കണ്ണൂർ ചേരകുന്നില്‍ വിവാദ പെട്രോൾ പന്പിനുള്ള അലോട്ട്മെന്‍റ് റദ്ദാക്കണമെന്ന് ആവശ്യം; പരിശോധിക്കുമെന്നു സുരേഷ് ഗോപി
കണ്ണൂർ ചേരകുന്നില്‍ വിവാദ പെട്രോൾ പന്പിനുള്ള അലോട്ട്മെന്‍റ് റദ്ദാക്കണമെന്ന് ആവശ്യം; പരിശോധിക്കുമെന്നു സുരേഷ് ഗോപി
Thursday, October 17, 2024 1:12 AM IST
തിരുവനന്തപുരം: എൻഒസി ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് ഉടമ ടി.വി. പ്രശാന്തൻ സമ്മതിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കണ്ണൂർ ചേരകുന്നില്‍ വിവാദ പെട്രോൾ പന്പിനുള്ള അലോട്ട്മെന്‍റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് എഐസിസി ഗവേഷണ വിഭാഗം കേരള ഘടകം ചെയർമാൻ ഡോ.ബി.എസ്. ഷിജു കത്ത് നൽകി.

ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, ബിപിസിഎൽ സിഎംഡി ജി. കൃഷ്ണകുമാർ എന്നിവർക്കും അദ്ദേഹം കത്തയച്ചു. ആവശ്യം പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബി.എസ്. ഷിജുവിനെ രേഖാ മൂലം അറിയിച്ചു.


കൈക്കൂലി നൽകുന്നതും സ്വീകരിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. നോ ഒബ്ജക്്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ എഡിഎം നവീൻ ബാബുവിനു കൈക്കൂലി നൽകിയെന്നു പ്രശാന്തൻ കേരള മുഖ്യമന്ത്രിക്കു നൽകിയെന്നു പറയപ്പെടുന്ന പരാതിയിലാണു സമ്മതിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.