്ദാവൻനഗർ ചെമ്മാഴം (മാമ്പ്ര) ജോർജ് ജോസഫ് (81) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് വസതിയിൽ ആരംഭിച്ച് അന്തീനാട് സെന്‍റ് ജോസഫ് പള്ളിയിൽ. ഭാര്യ: അന്നമ്മ ജോസഫ് (റിട്ട. ടീച്ചർ ജവഹർ നവോദയ വിദ്യാലയം) കാഞ്ഞിരപ്പള്ളി കടമപ്പുഴ കുടുംബാംഗം . മക്കൾ: ജോർജ് ജോസഫ് (മാനേജർ, എച്ച്ഡിഎഫ്സി ചെന്നൈ), ഈപ്പൻ ജോസഫ് (മാനേജർ, ആമസോൺ ടോക്കിയോ). മരുമക്കൾ: റീമ താനത്ത് പുത്തൻപുരയിൽ ചെന്നൈ (മാനേജർ എച്ച്ഡിഎഫ്സി ചെന്നൈ), സ്വേത തടത്തിൽ (കോട്ടയം). പരേതൻ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പൽ, കാസർകോഡ് അപ്സരപബ്ളിക് സ്കൂൾ അക്കാദമിക്ക് ഡയറക്ടർ, കോയമ്പത്തൂർ സൈനിക് സ്കൂൾ ലക്ചറർ, കൊല്ലപ്പള്ളി ലയൺസ് ക്ലബ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാളെ എട്ടിന് വസതിയിൽ കൊണ്ടുവരും.

എൽസമ്മ സ്‌കറിയ

തോട്ടയ്ക്കാട്: മാരൂരായ മാത്തൂർ എൽസമ്മ സ്‌കറിയ (67) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാജമറ്റം തിരുഹൃദയ പള്ളിയിൽ. പരേത ചങ്ങനാശേരി തുരുത്തി കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ സ്‌കറിയ തോമസ് (ജോയി). മക്കൾ: ജിബിൻ സഖറിയ, ജിനു സഖറിയ. മരുമകൻ: അശ്വിൻ സെബാസ്റ്റ്യൻ മൈക്കിൾ മൂലംകുഴിയിൽ (കൊച്ചി). സഹോദങ്ങൾ: സിസ്റ്റർ ലൂസി ആന്‍റോ എഫ് സിസി, സിസ്റ്റർ സൂസി ആന്‍റോ എഫ്സിസി. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.

വി.സി. തോമസ്

ചോഴിയക്കാട് : ഞാലിയിൽ വടക്കേതിൽ വി. സി. തോമസ് (അച്ചൻകുഞ്ഞ് -86) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പാച്ചിറ താബോർ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ഏലിയാമ്മ തോമസ് പാക്കിൽ വലിയപറമ്പിൽ കുടുംബാംഗം. മക്കൾ : അനീഷ് ( ലൂർദ്മാതാ) , നിഷ (മനോരമ ഏജന്‍റ്, സംക്രാന്തി ഈസ്റ്റ്), ഷിനോ (ഇൻഡ്യൻ കോഫി ഹൗസ്). മരുമക്കൾ: റിനി മമ്മേലിൽ (തിരുവഞ്ചൂർ), ജിജി വട്ടയ്ക്കാട്ട്കാലായിൽ (മാതൃഭൂമി ഏജന്‍റ്, സംക്രാന്തി), റെജിന തെക്കേതിൽ (പാമ്പാടി). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.

ഏലിക്കുട്ടി ജോസഫ്

കരിങ്കുന്നം: ഇടയാടിയില്‍ ഏലിക്കുട്ടി ജോസഫ് (94) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പരേത പുന്നത്തുറ കാളവേലില്‍ കുടുംബാംഗം. ഭര്‍ത്താവ് പരേതനായ ജോസഫ്. മക്കള്‍: പരേതനായ ജോയി, സിസ്റ്റര്‍ ഡെയ്‌സി (ഡിബിഎസ്), പരേതനായ രാജു, സണ്ണി, ബെറ്റി, ജോര്‍ജ്. മരുമക്കള്‍: മേരിക്കുട്ടി കല്ലടാന്തിയില്‍, എല്‍സമ്മ മാറാട്ടില്‍, മിനി പൂവേലില്‍, പരേതനായ ഫിലിപ്പ് കുന്നത്ത്, ജൂലി കല്ലേല്‍. മൃതദേഹം ഇന്നു രാവിലെ ഒമ്പതുമുതല്‍ കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

അച്ചാമ്മ

മൂവാറ്റുപുഴ: സൗത്ത് മാറാടി ചെമ്പകശേരിയില്‍ അച്ചാമ്മ (81) അന്തരിച്ചു. ഇടയാര്‍ കുന്നയ്ക്കമാരിയില്‍ കുടുബാംഗമാണ്. സംസ്‌കാരം ഇന്ന് 1.30നു മൂവാറ്റുപുഴ സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് (അരമന പള്ളി) പള്ളിയിൽ. ഭർത്താവ്: സി.വി. ഏലിയാസ്. മക്കള്‍: സിമലു, സുമ, സിസി, സിനി, ബേസില്‍. മരുമക്കള്‍: ജോയി കളങ്ങരയില്‍ എടയ്ക്കാട്ടുവയല്‍, സാബു കണ്ണോണത്ത് കുന്നയ്ക്കാല്‍, ജിജി നെല്ലിക്കുഴി പാമ്പ്രാ, ബിജോയി പള്ളിയ്ക്കല്‍ കടയിരുപ്പ്, ജസ്ന കുന്നുമ്മേല്‍ മേലാറ്റൂര്‍.

സിസ്റ്റർ മേരി വാഴപ്പിള്ളി എസ്എൻഡിഎസ്

മുളയം: നിർമലദാസി സമർപ്പിത സമൂഹത്തിലെ അംഗമായ സിസ്റ്റർ മേരി വാഴപ്പിള്ളി എസ്എൻഡിഎസ്(86) അന്തരിച്ചു. സംസ്കാരം ബിഷപ് മാർ ബോസ്കോ പുത്തൂരിന്‍റെ മുഖ്യകാർമികത്വത്തിൽ മുളയം നിർമലഭവനിൽ നടത്തി. മാളവന വാഴപ്പിള്ളി കുഞ്ഞുവറീത്-മറിയക്കുട്ടി ദന്പതികളുടെ മകളാണ്. പുല്ലഴി ക്രിസ്റ്റീന ഹോം, സെക്കന്തരാബാദ് ബിഷപ്സ് ഹൗസ്, സൂര്യപെട്ട് സ്നേഹനിലയം, തുപ്ര നിർമലഭവൻ, ഖമ്മം കരുണാമയ ഡെസ്റ്റിറ്റ്യൂട്ട് ഹോം, രാജാം ഹോസ്റ്റൽ എന്നീ സ്ഥാപനങ്ങളിൽ 44 വർഷത്തോളം മിഷനിൽ സേവനം ചെയ്തിട്ടുണ്ട്.

ബിജെപി നേതാവ് എ. നാഗേഷിന്‍റെ പിതാവ് ആറ്റൂർ ഗോപാലകൃ ഷ്ണൻ

നെന്മണിക്കര: ബിജെപി എറണാകുളം മേഖല പ്രസിഡന്‍റ് എ. നാഗേഷിന്‍റെ പിതാവ് നെന്മണിക്കര ആറ്റൂർ വീട്ടിൽ ഗോപാലകൃഷ്ണൻ(90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കല്യാണിക്കുട്ടിഅമ്മ. മക്കൾ: സുഷമ, എ. നാഗേഷ് (ബിജെപി എറണാകുളം മേഖല പ്രസിഡന്‍റ്), സുധീഷ്, ബിന്ദു, രവീന്ദ്രനാഥ്, രാജേഷ് (ബിജെപി കർഷക മോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്‍റ്).മരുമക്കൾ: രാജപ്പൻ, സുനിത, സജിത, രവീന്ദ്രനാഥ്, ദിവ്യ.

മുഹമ്മദ് മുസ്‌ലിയാർ

മക്കരപ്പറന്പ്: കാച്ചിനിക്കാട് മഹല്ലിന്‍റെ ദീർഘകാല ഖാസിയും ഖത്തീബുമായിരുന്ന ചോലക്കൽ മുഹമ്മദ് മുസ്‌ലിയാർ (92) അന്തരിച്ചു. ദീർഘകാലം മഹല്ല് മദ്രസയുടെ സദർ മുഅല്ലിമായും ഉപദേശക സമിതി ചെയർമാനായും മഹല്ല് മസ്ജിദ് പരിപാലന സമിതി പ്രസിഡന്‍റായും പ്രവർത്തിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും ജംഇയ്യത്തുൽ മുഅല്ലിമീന്‍റെയും ഉൾപ്പെടെ സമസ്തയുടെ വിവിധ പോഷക സംഘടനകളിൽ വിവിധ തലങ്ങളിൽ ഭാരവാഹിയായും പ്രവർത്തിച്ചു. ഭാര്യ: കദീജ (ആലുങ്ങൽ). മക്കൾ: യഹ്യ, ഹുസൈൻ ദാരിമി, ഖാദർ ഫൈസി, ജമീല, ആയിഷ, നൂറ, ആസിയത് സാബിറ. മരുമക്കൾ: ലത്തീഫ് ഫൈസി (കോണോന്പാറ), ബഷീർ (അരിപ്ര), സഈദ് (കോഡൂർ), സാദിഖ് നിസാമി (കടുങ്ങല്ലൂർ), താഹിറ (പള്ളിപ്പുറം), ആയിഷ (കല്ലിയൻതൊടി).

ദേവസ്യ

ചെമ്പനോട: കാഞ്ഞിരക്കാട്ടുതൊട്ടിയിൽ ദേവസ്യ (കുഞ്ഞപ്പൻ - 90) അന്തരിച്ചു. സംസ്കാരം ഇന്ന്10ന് ചെമ്പനോട സെന്‍റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ശോശാമ്മ (പടത്തുകടവ് വാകാനിയിൽ കുടുംബാംഗം). മക്കൾ: സാബു (യൂണിവേഴ്‌സൽ ഓയിൽ ആൻഡ് ഫ്ലോർ മിൽ ചെമ്പനോട), സിബു (യുകെ), സിന്ധു, സന്ധ്യ. മരുമക്കൾ: ഷൈനി (വട്ടോട്ടു തറപ്പേൽ ചക്കിട്ടപാറ), ജെസി (കപ്പലുമാക്കൽ യുകെ), ഷാജു (കാട്ടാംകോട്ടിൽ ചെമ്പുകടവ്), ജീവൻ (കുന്നിപ്പറമ്പിൽ ചെമ്പനോട). സഹോദരങ്ങൾ: ജോസുകുട്ടി (എറണാകുളം), ജോൺകുട്ടി (ചാത്തമംഗലം), ജെയിംസ്കുട്ടി (അമേരിക്ക), ശാന്തമ്മ ഫ്രാൻസീസ്‌ (വടക്കേമുറി ചെമ്പനോട), പരേതരായ ജോർജ്കുട്ടി, തോമസ്.

ഡേവിഡ്

കല്‍പ്പറ്റ : കെഎസ്ഇബി റിട്ട. ചീഫ് എന്‍ജിനിയര്‍ മടിയൂര്‍ തൊണ്ടന്‍വേലില്‍ ടി.ജി. ഡേവിഡ് (80) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം മീനങ്ങാടി സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് കത്തീഡ്രലില്‍. ഭാര്യ: പരേതയായ മേരി ചാക്കോ (ചെങ്ങന്നൂര്‍ പേരങ്ങാട്ട് കുടുംബാംഗം). മകള്‍: രേഷ്മ ഡേവിഡ് (യുഎസ്എ). മരുമകന്‍: ഗോപകുമാര്‍ മേനോന്‍ (യുഎസ്എ). സഹോദരങ്ങള്‍: ജോര്‍ജ് കോശി (യുഎസ്എ), സാലി ജോര്‍ജ് (റിട്ട. പ്രഫ., എന്‍ഐടി, കോഴിക്കോട്).

ലൂക്ക

വലിയഅരീക്കമല: ആദ്യകാല കുടിയേറ്റ കർഷകനും കേരള കോൺഗ്രസിലെ മുതിർന്ന അംഗവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന മണ്ഡപത്തിക്കുന്നേൽ ലൂക്ക (98) അന്തരിച്ചു. ഈരാറ്റുപേട്ട ബിഡിസി മെന്പർ, ഏരുവേശി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ പിടിഎ പ്രസിഡ‌ന്‍റ്, ദീപഗിരി പാരീഷ് ട്രസ്റ്റി, മദ്യവിരുദ്ധ സമിതിയംഗം എന്നിവയടക്കം നിരവധി സ്ഥാനങ്ങളിൽ ചുമതല വഹിച്ചിരുന്നു. സംസ്‌കാരം ആറിന് രാവിലെ 10.30 ന് വലിയഅരീക്കമല ദീപഗിരി സെന്‍റ് തോമസ് പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി ചെമ്പേരി പുറഞ്ഞാൺ മണലുംകുഴിയിൽ കുടുംബാംഗം. മക്കൾ: ജോയി (പ്രതീക്ഷ, തലശേരി), ആൻസി (റിട്ട. അധ്യാപിക), സാലി, ജെമ്മ, ഫാ. ഷാജി സിഎസ്‌സി (കാനഡ), ഫാ. ഫ്രാൻസിസ് സിഎംഐ (ഓസ്ട്രേലിയ), ഷെറിൻ, മെൽവിൻ (യുകെ), പരേതയായ വത്സമ്മ. മരുമക്കൾ: മേരിക്കുട്ടി വട്ടക്കാട്ട് കടവുകണ്ടം പാലാ (റിട്ട. മുഖ്യാധ്യാപിക, പെരിന്തിലേരി), ജോസ് കുറ്റാരപ്പള്ളിൽ (റിട്ട. അധ്യാപകൻ, അങ്ങാടിക്കടവ്), സേവ്യർ കടമ്പമറ്റത്തിൽ (കണ്ണൂർ), ജേക്കബ് തെക്കനാട്ട് തോട്ടയ്ക്കാട് (വാകത്താനം പഞ്ചായത്ത് മെന്പർ, മുൻ പ്രസിഡന്‍റ്), ജോർജ് ഇടക്കരക്കണ്ടത്തിൽ ഐങ്കൊമ്പ് (റിട്ട. ഇഎസ്ഐ, പാലാ), അഞ്ജു നടുപ്പറമ്പിൽ മേലുകാവ് (യുകെ). സഹോദരങ്ങൾ: ഫ്രാൻസിസ്, മറിയക്കുട്ടി, പരേതരായ ജോസഫ്, കുഞ്ഞുകുട്ടി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

03-08-2026

പ്രണയം താലികെട്ടുന്നത് വരെ മാത്രം ഉള്ളതല്ല, ദിവസവും സ്നേഹിക്കണം: ശ്രദ്ധേയമായി സൂര്യയുടെ വാക്കുകൾ  

വിവാഹിതരാകുന്നതോടെ നിന്നുപോകേണ്ട ഒന്നല്ല പ്രണയമെന്നും എല്ലാ ദിവസവും പരസ്പരം സ്നേഹിക്കണമെന്നും നടൻ സൂര്യ. പുതിയ ചിത്രമായ വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് താരം മനസു തുറന്നത്. 

പ്രണയം കല്യാണത്തിനു മുൻപോ താലികെട്ടുന്നത് വരെയോ മാത്രം ഉള്ള ഒന്നല്ലെന്നും അത് ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ട ഒന്നാണെന്നും സൂര്യ ഓർമ്മിപ്പിച്ചു.  

‘‘നമ്മുടെ ആൺകുട്ടികൾക്ക് പ്രണയത്തെക്കുറിച്ച് ഒരു ഉപദേശം നൽകണമെന്നുണ്ടെങ്കിൽ, പ്രണയം എപ്പോഴും നിലനിൽക്കുന്ന ഒന്നായിരിക്കണം എന്നാണ് ഞാൻ കരുതുന്നത്. കല്യാണത്തിന് മുൻപുള്ള പ്രണയം താലികെട്ടുന്നത് വരെ മാത്രം ഉള്ളതല്ല. ദിവസവും സ്നേഹിക്കണം. 20 വർഷം കഴിഞ്ഞാലും പ്രണയിക്കണം.സ്നേഹിച്ചുകൊണ്ടേയിരിക്കണം, അവർക്ക് ബഹുമാനം കൊടുത്തുകൊണ്ടേയിരിക്കണം.

നമ്മൾ എല്ലാവരും മാറും; നമ്മളും മാറും, അവരും മാറും. 20 വയസിലുള്ള ചിന്തകളല്ല 25 വയസിൽ, 30 വയസാകുമ്പോൾ അവരുടെ മുൻഗണനകളും മനസും ഒക്കെ വേറെ രീതിയിൽ മാറും. എന്തിനാണ് ജീവിക്കുന്നത്, എന്താണ് നമ്മുടെ തിരച്ചിൽ എന്നിങ്ങനെ പല കാര്യങ്ങളും ജീവിതത്തിൽ മാറിക്കൊണ്ടേയിരിക്കും. എന്നാൽ അവർക്ക് മേലുള്ള ആ സ്നേഹവും പ്രണയവും ഒരിക്കലും മാറാൻ പാടില്ല. ഒരു പ്രണയ ഉപദേശം എന്ന് പറഞ്ഞാൽ എനിക്ക് ഇത് മാത്രമേ നൽകാൻ കഴിയൂ.

കൂടാതെ പരസ്പര ബഹുമാനം വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന്, ഒരു പുരുഷന് ഒരു സ്ഥലത്തേക്ക് പോകണമെങ്കിൽ ഒരു വണ്ടിയുമെടുത്ത് ഒരു മണിക്കൂർ കൊണ്ട് അവിടെ എത്തിച്ചേരാൻ സാധിക്കും. എന്നാൽ ഒരു സ്ത്രീക്ക് അതേ സ്ഥലത്തേക്ക് പോകണമെങ്കിൽ 10 മണിക്കൂർ വരെ എടുത്തേക്കാം. ഞാൻ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും; കാരണം വിവാഹം കഴിഞ്ഞാൽ, ഒരു കുഞ്ഞുണ്ടായാൽ, വീട് നോക്കണമെന്നുണ്ടെങ്കിൽ ഇതിനെയെല്ലാം മുൻനിർത്തി വിട്ടുവീഴ്ചകൾ ചെയ്യുന്നത് സ്ത്രീകൾ മാത്രമാണ്.

അതുകൊണ്ട് അവരുടെ വിജയങ്ങൾക്ക് 10 മടങ്ങല്ല, 100 മടങ്ങ് സല്യൂട്ട് അടിച്ച് ബഹുമാനം നൽകുക. അവരുടെ വിജയങ്ങൾക്ക് സാധ്യമാകുന്നത്രയും ഒപ്പം നിൽക്കുക എന്ന് ഞാൻ പറയും. സ്നേഹത്തേക്കാൾ ഉപരിയായി അവർക്ക് കൂടുതൽ ബഹുമാനം നൽകുക.’’ സൂര്യ പറഞ്ഞു.

 

 

 

 

 

 

03-08-2026

പ്രണയം താലികെട്ടുന്നത് വരെ മാത്രം ഉള്ളതല്ല, ദിവസവും സ്നേഹിക്കണം: ശ്രദ്ധേയമായി സൂര്യയുടെ വാക്കുകൾ  

വിവാഹിതരാകുന്നതോടെ നിന്നുപോകേണ്ട ഒന്നല്ല പ്രണയമെന്നും എല്ലാ ദിവസവും പരസ്പരം സ്നേഹിക്കണമെന്നും നടൻ സൂര്യ. പുതിയ ചിത്രമായ വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് താരം മനസു തുറന്നത്. 

പ്രണയം കല്യാണത്തിനു മുൻപോ താലികെട്ടുന്നത് വരെയോ മാത്രം ഉള്ള ഒന്നല്ലെന്നും അത് ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ട ഒന്നാണെന്നും സൂര്യ ഓർമ്മിപ്പിച്ചു.  

‘‘നമ്മുടെ ആൺകുട്ടികൾക്ക് പ്രണയത്തെക്കുറിച്ച് ഒരു ഉപദേശം നൽകണമെന്നുണ്ടെങ്കിൽ, പ്രണയം എപ്പോഴും നിലനിൽക്കുന്ന ഒന്നായിരിക്കണം എന്നാണ് ഞാൻ കരുതുന്നത്. കല്യാണത്തിന് മുൻപുള്ള പ്രണയം താലികെട്ടുന്നത് വരെ മാത്രം ഉള്ളതല്ല. ദിവസവും സ്നേഹിക്കണം. 20 വർഷം കഴിഞ്ഞാലും പ്രണയിക്കണം.സ്നേഹിച്ചുകൊണ്ടേയിരിക്കണം, അവർക്ക് ബഹുമാനം കൊടുത്തുകൊണ്ടേയിരിക്കണം.

നമ്മൾ എല്ലാവരും മാറും; നമ്മളും മാറും, അവരും മാറും. 20 വയസിലുള്ള ചിന്തകളല്ല 25 വയസിൽ, 30 വയസാകുമ്പോൾ അവരുടെ മുൻഗണനകളും മനസും ഒക്കെ വേറെ രീതിയിൽ മാറും. എന്തിനാണ് ജീവിക്കുന്നത്, എന്താണ് നമ്മുടെ തിരച്ചിൽ എന്നിങ്ങനെ പല കാര്യങ്ങളും ജീവിതത്തിൽ മാറിക്കൊണ്ടേയിരിക്കും. എന്നാൽ അവർക്ക് മേലുള്ള ആ സ്നേഹവും പ്രണയവും ഒരിക്കലും മാറാൻ പാടില്ല. ഒരു പ്രണയ ഉപദേശം എന്ന് പറഞ്ഞാൽ എനിക്ക് ഇത് മാത്രമേ നൽകാൻ കഴിയൂ.

കൂടാതെ പരസ്പര ബഹുമാനം വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന്, ഒരു പുരുഷന് ഒരു സ്ഥലത്തേക്ക് പോകണമെങ്കിൽ ഒരു വണ്ടിയുമെടുത്ത് ഒരു മണിക്കൂർ കൊണ്ട് അവിടെ എത്തിച്ചേരാൻ സാധിക്കും. എന്നാൽ ഒരു സ്ത്രീക്ക് അതേ സ്ഥലത്തേക്ക് പോകണമെങ്കിൽ 10 മണിക്കൂർ വരെ എടുത്തേക്കാം. ഞാൻ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും; കാരണം വിവാഹം കഴിഞ്ഞാൽ, ഒരു കുഞ്ഞുണ്ടായാൽ, വീട് നോക്കണമെന്നുണ്ടെങ്കിൽ ഇതിനെയെല്ലാം മുൻനിർത്തി വിട്ടുവീഴ്ചകൾ ചെയ്യുന്നത് സ്ത്രീകൾ മാത്രമാണ്.

അതുകൊണ്ട് അവരുടെ വിജയങ്ങൾക്ക് 10 മടങ്ങല്ല, 100 മടങ്ങ് സല്യൂട്ട് അടിച്ച് ബഹുമാനം നൽകുക. അവരുടെ വിജയങ്ങൾക്ക് സാധ്യമാകുന്നത്രയും ഒപ്പം നിൽക്കുക എന്ന് ഞാൻ പറയും. സ്നേഹത്തേക്കാൾ ഉപരിയായി അവർക്ക് കൂടുതൽ ബഹുമാനം നൽകുക.’’ സൂര്യ പറഞ്ഞു.

 

 

 

 

 

 

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

03-08-2026

ഷെല്ലിയുടെ ഉൻമാദകാലം

കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ അഞ്ചാമതു പോലീസ് വേഷമാണ് ഷാഹി കബീറിന്‍റെ രചനയില്‍, എഡിറ്റര്‍ കിരണ്‍ദാസ് ആദ്യമായി സംവിധാനം ചെയ്ത ഉന്മാദത്തിലെ സിപിഒ ഷെല്ലി. നായാട്ടില്‍ തുടങ്ങി ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ ‘ഉന്മാദ'ത്തിലാണ് ഷാഹിയുമായുള്ള ചാക്കോച്ചന്‍റെ സിനിമാക്കൂട്ട്.

ലിജോമോള്‍ ജോസും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ബോളിവുഡിലെ പനോരമ സ്റ്റുഡിയോസ് പൂര്‍ണമായും നിര്‍മാണം നിര്‍വഹിച്ച മലയാള ചിത്രം എന്നിങ്ങനെയാണ് ഉന്മാദത്തിന്‍റെ മറ്റു വിശേഷങ്ങള്‍. കുഞ്ചാക്കോ ബോബന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ഉന്മാദം പറയുന്നത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

03-08-2026

സ്കോട്‌ലൻഡിലെ ആദ്യ സീറോമലബാർ ദൈവാലയം മദർവെല്ലിൽ കൂദാശ ചെയ്തു

മദർവെൽ (സ്കോട്‌ലൻഡ്): ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിലുള്ള സ്കോട്‌ലൻഡിലെ ആദ്യ സീറോമലബാർ ദൈവാലയമായ മർത്തമറിയം (സെന്‍റ് മേരീസ്) ദൈവാലയം ഭക്തിനിർഭരമായ ചടങ്ങുകളിൽ കൂദാശ ചെയ്തു.

ഇതോടെ യുകെയിലെ ഏഴാമത്തെ സ്വന്ത സീറോമലബാർ ദൈവാലയവും സ്കോട്‌ലൻഡിലെ ആദ്യ ഔദ്യോഗിക സീറോമലബാർ ഇടവകയും എന്ന ചരിത്രനേട്ടം മദർവെൽ സ്വന്തമാക്കി.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ മുഖ്യകാർമികത്വത്തിലായിരുന്നു കൂദാശാ ശുശ്രൂഷകൾ. ചടങ്ങിനിടെ രൂപത പുറത്തിറക്കിയ ഡിക്രി പ്രകാരം മർത്തമറിയം ദൈവാലയത്തെ സ്കോട്‌ലൻഡിലെ ആദ്യ ഔദ്യോഗിക സീറോമലബാർ ഇടവകയായി ഉയർത്തി.

രൂപതാ ചാൻസലർ റവ.ഫാ. മാത്യു പിണക്കാട്ട് ഡിക്രി വായിച്ചുകേൾപ്പിച്ചു. തുടർന്ന് റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിനെ (സുനിലച്ചൻ) ഇടവകയുടെ ആദ്യ വികാരിയായി നിയമിച്ചു.

G32 മുതൽ ML12 വരെയുള്ള വിവിധ പോസ്റ്റ് കോഡ് പ്രദേശങ്ങളിലെ സീറോമലബാർ വിശ്വാസികൾ പുതിയ ഇടവകയുടെ പരിധിയിൽ ഉൾപ്പെടും.

 

03-08-2026

കേളി ഫുട്ബാൾ: അൽ ഖർജ് സോഫ ഗ്രൂപ്പിന് കിരീടം

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽ ഖർജ് ഏരിയ സംഘടിപ്പിച്ച മൂന്നാമത് ഏകദിന ഫുട്ബോൾ ടൂർണമെന്‍റായ "കേളി സോക്കർ 2026' ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അൽ ഖർജ് ആലിയ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്‍റ് കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.

ഫാൽക്കൺ എഫ്സി അൽ ഖർജ്, അൽ ഖർജ് സോഫ ഗ്രൂപ്പ്, ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസി, അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്സി, പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജ്, വേൾഡ് മലയാളി ഫെഡറേഷൻ എഫ്സി അൽ ഖർജ് എന്നീ ആറു ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുത്തത്.

വ്യാഴാഴ്ച രാത്രി 10ന് ആരംഭിച്ച മത്സരങ്ങൾ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് വരെ നീണ്ടു. ആദ്യ സെമിഫൈനലിൽ ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസി 3-1ന് പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജിനെ പരാജയപ്പെടുത്തി.

രണ്ടാം സെമിഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് ഷൂട്ടൗട്ടിൽ 4-2ന് അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്സിയെ മറികടന്ന് ഫൈനലിലെത്തി. ആവേശകരമായ ഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് എതിരില്ലാത്ത ഒരു ഗോളിന് ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസിയെ തോൽപ്പിച്ച് ചാമ്പ്യൻമാരായി.

ഷെറീഫ്, സമദ്, റാസിക്ക് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഏരിയ പ്രസിഡന്‍റ് രാമകൃഷ്ണൻ കൂവോട് അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങിൽ അൽ ഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ജേതാക്കൾക്കുള്ള ട്രോഫിയും ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം ക്യാഷ് അവാർഡും സമ്മാനിച്ചു.

റണ്ണേഴ്സ്-അപ്പ് ട്രോഫി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതിയും ക്യാഷ് അവാർഡ് ഏരിയ ട്രഷറർ ജയൻ പെരുനാടും കൈമാറി. സൈതലവി മുംതാസ്, ഡോ. നാസർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

കേളി രക്ഷാധികാരി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, സെക്രട്ടേറിയറ്റ് അംഗങ്ങളായ രജീഷ് പിണറായി, കാഹിം ചേളാരി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.

സംഘാടക സമിതി കൺവീനർ റഷീദലിയുടെ നേതൃത്വത്തിൽ ചെയർമാൻ അബ്ദുൾ കലാം, സാമ്പത്തിക കൺവീനർ ഗോപാൽ ചെങ്ങന്നൂർ എന്നിവരടങ്ങുന്ന 31 അംഗ സംഘാടക സമിതി ടൂർണമെന്‍റിന്‍റെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.

ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം സ്വാഗതവും ജ്യോതിലാൽ നന്ദിയും രേഖപ്പെടുത്തി.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

03-08-2026

കെഎച്ച്എൻഎ വേദ പഠനകളരിക്ക് ഭക്തിനിർഭരമായ തുടക്കം

 

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) കേരളത്തിലെ ഗായത്രി ഗുരുകുലവുമായി സഹകരിച്ച് ആരംഭിച്ച ഓൺലൈൻ വേദ പഠനകളരിക്ക് ഭക്തിനിർഭരമായ തുടക്കമായി.

ഗുരുകുലാചാര്യൻ ഡോ. അരുൺ പ്രഭാകരന്‍റെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പങ്കെടുത്തു.

കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം രേവതി സന്ദീപിന്‍റെ ഭക്തിഗാനാലാപനത്തോടെയും ശാലിനി ഷാജീവ് ഭദ്രദീപം തെളിയിച്ചതോടെയും ആരംഭിച്ചു.

ഒരു വർഷം നീളുന്ന 52 പ്രതിവാര ക്ലാസുകളുടെ ആമുഖപ്രഭാഷണത്തിൽ ഡോ. അരുൺ പ്രഭാകരൻ, സനാതനധർമ്മത്തിന്‍റെ അടിസ്ഥാനശിലയായ വേദങ്ങളുടെ കാലാതീതവും സർവലൗകികവുമായ പ്രസക്തി വിശദീകരിച്ചു.

ചതുർവേദങ്ങളാണ് ഭാരതീയ ധർമദർശനത്തിന്‍റെയും വൈദിക സംസ്കാരത്തിന്‍റെയും അടിസ്ഥാനമെന്നും ലോകം അംഗീകരിക്കുന്ന ശാസ്ത്രങ്ങൾ, കലകൾ, സംഹിതകൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയുടെ പ്രാഥമിക സ്രോതസും വേദങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരതമുനിയുടെ നാട്യശാസ്ത്രവും ചരകനും ശുശ്രുതനും രൂപപ്പെടുത്തിയ ആയുർവേദ സംഹിതകളും വേദപാരമ്പര്യത്തിൽ നിന്നാണ് ഉദ്ഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഋഗ്വേദം അഗ്നിസൂക്തത്തോടെ ആരംഭിക്കുന്നതിന്‍റെ ആത്മീയ അർഥവും അദ്ദേഹം വിശദീകരിച്ചു.

വേദം വെറും വാക്കുകളല്ല; അത് മന്ത്രങ്ങളാണ്. ആ മന്ത്രങ്ങളുടെ ശരിയായ പഠനവും പരിശീലനവും ആചരണവുമാണ് ഈ പഠനകളരിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുകുല വിദ്യാഭ്യാസ പാരമ്പര്യം പിന്തുടരുന്ന ഈ പഠനപദ്ധതിയിൽ ആചാര്യനും അന്തേവാസിയും തമ്മിലുള്ള ആത്മീയ ബന്ധത്തിനാണ് പ്രാധാന്യമെന്നും ക്ലാസുകളുടെ ശിഷ്ടാചാരവും പഠനക്രമവും അദ്ദേഹം വിശദീകരിച്ചു.

അധ്യക്ഷപ്രസംഗത്തിൽ കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, വേദ പഠനകളരി ഒരു പഠനപദ്ധതി മാത്രമല്ലെന്നും ആത്മീയ വളർച്ചയും ആത്മാന്വേഷണവും കൈവരിക്കാൻ പ്രവാസി കുടുംബങ്ങളെ പ്രാപ്തരാക്കുന്ന ദീർഘകാല സംരംഭമാണെന്നും പറഞ്ഞു.

സനാതനധർമ്മത്തിന്‍റെ ശാശ്വതമായ അറിവ് പുതുതലമുറയിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎച്ച്എൻഎയുടെ ദേശീയ പദ്ധതികൾ റീജിയണുകളുടെ നേതൃത്വത്തിൽ കൂടുതൽ സജീവമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ സംരംഭത്തിന്‍റെ ചുമതല സൗത്ത് ഈസ്റ്റ് റീജിയൺ ഏറ്റെടുത്തത്.

പദ്ധതിക്ക് നേതൃത്വം നൽകുന്ന റീജിയണൽ വൈസ് പ്രസിഡന്‍റ് ഷാജീവ് പദ്മനിവാസ്, സ്പിരിച്വൽ ചെയർ സംഗീത ചന്ദ്രൻ, റീജിയണൽ സെക്രട്ടറി രേഖ രാജീവ് എന്നിവരെ പ്രസിഡന്‍റ് അഭിനന്ദിച്ചു.

ഗായത്രി ഗുരുകുലത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് ഗുരുകുലം വക്താവും ഉപാധ്യായയുമായ ഗായത്രി രാജൻ വിശദീകരിച്ചു. ഷൊർണൂരിലെ ഗായത്രി ഗുരുകുലത്തിന്‍റെ പ്രവർത്തനങ്ങൾ, പഠനശിബിരങ്ങൾ, ഗുരുകുല സന്ദർശന പദ്ധതികൾ എന്നിവയും അവർ പരിചയപ്പെടുത്തി.

പരിപാടിയുടെ കോഓർഡിനേറ്ററായ രാജീവ് ഭാസ്കർ, വേദ പഠനകളരി പുതിയ തലമുറയെ വൈദിക പാരമ്പര്യവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന സംരംഭമാണെന്ന് പറഞ്ഞു.

വേദങ്ങൾ പരമമായ അറിവിലേക്കുള്ള വഴികാട്ടികളാണെന്നും വേദാംഗങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ എന്നിവ ഉൾക്കൊള്ളുന്ന വിശാലമായ ജ്ഞാനലോകത്തിലേക്കുള്ള പ്രവേശനമാണ് ഈ പഠനപരിപാടിയിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

റീജിയണൽ സെക്രട്ടറി രേഖ രാജീവ് നന്ദി രേഖപ്പെടുത്തി. എല്ലാ ഞായറാഴ്ചയും രാത്രി ഏഴിന് (ഈസ്റ്റേൺ ടെെം) ഓൺലൈനായി ക്ലാസുകൾ നടക്കും. വടക്കേ അമേരിക്കയിലെ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഈ പഠനപരിപാടി പൂർണമായും സൗജന്യമാണ്.

താത്പര്യമുള്ളവർ www.namaha.org വഴി രജിസ്റ്റർ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു.

03-08-2026

സ്കോട്‌ലൻഡിലെ ആദ്യ സീറോമലബാർ ദൈവാലയം മദർവെല്ലിൽ കൂദാശ ചെയ്തു

മദർവെൽ (സ്കോട്‌ലൻഡ്): ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിലുള്ള സ്കോട്‌ലൻഡിലെ ആദ്യ സീറോമലബാർ ദൈവാലയമായ മർത്തമറിയം (സെന്‍റ് മേരീസ്) ദൈവാലയം ഭക്തിനിർഭരമായ ചടങ്ങുകളിൽ കൂദാശ ചെയ്തു.

ഇതോടെ യുകെയിലെ ഏഴാമത്തെ സ്വന്ത സീറോമലബാർ ദൈവാലയവും സ്കോട്‌ലൻഡിലെ ആദ്യ ഔദ്യോഗിക സീറോമലബാർ ഇടവകയും എന്ന ചരിത്രനേട്ടം മദർവെൽ സ്വന്തമാക്കി.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ മുഖ്യകാർമികത്വത്തിലായിരുന്നു കൂദാശാ ശുശ്രൂഷകൾ. ചടങ്ങിനിടെ രൂപത പുറത്തിറക്കിയ ഡിക്രി പ്രകാരം മർത്തമറിയം ദൈവാലയത്തെ സ്കോട്‌ലൻഡിലെ ആദ്യ ഔദ്യോഗിക സീറോമലബാർ ഇടവകയായി ഉയർത്തി.

രൂപതാ ചാൻസലർ റവ.ഫാ. മാത്യു പിണക്കാട്ട് ഡിക്രി വായിച്ചുകേൾപ്പിച്ചു. തുടർന്ന് റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിനെ (സുനിലച്ചൻ) ഇടവകയുടെ ആദ്യ വികാരിയായി നിയമിച്ചു.

G32 മുതൽ ML12 വരെയുള്ള വിവിധ പോസ്റ്റ് കോഡ് പ്രദേശങ്ങളിലെ സീറോമലബാർ വിശ്വാസികൾ പുതിയ ഇടവകയുടെ പരിധിയിൽ ഉൾപ്പെടും.

 

01-08-2026

ഓസീസ് മലയാളികളുമായി സംവദിക്കാൻ സജീവ് ജോസഫ്; മീറ്റ് ആൻഡ് ഗ്രീറ്റ് 19ന്

സിഡ്നി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ എൻഎസ്ഡബ്ല്യുവിന്‍റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫുമായി "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിക്കുന്നു.

കോൺഗ്രസിന്‍റെ ജനകീയ നേതാവും കേരള നിയമസഭയിലെ ശ്രദ്ധേയ സാന്നിധ്യവുമായ അദ്ദേഹത്തെ നേരിൽ കാണാനും സംവദിക്കാനുമുള്ള മികച്ച അവസരമാണ് പ്രവാസികൾക്കായി സിഡ്നിയിൽ ഒരുക്കുന്നത്.

സിഡ്നിയിലെ പരിപാടിയുടെ വിശദാംശങ്ങൾ

തീയതി: ഓഗസ്റ്റ് 19. സമയം: രാത്രി ഏഴ് മുതൽ ഒമ്പത് വരെ. സ്ഥലം: സിഡ്നി, എൻഎസ്ഡബ്ല്യു (കൃത്യമായ വേദി പിന്നീട് അറിയിക്കുന്നതാണ്).

സിഡ്നിയിലെ പരിപാടിക്ക് പുറമെ, മെൽബണിൽ നടക്കുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.

ഈ മാസം 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

സജീവ് ജോസഫിനെ സിഡ്നിയിലെ ഇന്ത്യൻ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ അഭിമാനമുണ്ടെന്ന് ഐഒസി കമ്മറ്റി അറിയിച്ചു.

എല്ലാ കോൺഗ്രസ് സ്നേഹികളെയും പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +61 426 848 390, +61 470 483 697.

03-08-2026

മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസന വാർഷിക സമ്മേളനം നടന്നു

ഗാസിയാബാദ്: മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസനത്തിന്‍റെ 2026-ലെ വാർഷിക സമ്മേളനം "Repent and Turn to God' (അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക) എന്ന പ്രമേയത്തിൽ ഗാസിയാബാദിലെ ഇന്ദിരാപുരം സെന്‍റ് തോമസ് സ്കൂളിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.

രാവിലെ പ്രഭാത നമസ്കാരത്തോടും വിശുദ്ധ കുർബാനയോടും സമ്മേളനത്തിന് തുടക്കമായി. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയം, ഗാസിയാബാദ് മാർത്തമറിയം വനിതാസമാജം യൂണിറ്റിന്‍റെ പ്രാർഥനാഗാനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്.

അഡ്വ. ഷിനി എബ്രഹാം ബൈബിൾ വായന നിർവഹിച്ചു. വികാരി റവ. ഫാ. ബിജു ഡാനിയേൽ സ്വാഗതം ആശംസിച്ചു. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അധ്യക്ഷത വഹിച്ചു. സെന്‍റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. സൂസൻ ഏലിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം ആശംസകൾ നേർന്നു. മർഥ് മറിയം വനിതാസമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കോബ് ബേബി പങ്കെടുത്ത യൂണിറ്റുകളെ പരിചയപ്പെടുത്തി.

ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലം അസോസിയേറ്റ് പ്രഫസർ ഡോ. ടീന ലിസ ജോൺ രണ്ട് സെഷനുകളിലായി ബൈബിൾ ക്ലാസുകൾ നയിച്ചു. ഉച്ചയ്ക്ക് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്‍റെ നേതൃത്വത്തിൽ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് കൈയെഴുത്തിൽ തയാറാക്കിയ ബൈബിളിന്‍റെ പ്രകാശനം നടന്നു.

ഉച്ചഭക്ഷണത്തിന് ശേഷം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം, ഗുരുഗ്രാമിന്‍റെ ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു. സെന്‍റ് ജോസഫ്സ് ദേവാലയം, തുഗ്ലകാബാദ് അവതരിപ്പിച്ച ഫാൻസി ഡ്രസ് ശ്രദ്ധേയമായി.

തുടർന്ന് ആശംസാപ്രസംഗങ്ങൾ, ബിസിനസ് സെഷൻ, വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു. മർത്തമറിയം വനിതാസമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.

പ്രാർഥനയോടും ആശീർവാദത്തോടും കൂടി സമ്മേളനം സമാപിച്ചു. ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും 550 ഓളം മർത്തമറിയം വനിതാസമാജം അംഗങ്ങളുടെ സാന്നിധ്യം സമ്മേളനത്തെ ശ്രദ്ധേയമാക്കി.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

03-08-2026

വീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം

വീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം

വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്തുവാനുള്ള കഴിവുണ്ടായിരിക്കും.

ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത്
മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.

പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.

ചികിത്സ

വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനി രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.

സമ്പൂർണ വിശ്രമം

രോഗബാധിതർക്ക് സമ്പൂർണവിശ്രമം ആവശ്യമാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി വിശ്രമം തുടരേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. ആസ്പിരിൻ, ഇബുപ്രോഫിൻ മുതലായ വേദനസംഹാരി മരുന്നുകൾ ഒഴിവാക്കണം. പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനിബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്കു രോഗം പകരുന്നത് തടയാൻ സഹായിക്കും.

ആഴ്ചയിലൊരിക്കൽ...

സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കംചെയ്യുക.ആഴ്ചയിലൊരിക്കൽ കൊതുകിന്‍റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ

03-08-2026

വീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം

വീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം

വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്തുവാനുള്ള കഴിവുണ്ടായിരിക്കും.

ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത്
മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.

പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.

ചികിത്സ

വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനി രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.

സമ്പൂർണ വിശ്രമം

രോഗബാധിതർക്ക് സമ്പൂർണവിശ്രമം ആവശ്യമാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി വിശ്രമം തുടരേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. ആസ്പിരിൻ, ഇബുപ്രോഫിൻ മുതലായ വേദനസംഹാരി മരുന്നുകൾ ഒഴിവാക്കണം. പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനിബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്കു രോഗം പകരുന്നത് തടയാൻ സഹായിക്കും.

ആഴ്ചയിലൊരിക്കൽ...

സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കംചെയ്യുക.ആഴ്ചയിലൊരിക്കൽ കൊതുകിന്‍റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ടസ് പുതിയ ഷോറും ഉദ്ഘാടന ചടങ്ങിൽ നടൻ ധ്യാൻ ശ്രീനിവാസൻ്റെ പ്രസംഗം
പാലായിലെ പ്രളയം; ആകാശ ദൃശ്യം
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാണോ?
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up