ദിവ്യക്കെതിരേ സൈബർ പോരാളികളും
ദിവ്യക്കെതിരേ  സൈബർ പോരാളികളും
Thursday, October 17, 2024 1:12 AM IST
കണ്ണൂർ: നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരേ രൂക്ഷ വിമർശനവുമായി ഇടത് സൈബർ പോരാളികളും.

പയ്യന്നൂർ റെഡ് സ്ക്വാഡ്, ചില സിപിഎം അനുഭാവ ഗ്രൂപ്പുകൾ എന്നിവകളിലാണു പ്രത്യക്ഷമായും പരോക്ഷമായും വിമർശനം ഉയരുന്നത്. പയ്യന്നൂർ റെഡ് സ്ക്വാഡിലെ പോസ്റ്റിൽ ആഡംബരഭ്രമവും അഹങ്കാരവുമാണ് ദിവ്യക്കെന്ന് പറയുന്നു.

കണ്ണൂരിന്‍റേത് അഹങ്കാരത്തിനു കൈയും കാലും വച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരിക്കേ തനിക്ക് ഇന്നോവ കാർ വേണമെന്നു വാശിപിടിച്ചതിന് അന്നത്തെ സിപിഎം പാർട്ടി സെക്രട്ടറിയും ജില്ലാകമ്മിറ്റിയും താക്കീത് നൽകിയിട്ടും ഇന്നും ആഡംബരഭ്രമത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്നു കുറ്റപ്പെടുത്തുന്നു. ദിവ്യയുടെ സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


ഫ്ലാറ്റ് വാങ്ങിയതിന്‍റെ സാന്പത്തിക സ്രോതസ്, മലയോരത്ത് ഒരു റിസോർട്ടിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന ആരോപണം എന്നിവയെല്ലാം പാർട്ടി അന്വേഷിക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.