കണ്ണൂരിലെ കച്ചവടം: പ്രതിക്കൂട്ടിൽ യുവനേതാക്കൾ
കണ്ണൂരിലെ കച്ചവടം: പ്രതിക്കൂട്ടിൽ യുവനേതാക്കൾ
Thursday, October 17, 2024 1:12 AM IST
റെനീഷ് മാത്യു

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയപ്പോൾ പ്രതിക്കൂട്ടിലായത് സിപിഎം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി.പി. ദിവ്യ മാത്രമല്ല, കണ്ണൂരിലെ സിപിഎമ്മിന്‍റെ യുവനേതാക്കളും ആരോപണവിധേയരായിക്കുകയാണ്. തലസ്ഥാനത്തെ ഭരണസിരാ കേന്ദ്രങ്ങളിലും തദ്ദേശസ്വയഭരണ അധികാര കേന്ദ്രങ്ങളിലും ഇരിക്കുന്ന സിപിഎമ്മിന്‍റെ കണ്ണൂരിലെ യുവരക്തങ്ങൾക്കെതിരേ പരാതികൾ വ്യാപകമാണ്.

എൽഡിഎഫ് കൺവീനറായിരുന്നു ഇ.പി. ജയരാജനിൽ മാത്രം ഒതുങ്ങിയ സാന്പത്തിക ആരോപണങ്ങളാണു കണ്ണൂർ സിപിഎമ്മിലെ യുവതലമുറയെയും പിടികൂടിയിരിക്കുന്നത്. സ്വർണക്കള്ളക്കടത്തു സംഘവുമായി എം. ഷാജറിനു ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്‍റായിരുന്ന മനു തോമസ് ആരോപിച്ചിരുന്നു. ഷാജറിനുനേരേ മാത്രമല്ലായിരുന്നു ആരോപണം. അത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗ പി. ജയരാജനിലേക്കും മകൻ ജയിൻ രാജിലേക്കും നീണ്ടു.

പാർട്ടിയിൽ സജീവമാകാതെ ബിസിനസിൽ മാത്രം കേന്ദ്രീകരിച്ചതുകൊണ്ടായിരുന്നു മനു തോമസിനെ സിപിഎമ്മിൽനിന്നു പുറത്താക്കിയത്. എന്നാൽ, മനു തോമസിന്‍റെ ആരോപണങ്ങളോടു സിപിഎം നേതൃത്വം സംയമനം പാലിക്കുന്നതാണു പിന്നീട് കണ്ടത്.

നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പി.പി. ദിവ്യയുടെ സാന്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് സിപിഎമ്മിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ ഫ്ലാറ്റ് വാങ്ങിയതും റിസോർട്ടുകളിലെ സാന്പത്തിക നിക്ഷേപവും അന്വേഷിക്കണമെന്നാണാവശ്യം.


നവീൻ ബാബുവിനെതിരേ കൈക്കൂലി പരാതി നല്കിയ പ്രശാന്തൻ എകെജി സെന്‍ററിലെ ഓഫീസ് സെക്രട്ടറിയായ ബിജു കണ്ടക്കൈയുടെ ബന്ധുവാണെന്നും പ്രശാന്തൻ ബിനാമിയാണെന്നുമാണ് ഉയരുന്ന മറ്റൊരു ആരോപണം.

യോഗങ്ങൾ കീഴടക്കി നേതാക്കൾ

കണ്ണൂരിൽ നടന്ന സിപിഎം ബ്രാഞ്ച് യോഗങ്ങളിലും നടന്നുവരുന്ന ലോക്കൽ കമ്മിറ്റിയോഗങ്ങളിലും സിപിഎം നേതാക്കളുടെ സാന്പത്തിക ഇടപാടുകൾതന്നെയായിരുന്നു പ്രധാന ചർച്ചകൾ.

എന്നാൽ, യോഗങ്ങളിൽ യുവനേതാക്കൾ നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗം ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ അനുവദിച്ചില്ല എന്നത് മാത്രമല്ല വിമർശനം ഉയർത്തുന്നവരെ വിമതരായി മുദ്ര കുത്തുകയായിരുന്നു.

അതിനാൽ, ബ്രാഞ്ച് യോഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്നവർ ഔദ്യോഗിക വിഭാഗത്തിന്‍റെ ആളുകൾ മാത്രമായി മാറി. തളിപ്പറന്പിൽ ബ്രാഞ്ച് സെക്രട്ടറിമാരെ തെരഞ്ഞെടുത്ത് 24 മണിക്കൂറിനുള്ളിൽ ഇവർ പോക്സോ കേസുകളിൽ പ്രതികളാകുന്നതും കണ്ടു.

പയ്യന്നൂർ, തളിപ്പറന്പ് ഏരിയകളിൽ സിപിഎമ്മിലെ യുവജന വിഭാഗത്തിലെ ഔദ്യോഗിക വിഭാഗം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.