നവകേരളമെന്ന് ഇനി വിളിക്കാനാവില്ല. കൊച്ചി കോര്പറേഷന് പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ വീണ്ടും സ്ഥാപിക്കുന്നതായി അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി ചൂണ്ടിക്കാട്ടി.
ആര്‍ക്കും ബോര്‍ഡുകള്‍ വയ്ക്കാവുന്ന സ്ഥിതിയാണുള്ളത്. മന്ത്രിമാരുടെയടക്കം മുഖമുള്ള ബോര്‍ഡുകളാണ് വയ്ക്കുന്നത്. ജനങ്ങള്‍ക്ക് ഇവരെ അറിയില്ലേയെന്നും കോടതി ചോദിച്ചു.