പഴി അത്രയും കേൾക്കാൻ ഒരു മന്ത്രി
പഴി അത്രയും കേൾക്കാൻ ഒരു മന്ത്രി
Tuesday, July 2, 2024 2:38 AM IST
സാബു ജോണ്‍

തിരുവനന്തപുരം: വനംവകുപ്പ് എന്നു പറഞ്ഞാൽ വനം നന്നായി പരിപാലിക്കുന്നതിനുള്ള വകുപ്പ് എന്ന ധാരണയിലായിരുന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ആരോടും വെറുതേ വഴക്കു കൂടാൻ പോകുന്ന ആളുമല്ല അദ്ദേഹം. എന്നിട്ടും വനംവകുപ്പിന്‍റെ ധനാഭ്യർഥനചർച്ചയിൽ മന്ത്രി കേൾക്കാത്തതായി ഇനി ഒന്നുമില്ല.

വന്യമൃഗങ്ങളാണ് മന്ത്രിയെ കുഴപ്പത്തിൽ ചാടിക്കുന്നത്. പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷത്തെ അംഗങ്ങൾ പോലും മന്ത്രിയെ നിറുത്തിപ്പൊരിച്ചു. വനാതിർത്തിയുള്ള മണ്ഡലങ്ങളിൽ നിന്നുള്ള എല്ലാ എംഎൽഎമാർക്കും പരാതി മാത്രമേ പറയാനുള്ളു. വനംവകുപ്പിനെക്കൊണ്ടു ജനം പൊറുതി മുട്ടിയെന്നു പറഞ്ഞത് സിപിഐക്കാരനായ വാഴൂർ സോമനാണ്.

വനംവകുപ്പ് കാര്യക്ഷമമല്ലെന്ന പരാതിയാണ് സണ്ണി ജോസഫിനുള്ളത്. ആനശല്യമെന്നു ഫോറസ്റ്റ് ഓഫീസിൽ വിളിച്ചു പറഞ്ഞാൽ ആനയെ വിരട്ടിയോടിക്കാൻ ഞങ്ങളുടെ കൈയിൽ പടക്കം പോലുമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. വന്യമൃഗപ്രശ്നം രൂക്ഷമാണെന്ന കാര്യത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിനും സംശയമില്ല.

എല്ലാം സംസ്ഥാന സർക്കാരിന്‍റെ കുറ്റമാണെന്നു സണ്ണി ജോസഫ് പറയുന്നതിലേ അപാകത തോന്നിയുള്ളു. വനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ ധനാഭ്യർഥനകളായിരുന്നു ഇന്നലെ സഭയിലെത്തിയത്. വനംമന്ത്രിയുടെ കീഴിലുള്ള കാട്ടിലെ മൃഗങ്ങൾ മൃഗസംരക്ഷണമന്ത്രിയുടെ കീഴിലുള്ള മൃഗങ്ങളെ കൊല്ലുന്നു എന്നാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞത്. മന്ത്രി രാജിവയ്ക്കണമെന്നുവരെ സജീവ് ജോസഫ് ആവശ്യപ്പെട്ടു.

വനംവകുപ്പിനെതിരേ അതിരൂക്ഷവിമർശനമാണ് വാഴൂർ സോമൻ അഴിച്ചുവിട്ടത്. എവിടെയെങ്കിലും റവന്യുഭൂമി തരിശായി കിടക്കുന്നതു കണ്ടാൽ അതു വനമാക്കലാണ് വനംവകുപ്പിന്‍റെ പരിപാടിയെന്നു വാഴൂർ സോമൻ പറഞ്ഞു.

പീരുമേട് മണ്ഡലത്തിൽ കാട്ടുമൃഗത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധം ഉയർന്നപ്പോൾ അവിടെച്ചെന്ന താൻ ചികിത്സാസഹായം നൽകാമെന്നു വാഗ്ദാനം ചെയ്തു.

മന്ത്രിയുടെ വാക്കുകേട്ടാണ് നാട്ടുകാർക്ക് ഉറപ്പു നൽകിയത്. ഒടുവിൽ ചികിത്സയ്ക്ക് ഏഴു ലക്ഷം രൂപ ചെലവായ ആൾക്ക് സർക്കാർ ഒരു ലക്ഷം രൂപ കൊടുത്തു. ഇടപെടാൻ പോയ താൻ ആരായി മാറിയെന്ന് സോമൻ ചോദിച്ചു.

വനംവകുപ്പ് എന്നൊരു വകുപ്പ് ഉണ്ടെന്ന് അറിയുന്നത് ധനാഭ്യർഥനചർച്ച വരുന്പോഴും തോമസ് കെ. തോമസ് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്പോഴും മാത്രമാണെന്ന് റോജി എം. ജോണ്‍ പരിഹസിച്ചു.

നാട്ടുകാർക്കു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണമെന്നും റോജി എം. ജോണ്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന വായിച്ചു കൊടുത്താൽ ആന പോകില്ലല്ലോ എന്നായിരുന്നു റോജിയുടെ ന്യായവാദം.

വനംമന്ത്രിയെ നിറുത്തിപ്പൊരിച്ചപ്പോൾ ക്ഷീരവികസനവും മൃഗസംരക്ഷണവും മന്ത്രി ജെ. ചിഞ്ചുറാണിയോടുള്ള പ്രതിപക്ഷ വിമർശനം മയത്തിലായിരുന്നു. ഭരണപക്ഷക്കാർക്കാണെങ്കിൽ പറയാൻ ഒരുപാടു നല്ല കാര്യങ്ങളുമുണ്ടായിരുന്നു.

ഇടതുപക്ഷം മണ്ണൊരുക്കി, യുഡിഎഫ് കൊയ്തെടുത്തു എന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്‍റെ പരാജയത്തിനു സി.കെ. ഹരീന്ദ്രന്‍റെ വ്യാഖ്യാനം. വർഗീയരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിലൂടെ അതിനു പറ്റിയ അന്തരീക്ഷം സൃഷ്ടിച്ചത് ഇടതുപക്ഷമാണ്. എന്നാൽ യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നേട്ടമുണ്ടാക്കിയത്രെ.

തെരഞ്ഞെടുപ്പു തോറ്റതിന്‍റെ അരിശമെല്ലാം ലീഗിനു നേരേ മെക്കിട്ടു കയറിയാണ് സിപിഎമ്മുകാർ തീർക്കുന്നതെന്നാണ് എൻ. ഷംസുദ്ദീൻ പറയുന്നത്. നവകേരളസദസിനു പോയ ബസ് മ്യൂസിയത്തിൽ വയ്ക്കാമെന്ന് എ.കെ. ബാലൻ പറഞ്ഞപ്പോൾ അന്ന് അതിന്‍റെ അർഥം മനസിലായില്ല.

ഇപ്പോൾ പാർട്ടി കമ്മിറ്റികളിലെ ചർച്ച കേൾക്കുന്പോഴാണു കാര്യം മനസിലായത്. ഇങ്ങനെ പോയാൽ പാർട്ടി മ്യൂസിയത്തിലാകുമെന്നാണു ചിലർ ചർച്ചകളിൽ പറഞ്ഞത്. മതരാഷ്ട്രവാദികളുമായി ലീഗുകാർ കൂട്ടുകൂടുന്നു എന്നായിരുന്നു എം. രാജഗോപാലിന്‍റെ ആക്ഷേപം.


ധനാഭ്യർഥനാചർച്ചകൾക്കു ശേഷം കേരള നികുതി വസൂലാക്കൽ ഭേദഗതി ബിൽ ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിക്ക് അയച്ച ശേഷമാണ് സഭ പിരിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.