ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിൽ ദുരൂഹത: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിൽ ദുരൂഹത: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Sunday, June 30, 2024 1:11 AM IST
കൊച്ചി: ജെ.ബി. കോശി കമ്മീഷന്‍ നടത്തിയ ക്രൈസ്തവ പഠനറിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം പുറത്തുവിടാതെ ശിപാര്‍ശകള്‍ നടപ്പിലാക്കുമെന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.

വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്‍റുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ എട്ടാം അധ്യായത്തിലെ ശിപാര്‍ശകള്‍ മാത്രമാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. ഇതര അധ്യായങ്ങളിലെ പഠന ഉള്ളടക്കങ്ങള്‍ പുറത്തുവിടാതെ രഹസ്യമാക്കി സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നതില്‍ ദുരൂഹതയുണ്ട്.

ജെ.ബി. കോശി കമ്മീഷന്‍ 2023 മേയ് 17ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചര്‍ച്ച തുടരുകയാണെന്നുള്ള ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം കേരളത്തിലെ ക്രൈസ്തവരെയും പൊതുസമൂഹത്തെയും പരസ്യമായി അവഹേളിക്കുന്നതും ഭരണസംവിധാനത്തിന്‍റെ കെടുകാര്യസ്ഥതയുടെ തുറന്നുപറച്ചിലുമാണ്.

വിവിധ ക്രൈസ്തവ സഭാസമൂഹങ്ങള്‍ സജീവ ഇടപെടലുകള്‍ അടിയന്തരമായി നടത്തിയില്ലെങ്കില്‍ ഇതര കമ്മീഷന്‍ റിപ്പോര്‍ട്ടുകളെപ്പോലെ ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ അലമാരയിലിരുന്ന് ചിതലരിക്കുമെന്നും യാതൊരു കാരണവശാലുമിത് അനുവദിക്കരുതെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.