ജനവാസകേന്ദ്രത്തില്‍ കാട്ടാനയെത്തി
Monday, October 21, 2024 1:08 AM IST
കരുവാരകുണ്ട്: ഞായറാഴ്ച പുലര്‍ച്ചെ കല്‍ക്കുണ്ടിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടുകൊമ്പന്‍ കല്‍ക്കുണ്ട് സെന്‍റ് മേരീസ് പള്ളിമുറ്റത്തു വരെയെത്തി. പള്ളി പരിസരത്തെത്തിയ കൊമ്പന്‍റെ ദൃശ്യം ഇവിടെ സ്ഥാപിച്ച സിസിടിവിയിലും വ്യക്തമാണ്. പള്ളി പരിസരത്ത് കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ച് തൊട്ടടുത്ത കര്‍മലീത്താ കോണ്‍വെന്‍റ് വളപ്പിലെത്തിയ കാട്ടാന വന്‍ കൃഷി നാശവും വരുത്തിയാണ് വനത്തിലേക്ക് മറഞ്ഞത്. ആറ് മാസക്കാലമായി കൂട്ടം തെറ്റിയെത്തുന്ന കൊമ്പന്‍റെ പരാക്രമം വര്‍ധിച്ചു വരികയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. കൊമ്പന്‍റെ ശല്യം രൂക്ഷമായതോടെ കല്‍ക്കുണ്ട് നിവാസികള്‍ ഭീതിയിലാണ്.

വന്യജീവി ശല്യത്താല്‍ കാര്‍ഷിക നഷ്ടത്തിനു പുറമെ മനുഷ്യ ജീവനും ഭീഷണി സൃഷ്ടിക്കുന്ന കാട്ടാനകള്‍ മലയോര കര്‍ഷകരുടെ പേടിസ്വപ്നമായി മാറിയെന്ന് കര്‍ഷകനായ ഉപ്പുമാക്കല്‍ ബെന്നി സെബാസ്റ്റ്യന്‍ പറഞ്ഞു. കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു.


പകല്‍ സമയത്തും ഇവ കൃഷിയിടം വിട്ടു പോകാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാനകള്‍ കൃഷിയിടത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കാട്ടാനശല്യം തടയുന്നതിന് വനാതിര്‍ത്തികളില്‍ സൗരോര്‍ജ വേലി നിര്‍മാണത്തിന് കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത് വനംവകുപ്പിലെ ചില ഉന്നതരും കരാര്‍ലോബികളും തട്ടിയെടുക്കുന്നതായും കര്‍ഷകര്‍ പരാതിപ്പെടുന്നു.