സ്‌കൂളുകളിൽ രാഷ്‌ട്രീയ പ്രവര്‍ത്തനം: അധികൃതര്‍ക്കു തീരുമാനിക്കാം
സ്‌കൂളുകളിൽ രാഷ്‌ട്രീയ പ്രവര്‍ത്തനം:   അധികൃതര്‍ക്കു തീരുമാനിക്കാം
Tuesday, July 2, 2024 2:38 AM IST
കൊച്ചി: സ്‌കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കു തീരുമാനമെടുക്കാമെന്നു ഹൈക്കോടതി. ഇക്കാര്യത്തില്‍ സഹായം വേണ്ടതുണ്ടെങ്കില്‍ അതിനനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ സ്വീകരിക്കണമെന്ന് ജസ്റ്റീസ് എ.എ. സിയാദ് റഹ്‌മാന്‍ നിര്‍ദേശിച്ചു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നിരോധിക്കാനും രാഷ്‌ട്രീയ അടിസ്ഥാനത്തിലുള്ള സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് തടയാനും നടപടി വേണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ പട്ടാനൂര്‍ കെപിസി എച്ച്എസ്എസ് പ്രിന്‍സിപ്പലും മാനേജരും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സര്‍ക്കാരിനു പുറമേ വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയവരെ എതിര്‍കക്ഷിയാക്കിയാണു ഹര്‍ജി നല്‍കിയത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസ്അയയ്ക്കാന്‍ നിര്‍ദേശിച്ചു. തങ്ങളുടെ സ്‌കൂളില്‍ തെരഞ്ഞെടുപ്പിന്‍റെ പേരില്‍ വിദ്യാര്‍ഥികള്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. 13 മുതല്‍ 17 വരെ പ്രായത്തിലുള്ള കുട്ടികളാണു സ്‌കൂളുകളില്‍ പഠിക്കുന്നത്. സ്വതന്ത്രമായ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നതിന് ഇവര്‍ പ്രാപ്തരല്ല. ഇത് വിദ്യാഭ്യാസ അവകാശത്തിന് വിരുദ്ധമാണ്. തങ്ങളുടെ സ്‌കൂള്‍ വളപ്പില്‍ രാഷ‌ട്രീയപ്രവര്‍ത്തനം നടത്താനോ തെരഞ്ഞെടുപ്പ് നടത്താനോ അവകാശമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സ്‌കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിദ്യാഭ്യാസ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതിന്‍റെ പേരില്‍ രാഷ്‌ട്രീയ കാമ്പയിനുകളും സംഘര്‍ഷാവസ്ഥയും ഉണ്ടായിരുന്നു. ഈ വര്‍ഷവും ഈ അവസ്ഥയുണ്ടായേക്കുമെന്നും ഇത് അധ്യയന അന്തരീക്ഷത്തെ ബാധിക്കുമെന്നും ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.