രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ
രോഗിയായ അമ്മയെ കഴുത്തുഞെരിച്ച്  കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ
Sunday, June 30, 2024 1:11 AM IST
ചെറുപുഴ: അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ഇന്നലെ പുലർച്ചെ അഞ്ചോടെ ചെറുപുഴ ഭൂദാനത്താണ് ഞെട്ടിക്കുന്ന സംഭവം.

കോട്ടയിൽ സതീഷ് (34) ആണ് അമ്മ നാരായണിയെ (68) വായിൽ തുണി തിരുകിയശേഷം ഭിത്തിയിൽ തലയിടിപ്പിച്ചും കഴുത്തുഞെരിച്ചും കൊല്ലാൻ ശ്രമിച്ചത്. ഈ സമയം സതീഷും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

നാരായണി മരിച്ചുവെന്ന് കരുതി സതീഷ്തന്നെയാണ് അയൽക്കാരെയും ബന്ധുക്കളെയും അമ്മയ്ക്ക് സുഖമില്ലെന്ന് അറിയിച്ചത്. ആളുകൾ ഓടിയെത്തി ഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലുമെത്തിച്ച ു.

ഇതിനിടയിലാണ് നാരായണി മകൻ തന്നെ കൊല്ലാൻ ശ്രമിച്ചതാണെന്ന് പറഞ്ഞത്. മെഡിക്കൽ കോളജ് അധികൃതർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ചെറുപുഴ എസ്എച്ച്ഒ ടി.പി. ദിനേശിന്‍റെ നേതൃത്വത്തിൽ സതീഷിനെ അറസ്റ്റ് ചെയ്തു. കാൻസർ രോഗിയായ അമ്മ കാരണം തനിക്ക് ജീവിക്കാൻ കഴിയുന്നില്ലെന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെന്നും അതിനാലാണ് അമ്മയെ കൊല്ലാൻ ശ്രമിച്ചതെന്നും സതീഷ് പോലീസിനോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.