ADVERTISEMENT

Close
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

19-08-2026

റെയിൽവേയുടെ വൃത്തികേട് കുടിവെള്ളത്തിലും കലക്കി

Editorial

18-08-2026

“നെറ്റും കീറി’’എൻടിഎ കളി

Editorial

17-08-2026

ഉണ്ണുന്ന ചോറിനു മാപ്പ്!

Editorial

15-08-2026

വീണ്ടും മടക്കിയിരിക്കുന്നു ആ സ്വാതന്ത്ര്യ ചെക്ക്

Editorial

14-08-2026

ഫെഡറലിസത്തെ തുരക്കുന്ന ധാതുഖനന ഭേദഗതി

Editorial

13-08-2026

‘ഓപറേഷൻ ഗ്രിപ്’ വഴുതരുത്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kannur

പ്രിയദർശിനി പദ്ധതി:ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്ന രീതി പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ്-എം

പയ്യാവൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി സ്വാഗതാർഹമാണെങ്കിലും അതിന്‍റെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്ന രീതി ഏറെ പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ്-എം പയ്യാവൂർ മണ്ഡലം കമ്മിറ്റി.

പദ്ധതിയിൽ ഉൾപ്പെടുത്തി 60 വയസ് കഴിഞ്ഞ മുഴുവൻ പുരുഷൻമാർക്കും സൗജന്യ യാത്ര അനുവദിക്കണമെന്നും പദ്ധതിമൂലം സ്വകാര്യ ബസുടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്‍റ് ജോസ് മണ്ഡപം അധ്യക്ഷത വഹിച്ചു. ജെയ്സൺ കാച്ചപ്പിള്ളിൽ, ബിനു മണ്ഡപം, ടോമി വടക്കുംവീട്ടിൽ, നോവിൻസ് ചെരിപുറം, ലിജു പാറയിൽ, ചാക്കോ കാരത്തുരുത്തേൽ, ജോസഫ് ചക്കാനിക്കുന്നേൽ, തുളസീധരൻ നായർ, തങ്കച്ചൻ വെട്ടത്ത്, ഏബ്രഹാം വെട്ടത്ത് എന്നിവർ പ്രസംഗിച്ചു.

Thiruvananthapuram

അന്‍സിജിക്ക് കണ്ണീരോടെ വിടനൽകി ജന്മനാട്

വെള്ളറട: മാര്‍ത്താണ്ഡത്തെ സ്വകാര്യ നഴ്‌സിംഗ് കോളജ് കെട്ടിടത്തില്‍നിന്നു ചാടി മരിച്ച മലയാളി വിദ്യാര്‍ഥിനി അന്‍സിജിയുടെ (21) മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജില്‍നിന്ന് ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനുശേഷം സഹപാഠികളും ബന്ധുക്കളും നാട്ടുകാരുമടങ്ങിയ വൻജനാവലിയുടെ സാന്നിധ്യത്തിലാണു സംസ്കരിച്ചത്. 14 നാണ് നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ അന്‍സിജി കോളജ് കെട്ടിടത്തില്‍നിന്നും ചാടിയത്. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനും മാനേജ്‌മെന്‍റിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉയര്‍ത്തിയത്.

കന്യാകുമാരി ജില്ലയിലെ കരുങ്കല്‍ ബത്‌ലഹേം സ്വകാര്യ നഴ്‌സിംഗ് കോളജ് കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍നിന്ന് ചാടി ഗുരുതര പരിക്കേറ്റു അൻസിജി ചികിത്സയിലായിരുന്നു. വെള്ളറട കത്തിപാറ പിഎഎന്‍ ഹൗസ് നിവാസില്‍ അനില്‍രാജ് -സോണി ദമ്പതികളുടെ മകളാണ് അ ൻസിജി. മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്നു.
14ന് കോളജില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഒരുക്കം നടക്കുന്നതിനിടെയായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ ഫോണ്‍ ഉപയോഗിക്കാന്‍പാടില്ലെന്ന നിയമം ലംഘിച്ച് അൻസിജി ഫോണ്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോളജ് പ്രിന്‍സിപ്പല്‍ ഷീജ, അന്‍സിജിയെ മറ്റു വിദ്യാര്‍ഥികളുടെ മുന്നിവച്ചു ശകാരിക്കു കയും മാനസികമായി പീഡിപ്പിക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്‌തിരുന്നുവെന്നാമ് ആരോപണം. ഇതില്‍ മനംനൊന്ത് അൻ ജിസി കെട്ടിടത്തില്‍നിന്നു താ ഴേയ്ക്കു ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ അൻസിജി യെ കോളജ് അധികൃതര്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, സ്വാതന്ത്ര്യദിന അലങ്കാരങ്ങള്‍ ചെയ്യുന്നതിനിടെ കാൽ വഴുതി താഴേയ്ക്കു വീഴുകയാ യിരുന്നുവെന്നാണ് മാനേജ്‌മെന്‍റ് അധികൃതർ പോലീസിനോ ടും വീട്ടുകാരോടും പറഞ്ഞത്.

പിന്നീട് മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാസങ്ങള്‍ക്കുമുമ്പ് കോളജ് ഹോസ്റ്റലില്‍ മോശം ഭക്ഷണം നല്‍കിയതിനെതിരേ അന്‍സിജിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനുശേഷം കോളജ് മാനേജ്മെന്‍റും പ്രിന്‍സിപ്പലും പഠനത്തില്‍ മിടുക്കിയായിരുന്ന അന്‍സിജിയോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയും മാനസിക സമ്മര്‍ദത്തിലാക്കുകയും ചെയ്തിരുന്നുവെന്നും ആക്ഷേ പമുയരുന്നുണ്ട്.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ ഷീജക്കും കോളജ് മാനേജ്‌മെന്‍റിനുമെതിരേ കരുങ്കല്‍ പോലീസ് കേസെടുത്തിരുന്നു. പ്രിന്‍സിപ്പല്‍ ഷീജയെ സസ്‌പെന്‍റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എടുത്ത കേസിൽ ഷീജയെ പോലീസ് അറസ്റ്റുചെയ്തു.

സംഭവമുമായി ബന്ധപ്പെട്ടു തമിഴ്‌നാട് റൂറല്‍ എസ്പി അന്‍സിജിയുടെ കുടുബവുമായി ഇരുപത്തിനാലാം തീയതി സംസാരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. അന്‍സിജിയുടെ സഹോദരി അരുണിമ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്

Kollam

ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കൊട്ടിയം: ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. ചാത്തന്നൂര്‍ താഴം വടക്ക് കളിയാക്കുളം കമ്പിവിള വീട്ടില്‍ സല്‍മാന്‍ (20) മയ്യനാട് ബ്ലൂസ്റ്റാറില്‍ അഹമ്മദ് ഷാ (37) എന്നിവരാണ് മരിച്ചത്. കണ്ണനല്ലൂരിന് സമീപം കൊട്ടിയം - കണ്ടറ റോഡില്‍ പെരുമ്പുഴ മൃഗാശുപത്രിക്ക് സമീപം ഇന്നലെ പുലര്‍ച്ചേ 4.30 ഓടെയായിരുന്നു അപകടം. മുന്നില്‍പ്പോയ ലോറി പെട്ടന്നു ബ്രേക്ക് ചെയ്തപ്പോള്‍ പിന്നാലെവന്ന ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു.

അപകടം സംഭവിച്ച ശേഷം ഏറെ നേരത്തിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പുലര്‍കാലമായതിനാല്‍ ഇതുവഴി മറ്റ് വാഹനങ്ങള്‍ വരാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് താമസമുണ്ടാക്കി. ഒടുവില്‍ വെന്‍റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സുകളില്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഹമ്മദ് ഷായുടെ പിതാവ് നടത്തുന്ന സ്‌കൂളിന്‍റെ ബസ് അറ്റകുറ്റ പണികള്‍ക്കായി മുവാറ്റുപുഴയിലെ വര്‍ക്ക് ഷോപ്പിലാണ്.

സ്‌കൂള്‍ വാഹനത്തിനാവശ്യമായ സ്‌പെയര്‍ പാര്‍ട്സുകളുമായി തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സുഹൃത്തുക്കളായ യുവാക്കള്‍ ബൈക്കിള്‍ മുവാറ്റുപുഴയിലേയ്ക്ക് പോയത്. വര്‍ക്ക് ഷോപ്പില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എത്തിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം. മയ്യനാട് ബ്ലു സ്റ്റാറില്‍ ഷാജഹാന്‍ (ബ്ലു സ്റ്റാര്‍ ഷാജി)-മെഹര്‍ കര്‍ണ ദമ്പതികളുടെ മകനാണ് അഹമ്മദ് ഷാ. ബ്രസീല്‍ ആസ്ഥാനമായ മര്‍ച്ചന്‍റ് നേവിയില്‍ എന്‍ജിനിയറാണ്. ഒരാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യ: വിദ്യ. മകള്‍: അബാന്‍ അബില. സഹോദരി: ആമിന ഷാജഹാന്‍. സാല്‍മാന്‍ ബിനുകുമാര്‍-റസിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സാബിത്ത്, സല്‍മ.

Pathanamthitta

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

പത്തനംതിട്ട: വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി. സ്‌കൂൾ, കോളജ് പരിസരങ്ങളിലെ ലഹരിമാഫിയയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കളക്‌ട്രറേറ്റില്‍ നടന്ന വ്യാജമദ്യ നിയന്ത്രണ ജില്ലാതല ജനകീയ സമിതി യോഗത്തില്‍ പ്രസിഡന്‍റ് നിര്‍ദേശിച്ചു.

എക്‌സൈസ് വകുപ്പിന്‍റെ ലഹരി വിരുദ്ധ നടപടി യോഗത്തില്‍ വിശദീകരിച്ചു. സ്‌കൂള്‍ പ്രവര്‍ത്തന സമയങ്ങളിലും വൈകിട്ട് അടയ്ക്കുമ്പോഴും യൂണിഫോമിലും മഫ്തിയിലും എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിംഗുമുണ്ട്. വ്യാജവാറ്റ് നടക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ വനം വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകളില്‍ കര്‍ശന നിരീക്ഷണമുണ്ട്.

ജില്ലയിലെ ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബുകള്‍ രൂപികരിച്ചു. കോളജുകളില്‍ നേര്‍കൂട്ടം കമ്മിറ്റികളും ഹോസ്റ്റലുകളില്‍ ശ്രദ്ധ കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നു. ഓരോ താലൂക്കുകളിലും ജനജാഗ്രത വോളണ്ടിയര്‍ ടീം രൂപീകരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിന് എന്‍ഫോഴ്‌സമെന്‍റ് പ്രവര്‍ത്തനം ശക്തമാക്കി.

ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിര്‍മാണം, അനധികൃത മദ്യ വില്‍പ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ അമര്‍ച്ച ചെയ്യുന്നതിന് ഓഗസ്റ്റ് 31 വരെ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ പ്രത്യേകമായി രൂപീകരിച്ചു.

അബ്കാരി, എന്‍ഡിപിഎസ് കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് ജില്ലാതല, താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളില്‍ ഫോണ്‍ മുഖേന അറിയിക്കാം. ജില്ല കണ്‍ട്രോള്‍ റൂം -0468 2222873, ടോള്‍ ഫ്രീ നമ്പർ- 1055, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പത്തനംതിട്ട- 0468 2222502, 9400069466. എഡിഎം ആര്‍. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി. എൽ. ഷിബു, അസിസറ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍മാരായ എസ്. അനില്‍കുമാർ, എസ്. സനില്‍, ജനകീയ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Idukki

ഇങ്ങനെയോ പാചകം?

നെടുങ്കണ്ടം: ടൗണിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഭക്ഷ്യോത്പന്ന നിർമാണ സ്ഥാപനം ആരോഗ്യവകുപ്പ് അധികൃതർ അടച്ചുപൂട്ടിച്ചു. കോടതിക്ക് എതിർവശത്തുള്ള വാണിജ്യകെട്ടിടത്തിന്‍റെ ഭൂഗർഭ നിലയിലാണ് അനധികൃതമായി ബോർമ പ്രവർത്തിച്ചിരുന്നത്.

പരിപ്പുവട, ഉഴുന്നുവട, സമൂസ, ചിപ്സ്, പത്തിരി തുടങ്ങിയ പലഹാരങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾ തീർത്തും അനാരോഗ്യകരമായ സാഹചര്യത്തിൽ ഇവിടെ പാചകം ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തി.

പാചകത്തിന് ഉപയോഗിച്ചിരുന്ന എണ്ണ കറുത്ത നിറത്തിലായിരുന്നുവെന്നും സമൂസയുടെ പുറംചട്ടയിൽ ഫംഗസ് ബാധ കണ്ടെത്തിയെന്നും ആരോഗ്യവകുപ്പധികൃതർ അറിയിച്ചു. ഫ്രിഡ്ജിലും ഭക്ഷ്യവസ്തുക്കൾ അനാരോഗ്യകരമായ രീതിയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഇവിടെ നിർമിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ടൗണിലെ വിവിധ ഹോട്ടലുകൾ, ലഘുഭക്ഷണശാലകൾ, ബേക്കറികൾ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതായും തൊഴിലാളികളിൽനിന്ന് വിവരം ലഭിച്ചു.
തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുകളോ സ്ഥാപനത്തിന് പഞ്ചായത്തിന്‍റെയോ ആരോഗ്യവകുപ്പിന്‍റെയോ പ്രവർത്തനാനുമതി രേഖകളോ ഹാജരാക്കാൻ കഴിഞ്ഞില്ല. കെട്ടിടത്തിന്‍റെ മുൻഭാഗത്ത് അഭിഭാഷകന്‍റെ ബോർഡ് പ്രദർശിപ്പിച്ചിരുന്നതായും മുൻവാതിൽ താഴിട്ട് പൂട്ടിയ നിലയിലായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

ആരോഗ്യപ്രവർത്തകർ പിൻവാതിലിലൂടെയാണ് സ്ഥാപനത്തിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. തുടർ നിയമ നടപടികൾക്കായി പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.

ഹെൽത്തി കേരള ടീമിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എഫ്എച്ച്സി കെപി കോളനി മെഡിക്കൽ ഓഫീസർ ഡോ. വി.കെ. പ്രശാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാർ, ജെഎച്ച്ഐമാരായ സന്തോഷ്, മഞ്ജു, ജെജി എന്നിവർ പങ്കെടുത്തു.

Alappuzha

ഫലം പ്രവചിച്ച് സമ്മാനം നേടാം

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്‍ വള്ളത്തിന്‍റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് ആലപ്പുഴ പാലത്ര ഫാഷന്‍ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന പി.ടി. ചെറിയാന്‍ സ്മാരക കാഷ് അവാര്‍ഡ്-10,001 രൂപ സമ്മാനമായി ലഭിക്കും.
ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്‌റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്‍റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ തപാൽ കാർഡിൽ എഴുതിയാണ് അയയ്ക്കേണ്ടത്. ഒരാള്‍ക്ക് ഒരു വള്ളത്തിന്‍റെ പേര് മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകള്‍ അയയ്ക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും. കാർഡിൽ നെഹ്‌റു ട്രോഫി പ്രവചനമത്സരം- 2026 എന്നെഴുതണം. 21ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക. വിലാസം: കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001. ഫോണ്‍. 0477-2251349.

വള്ളംകളി എക്‌സ്പ്രസ് യാത്ര തുടങ്ങി

ആലപ്പുഴ: വള്ളംകളിയുടെ ആവേശം കരയിലെത്തിച്ച് വള്ളംകളി എക്‌സ്പ്രസ് യാത്ര തുടങ്ങി. വള്ളംകളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റി തയാറാക്കിയ പ്രചാരണ വാഹനമായ വള്ളംകളി എക്‌സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി. നായർ നിർവഹിച്ചു. വാഹനത്തിൽ വള്ളംകളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, വള്ളംകളി ചരിത്ര ഫോട്ടോ പ്രദർശനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞകാല നെഹ്റുട്രോഫി മത്സരങ്ങളിലെ പ്രധാന ദൃശ്യങ്ങൾ പ്രദർശനത്തിൽ കാണാം. ഇന്നലെ ആരംഭിച്ച് 22 വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും സമീപ ജില്ലകളിലും വള്ളംകളി എക്‌സ്പ്രസ് പര്യടനം നടത്തും. സന്ദർശകർക്ക് ബസിനുള്ളിൽ കയറി പ്രദർശനം കാണാൻ പ്രത്യേക കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കും. ഉദ്ഘാടന ചടങ്ങിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എ.എം. നൗഫൽ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, കെ. നാസർ, പി.കെ. ബൈജു, രമേശൻ ചെമ്മാപറമ്പിൽ, അബ്ദുൽ സലാം ലബ്ബ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, തുടങ്ങിയവർ പങ്കെടുത്തു.

Kottayam

ചങ്ങനാശേരി-കവിയൂര്‍ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 25 ലക്ഷം

ചങ്ങനാശേരി: ചങ്ങനാശേരി-കവിയൂര്‍ റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് പൊതുമരാമത്ത് 25 ലക്ഷം രൂപ അനുവദിച്ചതായി വിനു ജോബ് എംഎല്‍എ അറിയിച്ചു. ചങ്ങനാശേരി നിയോജകമണ്ഡലം പരിധിയില്‍പ്പെട്ട പെരുന്ന റെഡ്സ്‌ക്വയര്‍ ജംഗ്ഷന്‍ മുതല്‍ പായിപ്പാട് ആഞ്ഞിലിത്താനം വരെയുള്ള ഭാഗത്താണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ റോഡിലെ യാത്ര സുഗമമാകും.

കരാര്‍ ജോലികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാത്തതുമൂലമാണ് ചങ്ങനാശേരി-കവിയൂര്‍ റോഡ് വികസന പദ്ധതികള്‍ നിലച്ചു കിടക്കുന്നത്. 2018ലാണ് 14 കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡിന്‍റെ നിർമാണ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. കിഫ്ബിയില്‍നിന്നും അനുവദിച്ച 33 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്തു വകുപ്പ് മല്ലപ്പള്ളി ഡിവിഷന്‍റെ നേതൃത്വത്തിലാണ് ആദ്യഘട്ട നിര്‍മാണ ജോലികള്‍ നടന്നത്.

പിന്നീട് കെആര്‍എഫ്ബിക്കായിരുന്നു നിര്‍മാണച്ചുമതല. നാലുതവണ ടെന്‍ഡര്‍ നല്‍കിയിട്ടും കരാറുകാര്‍ ബിസി നിലവാരത്തിലുള്ള ടാറിംഗ് ജോലികള്‍ ഏറ്റെടുക്കാന്‍ എത്താത്തതാണ് നിര്‍മാണ ജോലികള്‍ തടസപ്പെടാന്‍ കാരണമായത്. ഈ വിഷയം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. തോട്ടഭാഗം മുതല്‍ ആഞ്ഞിലിത്താനം വരെയുള്ള ഭാഗം തിരുവല്ല നിയോജകമണ്ഡലത്തിന്‍റെ പരിധിയിലും ആഞ്ഞിലിത്താനംമുതല്‍ ചങ്ങനാശേരി പെരുന്ന രാജേശ്വരി ജംഗ്ഷന്‍ വരെയുള്ള ഭാഗം ചങ്ങനാശേരി നിയോജകമണ്ഡലത്തിന്‍റെ പരിധിയിലുമാണ്.

തോട്ടഭാഗം മുതല്‍ പെരുന്നവരെ ഭാഗത്ത് ആദ്യഘട്ടമായി ബിഎം നിലവാരത്തിലുള്ള ടാറിംഗ് ജോലികള്‍ നാലുവര്‍ഷംമുമ്പുതന്നെ പൂര്‍ത്തിയാക്കിയിരുന്നു.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസവും റോഡ് നിര്‍മാണത്തിലെ പ്രതിസന്ധിയാണ്. പായിപ്പാട് ജംഗ്ഷന്‍, സന്ദരിപ്പടി ഭാഗം, നാലുകോടി, മുക്കാട്ടുപടി, ഇരൂപ്പ, ഫാത്തിമാപുരം ഭാഗങ്ങളെല്ലാം തകര്‍ന്ന നിലയിലാണ്. മഴക്കാലത്ത് രാജേശ്വരി ജംഗ്ഷനില്‍ വെള്ളക്കെട്ടുണ്ടായി വാഹന സഞ്ചാരവും കാല്‍നടപ്പും ദുരിതമാകുകയാണ് പതിവ്.

Ernakulam

മുനമ്പം ഹാർബറിൽ 21,000 കിലോ പൊടി മത്സ്യങ്ങൾ പിടികൂടി

ചെറായി: മുനമ്പം ഫിഷിംഗ് ഹാർബർ കേന്ദ്രീകരിച്ച് ഇന്നലെ ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 21,000 കിലോഗ്രാം പൊടി മത്സ്യങ്ങൾ പിടിച്ചെടുത്തു. 4.5 സെന്‍റീമീറ്റർ മാത്രം വലിപ്പമുളള കിളിമീൻ, ഉലുവാച്ചി തുടങ്ങിയ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. ഇവ ഹാർബറിൽ വിൽപനയ്ക്കായി ഇറക്കി വച്ചെങ്കിലും എന്നാൽ വില്പന നടത്താൻ തൊഴിലാളികളും മറ്റും സമ്മതിച്ചില്ല.

ഇതോടെ വിവരമറിഞ്ഞ് വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്‍റ് ഡയറക്ടർ ജിബിനയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തുകയും മത്സ്യങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴിന് ഹാർബറിൽ മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കിയ ശേഷം കെട്ടിയിട്ടിരുന്ന പള്ളിപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗെലാറ്റിയാസ് എന്ന ട്രോളിംഗ് ബോട്ടും കസ്റ്റഡിയിലെടുത്തു.

പരിശോധനയിൽ ബോട്ടിന് ഫിഷറീസ് വകുപ്പിന്‍റെ രജിസ്ട്രേഷൻ ഇല്ലെന്നും കണ്ടെത്തി. തുടർന്ന് ബോട്ടിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വി. സിന്ധു രണ്ടര ലക്ഷം രൂപ പിഴ വിധിക്കുകയായിരുന്നു. എൻഫോഴ്സ്മെന്‍റ് ഫിഷറി ഗാർഡ് റോയ്, സീ റെസ്‌ക്യൂ ഗാർഡുമാരായ ജിപ്സൺ റോച്ച, സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Thrissur

മൺമണം മായാതെ.., മാതേവർ മാറാതെ...

തൃശൂർ: ഉത്രാടസന്ധ്യയിൽ അരിമാവണിഞ്ഞ്, പൂക്കൾ ചൂടി, തൂശനിലയിൽ അലങ്കരിച്ചൊരുക്കാനുള്ള കളിമൺ തൃക്കാക്കരയപ്പന്മാരെ (മാതേവർ) സ്വന്തമാക്കാൻ തൃശൂർ തേക്കിൻകാട് മൈതാനിയിലും നഗര, നാട്ടിൻപുറ വിപണികളിലും വൻ തിരക്ക്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിവുതെറ്റിക്കാതെ എത്തിയ തൊഴിലാളികൾ ഇത്തവണ നാലിഞ്ച് മുതൽ മൂന്നടി വരെയുള്ള തൃക്കാക്കരയപ്പന്മാരെയാണ് വിപണിയിൽ ഒരുക്കിയിരിക്കുന്നത്. കളിമണ്ണു കുഴച്ച് അടിച്ചുപരത്തി ചതുരാകൃതിയിൽ അടിഭാഗം വരുന്ന വിധം സ്തൂപങ്ങളായാണ് ഇവ നിർമിക്കുന്നത്. വേഗത്തിൽ ഉണങ്ങിക്കിട്ടാനും പൂക്കൾ കുത്തിവയ്ക്കാനുമായി നാലു ഭാഗത്തും മുകളിലും ചെറുദ്വാരങ്ങളും നൽകും. പൂർണമായും തണലത്താണ് ഇവ ഉണക്കിയെടുക്കുന്നത്. മുൻവർഷങ്ങളിൽ സ്വാഭാവിക ചായങ്ങൾ പൂശിയിരുന്ന സ്ഥാനത്ത് ഇത്തവണ കൂടുതൽ ആകർഷകമാക്കാൻ പെയിന്‍റാണ് പലരും ഉപയോഗിച്ചിരിക്കുന്നത്.

ഉപയോഗം ഒരിക്കൽമാത്രം

കളിമണ്ണ് പഴയതുപോലെ കിട്ടാനില്ലെങ്കിലും ഓട്ടുകമ്പനികളിൽനിന്നു മണ്ണെത്തിച്ചാണ് നിർമാണം നടത്തുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. കാൽനൂറ്റാണ്ടായി തൃശൂർ നഗരത്തിൽ വില്പനയ്ക്കെത്തുന്നവരാണ് ചിലർ. ഒരെണ്ണം നിർമിക്കാൻ 15 മിനിറ്റോളമെടുക്കും. വിശ്വാസപ്രകാരം ഒരിക്കൽ പൂജിച്ച തൃക്കാക്കരയപ്പന്മാരെ പിന്നീട് ഉപയോഗിക്കരുത്. അവ മണ്ണിൽത്തന്നെ ലയിപ്പിച്ചു കളയേണ്ടതിനാൽ മരംകൊണ്ടു നിർമിക്കുന്നത് ശരിയല്ലെന്നും തൊഴിലാളികൾ പറയുന്നു.

പ്രതീക്ഷയോടെ വില്പനക്കാർ

മഴ ഒഴിഞ്ഞതോടെ വിപണിയിൽ കച്ചവടം സജീവമായി. നാലിഞ്ച് വലിപ്പമുള്ള ഒരെണ്ണത്തിന് 30 രൂപയും മൂന്നെണ്ണം അടങ്ങുന്ന ഡിസൈൻ ഇല്ലാത്ത സാധാരണ സെറ്റിന് 100 രൂപയുമാണ് വില. ഡിസൈൻ ഉള്ളവയ്ക്ക് വലുപ്പത്തിനനുസരിച്ച് 250 മുതൽ 750 രൂപ നൽകണം. കഴിഞ്ഞ വർഷങ്ങളിൽ മഴ തിരിച്ചടിയായിരുന്നു. ഇത്തവണ തെളിഞ്ഞ ആകാശം പ്രതീക്ഷ നൽകുന്നുണ്ടെന്നും ഉത്രാടം അടുക്കുമ്പോഴേക്കും കച്ചവടം കൂടുതൽ ഉഷാറാകുമെന്ന പ്രതീക്ഷയിലാണെന്നും വില്പനക്കാർ പറയുന്നു.

Palakkad

മുടപ്പല്ലൂരുകാരെ പൊടിയിൽമുക്കി പൊതുമരാമത്ത് വകുപ്പ്

വടക്കഞ്ചേരി: പൊതുമരാമത്ത് വകുപ്പ് അധികൃതർ മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാനപാതയിലെ പ്രമുഖകേന്ദ്രമായ മുടപ്പല്ലൂർ ടൗണിലെ കച്ചവടക്കാരുടേയും യാത്രക്കാരുടേയും ക്ഷമ പരീക്ഷിക്കുന്നതു തുടരുന്നു.

വർഷങ്ങളായി വെള്ളക്കെട്ടും കുഴികളുമായി തീരാദുരിതം മാത്രം സമ്മാനിച്ചിട്ടുള്ള പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ ഓണസമ്മാനമായി മറ്റൊരു ദുരിതംകൂടി നൽകിയിട്ടുണ്ട്.
മഴ മാറി നിൽക്കുന്നതിനാൽ കുഴികളിൽനിറച്ച മെറ്റലും പാറപ്പൊടിയും പ്രദേശത്താകെ പാറിക്കളിച്ച് കച്ചവടക്കാർക്ക് കടതുറക്കാൻ കഴിയാത്തവിധം വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. കച്ചവട സാധനങ്ങളിൽ പൊടിമൂടി ടൗണിലെ മൂന്നുകടകൾ ഇതിനകം പൂട്ടിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി രമേശ് ബാബു പറഞ്ഞു. ഓണത്തിനുമുമ്പ് ടാറിംഗ് നടത്തി റോഡ് മിനുമിനുപ്പാക്കുമെന്നു പറഞ്ഞ പൊതുമരാമത്ത് വകുപ്പ് അധികൃതർ ഓണം അടുത്തതോടെ മലക്കം മറിഞ്ഞു.

വ്യാപാരി നേതാക്കൾ പൊടിശല്യം അറിയിച്ചപ്പോൾ ഓണം കഴിയുന്നതുവരെ സഹിക്കേണ്ടി വരുമെന്നാണ് അറിയിപ്പു ലഭിച്ചത്. എന്നാൽ സാറേ വെള്ളം നനയ്ക്കാൻ നടപടിയുണ്ടാകുമോ എന്നുചോദിച്ചപ്പോൾ അതിനു ഫണ്ടില്ലെന്ന മറുപടിയായിരുന്നു.

തങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന മറുപടികളാണുണ്ടാകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിലും മാന്യമായി സംസാരിച്ചുകൂടേ എന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. ഒരു നല്ലമഴ പെയ്താൽമതി മുടപ്പല്ലൂർടൗൺ വെള്ളക്കെട്ടിലായി കടകളിലെല്ലാം വെള്ളംകയറും.

റോഡിലൂടെ വലിയ വാഹനം കടന്നുപോകുമ്പോൾ കടകൾക്കുള്ളിൽ വെള്ളം ഓളംവെട്ടും. ഈ സ്ഥിതി തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഇപ്പോഴും ഇതിനു ശാശ്വത പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പിനു കഴിയുന്നില്ല.

ഡ്രെയ്നേജ് നവീകരണം, കലുങ്ക് പൊളിച്ചുപണിയൽ തുടങ്ങിയവ ലക്ഷങ്ങളേറെ ചെലവഴിച്ച് ഇടയ്ക്കിടെ നടത്തുന്നതല്ലാതെ വെള്ളക്കെട്ടിനും റോഡ് തകർച്ചയ്ക്കും പരിഹാരമായിട്ടില്ല. ഇതിനിടേയാണ് ഇപ്പോൾ പൊടികൂടി സമ്മാനിച്ചിട്ടുള്ളത്.

Malappuram

പോലീസ് ഫുട്ബോൾ: ക്വാർട്ടർ ഫൈനൽ ഇന്ന്

മലപ്പുറം: ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന പോലീസ് ഫുട്ബോൾ ടൂർണമെന്‍റിൽ പ്രീക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചപ്പോൾ ആതിഥേയരായ മലപ്പുറത്തിന് അപ്രതീക്ഷിത തോൽവി. കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്തനംതിട്ടയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ മലപ്പുറത്തെ പരാജയപ്പെടുത്തിയത്.

രാവിലെ നടന്ന മത്സരത്തിൽ കേരളാ പോലീസ് അക്കാഡമിയെ 3-1 ന് തോൽപ്പിച്ച് കാസർഗോഡും എംഎസ്പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ കോഴിക്കോട് റൂറൽ ജില്ലയെ 2-0ന് തോൽപിച്ച് ഇടുക്കിയും കെഎപി നാലാം ബറ്റാലിയനെ 3-0ന് കീഴടക്കി ഐആർബിയും തൃശൂർ സിറ്റിയെ 3-0ന് തോൽപിച്ച് എംഎസ്പിയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മഞ്ചേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിൽ നടന്ന പ്രീക്വാർട്ടറിൽ കണ്ണൂർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് കോഴിക്കോട് സിറ്റിയും കണ്ണൂർ റൂറൽ ജില്ലയെ 3-0 തോൽപിച്ച് കെഎപി മൂന്നാം ബറ്റാലിയനും കെഎപി മൂന്നാം ബറ്റാലിയനെ 2-0 ഗോളുകൾക്ക് പരാജയപ്പെടുത്തി കെഎപി നാലാം ബറ്റാലിയനും ഇന്ന് നടക്കുന്ന ക്വാർട്ട ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടി.

സെമി ഫൈനൽ, ഫൈനൽ എന്നിവ 20ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കും.

Kozhikode

ബീച്ചുകളിൽ പ്രവേശനം നിരോധിച്ചു

കോഴിക്കോട്: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും 19ന് രാത്രി 12 മുതൽ 20ന് രാത്രി 12 വരെ പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും കച്ചവടക്കാർക്കും ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. കടലിൽ കുളിക്കുകയോ വെള്ളത്തിലിറങ്ങുകയോ കടൽത്തീരത്തിന്‍റെ അരികിലേക്ക് സമീപിക്കുകയോ ചെയ്യുന്നതും പൂർണമായി നിരോധിച്ചിട്ടുണ്ട്. ബേപ്പൂർ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമാണ്.മത്സ്യത്തൊ

ഴിലാളികൾ കടലിൽ പോകുകയോ ചെറുവള്ളങ്ങളും പരമ്പരാഗത വള്ളങ്ങളും കടലിലേക്ക് ഇറക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. ബേപ്പൂർ തുറമുഖം, കൊയിലാണ്ടി ഹാർബർ എന്നിവിടങ്ങളിലെയും മറ്റ് മത്സ്യബന്ധന കേന്ദ്രങ്ങളിലെയും വള്ളങ്ങൾ മതിയായ അകലത്തിൽ സുരക്ഷിതമായി കെട്ടിയിടണം. ബേപ്പൂർ, കൊയിലാണ്ടി എന്നിവിടങ്ങളിലെയും തീരദേശ മത്സ്യബന്ധന കേന്ദ്രങ്ങളിലെയും ജനങ്ങൾക്ക് ഫിഷറീസ് വകുപ്പ് മൈക്ക് അനൗൺസ്‌മെന്‍റ് നടത്തും. കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്‍റ്, ബേപ്പൂർ റീജണൽ പോർട്ട് ഓഫീസർ, ഫിഷറീസ് വകുപ്പ് എന്നിവർ തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കും. മുന്നറിയിപ്പ് പ്രകാരം 19ന് പുലർച്ചെ 2.30 മുതൽ 20ന് വൈകുന്നേരം 5.30 വരെ 16 മുതൽ 21 സെക്കൻഡ് വരെ കാലദൈർഘ്യമുള്ളതും 1.2 മുതൽ 1.9 മീറ്റർ വരെ ഉയരമുള്ളതുമായ തിരമാലകൾക്ക് സാധ്യതയുണ്ട്.

Wayanad

എംആര്‍പിക്ക് വില്‍ക്കാനാകാത്ത രാസവളങ്ങള്‍ ബഹിഷ്‌കരിക്കും: എഫ്ഡിഎ

കല്‍പ്പറ്റ: ചാക്കില്‍ രേഖപ്പെടുത്തിയ എംആര്‍പിക്ക് വില്‍ക്കാന്‍ കഴിയാത്ത രാസവളങ്ങള്‍ ഫെര്‍ട്ടിലൈസര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്ഡിഎ) ബഹിഷ്‌കരിക്കും.
യൂറിയ, ഡിഎപി ഉള്‍പ്പെടെ ചില കോംപ്ലക്‌സ് വളങ്ങളുടെ വില്‍പനയാണ് ബഹിഷ്‌കരിക്കുകയെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സി. രവീന്ദ്രന്‍, മറ്റു ഭാരവാഹികളായ ഇ. ഹൈദ്രു, ഷമീര്‍ കരണി, ബെന്നി ജോസഫ്, എം.വി. റെജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജും ഇറക്കുകൂലിയും കമ്പനികള്‍ നല്‍കാത്തതിനാല്‍ ചാക്കില്‍ രേഖപ്പെടുത്തിയ വിലയ്ക്ക് യൂറിയയും ഡിഎപിയും വില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

എംആര്‍പിയിലും കൂടുതല്‍ വില ഇടാക്കൂന്നത് വളം ചില്ലറ വ്യാപാരികളും ഉപഭോക്താക്കളുമായുള്ള തര്‍ക്കത്തിനു കാരണമാകുകയാണ്.

എഫ്ഒഎല്‍ (ഫ്രൈറ്റ് ഓണ്‍ ലൊക്കേഷന്‍) സമ്പ്രദായപ്രകാരം വളങ്ങള്‍ കടകളില്‍ എത്തിക്കുന്നത് പല കമ്പനികളം നിര്‍ത്തിവച്ചിരിക്കയാണ്. എഫ്ഒഎല്‍ സമ്പ്രദായം പുനഃസ്ഥാപിക്കുന്നതിനടക്കം ഇടപെടല്‍ തേടി കൃഷി മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വിഷയം പഠിച്ച് സെക്രട്ടറി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാമെന്നാണ് മന്ത്രി നിവദേക സംഘത്തെ അറിയിച്ചത്.

നാമമാത്ര കമ്മീഷന്‍ ഉപയോഗിച്ച് മുന്നോട്ടുപോകാന്‍ വ്യാപാരികള്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജ് പിന്‍വലിച്ചത്. ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിവേദനത്തിലൂടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യ-യുക്രൈന്‍, യുഎസ്-ഇറാന്‍ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ പൊട്ടാഷ്, ഫാക്ടംഫോസ് വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. പൊട്ടാഷ് ചാക്കിന് (50 കിലോഗ്രാം) 1,550 രൂപയായിരുന്നത് 2,300 രൂപയായി വര്‍ധിച്ചു. ഫാക്ടംഫോസിന്‍റേത് 1,450 രൂപയില്‍നിന്ന് 2,300 രൂപയായി ഉയര്‍ന്നു. കര്‍ഷകരെ സംബന്ധിച്ചിടത്തോളം താങ്ങാന്‍ കഴിയുന്നതല്ല ഈ വിലക്കയറ്റമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Kannur

പ്രിയദർശിനി പദ്ധതി:ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്ന രീതി പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ്-എം

പയ്യാവൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി സ്വാഗതാർഹമാണെങ്കിലും അതിന്‍റെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്ന രീതി ഏറെ പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ്-എം പയ്യാവൂർ മണ്ഡലം കമ്മിറ്റി.

പദ്ധതിയിൽ ഉൾപ്പെടുത്തി 60 വയസ് കഴിഞ്ഞ മുഴുവൻ പുരുഷൻമാർക്കും സൗജന്യ യാത്ര അനുവദിക്കണമെന്നും പദ്ധതിമൂലം സ്വകാര്യ ബസുടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്‍റ് ജോസ് മണ്ഡപം അധ്യക്ഷത വഹിച്ചു. ജെയ്സൺ കാച്ചപ്പിള്ളിൽ, ബിനു മണ്ഡപം, ടോമി വടക്കുംവീട്ടിൽ, നോവിൻസ് ചെരിപുറം, ലിജു പാറയിൽ, ചാക്കോ കാരത്തുരുത്തേൽ, ജോസഫ് ചക്കാനിക്കുന്നേൽ, തുളസീധരൻ നായർ, തങ്കച്ചൻ വെട്ടത്ത്, ഏബ്രഹാം വെട്ടത്ത് എന്നിവർ പ്രസംഗിച്ചു.

Kasaragod

ഗവ. കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്സ് കാടുമൂടി നശിക്കുന്നു

കാസർഗോഡ്: ചുറ്റുപാടും പടർന്നുകയറിയ കാടിനും പടർപ്പുകൾക്കും ഇടയിൽ ഓടുമേഞ്ഞ ഏതാനും കെട്ടിടങ്ങൾ. അവിടെയെത്താനുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. കാലപ്പഴക്കം മൂലം ദ്രവിച്ചുതുടങ്ങിയ മേൽക്കൂരയ്ക്കു മുകളിൽ ചോർച്ച തടയാൻ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റുകൾ. കാടുമൂടിയ പരിസരങ്ങളിൽ കാട്ടുപന്നികളും പാമ്പുകളും പതിവുസാന്നിധ്യം. പറഞ്ഞുവരുന്നത് ഏതെങ്കിലും ഉപേക്ഷിക്കപ്പെട്ട എസ്റ്റേറ്റിനു നടുവിലുള്ള കെട്ടിടങ്ങളുടെ കാര്യമല്ല. ഇത് ജില്ലാ ആസ്ഥാനത്തെ ഗവ. കോളജിനോടു ചേർന്നുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിന്‍റെ അവസ്ഥയാണ്.

ഈ കെട്ടിടങ്ങൾ ഇപ്പോഴും പൂർണമായി ഉപേക്ഷിക്കപ്പെട്ട നിലയിലല്ല. ആകെയുള്ള 22 ക്വാർട്ടേഴ്സുകളിൽ 12 എണ്ണത്തിൽ ഇപ്പോൾ താമസക്കാരുണ്ട്. കോളജിലെ അധ്യാപകരും അനധ്യാപകരും കുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പം ഇതിനകത്തു കഴിയുന്നുണ്ട്. പക്ഷേ മിക്കവരും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ താമസിക്കേണ്ടിവന്നാലും കഴിവതുംവേഗത്തിൽ പുറത്തുള്ള ഏതെങ്കിലും സ്വകാര്യ ക്വാർട്ടേഴ്സോ വീടോ വാടകയ്ക്കെടുത്ത് മാറുകയാണ് ചെയ്യുന്നത്.

കോളജിന്‍റെ തുടക്കകാലത്ത് നിർമിക്കപ്പെട്ടതാണ് ഈ സ്റ്റാഫ് ക്വാർട്ടേഴ്സുകൾ. അര നൂറ്റാണ്ടിലധികമുള്ള കാലപ്പഴക്കവും കൃത്യമായ സംരക്ഷണത്തിന്‍റെയും അറ്റകുറ്റപണികളുടെയും അഭാവവുമാണ് ഇവയെ ഈ സ്ഥിതിയിലാക്കിയത്. വിദ്യാനഗർ-സീതാംഗോളി റോഡിൽനിന്ന് ഈ ക്വാർട്ടേഴ്‌സുകളിലേക്ക് കയറുന്ന റോഡിന്‍റെ ഓരത്ത് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനുമായി നിർമിച്ച കോൺക്രീറ്റ് ക്വാർട്ടേഴ്സുകളുമുണ്ട്. രണ്ടും വർഷങ്ങളായി ആൾതാമസമില്ലാതെ ഉപയോഗശൂന്യമാണ്. ഇതിനേക്കാൾ കാടുമൂടിയ അവസ്ഥയിലുമാണ്. കാട്ടുപന്നികളും തെരുവുനായ്ക്കളും പാമ്പുകളുമെല്ലാം ഇവിടെ താവളമടിക്കുന്നു.

ഈ ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റി പകരം പുതിയ ഫ്ളാറ്റ് സമുച്ചയം നിർമിക്കാൻ 13 വർഷം മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് പദ്ധതി തയ്യാറാക്കി മൂന്നരക്കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ തുടർനടപടികളില്ലാതെ ആ പദ്ധതി മരവിച്ചുപോയി. രണ്ടേക്കറിലധികം സ്ഥലമാണ് ഈ ക്വാർട്ടേഴ്സുകൾക്കു ചുറ്റുമായി കാടുപിടിച്ചു കിടക്കുന്നത്. ഫ്ളാറ്റ് നിർമിക്കുന്നതിനൊപ്പം അവശേഷിക്കുന്ന സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ മറ്റു വികസന ആവശ്യങ്ങൾക്കു പ്രയോജനപ്പെടുത്തുകയോ സൗന്ദര്യവത്കരണത്തിലൂടെ കോളജിനും നാടിനുംമുതൽക്കൂട്ടാക്കി മാറ്റുകയോ ചെയ്യാവുന്നതാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

 

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

ഏലിയാമ്മ ജോസഫ്

തത്തംപള്ളി: ചെമ്പരത്തിക്കൽ ഏലിയാമ്മ ജോസഫ് (92) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തത്തംപള്ളി സെന്‍റ് മൈക്കിൾസ് പള്ളിയിൽ. പരേത ചങ്ങനാശേരി പോളക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ സി.പി. ജോസഫ്. മക്കൾ: ജെസമ്മ, ജോമിച്ചൻ, സോണിച്ചൻ, ഷേർലി, ബെറ്റ്സി. മരുമക്കൾ: സി.ടി. വർഗീസ് മാമ്മൂട്ടിൽ (ആലപ്പുഴ), ബീന അമ്പൂക്കൻ (മാള), പരേതയായ വിജി ചെറുപുഷ്‌പം പുനലൂർ, ടോമി ജോസഫ് കളത്തിൽ (യുഎസ്എ), പവിത്രൻ സെബാസ്‌റ്റ്യൻ, പവിത്രാലയം (ബംഗളൂരു).

സുജിത് കോശി

തിരുവനന്തപുരം: കുമാരപുരം പൂന്തി റോഡ് റോസ് ഗാർഡൻസിൽ (ഇലവുംതിട്ട വാലുപറമ്പിൽ ) കേന്ദ്ര ആഭ്യന്തരവകുപ്പിലെ ജോയിന്‍റ് ഡപ്യൂട്ടി ഡയറക്ടർ സുജിത് കോശി (59) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് ഇലവുംതിട്ട ബെതലഹേം മാർത്തോമാ പള്ളിയിൽ. ഭാര്യ: ഷീല ഏബ്രഹാം കോശി പനക്കാമറ്റം (ട്രിച്ചി ), മകൻ: ജോനാഥൻ കോശി. സഹോദരങ്ങൾ: ഡോ.സുജ മേരി കോശി ( റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, മൃഗ സംരക്ഷണ വകുപ്പ് തിരുവനന്തപുരം) സൂസൻ കോശി ( സെന്‍റ് തോമസ് എച്ച്എസ്എസ്, കോഴഞ്ചേരി) .

സാറാമ്മ ജേക്കബ്

കൊട്ടാരക്കര: കിഴക്കേത്തെരുവ് മണികെട്ടിയ കിഴക്കേ വീട്ടിൽ സാറാമ്മ ജേക്കബ് (തങ്കച്ചി- 80) അന്തരിച്ചു. അഞ്ചൽ ആനപ്പുഴക്കൽ പൂവത്താൻകാവിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രണ്ടിന് ഹോളി ട്രിനിറ്റി മലങ്കര സിറിയൻ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.ഒ. ജേക്കബ്. മക്കൾ: ജോജി ജേക്കബ് (റിട്ട. ഹെഡ്മാസ്റ്റർ, സെന്‍റ് മേരീസ് എച്ച്എസ് ) ജിജി, ബിജി, അജി. മരുമക്കൾ: ആലീസ് ബീന അലക്സ്‌, (റിട്ട. ഹയർ സെക്കൻഡറി അധ്യാപിക, സെന്‍റ് മേരീസ് എച്ച്എസ്എസ്), സാം (സാംസ് ബേക്കേഴ്സ് അഞ്ചൽ), പരേതനായ കുര്യൻ മാത്തൻ (കുര്യോട്ട്, പത്തനാപുരം), കോശി മാത്യു (പൗവ്വത്തിൽ, ഓമല്ലൂർ).

പി.ജെ. ഉമ്മൻ

ആഞ്ഞിലിത്താനം: കൊച്ചിയിൽ പൂവക്കാല നടുവിലേമുറിയിൽ പരേതരായ പി.എം.ജോണിന്‍റെയും ഏലിയാമ്മയുടെയും മകൻ പി.ജെ.ഉമ്മൻ (ജോയി - 81) മുംബൈയിൽ അന്തരിച്ചു. സംസ്‌കാരം നാളെ ഒന്പതിന് ഭവനത്തിലെയും ആഞ്ഞിലിത്താനം ഐപിസി ഹാളിലെയും ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ഉമ്മൻ. മക്കൾ: ബ്ലസൻ, ബെന്നി. മരുമക്കൾ: ഷൈനി, നിമ്മി. ഐപിസി മുൻ ജനറൽ പ്രസിഡന്‍റ് പാസ്റ്റർ ജേക്കബ് ജോണിന്‍റെയും ചങ്ങനാശേരി സെന്‍റർ പാസ്റ്റർ റോയി പൂവക്കാലയുടെയും സഹോദരനാണ്.

എലിസബേത്ത് ജോർജ്

പത്തനംതിട്ട: മാക്കാംകുന്ന് കിഴക്കേടത്ത് തൈപറമ്പിൽ (മണ്ണിൽ) എലിസബേത്ത് ജോർജ് (പിച്ചമ്മ- 87) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ . പരേത നല്ലാനിക്കുന്ന് വടക്കത്തറ കാഞ്ഞിരവേലിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ജോർജ് വർഗീസ്. മക്കൾ : സെൻ ജോർജ്, സിസി ജോർജ് (ദുബായ്). മരുമക്കൾ : വിജി സെൻ വെട്ടിക്കൂട്ടത്തിൽ ഊന്നുകൽ, തേവലക്കര വടക്കേപുത്തൻവീട്ടിൽ ചെറിയാൻ പി. അലക്സ്‌ (ദുബായ്).

ഏലിയാമ്മ ജോസഫ്

തത്തംപള്ളി: ചെമ്പരത്തിക്കൽ ഏലിയാമ്മ ജോസഫ് (92) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തത്തംപള്ളി സെന്‍റ് മൈക്കിൾസ് പള്ളിയിൽ. പരേത ചങ്ങനാശേരി പോളക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ സി.പി. ജോസഫ്. മക്കൾ: ജെസമ്മ, ജോമിച്ചൻ, സോണിച്ചൻ, ഷേർലി, ബെറ്റ്സി. മരുമക്കൾ: സി.ടി. വർഗീസ് മാമ്മൂട്ടിൽ (ആലപ്പുഴ), ബീന അമ്പൂക്കൻ (മാള), പരേതയായ വിജി ചെറുപുഷ്‌പം പുനലൂർ, ടോമി ജോസഫ് കളത്തിൽ (യുഎസ്എ), പവിത്രൻ സെബാസ്‌റ്റ്യൻ, പവിത്രാലയം (ബംഗളൂരു).

സിസ്റ്റർ ജയിംസ് മരിയ പാമ്പയ്ക്കൽ എസ്എബിഎസ്

പാലാ : പൈക ആരാധനാ മഠാംഗമായ സിസ്റ്റർ ജയിംസ് മരിയ പാമ്പയ്ക്കൽ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് പൈക മഠം ചാപ്പലിൽ ആരംഭിച്ച് പൈക സെന്‍റ് ജോസഫ് പള്ളിയില്‍.അന്തിനാട് പാമ്പയ്ക്കൽ കുടുംബാംഗമാണ്. പരേത നെല്ലിയാനി, കാഞ്ഞിരമറ്റം, സേവ്യർപുരം, ഉള്ളനാട്, കടുത്തുരുത്തി, മുത്തോലപുരം, കൂടല്ലൂർ, കാക്കൊമ്പ്, കളത്തൂർ, നിർമ്മൽ ഭവൻ, നസ്രത്ത് ഹിൽ, ഉരുളികുന്നം, പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മാത്യു (കണ്ണൂർ), ജോർജ് (കണ്ണൂർ), ജേക്കബ് (കണ്ണൂർ).

ഫാ. ഡോ. തോമസ് ശ്രാമ്പിക്കലിന്‍റെ സംസ്കാരം 21ന്

ചങ്ങനാശേരി : കഴിഞ്ഞദിവസം അന്തരിച്ച ഫാ. ഡോ. തോമസ് ശ്രാമ്പിക്കലിന്‍റെ സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് വസതിയിൽ ആരംഭിക്കും. തുടർന്ന് പുളിങ്കുന്ന് സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ മൃതദേഹം സംസ്കരിക്കും.മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് പുളിങ്കുന്നിലെ ശ്രാമ്പിക്കൽ വീട്ടിൽ കൊണ്ടുവരും.

വി.എം. കുര്യന്‍

എലിക്കുളം: വെമ്പാല വി.എം. കുര്യന്‍ (വെമ്പാല സാര്‍ - 96, റിട്ട. അധ്യാപകൻ, എലിക്കുളം യുപി സ്‌കൂള്‍) അന്തരിച്ചു. സംസ്‌കാരം നാളെ10.30ന് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ കുര്യന്‍ എലിക്കുളം കട്ടക്കയം കുടുംബാംഗം. മക്കള്‍: അന്നമ്മ, റീത്താമ്മ, കുഞ്ഞുമോന്‍, പരേതയായ ലിസി, ഏലമ്മ, സിബി (സ്വിറ്റ്‌സര്‍ലന്‍ഡ്), സന്തോഷ് (യുകെ). മരുമക്കള്‍: പരേതനായ കുട്ടിച്ചന്‍ വാളിപ്ലാക്കല്‍ (മുണ്ടക്കയം), അപ്പച്ചന്‍ പുളിക്കല്‍ (തീക്കോയി), കുഞ്ഞുമോള്‍ കുളവട്ടം (ചിറക്കടവ്), പരേതനായ ജോയി നഗരൂര്‍ (ചെറുവള്ളി), ജെയിംസ് രണ്ടുപ്ലാക്കല്‍ (ആനിക്കാട്), ലൗലി മുരിങ്ങയില്‍ പാലാ (സ്വിറ്റ്സര്‍ലന്‍ഡ്), സെലിന്‍ മുളഞ്ഞനാല്‍ രാമപുരം (യുകെ). മൃതദേഹം ഇന്ന് വൈകുന്നേരം ആറിന് ഭവനത്തില്‍ കൊണ്ടുവരും.

അലക്സ് കെ. ചാണ്ടി

ഏറ്റുമാനൂർ: പോസ്റ്റ്‌ മാസ്റ്ററും മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ കറത്തേടത്ത് അലക്സ് കെ. ചാണ്ടി (തങ്കച്ചൻ-59) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് ഏറ്റുമാനൂർ സെന്‍റ് ജോസഫ്‌ ക്നാനായ കത്തോലിക്ക പള്ളിയിൽ. പിതാവ്: പരേതനായ ചാണ്ടി. ഭാര്യ: പ്രഭ (റിട്ട. ടീച്ചർ സെന്‍റ് ജോർജ് വിഎച്ച്എസ്എസ്, കൈപ്പുഴ) മാന്നാനം ഓണശേരിൽ കുടുംബാംഗം. മക്കൾ : ആൻ മരിയ അലക്‌സ് (കാനഡ), അലേന അലക്‌സ് (ജർമനി) , ആൽഫിയ അലക്സ്. മരുമക്കൾ ക്രിസ്റ്റിൻ മാത്യു പണ്ടാരശേരിൽ (കാനഡ), ജോയിസൺ ജോയി കിഴക്കേ വള്ളിക്കാട്ടിൽ (ജർമനി). മൃതദേഹം നാളെ രാവിലെ എട്ടു മുതൽ ഭവനത്തിലും 10.30 മുതൽ ഏറ്റുമാനൂർ സെന്‍റ് ജോസഫ്‌ ക്നാനായ കത്തോലിക്ക പള്ളി പാരിഷ് ഹാളിലും പൊതുദർശനത്തിന് വയ്ക്കും.

ഫാ. മാത്യു വളവനാൽ

കരിമ്പൻ: ഇടുക്കി രൂപതാംഗമായ ഫാ. മാത്യു വളവനാൽ (63) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 9.30 ന് മരിയാപുരത്തുള്ള സഹോദരന്‍റെ ഭവനത്തിൽ ആരംഭിക്കും. തുടർന്ന് പൊതുദർശനത്തിനായി മൃതദേഹം മരിയാപുരം സെന്‍റ് മേരീസ് പള്ളിയിൽ എത്തിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്‍റെ മുഖ്യകാർമികത്വത്തിൽ മൃതദേഹം സംസ്കരിക്കും. കരിമ്പൻ വളവനാൽ പരേതരായ തോമസ്- റോസമ്മ ദന്പതികളുടെ മകനാണ്. പൈങ്ങോട്ടൂർ, കരിമണ്ണൂർ, കലൂർ, ആയവന, വെള്ളയാംകുടി എന്നീ ഇടവകകളിൽ സഹവികാരിയായും മുളകരമേട്, രാജമുടി, വെണ്മണി, മാവടി, ബഥേൽ, പാറത്തോട്, ചെമ്പകപ്പാറ, വെള്ളത്തൂവൽ, കഞ്ഞിക്കുഴി, കല്ലാർകുട്ടി, പേഴുംകണ്ടം എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോർജ്, മോളി, ആൻസി, സിബി, പരേതരായ ബേബി, സോയിച്ചൻ.

സിസ്റ്റർ എമിലി ജോൺ

കൊച്ചി: മഞ്ഞുമ്മൽ ഫ്രാൻസിസ്കൻ മിഷനറി ഓഫ് മേരി സിസ്റ്റേഴ്സ് കോൺവെന്‍റിലെ സിസ്റ്റർ എമിലി ജോൺ (85) അന്തരിച്ചു. പാലാ കിഴുക്കരക്കാട്ട് (പ്ലാത്താനം) കുടുംബാംഗമാണ്. മൃതദേഹം ഇന്ന് രാവിലെ ഏഴിന് മഞ്ഞുമ്മൽ കോൺവെന്‍റിലെത്തിക്കും. സംസ്കാരം 2.30ന് കോൺവെന്‍റ്ചാപ്പലിലെ അന്ത്യശുശ്രൂഷയ്ക്കു ശേഷം കോൺവെന്‍റ് സെമിത്തേരിയിൽ. മിഷനറി പ്രവർത്തനത്തിന്‍റെ ഭാഗമായി സിസ്റ്റർ എമിലി ജോൺ 30 വർഷം മഡഗാസ്കറിൽ നഴ്സും മിഡ്‌വൈഫുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആരോഗ്യമേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് അവിടുത്തെ പരമോന്നത ബഹുമതിയായ "മെഡൽ ഒഫ് ഷെവലിയർ' നൽകി മഡഗാസ്കർ സർക്കാർ ആദരിച്ചു. 2012ൽ തിരിച്ചെത്തിയ ശേഷം ചെന്നൈ സെന്‍റ് തോമസ് ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്റർ പദവിയും വഹിച്ചു. മഞ്ഞുമ്മൽ കോൺവെന്‍റിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

അബ്ദുറഹീംമുസ്‌ലിയാർ

മഞ്ചേരി: പ്രമുഖ പണ്ഡിതനും ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റുമായ കിടങ്ങഴി യു. അബ്ദുറഹീം മുസ് ലിയാർ (85) അന്തരിച്ചു. മഞ്ചേരി കിടങ്ങഴി പരേതരായ ഉള്ളാട്ടിൽ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെയും ഓവുങ്ങൽ ആസ്യയുടെയും മകനാണ്. പ്രാഥമിക വിദ്യാഭ്യാസം കിടങ്ങഴി എൽപി സ്കൂളിൽ പൂർത്തിയാക്കി. തുടർന്ന് വിവിധയിടങ്ങളിലെ മതപഠനത്തിനുശേഷം 1967-ൽ വണ്ടൂർ വഹബിയ്യയിലൂടെ അധ്യാപന രംഗത്തേക്ക് പ്രവേശിച്ചു. വണ്ടൂർ, മരുത, കാവനൂർ, വടക്കാങ്ങര, വെള്ളൂർ എന്നിവിടങ്ങളിലെ ദർസ് സേവനത്തിനു ശേഷം 1983 മുതൽ വലിയോറ ദാറുൽ മആരിഫിൽ സ്വദർ മുദരിസായി ദീർഘകാലം വിജ്ഞാന സേവനം നടത്തി. ഭാര്യ: കരിപ്പ ആമിന (വണ്ടൂർ). മക്കൾ: മുഹമ്മദ് സ്വദഖതുള്ള വഹബി, സുബൈർ സൈനി, ഫാത്തിമ, ഉമ്മുകുൽസു, സൈനബ, റുഖിയ്യ, മറിയം, സുലൈഖ, സുമയ്യ. മരുമക്കൾ: സുലൈമാൻ മുസ്‌ലിയാർ (നെൻമേനി), ഹംസ വഹബി (വളരാട്), കരീം വഹബി (ഉഗ്രപുരം), മുഹമ്മദ് അസ് ലം അഹ്സനി, ഹംസ സൈനി (കൂരാട്), അബൂബക്കർ സിദീഖ് ഫൈസി (കോട്ടുമല), മറിയുമ്മ, ദിൽനവാസ് ബീഗം, പരേതനായ മരക്കാർ മുസ് ലിയാർ (ചെറുപുത്തൂർ).

റോസമ്മ

ചെമ്പനോട: പുറ്റുമണ്ണിൽ റോസമ്മ (94) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മരുതോങ്കര സെന്‍റ് മേരീസ് പള്ളിയിൽ. തോണക്കര കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ പുറ്റുമണ്ണിൽ ദേവസ്യ. മക്കൾ: പെണ്ണമ്മ, ജോസ്, അന്നമ്മ, തോമസ്, ദേവസ്യ, ലിസി, റോസ്‌ലിൻ, പരേതരായ മേരി, റോയി. മരുമക്കൾ: തോമസ്‌ കൊട്ടാരത്തിൽ, സെലിൻ അറക്കപറമ്പിൽ, ജോൺ ചീരമറ്റം, ലില്ലി കടപ്പറയിൽ, ജാൻസി പാലാട്ടി, ഷാന്‍റി തെങ്ങും പള്ളിയിൽ, ജോണി കാഞ്ഞിരത്തിങ്കൽ, ആന്‍റണി ആക്കപ്പാറ, ബിജു പടിഞ്ഞാറേ ചിറ്റേടത്ത്.

ജോസഫ്

എണ്ണപ്പാറ: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പറക്കളായി കാലിക്കടവിലെ പുന്നക്കുഴിയില്‍ ജോസഫ് (പാപ്പച്ചന്‍-85) അന്തരിച്ചു. സംസ്‌കാരം ഇന്നു 11ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളിയില്‍. ഭാര്യ: പരേതയായ ത്രേസ്യാമ്മ തടത്തില്‍ കുടുംബാംഗം. മക്കള്‍: ജോസ് (റിട്ട.അധ്യാപകന്‍, കാഞ്ഞിരടുക്കം), ബേബി (വ്യാപാരി, പറക്കളായി), രാജു, ജോര്‍ജ്, ബെന്നി (കെഎസ്ഇബി, പാടിയോട്ടുചാല്‍), റോയി. മരുമക്കള്‍: ഡെയ്‌സി വട്ടക്കുന്നേല്‍ (റിട്ട. അധ്യാപിക), ജെസി കണ്ണംകുളം (കുന്നുംകൈ), രേഖ മറ്റപ്പള്ളി (കാഞ്ഞിരടുക്കം), പ്രീതി വളയത്ത് (വായാട്ടുപറമ്പ്), സിനി വല്യാറ (തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രം), സൈമ ചുക്കനാനിയില്‍ (അധ്യാപിക, തോമാപുരം സെന്‍റ് തോമസ് എച്ച്എസ്എസ്).

നാരായണൻ നമ്പ്യാർ

മട്ടന്നൂർ: തെരൂർ ആനന്ദിൽ കാനാടൻ കേളോത്ത് നാരായണൻ നമ്പ്യാർ (92) അന്തരിച്ചു. റിട്ട. ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസറാണ്. മട്ടന്നൂർ ലയൺസ് ക്ലബ് മുൻ പ്രസിഡന്‍റ്, കാനാടൻ കേളോത്ത് വൈരിഘാതകൻ ക്ഷേത്ര ട്രസ്റ്റി ചെയർമാൻ, തെരൂർ എൻഎസ്എസ് കരയോഗം മുൻ പ്രസിഡന്‍റ്, തെരൂർ മഹാദേവ ക്ഷേത്ര രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കെ.എൻ. തങ്കം. മക്കൾ: കെ. എൻ. സജിത്ത് (എൻജിനിയർ), സനിത്ത് (എൻജിനിയർ, അബുദാബി), സജിനി (അധ്യാപിക, അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ശോഭ (മുംബൈ), സുധ (അബുദാബി), പി. സുധീഷ് (മട്ടന്നൂർ).

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

19-08-2026

കെപിഎസി ലളിത എന്ന സൂപ്പർതാരം

ഭരതന്‍റെ അമരം എന്ന സിനിമയുടെ തുടക്കത്തില്‍ കെ.പി.എ.സി. ലളിതയുടെ ഭാര്‍ഗവി എന്ന കഥാപാത്രം വീട്ടുമുറ്റത്തിരുന്ന് വെറ്റില മുറുക്കി വീട്ടുവിശേഷങ്ങള്‍ പറയുന്ന രംഗമുണ്ട്. വിഭാര്യനായ അച്ചുവിന്‍റെ (മമ്മൂട്ടി) വീട്ടില്‍ നാത്തൂന്‍ ചന്ദിരി (ചിത്ര) പോകുന്നതിന്‍റെ ഒരു ഈര്‍ഷ്യ ഇടയ്ക്കിടെ പ്രകടിപ്പിക്കുന്നുമുണ്ട്. ചന്ദിരി ദേഷ്യപ്പെട്ട് പാത്രം കഴുകാനായി അടുക്കളയിലേക്ക് ചാടിത്തുള്ളി പോകുമ്പോള്‍ ലളിതയുടെ മറുപടി.

“എന്നോട് ജുദ്ധത്തിനു നില്ക്കാതെ നീ നിന്‍റെ പണി നോക്കടി. ഞങ്ങളിവിടെ പലതും പറയും. നീ എന്തിനാണ് അതേറ്റു പിടിക്കണത്.” ഇത്രയും പറഞ്ഞതിന്‍റെ അടുത്ത നിമിഷത്തില്‍ അച്ചുവിന്‍റെ മകള്‍ രാധയെ (മാതു) നോക്കി പറയുന്ന ഡയലോഗ് കേള്‍ക്കുക.

“അപ്പോ മകാള് പരൂക്ഷ ജയിച്ച്...”

വെറ്റില മുറുക്കി തലയാട്ടി നല്ല വാത്സല്യത്തോടെയാണ് ചോദ്യം. എത്ര പെട്ടെന്നാണ്, എത്ര അനായാസമായാണ്, ശുണ്ഠിയെടുക്കുന്ന നാത്തൂനില്‍നിന്നു സ്നേഹനിധിയായ അയല്‍ക്കാരിയായി ലളിത മാറുന്നത്. ഈ രംഗം കാണുമ്പോള്‍ ആലപ്പുഴയിലെയുംമറ്റും മത്സ്യത്തൊഴിലാളികളുടെ വീട്ടുമുറ്റത്ത് ്‍ അക്ഷരാര്‍ഥത്തില്‍ എത്തുന്ന പ്രതീതിയാണ്.

ദേഷ്യം പിടിക്കുമ്പോള്‍ വായില്‍ വരുന്നതു പറയുകയും അടുത്ത നിമിഷം ഇണങ്ങുകയും സ്നേഹിക്കുകയും ചെയ്യുന്ന സാധാരണക്കാരിയായ ഒരു മത്സ്യത്തൊഴിലാളിയുടെ പര്യായമായി മാറുകയാണ് കെ.പി.എ.സി ലളിത. ഇതുപോലെ നിരവധി രംഗങ്ങള്‍ അമരത്തിലുണ്ട്.

ചന്തയില്‍ ഭാര്‍ഗവി മീന്‍ വില്‍ക്കുന്ന രംഗം മറക്കാനേ കഴിയില്ല. തൊട്ടടുത്തിരിക്കുന്ന മീന്‍ വില്പനക്കാരിയോട് വലിയ വായില്‍ വഴക്കിടുന്നു, അടുത്ത നിമിഷം ചിരിക്കുന്നു, നാട്ടുവര്‍ത്തമാനം പറയുന്നു!

ലളിത ജീവന്‍ നല്കിയ ഓരോ കഥാപാത്രത്തിനും അവരുടേതായ സംസാര രീതിയുണ്ട്, ശരീരഭാഷയുണ്ട്, മുഖഭാവങ്ങളുണ്ട്. സത്യത്തില്‍ നമുക്കു ചുറ്റുമുള്ള സ്ത്രീകള്‍തന്നെയാണ് അവരെല്ലാം.

സിനിമയില്‍ അഭിനയമല്ല വേണ്ടത് ബിഹേവ് ചെയ്യുകയാണ് ആവശ്യമെന്ന പുതിയ സമവാക്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ സത്യമാക്കിയ നടിയാണ് കെ.പി.എ.സി. ലളിത. ചെറുപ്പം മുതലുള്ള നാടകാഭിനയം ഇതിനൊരു കാരണമായി കണക്കാക്കാം. അതിനും മുകളില്‍ ദൈവം അറിഞ്ഞു കൊടുത്തൊരു അഭിനയശൈലിയാണ് ലളിതയെ, ലളിത ആക്കിയത്!

തിരുവനന്തപുരത്ത് ഒരു സിനിമാ ഷൂട്ടിംഗിനു വന്ന വേളയില്‍ അനുഗൃഹീത നടിയോട് ചോദിച്ചിട്ടുണ്ട്, എന്താണ് ഈ സ്വാഭാവിക അഭിനയത്തിനു പിന്നിലെ രഹസ്യമെന്ന്. സാധാരണ മട്ടില്‍ കെ.പി.എ.സി ലളിത പറഞ്ഞത് കുറിക്കാം.

“എന്‍റെ ചുറ്റും കാണുന്ന മനുഷ്യരുടെ പെരുമാറ്റവും സംസാരരീതിയുമൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ട കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ പറയുമ്പോള്‍ ജീവിതത്തില്‍ ഞാന്‍ കണ്ട വ്യക്തികളുടെ പെരുമാറ്റവും രീതികളും മറ്റും കഥാപാത്രത്തില്‍ ചേര്‍ക്കാറുണ്ട്. സംവിധായകന്‍റെ അനുവാദത്തോടെ മാത്രമേ ഈ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താറുള്ളൂ എന്നുമാത്രം”.

സിനിമാഭിനയത്തിന്‍റെ തുടക്കകാലത്ത് നായികയായും പിന്നെ നായികാപ്രാധാന്യമുള്ള വേഷങ്ങളും ലളിത അവതരിപ്പിച്ചിട്ടുണ്ട്.‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തില്‍ പാര്‍വതിയായി വന്ന് ഒരു കാമുകിയുടെ സ്വപ്നങ്ങളോടെ കല്യാണി കളവാണി... എന്ന ഗാനം പാടി അഭിനയിക്കുന്നതിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട്.

പില്‍ക്കാലത്ത് അമ്മവേഷത്തിലും മറ്റും എത്തിയതോടെ ലളിതയുടെ റേഞ്ച് മാറി. പരാതിക്കാരിയായ ഭാര്യയായും തന്നിഷ്ടക്കാരിയും വായാടിയുമായ ചേട്ടത്തിയായും, അമ്മായിയമ്മയായും നാത്തൂനായും അസൂയ മൂത്ത അയല്‍ക്കാരിയായും ലളിത ജീവിച്ചു.

സത്യന്‍ അന്തിക്കാടിന്‍റെ പല ഹിറ്റ് സിനിമകളിലും ഈ ഭാവപ്പകര്‍ച്ച ഏറ്റവും മനോഹരമാണ്. ‘വീണ്ടും ചില വീട്ടുവിശേഷങ്ങളിലെ’ മുണ്ടും ചട്ടയുമണിഞ്ഞ കണിശക്കാരിയായ അമ്മച്ചിയെ എങ്ങനെ മറക്കാനാണ്.

സസ്നേഹം, കനല്‍ക്കാറ്റ്, കുടുംബപുരാണം തുടങ്ങി എത്രയോ സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ലളിത വ്യത്യസ്ത രൂപഭാവങ്ങളില്‍ കടന്നുവന്നു.
ലേഡി സൂപ്പര്‍ താരപദവി ആരും ചാര്‍ത്തിക്കൊടുത്തില്ലെങ്കിലും കെ.പി.എ.സി. ലളിതയെ പ്രേക്ഷകമനസില്‍ സൂപ്പര്‍ താരമാക്കുന്ന ഇത്തരം നിരവധി കഥാപാത്രങ്ങളുണ്ട്. കാലത്തിന് ഇളക്കാനാവാത്ത, എണ്ണിയാല്‍ തീരാത്തത്രയും കഥാപാത്രങ്ങള്‍...

19-08-2026

കെപിഎസി ലളിത എന്ന സൂപ്പർതാരം

ഭരതന്‍റെ അമരം എന്ന സിനിമയുടെ തുടക്കത്തില്‍ കെ.പി.എ.സി. ലളിതയുടെ ഭാര്‍ഗവി എന്ന കഥാപാത്രം വീട്ടുമുറ്റത്തിരുന്ന് വെറ്റില മുറുക്കി വീട്ടുവിശേഷങ്ങള്‍ പറയുന്ന രംഗമുണ്ട്. വിഭാര്യനായ അച്ചുവിന്‍റെ (മമ്മൂട്ടി) വീട്ടില്‍ നാത്തൂന്‍ ചന്ദിരി (ചിത്ര) പോകുന്നതിന്‍റെ ഒരു ഈര്‍ഷ്യ ഇടയ്ക്കിടെ പ്രകടിപ്പിക്കുന്നുമുണ്ട്. ചന്ദിരി ദേഷ്യപ്പെട്ട് പാത്രം കഴുകാനായി അടുക്കളയിലേക്ക് ചാടിത്തുള്ളി പോകുമ്പോള്‍ ലളിതയുടെ മറുപടി.

“എന്നോട് ജുദ്ധത്തിനു നില്ക്കാതെ നീ നിന്‍റെ പണി നോക്കടി. ഞങ്ങളിവിടെ പലതും പറയും. നീ എന്തിനാണ് അതേറ്റു പിടിക്കണത്.” ഇത്രയും പറഞ്ഞതിന്‍റെ അടുത്ത നിമിഷത്തില്‍ അച്ചുവിന്‍റെ മകള്‍ രാധയെ (മാതു) നോക്കി പറയുന്ന ഡയലോഗ് കേള്‍ക്കുക.

“അപ്പോ മകാള് പരൂക്ഷ ജയിച്ച്...”

വെറ്റില മുറുക്കി തലയാട്ടി നല്ല വാത്സല്യത്തോടെയാണ് ചോദ്യം. എത്ര പെട്ടെന്നാണ്, എത്ര അനായാസമായാണ്, ശുണ്ഠിയെടുക്കുന്ന നാത്തൂനില്‍നിന്നു സ്നേഹനിധിയായ അയല്‍ക്കാരിയായി ലളിത മാറുന്നത്. ഈ രംഗം കാണുമ്പോള്‍ ആലപ്പുഴയിലെയുംമറ്റും മത്സ്യത്തൊഴിലാളികളുടെ വീട്ടുമുറ്റത്ത് ്‍ അക്ഷരാര്‍ഥത്തില്‍ എത്തുന്ന പ്രതീതിയാണ്.

ദേഷ്യം പിടിക്കുമ്പോള്‍ വായില്‍ വരുന്നതു പറയുകയും അടുത്ത നിമിഷം ഇണങ്ങുകയും സ്നേഹിക്കുകയും ചെയ്യുന്ന സാധാരണക്കാരിയായ ഒരു മത്സ്യത്തൊഴിലാളിയുടെ പര്യായമായി മാറുകയാണ് കെ.പി.എ.സി ലളിത. ഇതുപോലെ നിരവധി രംഗങ്ങള്‍ അമരത്തിലുണ്ട്.

ചന്തയില്‍ ഭാര്‍ഗവി മീന്‍ വില്‍ക്കുന്ന രംഗം മറക്കാനേ കഴിയില്ല. തൊട്ടടുത്തിരിക്കുന്ന മീന്‍ വില്പനക്കാരിയോട് വലിയ വായില്‍ വഴക്കിടുന്നു, അടുത്ത നിമിഷം ചിരിക്കുന്നു, നാട്ടുവര്‍ത്തമാനം പറയുന്നു!

ലളിത ജീവന്‍ നല്കിയ ഓരോ കഥാപാത്രത്തിനും അവരുടേതായ സംസാര രീതിയുണ്ട്, ശരീരഭാഷയുണ്ട്, മുഖഭാവങ്ങളുണ്ട്. സത്യത്തില്‍ നമുക്കു ചുറ്റുമുള്ള സ്ത്രീകള്‍തന്നെയാണ് അവരെല്ലാം.

സിനിമയില്‍ അഭിനയമല്ല വേണ്ടത് ബിഹേവ് ചെയ്യുകയാണ് ആവശ്യമെന്ന പുതിയ സമവാക്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ സത്യമാക്കിയ നടിയാണ് കെ.പി.എ.സി. ലളിത. ചെറുപ്പം മുതലുള്ള നാടകാഭിനയം ഇതിനൊരു കാരണമായി കണക്കാക്കാം. അതിനും മുകളില്‍ ദൈവം അറിഞ്ഞു കൊടുത്തൊരു അഭിനയശൈലിയാണ് ലളിതയെ, ലളിത ആക്കിയത്!

തിരുവനന്തപുരത്ത് ഒരു സിനിമാ ഷൂട്ടിംഗിനു വന്ന വേളയില്‍ അനുഗൃഹീത നടിയോട് ചോദിച്ചിട്ടുണ്ട്, എന്താണ് ഈ സ്വാഭാവിക അഭിനയത്തിനു പിന്നിലെ രഹസ്യമെന്ന്. സാധാരണ മട്ടില്‍ കെ.പി.എ.സി ലളിത പറഞ്ഞത് കുറിക്കാം.

“എന്‍റെ ചുറ്റും കാണുന്ന മനുഷ്യരുടെ പെരുമാറ്റവും സംസാരരീതിയുമൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ട കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ പറയുമ്പോള്‍ ജീവിതത്തില്‍ ഞാന്‍ കണ്ട വ്യക്തികളുടെ പെരുമാറ്റവും രീതികളും മറ്റും കഥാപാത്രത്തില്‍ ചേര്‍ക്കാറുണ്ട്. സംവിധായകന്‍റെ അനുവാദത്തോടെ മാത്രമേ ഈ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താറുള്ളൂ എന്നുമാത്രം”.

സിനിമാഭിനയത്തിന്‍റെ തുടക്കകാലത്ത് നായികയായും പിന്നെ നായികാപ്രാധാന്യമുള്ള വേഷങ്ങളും ലളിത അവതരിപ്പിച്ചിട്ടുണ്ട്.‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തില്‍ പാര്‍വതിയായി വന്ന് ഒരു കാമുകിയുടെ സ്വപ്നങ്ങളോടെ കല്യാണി കളവാണി... എന്ന ഗാനം പാടി അഭിനയിക്കുന്നതിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട്.

പില്‍ക്കാലത്ത് അമ്മവേഷത്തിലും മറ്റും എത്തിയതോടെ ലളിതയുടെ റേഞ്ച് മാറി. പരാതിക്കാരിയായ ഭാര്യയായും തന്നിഷ്ടക്കാരിയും വായാടിയുമായ ചേട്ടത്തിയായും, അമ്മായിയമ്മയായും നാത്തൂനായും അസൂയ മൂത്ത അയല്‍ക്കാരിയായും ലളിത ജീവിച്ചു.

സത്യന്‍ അന്തിക്കാടിന്‍റെ പല ഹിറ്റ് സിനിമകളിലും ഈ ഭാവപ്പകര്‍ച്ച ഏറ്റവും മനോഹരമാണ്. ‘വീണ്ടും ചില വീട്ടുവിശേഷങ്ങളിലെ’ മുണ്ടും ചട്ടയുമണിഞ്ഞ കണിശക്കാരിയായ അമ്മച്ചിയെ എങ്ങനെ മറക്കാനാണ്.

സസ്നേഹം, കനല്‍ക്കാറ്റ്, കുടുംബപുരാണം തുടങ്ങി എത്രയോ സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ലളിത വ്യത്യസ്ത രൂപഭാവങ്ങളില്‍ കടന്നുവന്നു.
ലേഡി സൂപ്പര്‍ താരപദവി ആരും ചാര്‍ത്തിക്കൊടുത്തില്ലെങ്കിലും കെ.പി.എ.സി. ലളിതയെ പ്രേക്ഷകമനസില്‍ സൂപ്പര്‍ താരമാക്കുന്ന ഇത്തരം നിരവധി കഥാപാത്രങ്ങളുണ്ട്. കാലത്തിന് ഇളക്കാനാവാത്ത, എണ്ണിയാല്‍ തീരാത്തത്രയും കഥാപാത്രങ്ങള്‍...

12-08-2026

'ദേവദാസ്' പുനർജനിക്കുമ്പോൾ: DC റിവ്യൂ

1917ൽ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായ രചിച്ച പ്രശസ്തമായ ബംഗാളി നോവലാണ് "ദേവദാസ്". ഈ നോവലിനെ ആധാരമാക്കി 1989ൽ മലയാളത്തിൽ ഉൾപ്പെടെ പത്തിൽ പരം ഭാഷകളിലായി മുപ്പതോളം ചലച്ചിത്രങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ആ പരമ്പരയിലെ ഒടുവിലെ ചലച്ചിത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി പ്രദർശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന "DC" എന്ന തമിഴ് സിനിമ.

പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജും "ഗോദ" സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ വമിഖ ഗബ്ബിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ മാതേശ്വരനാണ്. അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തല സംഗീതം DCയിൽ എടുത്തുപറയത്തക്കതാണ്.

"ദേവദാസ്" എന്ന ബംഗാളി നോവലിന്‍റെ കഥയുമായി DC എന്ന ചലച്ചിത്രത്തിന് വലിയ സാമ്യങ്ങളില്ല. കഥയ്ക്കപ്പുറം, കഥാപാത്രങ്ങളെയാണ് ചലച്ചിത്രം നോവലിൽനിന്ന് സ്വീകരിച്ചിരിക്കുന്നത്. ദേവദാസ് എന്ന നോവൽ ദുരന്തപര്യവസായിയായ ഒരു പ്രണയകഥയായിരുന്നെങ്കിൽ, DC എന്ന സിനിമ രക്തരൂഷിതമായ ഒരു പ്രതികാരകഥയാണ്.

ക്രൂരനായ ഒരു പോലീസ് ഓഫീസറുടെ നീക്കങ്ങൾ പരാജയപ്പെടുത്താൻ നായകനായ ഗുണ്ടാനേതാവ് നടത്തുന്ന കൈവിട്ട കളികളാണ് ചലച്ചിത്രത്തിന്‍റെ സാരാംശം. നീതിയും നിയമവും നടപ്പാക്കേണ്ടവർ കൊള്ളക്കാരും ക്രൂരൻമാരായ കൊലപാതകികളുമായാൽ അവരെ ഉൻമൂലനം ചെയ്യാൻ ഏതറ്റംവരെയും പോകുന്ന ഹീറോയിസമാണ് ഇവിടെ കയ്യടി നേടുന്നത്. A സർട്ടിഫിക്കറ്റുള്ള പ്രസ്തുത ചലച്ചിത്രം കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും അനുയോജ്യമല്ല.

ഈ ചലച്ചിത്രത്തിന്‍റെ ഒരു സവിശേഷത, അക്രമവും കൊലപാതകങ്ങളും കേവലം ത്രില്ലിനുവേണ്ടി അവതരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ എന്നതിനപ്പുറം, കഥാപാത്രങ്ങളുടെ വൈകാരികതയുടെ പൂർത്തീകരണങ്ങളാണ്. അതിനാൽതന്നെ, ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾക്ക് ചലച്ചിത്രത്തിൽ ഉടനീളം മറ്റു സിനിമകളിൽ അധികം കാണാത്ത വിധത്തിലുള്ള പ്രാധാന്യമുണ്ട്.

അവിടെയാണ് അനിരുദ്ധിന്‍റെ മ്യൂസിക് ശ്രദ്ധേയമാകുന്നത്. നായകനായി അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ് (ദേവദാസ്) നടത്തുന്ന ചോര ചിന്തുന്ന താണ്ഡവം, നായികയെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾ എന്നതിനൊപ്പം പ്രതികാരബുദ്ധിയോടെയുള്ളതുമാണ്. പോലീസ് ഫോഴ്‌സിനെ പൂർണമായും തെറ്റുകാരായും അതേസമയം ഗുണ്ടാ സംഘത്തെ നീതിക്കുവേണ്ടി പൊരുതുന്നവരായും സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.

ഒരു സാധാരണക്കാരനെ കൊള്ളയടിച്ച് കൊന്നുതള്ളുന്ന പോലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിച്ചു തുടങ്ങുന്ന സിനിമ, നിരപരാധികളെ കൊന്നുതള്ളുകയും വേട്ടയാടുകയും ചെയ്യുന്ന പോലീസിനെയാണ് അവസാനംവരെ അവതരിപ്പിക്കുന്നത്. പലപ്പോഴായി അവരെയെല്ലാം കൊന്നൊടുക്കുകയാണ് നായകനും കൂട്ടരും. അത്തരമൊരു സാമൂഹിക സാഹചര്യവും പരിഹാരമെന്ന വിധമുള്ള ഗുണ്ടാ വിളയാട്ടവും കഥയുടെ ഭാഗമാണ്.

ലൈംഗികത്തൊഴിലാളിയായിരുന്ന ചന്ദ്രയ്ക്കു (വമിഖ ഗബ്ബി) വേണ്ടിയാണ് കൊലപാതകങ്ങളിൽ ഏറിയ പങ്കും. കുറഞ്ഞ സമയം കൊണ്ട് പ്രണയത്തിന് സമാനമായ വൈകാരികബന്ധം ദേവദാസിനുണ്ടായ പാർവതിയുടെ (സഞ്ജന കൃഷ്ണമൂർത്തി) നിഷ്ഠൂരമായ കൊലപാതകത്തിനുള്ള മറുപടികൂടിയായാണ് ആ പ്രതികാരം.

40 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട 'ദേവദാസി'ലെ പ്രധാന കഥാപാത്രങ്ങളെ പോലീസും ഗാങ്സ്റ്ററുകളും നിറഞ്ഞ ആധുനിക ലോകത്തിലേക്ക് മാറ്റിപ്രതിഷ്ഠിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്. തന്‍റെ ആദ്യ ചിത്രമായ 'റോക്കി'യിലൂടെ പ്രേക്ഷകർക്ക് നൽകിയ പ്രതീക്ഷകൾ അരുൺ മാതേശ്വരൻ ഇവിടെയും നിലനിർത്തുന്നുണ്ട്.
ഇതിലെ ദേവദാസ് തന്‍റെ ലക്ഷ്യങ്ങൾക്കുവേണ്ടി പോരാടുന്ന, ഒരു ഗാങ്സ്റ്റർ ആണ്.

ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളും വളരെ ശ്രദ്ധേയമാണ്. വൈകാരികമായ ചില അച്ഛൻ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട് - മകനുമായി സംസാരമില്ലാത്ത ഒരു പിതാവ്; മകന് മികച്ച വിദ്യാഭ്യാസം നൽകാൻ ആഗ്രഹിക്കുകയും എന്നാൽ ക്രൂരന്മാരായ പോലീസുകാരാൽ കൊല്ലപ്പെടുകയും ചെയ്യുന്ന മറ്റൊരു പിതാവ്; കുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴും അതിനുകഴിയാതെ പോകുന്ന വേറൊരു പിതാവ്. കഥയുടെ ആദ്യന്തം ഇത്തരം കഥാപാത്രങ്ങളിലൂടെ വൈകാരികതകൾ നിലനിർത്താൻ സംവിധായകനും സഹ രചയിതാവായ ഫ്രാങ്ക്ളിൻ ജേക്കബിനും കഴിഞ്ഞിട്ടുണ്ട്.

വെല്ലൂർ, ഗോപിചെട്ടിപ്പാളയം, സത്യമംഗലം, ഈറോഡ്, ചെന്നൈ എന്നിവിടങ്ങളിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ചിത്രത്തിന്‍റെ തുടക്കം വളരെ സ്ലോ ആണ്. കഥയിലേക്ക് ഇറങ്ങുന്നതിനുമുമ്പ് കഥയുടെ പശ്ചാത്തലം മനസിലാക്കാൻ കാഴ്ചക്കാർ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു. എന്നാൽ നർത്തകിയായ പാർവതി എന്ന കഥാപാത്രത്തിന്‍റെ വരവോടെ ചിത്രം വൈകാരികമായ അടിത്തറ ഉറപ്പിക്കുന്നു.

അവിടെനിന്ന്, 'ഒരു കാര്യം കൂടി ചെയ്യണം' എന്ന വാശിയിൽ ദേവദാസും സംഘവും തങ്ങളുടെ അതിജീവനം വീണ്ടുംവീണ്ടും അപകടത്തിലാക്കുന്ന ആവർത്തന സ്വഭാവത്തിലേക്ക് കഥ വീഴുന്നുണ്ട്. എങ്കിലും, രണ്ടാം പകുതിയിൽ ചിത്രം കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു.

തിരക്കഥയുടെ ക്ലാരിറ്റിയാണ് 'ഡിസി'യുടെ ഒരു പ്രധാന കരുത്ത്. കഥാപാത്രങ്ങളെ വെറുതെ ഒരു സീനിൽനിന്ന് അടുത്തതിലേക്ക് നയിക്കുകയല്ല തിരക്കഥ ചെയ്യുന്നത്; മറിച്ച് അവർ എന്തുകൊണ്ട് അത്തരം തീരുമാനങ്ങൾ എടുക്കുന്നു എന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു. എന്തുകൊണ്ടാണ് പാർവതി തികച്ചും അപരിചിതനായ ഒരാളോട് ഇത്ര പെട്ടെന്ന് മനസ് തുറക്കുന്നത്? സ്വന്തം ജീവൻ അപകടത്തിലാക്കി ദാസ് എന്തിനാണ് ചന്ദ്രയെ സഹായിക്കുന്നത്? അപകട സാധ്യതകൾ അറിഞ്ഞിട്ടും ചന്ദ്ര എന്തുകൊണ്ടാണ് അവനോടൊപ്പം നിൽക്കാൻ തീരുമാനിക്കുന്നത്? ദാസിന് എല്ലാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുകൂടേ? ഈ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരങ്ങൾ കഥയിൽ ലഭിക്കുന്നുണ്ട്. മുമ്പ് നടന്ന കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലുകളും ശ്രദ്ധാപൂർവ്വം ഉൾപ്പെടുത്തിയ വഴിത്തിരിവുകളും ഓരോ വൈകാരിക നിമിഷത്തിനും കഥാപരമായ വ്യക്തത നൽകുന്നു.

ദേവദാസിനെ പിന്തുടരുന്ന ഭോജ്‌രാജ് എന്ന പോലീസ് ഓഫീസർ കഥാപാത്രത്തിന് കുറച്ചുകൂടി ശക്തമായ ഒരു പശ്ചാത്തലം ആവശ്യമായിരുന്നു.
എന്നാൽ ഇത്തരം പോരായ്മകൾ ചലച്ചിത്രത്തിന്‍റെ ആസ്വാദ്യതയുടെ കാര്യത്തിൽ വലിയ വിഷയമാകുന്നില്ല. അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തലസംഗീതം ചിത്രത്തിന് വലിയ ഊർജമാണ് നൽകുന്നത് (ചില രംഗങ്ങളിൽ അത് അല്പം മുഴച്ചുനിൽക്കുന്നുണ്ടെങ്കിലും). സാങ്കേതികമായി മോശമില്ലാത്ത നിലവാരം പുലർത്തുന്ന ഈ ചിത്രത്തെ ഒരു ആക്ഷൻ ത്രില്ലറാക്കി മാറ്റുന്നതിൽ സംഗീതം നിർണായക പങ്കുവഹിക്കുന്നു.

ഈ ചലച്ചിത്രം പ്രേക്ഷകർക്ക് നൽകുന്ന ആത്യന്തികമായ സന്ദേശം എന്ത് എന്നൊരു ചോദ്യം സ്വാഭാവികമായി ഉയരുന്ന ഒന്നാണ്. എണ്ണമറ്റ കൊലപാതകങ്ങൾ ചെയ്തതിനുശേഷം നായകനും നായികയ്ക്കും സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകുമോ എന്ന കാഴ്ചക്കാരുടെ സംശയത്തിന് ചലച്ചിത്രത്തിന്‍റെ ക്ലൈമാക്സ് ഉത്തരം നൽകുന്നില്ല. പോലീസ് ഫോഴ്‌സ് എന്നാൽ വെറും വില്ലൻമാർ എന്ന ആഖ്യാനവും റിയലിസ്‌റ്റിക് അല്ല. ഇത്തരത്തിൽ ഇപ്രകാരമൊരു ചലച്ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം ഗുണകരമെന്ന് കരുതാനുമാകില്ല. ഇക്കാരണങ്ങളാൽ, വിവേചന ബുദ്ധിയോടെ കാഴ്ചയ്ക്ക് തെരഞ്ഞെടുക്കേണ്ട ഒരു ത്രില്ലർ ചലച്ചിത്രമാണ് DC.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

19-08-2026

കേളി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി, അൽ മസീഫ് പോളി ക്ലിനിക്കിന്‍റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

അൽ മസീഫ് ക്ലിനിക്കിൽ രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം നാല് വരെ നീണ്ടുനിന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ വിവിധ രാജ്യക്കാരായ ഇരുനൂറിലേറെ പേർ പങ്കെടുത്തു.

സംഘാടക സമിതി ചെയർമാൻ വിപീഷ് രാജൻ അധ്യക്ഷത വഹിച്ച ക്യാമ്പ് അൽ റയ്യാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ മുസ്താഖ് മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.

അൽ റയ്യാൻ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ അനസ്, ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി പി. പി. ഷാജു, ഏരിയ പ്രസിഡന്‍റ് ബിജു, ഏരിയ ട്രഷറർ സുരേഷ്, ചന്ദ്രചൂഡൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും കൺവീനർ മൻസൂർ നന്ദിയും പറഞ്ഞു.

ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ), രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, ട്രൈഗ്ലിസറൈഡ്, ടോട്ടൽ കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകൾ ക്യാമ്പിൽ നടന്നു. ഡോ. ആമിനയുടെ നേതൃത്വത്തിൽ ജനറൽ മെഡിക്കൽ കൺസൾട്ടേഷനും ലഭ്യമാക്കി.

അബ്ദുൽ കലാം, കരീം അമ്പലപ്പാറ, അബ്ദുസലാം, മനു പത്തനംതിട്ട, പി. ടി. സന്തോഷ് കുമാർ, എം. നസീർ, അനിൽ കുമാർ പുളിക്കേറിൽ, ഒ. അനിൽ, എൻ.കെ. ജയൻ, ആഷിഖ്, ഉനൈസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

19-08-2026

കേളി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി, അൽ മസീഫ് പോളി ക്ലിനിക്കിന്‍റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

അൽ മസീഫ് ക്ലിനിക്കിൽ രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം നാല് വരെ നീണ്ടുനിന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ വിവിധ രാജ്യക്കാരായ ഇരുനൂറിലേറെ പേർ പങ്കെടുത്തു.

സംഘാടക സമിതി ചെയർമാൻ വിപീഷ് രാജൻ അധ്യക്ഷത വഹിച്ച ക്യാമ്പ് അൽ റയ്യാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ മുസ്താഖ് മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.

അൽ റയ്യാൻ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ അനസ്, ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി പി. പി. ഷാജു, ഏരിയ പ്രസിഡന്‍റ് ബിജു, ഏരിയ ട്രഷറർ സുരേഷ്, ചന്ദ്രചൂഡൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും കൺവീനർ മൻസൂർ നന്ദിയും പറഞ്ഞു.

ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ), രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, ട്രൈഗ്ലിസറൈഡ്, ടോട്ടൽ കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകൾ ക്യാമ്പിൽ നടന്നു. ഡോ. ആമിനയുടെ നേതൃത്വത്തിൽ ജനറൽ മെഡിക്കൽ കൺസൾട്ടേഷനും ലഭ്യമാക്കി.

അബ്ദുൽ കലാം, കരീം അമ്പലപ്പാറ, അബ്ദുസലാം, മനു പത്തനംതിട്ട, പി. ടി. സന്തോഷ് കുമാർ, എം. നസീർ, അനിൽ കുമാർ പുളിക്കേറിൽ, ഒ. അനിൽ, എൻ.കെ. ജയൻ, ആഷിഖ്, ഉനൈസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

19-08-2026

കെഎച്ച്എൻഎ എംപയർ സ്റ്റേറ്റ് റീജിയൺ ടീം പ്രഖ്യാപിച്ചു

ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) കണക്റ്റിക്കട്ട്, മസാച്ചുസെറ്റ്സ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന എംപയർ സ്റ്റേറ്റ് റീജിയണിലെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു.

ശ്രീലക്ഷ്മി അജയിന്‍റെ നേതൃത്വത്തിലാണ് ടീമിന് രൂപം നൽകിയിരിക്കുന്നത്. എംപയർ സ്റ്റേറ്റ് റീജിയണൽ വൈസ് പ്രസിഡന്‍റായി ചുമതലയേറ്റ ശ്രീലക്ഷ്മി അജയിന്‍റെ നേതൃത്വത്തിൽ, റീജിയണൽ വൈസ് ചെയറായി വിഷ്ണു നവനീത് നാരായണൻ പ്രവർത്തിക്കും.

നാഷണൽ ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളായ വീണ പിള്ളയും ഗിരീഷ് പോറ്റിയും ടീമിൽ ഉൾപ്പെടുന്നു. ഈ മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പ്രധാന ചുമതല.

റീജിയണൽ വിമൻസ് ചെയറായി അരുണ ആനന്ദും യുവ & യൂത്ത് ചെയറായി മിയ കിഴുതാനിയും ടീമിൽ ഉൾപ്പെടുന്നു. പ്രവാസി മലയാളി സമൂഹത്തിലെ വനിതകളെയും യുവജനങ്ങളെയും കൂടുതൽ സജീവമായി സംഘടനയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമനങ്ങൾ.

സംഘടനയുടെ പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുന്നതിനായി പ്രത്യേക ഫോറം ചെയർമാരെയും നിയമിച്ചിട്ടുണ്ട്. ബീന നായർ സ്പിരിച്വൽ ഫോറം ചെയറായും ശ്രീജ വിഷ്ണു കൾച്ചറൽ ഫോറം ചെയറായും ജ്യോതി മേനോനും വീണ മേനോനും വിമൻസ് ഫോറം വൈസ് ചെയർ ആയും പ്രവർത്തിക്കും.

ആത്മീയം, സാംസ്കാരികം, വനിതാ ശാക്തീകരണം എന്നീ മേഖലകളിൽ സമൂഹത്തെ ഉയർത്തുകയാണ് ഈ ഫോറങ്ങളുടെ ദൗത്യം.

കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് കെ.വി. സഞ്ജീവ്കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരുൾപ്പെടുന്ന ദേശീയ നേതൃത്വം പുതിയ എംപയർ സ്റ്റേറ്റ് റീജിയൺ ടീമിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

19-08-2026

ഓസ്ട്രിയയിൽ വാഹനാപകടത്തില്‍ മരിച്ച വൈദികവിദ്യാര്‍ഥിയുടെ സംസ്‌കാരം ഇന്ന്

മൂവാറ്റുപുഴ: ഓസ്ട്രിയയിലെ ലിൻസിൽ വാഹനാപകടത്തില്‍ മരിച്ച വൈദികവിദ്യാര്‍ഥി ബ്രദർ മാത്യൂസ് പൊതൂരിന്‍റെ (33) സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂവാറ്റുപുഴ പെരിങ്ങഴ സെന്‍റ് ജോസഫ് തീർഥാടന ദേവാലയ സെമിത്തേരിയിൽ സംസ്കാരം ന‌ടക്കും.

മൂവാറ്റുപുഴ പെരുമ്പല്ലൂർ പൊതൂർ ഷാജൻ മാത്യു - റെജി ദമ്പതികളുടെ ഏക മകനാണ് മാത്യൂസ്. അമ്മ റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപ്പറമ്പില്‍ കുടുംബാംഗമാണ്.

ജര്‍മനിയില്‍ വൈദികപഠനത്തിന്‍റെ അവസാന ഘട്ടത്തിലായിരുന്നു. വൈദിക പരിശീലനത്തിന്‍റെ ഭാഗമായി ലിന്‍സിലെ പള്ളിയിൽ പിആര്‍ഒ ആയി ശുശ്രൂഷ ചെയ്തുവരുകയായിരുന്നു.

ഈ മാസം ഏഴിന് ലിൻസിൽ രാത്രിയിലുണ്ടായ കാറപകടത്തിലാണ് മാത്യൂസ് മരണപ്പെട്ടത്. അപകടത്തെക്കുറിച്ച് പിറ്റേന്ന് വഴിപോക്കരായ യാത്രക്കാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തകർന്ന കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അപകടത്തിന്‍റെ കാരണം വ്യക്തമല്ല, ഇതിനെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലിൻസിനടുത്തുള്ള അഷാഹ് ആൻ ഡെർ ഡൊണാവു, ലാൻഡ്‌ഷാഗ് എന്നീ പ്രദേശങ്ങളിലെ അടിയന്തര രക്ഷാസേനകളാണ് അഷാഹ് പവർ പ്ലാന്‍റിന് തൊട്ടുമുമ്പ് ഡാന്യൂബ് നദിയുടെ തെക്കേ തീരത്തുണ്ടായ ഗുരുതരമായ വാഹനാപകടത്തിൽ ഇടപെട്ടത്.

തുടർന്ന് ഓസ്ട്രിയൻ പോലീസിന്‍റെയും വിയന്നയിലെ ഇന്ത്യൻ എംബസിയുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ എത്തിച്ചു. അവിടെനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി കൊച്ചിയിലെത്തിച്ച മൃതദേഹം കഴിഞ്ഞദിവസം ബന്ധുക്കൾ ഏറ്റുവാങ്ങി.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളിൽ ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിലും ഇടപെട്ടിരുന്നു.

17-08-2026

ഡാർവിനിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി

ഡാർവിൻ: ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐഒസി) കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യം ദിനം വിപുലമായി ആഘോഷിച്ചു. ഡാർവിനിൽ ഉണ്ടോലിയ ഗാർഡൻ ടിവിയിൽ നടന്ന പരിപാടിയിൽ നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് പ്രസിഡന്‍റ് പോൾ പറോക്കാരൻ പതാക ഉയർത്തി.

അതിനുശേഷം നടന്ന പുതുയോഹം ജിൻസൺ ചാൾസ് നിർവഹിച്ചു. ഈ അവസരത്തിൽ റോയൽ ഡാർവിൻ ഹോസ്പിറ്റലിൽ 20 വർഷമായി നഴ്സായി ജോലിയിലുള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെന്നി, ബേബി കുര്യൻ എന്നിവർക്കു മൊമന്‍റോ നൽകി ആദരിച്ചു.

 

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

19-08-2026

ഓണസദ്യ പോഷകസമ്പന്നം-2

പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഒാണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണിത്.

പച്ചടി

പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രോമലിന്‍ എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ 'സി', 'ഇ', ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്‌നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമം.

സാമ്പാര്‍

സ്വാദിനു മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്‍റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്‍റെ കൂട്ടുകള്‍.

മോര്, രസം

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമ പരിഹാരമാണ് മോര്. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ളാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധകള്‍ക്കും വൈറസ് ബാധകള്‍ക്കുമെതിരായ ഒന്നാന്തരം മരുന്നാണ് രസം. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.

തോരന്‍

പലതരം പച്ചക്കറികള്‍ കൊണ്ട് തോരന്‍ തയാറാക്കാവുന്നതാണ്. എന്നാലും പഴയകാല ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കാബേജ്, അച്ചിങ്ങ പയര്‍ എന്നിവ കൊണ്ടും തോരന്‍ തയാറാക്കാറുണ്ട്. കാബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്‍റിഇന്‍ഫ്‌ളമേറ്ററി
ഏജന്‍റ് ആയി പ്രവര്‍ത്തിക്കുന്നു.

പായസം

പായസമില്ലാതെ സദ്യ പൂര്‍ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഓണത്തിന് തയാറാക്കാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് അതില്‍ പ്രധാനം. ശര്‍ക്കരകൊണ്ട് തയാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളം. എന്നാല്‍ കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം

ചുക്കുവെള്ളം

സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്‍റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.

വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

19-08-2026

ഓണസദ്യ പോഷകസമ്പന്നം-2

പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഒാണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണിത്.

പച്ചടി

പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രോമലിന്‍ എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ 'സി', 'ഇ', ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്‌നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമം.

സാമ്പാര്‍

സ്വാദിനു മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്‍റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്‍റെ കൂട്ടുകള്‍.

മോര്, രസം

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമ പരിഹാരമാണ് മോര്. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ളാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധകള്‍ക്കും വൈറസ് ബാധകള്‍ക്കുമെതിരായ ഒന്നാന്തരം മരുന്നാണ് രസം. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.

തോരന്‍

പലതരം പച്ചക്കറികള്‍ കൊണ്ട് തോരന്‍ തയാറാക്കാവുന്നതാണ്. എന്നാലും പഴയകാല ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കാബേജ്, അച്ചിങ്ങ പയര്‍ എന്നിവ കൊണ്ടും തോരന്‍ തയാറാക്കാറുണ്ട്. കാബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്‍റിഇന്‍ഫ്‌ളമേറ്ററി
ഏജന്‍റ് ആയി പ്രവര്‍ത്തിക്കുന്നു.

പായസം

പായസമില്ലാതെ സദ്യ പൂര്‍ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഓണത്തിന് തയാറാക്കാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് അതില്‍ പ്രധാനം. ശര്‍ക്കരകൊണ്ട് തയാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളം. എന്നാല്‍ കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം

ചുക്കുവെള്ളം

സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്‍റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.

വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

മുല്ലപ്പെരിയാർ ഡാം; ആർക്കും ദോഷമില്ലാത്ത ഒരു പരിഹാരമുണ്ട്.
ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച അത്തച്ചമയ ഘോഷയാത്ര
മനുഷ്യരെ രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up