പാലക്കാട് ഉപതെരഞ്ഞെടുപ്പ്; നേതൃത്വത്തോട് ഇടഞ്ഞ് പി. സരിൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ്; നേതൃത്വത്തോട്  ഇടഞ്ഞ് പി. സരിൻ
Thursday, October 17, 2024 1:39 AM IST
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.പി. സരിന്‍ എഐസിസി നേതൃത്വത്തോടു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ചര്‍ച്ചകള്‍ നടത്തി രാഹുല്‍ മികച്ച സ്ഥാനാര്‍ഥിയാണെന്നു പറഞ്ഞാല്‍ അംഗീകരിക്കാം. തിരുത്താന്‍ ഇനിയും സമയമുണ്ടെന്നും ഇല്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും സരിന്‍ മുന്നറിയിപ്പു നല്‍കി.

""തീരുമാനം പാര്‍ട്ടി പുനഃപരിശോധിച്ചേ തീരൂ. പാലക്കാട്ടെ ചര്‍ച്ചകള്‍ പ്രഹസനമായിരുന്നു. പാര്‍ട്ടി നിലപാട് തിരുത്തിയില്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയായിരിക്കും’’- സരിന്‍ പറഞ്ഞു.

സിപിഎം ഒരു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പ്രവര്‍ത്തകര്‍ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണ്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കാണിക്കുന്നതു തോന്ന്യാസമാണെന്നു സരിന്‍ കുറ്റപ്പെടുത്തി.

ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയും റീലുമിട്ടാല്‍ ഹിറ്റായെന്നാണു വിചാരമെന്നും സമൂഹത്തെ നേര്‍വഴിക്കു നയിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ത്യാഗം സഹിക്കാന്‍ അറിയണം. ജയിലില്‍ കഴിയുന്നതല്ല ത്യാഗം.

പാര്‍ട്ടി ഗ്രൂപ്പുകളില്‍നിന്നു ലെഫ്റ്റ് അടിച്ചിട്ടില്ലെന്നു സരിൻ വ്യക്തമാക്കി. പാര്‍ട്ടി തീരുമാനങ്ങളുടെ രീതി മാറിയെന്നു കുറ്റപ്പെടുത്തിയ സരിൻ, എല്ലാവരും ചേര്‍ന്നെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും പറഞ്ഞു.


ഇടതുസ്വതന്ത്രനാകാൻ സമ്മതമറിയിച്ച് പി. സരിൻ?

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ പി. സരിൻ പാലക്കാട് നിയമസഭാമണ്ഡലത്തിൽ ഇടതുസ്ഥാനാർഥിയായേക്കുമെന്നു സൂചന.

ഇടതുസ്വതന്ത്രനായി മത്സരിക്കാൻ തയാറാണെന്നു സരിൻ എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. ഇന്നു സരിൻ വാർത്താസമ്മേളനം നടത്തി കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചേക്കും.

കോൺഗ്രസ് വിട്ട് സരിൻ പുറത്തുവന്നശേഷം സ്ഥാനാർഥിക്കാര്യം പരിഗണിക്കാമെന്നാണ് ഇടതുനേതാക്കൾ അറിയിച്ചിട്ടുള്ളത്. പി.വി. അൻവർ എംഎൽഎയും ഇന്നലെ സരിനെ സന്ദർശിച്ചിരുന്നു.

ചേലക്കരയിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതിനെത്തുടർന്ന് ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് എൻ.കെ. സുധീറുമായും അൻവർ ഇന്നലെ കൂടിക്കാഴ്ച നടത്തി. ചേലക്കരയിൽ ഡിഎംകെ സ്വതന്ത്രസ്ഥാനാർഥിയുണ്ടാകുമെന്നും അൻവർ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.