എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; പ്രതിഷേധം ആളിക്കത്തുന്നു
എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; പ്രതിഷേധം ആളിക്കത്തുന്നു
Thursday, October 17, 2024 1:12 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തെത്തുടര്‍ന്ന് ജില്ലയിൽ രണ്ടാം ദിനവും പ്രതിഷേധം ആളിക്കത്തുന്നു.

നവീന്‍ ബാബുവിന്‍റെ ആത്മഹത്യക്കു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ രാജിവയ്ക്കാതെ പ്രതിഷേധത്തില്‍നിന്നു പിന്നോട്ടില്ലെന്നാണു പ്രതിപക്ഷ സംഘടനകൾ അറിയിച്ചത്. ഇന്നലെ പി.പി. ദിവ്യയുടെ ഇരിണാവിലുള്ള വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാർച്ച് നടത്തി.

യൂത്ത് കോൺഗ്രസ് മാര്‍ച്ചില്‍ വലിയ സംഘര്‍ഷമാണുണ്ടായത്. ദിവ്യയുടെ വീടിന്‍റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പ്രതിഷേധം കടുത്തതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ സംഘടനകളോടൊപ്പം യുവജന സംഘടനകളും സര്‍വീസ് സംഘടനകളും സമരപരിപാടികളുമായി രംഗത്തിറങ്ങിയതോടെ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളാണ് കളക്‌ടറേറ്റ് പരിസരത്ത് അരങ്ങേറുന്നത്.

ഭരണപക്ഷ അനുകൂല സംഘടനകളും സമരരംഗത്തുണ്ട്. ഇന്നലെ റവന്യു ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് സമരവുമായി തെരുവിലിറങ്ങി. കളക്‌ടറേറ്റിലെ മറ്റുള്ള ജീവനക്കാരും കളക്‌ടറേറ്റ് പരിസരത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

സര്‍വീസ് സംഘടനയായ എന്‍ജിഒ, സിപിഎം അനുകൂല സംഘടനയായ കെജിഒഎ ജീവനക്കാരും സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധ ജാഥ നടത്തി. ഇതിന് പുറമേ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ നടത്തി. മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചും സംഘടിപ്പിച്ചു. ദിവ്യയെ അറസ്റ്റ് ചെയ്യുക, രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്.


പി.പി. ദിവ്യ സ്ത്രീത്വത്തിന് അപമാനം: വി.കെ. ഷിബിന

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ സ്ത്രീത്വത്തിന് അപമാനമാണെന്നും കൊലയാളിയെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ലന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. ഷിബിന.

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തെ തുടര്‍ന്നുള്ള രണ്ടാം ദിവസത്തെ പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷിബിന.

ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. സംഘര്‍ഷം മണിക്കൂറുകള്‍ നീണ്ടുനിന്നു. സമരത്തിനൊടുവില്‍ പ്രവര്‍ത്തകര്‍ സംസ്ഥാന പാത ഉപരോധിച്ചു. തുടര്‍ന്ന് ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹനന്‍ ഉള്‍പ്പെടെയുള്ള 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ, വി.പി. അബ്ദുൾ റഷീദ്, സുധീഷ് വെള്ളച്ചാൽ, അശ്വിൻ സുധാകർ, മിഥുൻ മാറോളി, വിജിത്ത് നീലഞ്ചേരി, എൻ. സൗമ്യ, പി.പി. രാഹുൽ, ഫർഹാൻ മുണ്ടേരി, എം.സി. അതുൽ, സന്ദീപ് പാണപ്പുഴ, കെ. കമൽജിത്ത് എന്നിവർ പ്രസംഗിച്ചു.

ബിജെപി ഹര്‍ത്താല്‍ പൂര്‍ണം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ പരിധിയില്‍ ബിജെപി നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം.

ഇന്നലെ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയായിരുന്നു ഹർത്താൽ. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നെങ്കിലും റോഡില്‍ സാധാരണപോലെ വാഹനത്തിരക്കുണ്ടായിരുന്നു. രാവിലെ തുറന്ന ഓഫീസുകളും കടകളും പ്രവർത്തകർ അടപ്പിച്ചു. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.