വനഭൂമി തരംമാറ്റൽ: മന്ത്രി നിയമസഭയിൽ പറഞ്ഞതു വസ്തുതാവിരുദ്ധം
വനഭൂമി തരംമാറ്റൽ: മന്ത്രി നിയമസഭയിൽ പറഞ്ഞതു വസ്തുതാവിരുദ്ധം
Tuesday, July 2, 2024 2:39 AM IST
കെ.എസ്. ഫ്രാൻസിസ്

കട്ടപ്പന: തരംമാറ്റിയ വനഭൂമി കണ്ടെത്താൻ വിദഗ്ധ സമിതിയ നിയോഗിച്ച സർക്കാർ നിയമസഭയിൽ അതു നിഷേധിച്ചു. കെ.കെ. രമ എംഎൽഎ യുടെ ചോദ്യങ്ങൾക്കു നൽകിയ മറുപടിയിലാണ് വനംമന്ത്രി വസ്തുതാവിരുദ്ധമായ ഉത്തരം നൽകിയിരിക്കുന്നത്.

ജൂൺ 12നാണ് കെ.കെ. രമ ഇതുസംബന്ധിച്ച് മൂന്നു ചോദ്യങ്ങൾ ഉന്നയിച്ചത്. സർക്കാർ രേഖകളിൽ വന ഭൂമി എന്നു രേഖപ്പെടുത്തിയിരിക്കുതും നിലവിൽ മറ്റാവശ്യങ്ങൾക്കായി പരിവർത്തനം ചെയ്തിട്ടുള്ളതുമായ വനംഭൂമി കണ്ടെത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടോ, സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമയപരിധി എന്നു വരെയാണ്,

സമിതിയുടെ പ്രവർത്തനം എന്നു തുടങ്ങും, ആരൊക്കെയാണ് വിദഗ്ധസമിതി അംഗങ്ങൾ, സമിതിയുടെ പരിഗണനാ വിഷയങ്ങൾ, സമിതിയുടെ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് എന്തെല്ലാം നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത് എന്നിങ്ങനെയാണ് നക്ഷത്ര ചിഹ്നം ഇല്ലാത്ത എഴുതി നൽകിയ ചേദ്യങ്ങൾ. വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടില്ലെന്ന മറുപടിയാണ് മന്ത്രി എ.കെ. ശശീന്ദ്രൻ എഴുതി നൽകിയിട്ടുള്ളത്.

എന്നാൽ മേയ് 16ന് ഈ ആവശ്യത്തിനായി ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്‍റ്), അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് (വർക്കിംഗ് പ്ലാൻ ആൻഡ് റിസർച്ച്), ലാൻഡ് റവന്യു കമ്മീഷണർ തിരുവനന്തപുരം, ഡയറക്ടർ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ, ഡയറക്ടർ സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ്, തിരുവനന്തപുരം, നിയമ വകുപ്പ് ജോയിന്‍റ് സെക്രട്ടറി വി.ആർ. മെഹ്‌ന എന്നിവരെ നിയമിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. ഇതു മറച്ചുവച്ചാണ് മന്ത്രി നിയമസഭയിൽ എംഎൽഎ യുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്. വിദഗ്ധ സമിതിയുടെ നിയമനവും പ്രവർത്തനങ്ങളും നാട്ടുകാരിൽനിന്ന് മറച്ചുവച്ച് വനം വകുപ്പിന്‍റെ രഹസ്യ അജൻഡ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.

കേന്ദ്ര സർക്കാരിന്‍റെ ഫോറസ്റ്റ് കണ്‍സർവേഷൻ ആക്ട് 2023ലെ ഭേദഗതിയുടെ ഭാഗമായാണ് വിദഗ്ധ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചത്. 1980ലെ കേന്ദ്ര വന സംരക്ഷണ നിയമത്തിലാണ് 2023ലെ ഭേദഗതി. 1980ലെ നിയമത്തിൽ 1980 സെപ്റ്റംബർ 25നു ശേഷമുള്ള വനഭൂമി തരംമാറ്റം നിയവിരുദ്ധമാണ്. ഇതാണ് ഭേദഗതി ചെയ്ത് 1996 വരെയുള്ള വനഭൂമി തരംമാറ്റൽ നിയമ വിധേയമാക്കിയത്.

സർക്കാർ രേഖകളിൽ വനഭൂമി എന്നു രേഖപ്പെടുത്തിയിരിക്കുന്നതും എന്നാൽ നിലവിൽ വനഭൂമി അല്ലാത്തതുമായവ കണ്ടെത്തി തരം മാറ്റം അംഗീകരിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഉത്തരവുള്ളത്. ഇത് ജനത്തിന്‍റെ മുന്നിൽ നിന്നു മറച്ചുവച്ച് ഇപ്പോൾ വനഭൂമിയുടെ പട്ടികയിൽ വനംവകുപ്പ് പെടുത്തിയിരിക്കുന്ന പ്രദേശങ്ങൾ മുഴുവൻ വനമായിത്തന്നെ നിലനിർത്താനുള്ള ഗൂഢശ്രമമാണ് വനം വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ സിഎച്ച്ആർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വനഭൂമിയാണെന്നാണ് വനംവകുപ്പിന്‍റെ വാദം. വനമല്ലാത്ത സിഎച്ച്ആറിനെയും കാവുകളെയും സ്വകാര്യ വനങ്ങളെയും 2023ലെ ഭേദഗതിയിൽ വനത്തിന്‍റെ പട്ടികയിൽനിന്നു മാറ്റാം. സിഎച്ച്ആറിലെ കൃഷിഭൂമിക്കു പട്ടയം നൽകാൻ 1993 സ്പെഷൽ ഭൂ പതിവു നിയമം ഉണ്ടാക്കിയത് 1980ലെ വനനിയമത്തിന്‍റെ പശ്ചാത്തലത്തിലാണ്. 2023 ഭേദഗതിയനുസരിച്ച് സിഎച്ച്ആറിൽ പട്ടയം നൽകാൻ 1993 നിയമം വേണ്ട. വനേതര ആവശ്യങ്ങൾക്കായി തരം മാറ്റിയ ഭൂമിയുടെ വിവരങ്ങൾ രേഖകളുടെ പകർപ്പുകൾ സഹിതം വിദഗ്ധ സമിക്കു മുന്നിൽ സമർപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് അവസരം നൽകുന്നതിനായാണ് സമിതിയെ നിയോഗിച്ചത്. ഇത് മറച്ചു വയ്ക്കാനാണ് ശ്രമം നടന്നത്.

സെപ്റ്റംബർ 30വരെയാണ് സമിതിയുടെ പ്രവർത്തന കാലാവധി. ഇതും വനം മന്ത്രി നിയമസഭയിൽ മറച്ചുവച്ചു. കേന്ദ്ര സർക്കാരിന്‍റെ 2023ലെ വനം സംരക്ഷണ നിയമ ഭേദഗതിപ്രകാരം സർക്കാർ രേഖകളിൽ വനം എന്നു രേഖപ്പെടുത്തിയിട്ടുള്ളതും നിലവിൽ മറ്റ് ആവശ്യങ്ങൾക്കായി 1996 വരെ പരിവർത്തനം ചെയ്തിട്ടുള്ളതുമായ വനഭൂമി കേന്ദ്ര വനസംരക്ഷണ നിയമ (1980)ത്തിലെ ‘വനം’ എന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കാം.

ഇതു കണ്ടെത്താൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു ഒക്‌ടോബർ 24നു മുന്പ് സമർപ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.