പ്രശാന്തനെക്കുറിച്ച് അന്വേഷിക്കണമെന്ന് സുധാകരനും സതീശനും
പ്രശാന്തനെക്കുറിച്ച്  അന്വേഷിക്കണമെന്ന്  സുധാകരനും സതീശനും
Thursday, October 17, 2024 1:12 AM IST
പത്തനംതിട്ട: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിനു കൈക്കൂലി നല്‍കിയെന്ന് പറഞ്ഞയാളെക്കുറിച്ച് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ഒരു മരണം കഴിയുന്നതിനു പിന്നാലെ ഒരാള്‍ മാധ്യമങ്ങളുടെ മുന്പിലെത്തി ഇങ്ങനെ പറയണമെങ്കില്‍ അയാള്‍ സ്വമേധയാ പോയതല്ല. അയാളെ അയച്ചതാണ്.

ഉള്ളിലൊതുക്കാത്ത സങ്കടമാണ് ഞങ്ങള്‍ക്കെന്നും അപ്പോള്‍ കുടുംബത്തിന്‍റെ സങ്കടം എന്തു മാത്രമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. എന്നിട്ടതിനെയൊക്കെ ന്യായീകരിക്കുകയാണ്.


സ്വര്‍ണക്കടത്തുകാരെയും പൊട്ടിക്കലുകാരെയുമെല്ലാം സംരക്ഷിക്കുന്ന സർക്കാരിന് ഇത്തരക്കാരെയും സംരക്ഷിക്കാൻ ഒരു മടിയും ഉണ്ടാകില്ലെന്നും സതീശൻ പറഞ്ഞു. മലയാലപ്പുഴയിൽ നവീന്‍റെ വീട്ടിലെത്തിയ ഇരുവരും നവീന്‍റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.