സ്കൂൾ കായികമേള നവംബർ നാലു മുതൽ, കലോത്സവം ജനുവരി നാലു മുതൽ
സ്കൂൾ കായികമേള നവംബർ നാലു മുതൽ, കലോത്സവം  ജനുവരി നാലു മുതൽ
Thursday, October 17, 2024 1:12 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള നവംബർ നാലു മുതൽ 11 വരെ കൊച്ചിയിലെ തെരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ നടക്കും. പകലും രാത്രിയുമായാണ് മത്സരങ്ങൾ. 24000 താരങ്ങൾ പങ്കെടുക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെക്കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടെ മത്സരത്തിന്‍റെ ഭാഗമാക്കുന്നുണ്ട്. നവംബർ നാലിന് വൈകുന്നേരം മീറ്റിന് തുടക്കമാകും. സമാപന സമ്മേളനം 11ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


ആദ്യമായി എമിറേറ്റ്സിൽ കേരള സിലബസിൽ പഠിക്കുന്ന എട്ട് സ്കൂളുകളിലെ വിദ്യാർഥികൾക്കു കൂടി കായികമേളയിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുകയാണ്.

ജനുവരി നാലു മുതൽ എട്ടുവരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി കലോത്സവം നടത്തുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. 249 ഇനങ്ങളിലായി 15000ത്തോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.